പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ സ്വകാര്യഭാഗങ്ങളില്‍ ചവിട്ടി മാരകമായി പരിക്കേല്‍പ്പിച്ച് യുവതി ! പ്രതി മരണമടഞ്ഞു

മദ്യലഹരിയില്‍ തന്നെ പീഡിപ്പിക്കാന്‍ വന്നയാളെ മര്‍ദ്ദിച്ച് കൊന്ന് യുവതി. ഹൈദരാബാദ് രാജേന്ദ്രനഗറിലാണ് സംഭവം. സുരക്ഷാജീവനക്കാരനായി ജോലിചെയ്യുന്ന ശ്രീനിവാസ് (46) എന്നയാളെയാണ് 45കാരി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന യുവതിയെ ശ്രീനിവാസ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി അമിതമായി മദ്യപിച്ചിരുന്ന ഇയാള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വീടുവിട്ടിറങ്ങി സമീപപ്രദേശത്തേക്ക് നടന്നെത്തുകയായിരുന്നു. ഇതിനിടെയാണ് യുവതി അവരുടെ വീടിന് പുറത്ത് കിടന്നുറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അല്‍പം അകലെയായി യുവതിയുടെ ഭര്‍ത്താവും ഉറങ്ങുന്നുണ്ടായിരുന്നു. തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ശ്രീനിവാസ് യുവതിയുടെ അടുത്തെത്തി സാരി വലിച്ചുമാറ്റുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ ഞെട്ടിയുണര്‍ന്ന യുവതി ബഹളംവെയ്ക്കുകയും ശ്രീനിവാസിനെ മര്‍ദിക്കുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ചാണ് യുവതി ശ്രീനിവാസിനെ അടിച്ചത്. സ്വകാര്യഭാഗങ്ങളിലടക്കം ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. ബഹളംകേട്ട് യുവതിയുടെ ഭര്‍ത്താവും അയല്‍ക്കാരും എത്തിയശേഷമാണ് ഇവര്‍…

Read More

ആരെയും കാണിക്കാത്ത സ്ഥലത്തുള്‍പ്പെടെ ശരീരത്തില്‍ ഉള്ളത് 18 ടാറ്റു ! മുന്‍ കാമുകനുമായി ഇപ്പോഴും അടുപ്പമുണ്ട്; തുറന്നു പറച്ചിലുമായി പ്രിയ വാര്യര്‍…

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ കണ്ണിറുക്കലിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ സുന്ദരിയാണ് പ്രിയ പ്രകാശ് വാര്യര്‍. മാണിക്യ മലരയായ പൂവി എന്ന ഗാനരംഗത്തിലൂടെ ഈ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ഇന്ത്യയ്ക്ക് പുറത്തും പ്രിയ വാര്യര്‍ വൈറലായി മാറുകയായിരുന്നു. ചിത്രം സാമ്പത്തികമായി പരാജയമായെങ്കിലും പ്രിയയുടെ സമയം തെളിഞ്ഞുവെന്ന് പറയണം. ഇതേത്തുടര്‍ന്ന് ബോളിവുഡില്‍ നിന്നുള്‍പ്പെടെ നിരവധി അവസരങ്ങള്‍ പ്രിയയ്ക്ക് ലഭിച്ചു. പ്രിയയുടെ മൂന്ന് ഹിന്ദി സിനിമകള്‍ പുറത്തിറങ്ങാനുമുണ്ട്. വിങ്ക് ഗേള്‍ എന്നറിയപ്പെടുന്ന പ്രിയയുടെ ഓരോ പുതിയ ഫോട്ടോസും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. വളരെ കുറച്ച് സിനിമകള്‍ മാത്രം ചെയ്ത് വലിയ ആരാധകവൃന്ദത്തെ സൃഷ്ടിക്കാന്‍ പ്രിയയ്ക്ക് ആയി. ഇപ്പോള്‍ ഏറെ നാളുകള്‍ക്ക് ശേഷം പ്രിയയുടെ ഒരു മലയാള സിനിമ പ്രദര്‍ശനത്തിന് എത്തുകയാണ്. ക്യാംപസ് പ്രണയം പറയുന്ന ഫോര്‍ ഇയേഴ്സ് എന്ന ചിത്രമാണ് പ്രിയ വാര്യര്‍ നായികയായി റിലീസിന് എത്തുന്നത്.…

Read More

സ്ത്രീകളെ കൂട്ടിക്കൊണ്ട് റൂമിനകത്തേക്ക് പോയി ഡോര്‍ ലോക്ക് ചെയ്യും ! സ്വകാര്യഭാഗങ്ങളില്‍ ടാറ്റു ചെയ്യുന്നത് 2-3 മണിക്കൂര്‍ സമയമെടുത്ത്;ടാറ്റു ആര്‍ട്ടിസ്റ്റിന്റെ സുഹൃത്ത് പറയുന്നതിങ്ങനെ…

ലൈംഗികാരോപണം നേരിടുന്ന കൊച്ചിയിലെ ടാറ്റു ആര്‍സ്റ്റിറ്റ് സുജീഷ് പല സ്ത്രീകളോടും മോശമായി പെരുമാറിയതിന് താന്‍ ദൃക് സാക്ഷിയെന്ന് മുന്‍ സഹപ്രവര്‍ത്തകന്‍. ടാറ്റു സ്റ്റുഡിയോയില്‍ വരുന്ന പലര്‍ക്കും ഇക്കാര്യത്തിന്‍ താന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതായും ഇയാള്‍ പറയുന്നു. സുജീഷിന്റെ കൂടെ ഏകദേശം ഒന്നര വര്‍ഷം മാത്രമേ നിന്നിട്ടുള്ളൂ എന്നും ഇദ്ദേഹം പറയുന്നു. നിരവധി ടാറ്റു ആര്‍ട്ടിസ്റ്റുകളെ തനിക്ക് പരിചയമുണ്ടെങ്കിലും സുജീഷ് അവിടെ ആര്‍ട്ടിനെ പ്രസന്റ് ചെയ്യുന്നത് മറ്റൊരു രീതിയിലാണ് താന്‍ കണ്ടതെന്നും അത് തനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ അല്ലായിരുന്നുവെന്നും ഇയാള്‍ പറയുന്നു. സുജീഷിന്റെ രീതികളെക്കുറിച്ച് ഇയാള്‍ പറയുന്നതിങ്ങനെ…ഒരു കസ്റ്റമര്‍ വന്നാല്‍, അതിപ്പോള്‍ ഒരു കപ്പിള്‍ ആണെങ്കില്‍ കൂടി, ടാറ്റൂ ചെയ്യേണ്ടത് സ്ത്രീകള്‍ക്കാണെങ്കില്‍ അവരെ മാത്രം അകത്തേക്ക് കൂട്ടികൊണ്ട് പോകും. കൂടെ വന്ന ആളെ പുറത്തിരുത്തി, കാബിന്റെ ഡോര്‍ ലോക്ക് ചെയ്യും. ചെയ്യേണ്ട മിനിമല്‍ ടാറ്റൂ ആണെങ്കിലും 2-3…

Read More