സിംഹങ്ങള്‍ വരി വരി വരിയായ് ! നദിയില്‍ നിന്ന് ദാഹമകറ്റുന്ന സിംഹക്കൂട്ടം കൗതുകക്കാഴ്ചയാകുന്നു;വീഡിയോ വൈറല്‍

പ്രകൃതിയിലെ ജീവിത കാഴ്ചകള്‍ നമുക്ക് എപ്പോഴും ആനന്ദം പകരുന്നവയാണ്. അത്തരമൊരു വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിലിടം നേടുകയാണ്. ദക്ഷിണാഫ്രിക്കയിലെ സാന്‍ഡ് നദിയില്‍ ദാഹമകറ്റുന്ന സിംഹങ്ങളാണ് വീഡിയോ ദൃശ്യത്തിലുള്ളത്. മാലമാലാ ഗെയിം റിസര്‍വ്വില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ലേറ്റസ്റ്റ് സൈറ്റിങ്സിന്റെ സി.ഇ.ഒ ആയ നദാവ് ഒസ്സെന്‍ഡ്രൈവറാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതും പങ്കുവെച്ചതും. വീഡിയോയുടെ തുടക്കത്തില്‍ നദിയിലേക്ക് നടന്നടുക്കുന്ന വിരലിലെണ്ണാവുന്ന സിംഹങ്ങളെ കാണാം. മെല്ലെ ഏതാനും സിംഹങ്ങള്‍ കൂടി നദിയുടെ അടുത്തേക്ക് വരികയാണ്. പെണ്‍സിംഹങ്ങളാണ് നദിയില്‍ എത്തിയവയില്‍ അധികവും. പുള്ളിപ്പുലിയെ അന്വേഷിച്ചാണ് സവാരിക്കായി രാവിലെ ഇറങ്ങിയതെങ്കിലും നിരാശയായിരുന്നു ഫലമെന്ന് നദാവ് പറയുന്നു. പിന്നീട് ക്യാംപിലേക്ക് മടങ്ങി പോകും വഴി സാന്‍ഡ് നദിക്കരയില്‍ ഏതാനും കാട്ടാനകളെ കണ്ടുവണ്ടി നിര്‍ത്തിയപ്പോഴാണ് സിംഹങ്ങള്‍ നദിക്കരയിലേക്ക് എത്തുന്നത് സംഘം കണ്ടത്. അത്യപൂര്‍വ്വമായി മാത്രാണ് സിംഹങ്ങള്‍ കൂട്ടത്തോടെ ദാഹമകറ്റാനായി നദിക്കരയിലേക്ക് എത്തുകയെന്ന് വന്യജീവികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പറയുന്നു.

Read More

മകളുടെ പാദങ്ങള്‍ പാലും വെള്ളവുമുപയോഗിച്ച് കഴുകി വെള്ളം കുടിച്ച് മാതാപിതാക്കള്‍ ! വീഡിയോ വൈറലാകുന്നു…

മാതാപിതാക്കള്‍ക്ക് അവരുടെ മക്കളോടുള്ള സ്‌നേഹത്തിന്റെ ആഴം വ്യക്തമാക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നാം കാണാറുണ്ട്. ഇപ്പോള്‍ കല്യാണം കഴിച്ച് പോകുന്ന പെണ്‍കുട്ടിയുടെ പാദങ്ങള്‍ വെള്ളവും പാലും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്നതും മാതാപിതാക്കള്‍ ആ വെള്ളം കുടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് വൈറലാകുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലര്‍ കുടുംബ ബന്ധത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍ എന്ന രീതിയില്‍ പ്രശംസ കൊണ്ട് മൂടിയപ്പോള്‍ മറ്റുചിലര്‍ അതിഭാവുകത്വം കലര്‍ന്ന നാടകമായി പോയെന്ന് വിമര്‍ശിച്ചു. വീഡിയോ എവിടെയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നത് വ്യക്തമല്ല. പെണ്‍കുട്ടിയുടെ പാദങ്ങള്‍ വെള്ളവും പാലും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്നതാണ് വീഡിയോയിലുള്ളത്. ആദ്യം അച്ഛനാണ് ഇത് ചെയ്തത്. ആ വെള്ളം അച്ഛന്‍ കുടിക്കുന്നതും കാണാം. തുടര്‍ന്ന് അമ്മയും സമാനമായ രീതിയില്‍ ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഒടുവില്‍ ടവല്‍ ഉപയോഗിച്ച് പാദങ്ങള്‍ തുടച്ചശേഷം ചുവന്ന നിറത്തിലുള്ള…

Read More