കുഞ്ഞുമകള്‍ക്ക് കൊടുങ്കാറ്റിനെ വലിയ ഭയമായിരുന്നു ! അവള്‍ മരിച്ചപ്പോള്‍ അടക്കുന്നതിന് മുമ്പ് അമ്മ ഒരു വിചിത്രമായ അഭ്യര്‍ഥന നടത്തി;പിന്നെ നടന്നത്…

മക്കളോടുള്ള മാതാപിതാക്കളുടെ സ്‌നേഹം അളക്കാനാവില്ല. കുഞ്ഞുപ്രായത്തില്‍ തന്നെ സ്വന്തം മകളെ എന്നന്നേക്കുമായി നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ വേദന പറഞ്ഞറിയിക്കാന്‍ പറ്റില്ല. കണ്ണിലെ കൃഷ്ണമണി പോലെ കാത്തസൂക്ഷിച്ച മക്കളുടെ മരണം സഹിക്കുക വലിയ വേദന തന്നെയാണ്. അവരുടെ ഇഷ്ടങ്ങളും പേടികളുമെല്ലാം അച്ഛനമ്മമാരുടെ മനസില്‍ എപ്പോഴും ഉണ്ടാവും. ഒരുപക്ഷേ, മരണം വരെയും. ഇവിടെയും അങ്ങനെയൊരു കഥയാണ് പറയാന്‍ പോകുന്നത് . ഒരമ്മയുടെയും അവരുടെ കുഞ്ഞു മകളുടെയും ശവക്കല്ലറയുടെ കഥയാണിത്. പത്താമത്തെ വയസിലാണ് ഫ്‌ളോറന്‍സ് അയണ്‍ ഫോര്‍ഡ് മരിക്കുന്നത്. മകളുടെ മരണം അവളുടെ അമ്മയെ വല്ലാതെ വേദനിപ്പിച്ചു. തന്റെ കുഞ്ഞുമകളെ അടക്കുന്നതിന് മുമ്പ് അന്ന് അവളുടെ അമ്മ വിചിത്രമായ ഒരു അഭ്യര്‍ത്ഥന നടത്തി. മകളുടെ ശവപ്പെട്ടിയുടെ തലഭാഗത്തായി ഒരു കുഞ്ഞുജാലകം വയ്ക്കണം. അങ്ങനെ ഒരു ജാലകം പണിയുകയും ചെയ്തു. ആ ശവകുടീരത്തിനടുത്തൂകൂടെ ഗോവണിയിറങ്ങി ചെല്ലാനുള്ള ഒരു ചെറിയ വഴിയുണ്ട്. ആ വഴിക്ക് ഒരു…

Read More

എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റായി യോഗി ! യുപിയിലെ ക്രിമിനലുകള്‍ക്ക് ഇത് കഷ്ടകാലം; ജാമ്യം കിട്ടിയ കൊടുംകുറ്റവാളികള്‍ സ്വമേധയാ ജയിലിലേക്ക് മടങ്ങുന്നു…

എട്ടു പോലീസുകാരെ വെടിവച്ചു കൊന്ന വികാസ് ദുബെയുടെ മരണവും അവസാനം വെടിയേറ്റു തന്നെയായത് ഒരു യാദൃശ്ചികതയായി ആരും കണക്കാക്കില്ല. കാരണം അത് വിധിക്കപ്പെട്ടത് തന്നെയായിരുന്നു. കുറ്റവാളികളോട് ക്ഷമിക്കില്ല എന്ന യോഗി സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായിരുന്നു അത്. കുറ്റവാളികള്‍ രാഷ്ട്രീയ നേതൃത്വവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന സ്ഥിതിവിശേഷമാണ്. ഈ സാഹചര്യത്തിലാണ് കുറ്റവാളികള്‍ക്കെതിരേ എന്‍കൗണ്ടര്‍ ഉള്‍പ്പെടെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി യോഗി രംഗത്തെത്തിയത്. യോഗിയുടെ പിന്തുണയുടെ പിന്‍ബലത്തില്‍ എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റുകളായ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ കളത്തിലിറങ്ങിയതോടെ നിരവധി കുറ്റവാളികള്‍ വെടിയേറ്റുവീണു. കഴിഞ്ഞ വര്‍ഷം യുപി പൊലീസ് പുറത്തുവിട്ട കണക്കനുസരിച്ച് 5,178 ഏറ്റുമുട്ടലുകളാണ് നടത്തിയത്. ഇതില്‍ 103 കുറ്റവാളികള്‍ കൊല്ലപ്പെട്ടു. 1859 പേര്‍ക്കു പരുക്കേറ്റു. യോഗി അധികാരമേറ്റ് രണ്ടു വര്‍ഷത്തിനുള്ളില്‍ 17,745 ക്രിമിനലുകള്‍ കീഴടങ്ങുകയോ ജാമ്യം റദ്ദാക്കി ജയിലിലേക്കു മടങ്ങുകയോ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. എന്നാല്‍ പോലീസുകാര്‍ക്കിടയില്‍ ഇപ്പോഴും ഒറ്റുകാര്‍ ഉണ്ടെന്ന സൂചനയായിരുന്നു…

Read More