പതിനഞ്ചുകാരിയോട് മോശമായി പെരുമാറിയെന്ന് പരാതി ! 78കാരന്‍ ഡോക്ടര്‍ കോഴിക്കോട്ട് അറസ്റ്റില്‍; സ്ഥിരം പരിപാടിയെന്ന് നാട്ടുകാര്‍…

പതിനഞ്ചുകാരിയെ ഉപദ്രവിച്ചെന്ന കേസില്‍ കോഴിക്കോട് ചാലപ്പുറത്ത് ഡോക്ടര്‍ അറസ്റ്റില്‍. ചാലപ്പുറത്ത് സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ഡോ.സി എം അബൂബക്കറാണ് (78) പോക്സോ കേസില്‍ അറസ്റ്റിലായത്. ക്ലിനിക്കില്‍ ചികിത്സയ്ക്ക് എത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കോഴിക്കോട് കസബ പോലീസ് കേസെടുത്തിരിക്കുന്നത്. സ്ഥിരമായി ഇവിടെ ചികിത്സയ്ക്കെത്തിയിരുന്ന പെണ്‍കുട്ടിയെ ചികിത്സയുടെ ഭാഗമായുള്ള പരിശോധന എന്ന വ്യാജേന ഇയാള്‍ ഉപദ്രവിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സഹോദരിയോടൊപ്പം ചികിത്സയ്ക്ക് എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ ഡോക്ടര്‍ ഉപദ്രവിക്കുന്നതായി തിരിച്ചറിഞ്ഞ് പോലീസില്‍ പരാതി നല്‍കിയത്. അബൂബക്കര്‍ ഇത്തരം സ്വഭാവ വൈകല്യമുള്ളയാളാണെന്നും മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ആളുകള്‍ ബഹളംവച്ച് പോകാറുണ്ടെന്നും അയല്‍വാസികള്‍ വ്യക്തമാക്കിയതായി പോലീസ് പറയുന്നു. എന്നാല്‍ അബൂബക്കറിനെതിരെ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ പോക്സോ കേസാണിത്. പ്രതിയെ കസബ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read More

എട്ടു വയസ്സു മുതല്‍ അച്ഛന്‍ ലൈംഗികമായി ഉപയോഗിച്ചു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഖുശ്ബു…

നടിയും രാഷ്ട്രീയനേതാവുമായ ഖുശ്ബു നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സ്ത്രീകള്‍ക്കായുള്ള ദേശീയ കമ്മീഷനിലെ മെമ്പറായി ഖുശ്ബു സ്ഥാനമേറ്റത്. തനിക്ക് എട്ടു വയസ്സുള്ളപ്പോള്‍ പിതാവ് ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചു എന്ന വെളിപ്പെടുത്തലാണ് താരം ഇപ്പോള്‍ നടത്തിയിരിക്കുന്നത്. മോജോ സ്റ്റോറിയില്‍ ബര്‍ക്ക ദത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍. ഖുശ്ബുവിന്റെ വാക്കുകള്‍ ഇങ്ങനെ…ഒരു കുട്ടി ചൂഷണം ചെയ്യപ്പെടുമ്പോള്‍ അത് അവരുടെ മുഴുവന്‍ ജീവിതത്തെ തന്നെ ബാധിക്കുന്നു. വളരെയധികം പീഡനം സഹിക്കേണ്ടി വന്ന ആളാണെന്റെ അമ്മ. ഭാര്യയെ തല്ലുന്നത് എന്റെ അവകാശമാണെന്നാണ് അയാള്‍ വിചാരിച്ചത്. ഭാര്യയെ മാത്രമല്ല കുട്ടികളെയും അയാള്‍ തല്ലി. അയാളുടെ ഒരേയൊരു മകളെ ലൈംഗികമായും പീഡിപ്പിച്ചു. എന്റെ എട്ടു വയസ്സു മുതല്‍ അയാള്‍ എന്നെ ചൂഷണം ചെയ്യാന്‍ ആരംഭിച്ചു, പതിനഞ്ചുള്ളപ്പോഴാണ് ഞാനത് തുറന്നു പറഞ്ഞത്” കുടുംബത്തിലെ മറ്റ് അംഗങ്ങളും ചുഷണം ചെയ്യപ്പെടുമെന്ന ഭയം കൊണ്ടാണ്…

Read More

പത്താംക്ലാസ് വിദ്യാര്‍ഥിനിയ്ക്ക് വോഡ്ക നല്‍കി പീഡിപ്പിക്കാന്‍ ശ്രമം ! ട്യൂഷന്‍ ടീച്ചര്‍ പിടിയില്‍…

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ട്യൂഷന്‍ ടീച്ചര്‍ പ്രശാന്ത് ഖോസ്ലയാണ് പിടിയിലായത്. നിസാംപുര പ്രദേശത്താണ് ഇയാള്‍ ട്യൂഷന്‍ സെന്റര്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം ട്യൂഷന്‍ എടുക്കുന്നതിനിടെ പെണ്‍കുട്ടിയോട് തന്റെ സമീപത്ത് ഇരിക്കാന്‍ ആവശ്യപ്പെട്ട പ്രശാന്ത് കുട്ടിയെ വോഡ്ക കുടിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. എന്നാല്‍ കുട്ടി ഇത് നിരസിച്ചു. പിന്നീട് ഇയാള്‍ കുട്ടിയെബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചു.അമിതമായി മദ്യപിച്ചിരുന്ന പ്രശാന്ത് കുട്ടിയെ പീഡിപ്പിക്കാനും ശ്രമിച്ചു. പീഡനശ്രമം ചെറുത്തതോടെ കുട്ടിയെ ഇയാള്‍ വീട്ടില്‍ ഇറക്കിവിട്ടു. രാത്രി 9.30ഓടെ കുട്ടി അബോധാവസ്ഥയിലാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അതിനിടെ ബോധം തിരികെ കുട്ടിയ കുട്ടി സംഭവിച്ച കാര്യങ്ങള്‍ വനിതാ പോലീസിനോട് പറയുകയായിരുന്നു. പിന്നാലെയാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. അധ്യാപകനെ പോക്സോ കേസടക്കം രണ്ട് കേസുകളിലാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.

Read More

വിജയ്ബാബു നടിയ്‌ക്കൊപ്പം കഴിഞ്ഞത് ഫ്‌ളാറ്റുകളിലും ആഡംബര ഹോട്ടലിലും ! അഞ്ചിടങ്ങളില്‍ വെച്ച് പീഡനം;സിസിടിവി ദൃശ്യങ്ങള്‍…

യുവനടിയെ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിക്കാരിയായ നടിയോടൊപ്പം വിജയ് ബാബു ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. വിജയ് ബാബുവും പരാതിക്കാരിയും കടവന്ത്രയിലെ ഹോട്ടലിലും ഫ്ളാറ്റുകളിലും എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. പോലീസ് ഹോട്ടലിലെ ജീവനക്കാരുടെ മൊഴി എടുത്തിട്ടുണ്ട്. അഞ്ചിടങ്ങളില്‍ പീഡനം നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഈ സ്ഥലങ്ങളിലെല്ലാം വിജയ് ബാബു എത്തിയതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടി. ചലച്ചിത്ര പ്രവര്‍ത്തകരടക്കം എട്ടു സാക്ഷികളുടെ മൊഴിയാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഇതില്‍ നിന്ന് നടിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചു. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് നിരവധി തവണ വിജയ് ബാബു ബലാത്സംഗം ചെയ്തു എന്നാരോപിച്ച് ഈ മാസം 22നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.നടനെതിരേ പ്രഥമദൃഷ്ട്യാ…

Read More

പതിനഞ്ചുകാരിയെ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചു ! കോണ്‍ഗ്രസ് എംഎല്‍എയുടെ മകനെതിരേ കേസ്; ഭീഷണിപ്പെടുത്തി 15 ലക്ഷം തട്ടി…

15 വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മകനും മറ്റ് നാലുപേര്‍ക്കുമെതിരേ പോലീസ് കേസെടുത്തു. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. ആല്‍വാര്‍ ജില്ലയിലെ രാജ്ഗഡ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ജോഹാരി ലാല്‍മീണയുടെ മകന്‍ ദീപക് മീണയാണ് കേസിലെ പ്രധാനപ്രതി. ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് 15 ലക്ഷം രൂപയും ആഭരണങ്ങളും തട്ടിയെടുത്തെന്ന പരാതിയില്‍ അഞ്ച് പ്രതികളില്‍ ഒരാളായ വിവേക് ശര്‍മയ്‌ക്കെതിരെ കേസ് എടുത്തതായി മാണ്ഡവാര്‍ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ നാഥുലാല്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തതതെന്ന് പോലീസ് പറഞ്ഞു. തന്റെ ജനപ്രീതി ഇഷ്ടപ്പെടാത്തവര്‍ കെട്ടിച്ചമച്ച കേസാണിതെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് എംഎല്‍എ പറയുന്നത്. പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. 2021 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ…

Read More

വീട്ടു ജോലിയ്ക്കായി കൊണ്ടുവന്ന 14കാരിയെ ഏഴു വര്‍ഷം ലൈംഗികമായി പീഡിപ്പിച്ചു ! ഇടപ്പള്ളി സ്വദേശി പിടിയില്‍;വനിതാക്ഷേമ സമിതി അധ്യക്ഷയായ ഭാര്യ ഒളിവില്‍…

വീട്ടുജോലിയ്ക്കായി കൊണ്ടുവന്ന 14 വയസുകാരിയെ ഏഴു വര്‍ഷം തുടര്‍ച്ചയായി ലൈംഗികചൂഷണത്തിനിരയാക്കിയ കേസില്‍ ഇടപ്പള്ളി സ്വദേശി അറസ്റ്റില്‍. ചങ്ങമ്പുഴ പാര്‍ക്കിനു സമീപം ചങ്ങമ്പുഴ റോഡ് പാവോത്തിത്തറയില്‍ പോളിനെയാണ് പോക്‌സോ കേസ് ചുമത്തി അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് ഇയാളുടെ ഭാര്യയെ പ്രതിചേര്‍ത്തെങ്കിലും ഇവര്‍ ഒളിവിലാണ്. കര്‍ണാടക സ്വദേശിയായ പെണ്‍കുട്ടി 14 വയസു മുതല്‍ പീഡനത്തിന് ഇരയാവുകയാണ്. വീട്ടുജോലിക്ക് എന്നു പറഞ്ഞ് കൊണ്ടുവന്ന കുട്ടിയെ പ്രതി പതിവായി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. കൂടാതെ ഇയാളുടെ ഭാര്യയുടെ വകമര്‍ദ്ദനവും ഉണ്ടായിരുന്നു. ഭക്ഷണവിതരണ ബിസിനസുള്ള പ്രതി രാത്രി പോലും പെണ്‍കുട്ടിയെയാണ് അകലെയുള്ള വീടുകളിലും ഭക്ഷണമെത്തിക്കാന്‍ നിയോഗിച്ചിരുന്നത്. രാത്രിയായാല്‍ ക്രൂരമായ ലൈംഗിക പീഡനത്തിനും കുട്ടിയെ ഇരയാക്കുകയും ചെയ്യുമായിരുന്നു. പീഡനം സഹിക്കവയ്യാതെയാണ് പെണ്‍കുട്ടി അയല്‍വീട്ടുകാരോട് ഉള്‍പ്പടെ സംഭവം പറയുകയായിരുന്നു. ഇതേതുടര്‍ന്നാണ് പോലീസില്‍ വിവരമറിയിക്കുന്നത്. അറസ്റ്റിലായ പോളിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോളിന്റെ ഭാര്യ ഇടപ്പള്ളി വനിതാക്ഷേമ…

Read More

പട്ടാപ്പകല്‍ വീടിന്റെ പിന്‍വശം വഴി എത്തി യുവതിയെ ആക്രമിച്ചു ബോധം കെടുത്തി ! വസ്ത്രങ്ങള്‍ വലിച്ചു കീറി; വീട്ടുകാര്‍ എത്തിയപ്പോള്‍ കണ്ടത്…

പട്ടാപ്പകല്‍ വീടിന്റെ പിന്നാമ്പുറം വഴി എത്തി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തൃക്കൊടിത്താനം കിളിമല തടത്തില്‍ അനീഷ് (പ്രാവ് അനീഷ് 32) ആണ് അറസ്റ്റിലായത്. കോട്ടയം പായിപ്പാട് സ്വദേശിനിയായ യുവതിയാണ് ആക്രമണത്തിനിരയായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവമുണ്ടായത്. ആ സമയത്ത് യുവതിയുടെ ഭര്‍ത്താവ് ജോലിക്കു പോയിരുന്നു. ഭര്‍തൃമാതാവും പിതാവും വീട്ടിലുണ്ടായിരുന്നില്ല. വാഷിംഗ് മെഷീനില്‍ വസ്ത്രം കഴുകുന്നതിനിടയില്‍ കോളിങ് ബെല്‍ അടിക്കുന്നതു കേട്ട് മാതാപിതാക്കള്‍ ആയിരിക്കുമെന്നു കരുതി യുവതി വാതില്‍ തുറന്നെങ്കിലും അപരിചിതനായ ആളെക്കണ്ട് വാതിലടച്ച് അകത്തേക്കു കയറിപ്പോയി. വര്‍ക്ക് ഏരിയയില്‍ തിരികെയെത്തി തുണികള്‍ കഴുകുന്ന ജോലികള്‍ തുടര്‍ന്നെങ്കിലും പിന്‍വശത്തു കൂടി എത്തിയ അക്രമി യുവതിയുടെ മുഖം പൊത്തിപ്പിടിച്ചു. കുതറിമാറി അകത്തേക്ക് ഓടിക്കയറി വാതില്‍ അടയ്ക്കാന്‍ യുവതി ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലുടെ ഇയാള്‍ വാതില്‍ തള്ളിത്തുറന്നു യുവതിയെ മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ യുവതിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. വീട്ടുകാര്‍ തിരികെ എത്തിയപ്പോള്‍ ശരീരത്തില്‍…

Read More

അഞ്ചാംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 102കാരന് 15വര്‍ഷം തടവ് ! പ്രതി കൃത്യം ചെയ്തത് 99-ാം വയസ്സില്‍…

അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 102കാരന് 15വര്‍ഷം തടവും 5000 രൂപ പിഴ ശിക്ഷയും വിധിച്ച് കോടതി. തിരുവള്ളൂര്‍ മഹിളാ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2018 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ച പ്രതി പരശുരാമന്‍ സേനീര്‍ക്കുപ്പത്താണ് താമസിച്ചിരുന്നത്. തന്റെ വീടിന് അടുത്ത് തന്നെ ഇയാള്‍ അഞ്ചോളം വീടുകള്‍ വാകയ്ക്ക് നല്‍കിയിരുന്നു. ഇയാള്‍ വാടകയ്ക്ക് നല്‍കിയ വീട്ടിലെ പെണ്‍കുട്ടിക്ക് ഒരു ദിവസം കടുത്ത് വയറുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കുട്ടി അയല്‍വാസിയായ വ്യദ്ധന്‍ ലൈംഗികമായി പീഡിപ്പിച്ച കാര്യം തുറന്നു പറയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിന്നു. സംഭവം നടക്കുമ്പോള്‍ പ്രതിക്ക് 99 വയസായിരുന്നു. മൂന്ന് വര്‍ഷമായി നടന്ന വിചാരണയ്ക്ക് ഒടുവിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് 45,000 രൂപ നഷ്ടപരിഹാരം…

Read More

റോഡില്‍ വെച്ച് കയറിപ്പിടിച്ച യുവാവിനെ വിടാതെ പിന്തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ ! ഒടുവില്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു…

റോഡില്‍ വെച്ച് കയറിപ്പിടിച്ച യുവാവിനെ പിന്തുടര്‍ന്നു കണ്ടെത്തി പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച് വിദ്യാര്‍ഥികള്‍. നെടുങ്കണ്ടം സ്വദേശി ബെന്നി വര്‍ഗീസാണ് (34) പിടിയിലായത്. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം തിയറ്റര്‍ റോഡില്‍ വച്ചാണ് യുവാവ് പെണ്‍കുട്ടിയെ ശല്യം ചെയ്തത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ച ശേഷം ബെന്നി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാളുടെ മുഖം വ്യക്തമായി കണ്ട വിദ്യാര്‍ഥിനികള്‍ യുവാവിനെ പിന്തുടര്‍ന്നു. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തുനിന്നുതന്നെ ഇയാളെ കണ്ടെത്തിയെങ്കിലും ആദ്യം ധരിച്ചിരുന്ന ഷര്‍ട്ട് ആയിരുന്നില്ല ഇട്ടിരുന്നത്. മുഖം കണ്ടു തിരിച്ചറിഞ്ഞ വിദ്യാര്‍ഥികള്‍ അടുത്ത് എത്തിയതോടെ ബെന്നി കടന്നുകളയാന്‍ ശ്രമിച്ചു. ഇതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പോലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ പെട്ടു. വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ബെന്നിയെ കയ്യോടെ പിടികൂടി. ഇയാളുടെ ബാഗില്‍ നിന്ന് പെണ്‍കുട്ടികളെ ശല്യം ചെയ്ത സമയത്ത് ധരിച്ചിരുന്ന ഷര്‍ട്ട്…

Read More

സ്വകാര്യഭാഗത്ത് ടാറ്റു ! ആര്‍ട്ടിസ്റ്റിനേതിരേ ഒരു യുവതി കൂടി പരാതി നല്‍കി; സുജീഷ് ബംഗളുരുവിലേക്ക് മുങ്ങിയതായി സൂചന…

കൊച്ചിയിലെ ടാറ്റു ആര്‍ട്ടിസ്റ്റ് സുജീഷിനെതിരേയുള്ള ലൈംഗികാരോപണ പരാതികള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ഒരു യുവതി കൂടി ഇയാള്‍ക്കെതിരേ പരാതി നല്‍കി. പരാതികള്‍ വര്‍ധിച്ചു വരുന്നതോടെ പ്രതിയെ ഉടന്‍ പിടികൂടുമെന്നു കമ്മിഷണര്‍ അറിയിച്ചു.’മീടു’ ആരോപണം ഉന്നയിച്ച അഞ്ചു യുവതികളാണ് ഇതുവരെ പരാതി നല്‍കിയത്. അതേസമയം സുജീഷ് ബെംഗളൂരുവിലേക്കു കടന്നതായി സൂചനയുണ്ട്. വീടുപണിയുമായി ബന്ധപ്പെട്ടു ചില സാധനങ്ങള്‍ എടുക്കുന്നതിനായി സുജീഷ് ബെംഗളൂരുവിലേക്കു പോയെന്ന വിവരമാണു പോലീസിനു ലഭിക്കുന്നത്. എന്നാല്‍ പോലീസ് ഇതു പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. കൊച്ചി ഇടപ്പള്ളിയിലെ ഇന്‍ക് ഫെക്റ്റെഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആര്‍ട്ടിസ്റ്റ് സുജീഷിനെതിരേ യുവതികളുടെ പരാതിയില്‍ പാലാരിവട്ടം, ചേരാനെല്ലൂര്‍ പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് കമ്മിഷണറെ കണ്ട യുവതികള്‍ പരാതി നല്‍കാന്‍ തയാറാണെന്ന് അറിയിച്ചു. തുടര്‍ന്ന് നോര്‍ത്ത് വനിതാ സ്റ്റേഷനില്‍ വിശദമായ മൊഴിയെടുത്ത ശേഷം കേസ് റജിസ്റ്റര്‍ ചെയ്തു. മീടു ആരോപണം ഉയര്‍ന്നതിനു പിന്നാലെ ഒളിവില്‍…

Read More