മലയുടെ മുകളില്‍ ഹിറ്റ്‌ലറിന്റെ അമൂല്യ നിധി മറഞ്ഞിരിക്കുന്ന തടാകം ! എത്തിയാല്‍ പിന്നെ ഒരു മടക്കമുണ്ടാവില്ല…

നിധിവേട്ടയെക്കുറിച്ചുള്ള കഥകള്‍ എന്നും ആവേശം ജനിപ്പിക്കുന്നതാണ്. ലോകത്ത് അധികാരം കൈയ്യാളിയിരുന്ന പല ആളുകളും തങ്ങളുടെ സമ്പാദ്യം പലയിടങ്ങളിലും ഒളിപ്പിച്ചിരുന്നു. ഇത്തരത്തിലൊന്നാണ് ഹിറ്റ്‌ലറിന്റെ നിധി.രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിറ്റലറിന്റെ നാസിപ്പട ഓസ്ട്രിയയിലെ ടോപ്ലിറ്റ്‌സ് തടാകത്തില്‍ ഒളിപ്പിച്ച നിധിയുടെയും അതിനു പിന്നിലെ കഥകളെയും കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്. കഥ തുടങ്ങുന്നത് രണ്ടാം ലോകമഹായുദ്ധക്കാലത്താണ്. യുദ്ധത്തില്‍ ജര്‍മ്മനി പരാജയം രുചിച്ചു തുടങ്ങുന്ന സമയം. ഒരു തരത്തിലും നില്‍ക്കക്കള്ളിയില്ലാതെ നില്‍ക്കുന്ന ജര്‍മ്മന്‍ സേനയെ യുഎസ് സൈന്യം പിന്തുടര്‍ന്ന അക്രമിക്കുകയാണ്. എന്നാല്‍ തോറ്റു പിന്മാറുവാന്‍ തയ്യാറല്ലാതിരുന്ന ജര്‍മ്മനിയിലെ ഒരു കൂട്ടം പോരാളികള്‍ മറ്റൊരു വഴി കണ്ടെത്തി. ഓസ്ട്രിയയിലെ ഡെഡ് മൗണ്ടന്‍സ് എന്നറിയപ്പെടുന്ന പര്‍വത വനമേഖലയിലേക്കു ചെന്ന് പിന്നീട് ഗറില്ലാ യുദ്ധം നയിക്കാം എന്നായിരുന്നു അവര്‍ തിരഞ്ഞെടുത്ത വഴി. ഇതേ സമയം ഇതേ സമയം ഇതിനു കുറച്ച നാള്‍ മുന്‍പ് ഹിറ്റ്‌ലര്‍ തങ്ങള്‍ യൂറോപ്പില്‍ നിന്നും…

Read More

മലയാളി ഡാ ! മലയാളിയായ മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ച് വീടിനകത്ത് എടുത്തത് 20 അടി ആഴമുള്ള കുഴി;ഒടുവില്‍ സംഭവിച്ചതോ…

മലയാളിയായ മന്ത്രവാദിയുടെ വാക്കും വിശ്വസിച്ച് നിധിയ്ക്കായി വീട് കുഴിച്ച ദമ്പതികള്‍ക്ക് പിണഞ്ഞത് വലിയ അമളി. മൈസൂരിലെ ചാമരാജനഗറിലെ അമ്മനപുരം ഗ്രാമത്തിലാണ് സംഭവം. മന്ത്രവാദിയുടെ വാക്കുകള്‍ വിശ്വസിച്ച് വീട്ടിനകത്ത് 20 അടി ആഴത്തിലുള്ള കുഴിയാണ് വീട്ടുടമയായ സോമണ്ണ എടുത്തത്. കുറച്ചുകാലം മുമ്പ് വീട്ടിന്റെ ഉള്ളില്‍ കണ്ട പാമ്പിനെ തല്ലിക്കൊന്നിരുന്നു. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കുശേഷം രണ്ടു പാമ്പുകള്‍കൂടി വീട്ടിലെത്തി. ഇതോടെ സോമണ്ണ ബന്ധുക്കളെ വിവരമറിയിച്ചപ്പോള്‍ ജ്യോത്സ്യനെ സമീപിക്കാനായിരുന്നു അവരുടെ നിര്‍ദ്ദേശം. തുടര്‍ന്ന് ജ്യോത്സ്യന്‍ കേരളത്തില്‍നിന്നുള്ള ഒരു മന്ത്രവാദിയെ ഇവര്‍ക്ക് പരിചയപ്പെടുത്തി. വീട്ടിനകത്ത് നിധിയുണ്ടെന്നും അതിനു കാവല്‍നില്‍ക്കുന്നവയാണ് പാമ്പുകളെന്നും മന്ത്രവാദി സോമണ്ണയെയും ഭാര്യയെയും വിശ്വസിപ്പിച്ചു. വീട്ടില്‍ പാമ്പുകളെ കണ്ട ഭാഗം കുഴിക്കണമെന്നും നിര്‍ദേശിച്ചു. തുടര്‍ന്ന് മന്ത്രവാദി സോമണ്ണയുടെ വീട്ടിലെത്തി പൂജ നടത്തുകയും ചെയ്തു. ഇതിനുശേഷം ദമ്പതികള്‍ പാമ്പുകളെ കണ്ട മുറിയില്‍ കുഴിയെടുക്കല്‍ ആരംഭിച്ചു. അയല്‍ക്കാര്‍ക്ക് സംശയം ഉണ്ടാക്കാതെയായിരുന്നു കുഴിയെടുക്കല്‍. അതുകൊണ്ടുതന്നെ കുഴിയില്‍…

Read More

മല കുഴിച്ച് കുഴിച്ച് അടിയിലെത്തിയപ്പോള്‍ കണ്ട കാഴ്ച കണ്ണഞ്ചിപ്പിക്കുന്നത് ! സംഭവം അറിഞ്ഞ് സ്ഥലത്തേക്ക് ജനപ്രവാഹം;വീഡിയോ കാണാം…

ഭൂമിയ്ക്കടിയില്‍ നിന്ന് നിധി കിട്ടിയ സംഭവങ്ങള്‍ ലോകത്തിന്റെ പലയിടത്തുമുണ്ടായിട്ടുണ്ട്. എന്നാല്‍ നാട്ടുകാര്‍ ചേര്‍ന്ന് ഒരു മല കുഴിച്ചപ്പോള്‍ അവിടെ നിന്നും സ്വര്‍ണം കിട്ടിയാല്‍ എന്താകും അവസ്ഥ. കോംഗോയിലെ ഒരു മലയിലാണ് സംഭവം. കുഴിച്ചു കുഴിച്ചു ചെന്നപ്പോള്‍ അതാ അവിടെ മുഴുവന്‍ സ്വര്‍ണം. പിന്നെ സ്ഥലത്തേക്ക് ജനപ്രവാഹമായി. സ്വര്‍ണ നിക്ഷേപമുണ്ടെന്ന വാര്‍ത്ത പരന്നതോടെ ആയിരക്കണക്കിനാളുകളാണ് സ്ഥലത്തെത്തി മല കുഴിക്കാന്‍ ആരംഭിച്ചത്. ഒടുവില്‍ ഗവണ്‍മെന്റിന് ആ മലയിലേക്കുള്ള വഴി തന്നെ അടയ്‌ക്കേണ്ടി വന്നു. കോംഗോയിലെ ലൂഹിഹി പര്‍വധത്തിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത് മണ്ണ് കോരി എടുത്ത് കഴുകുമ്പോള്‍ വലിയരീതിയില്‍ ആണ് സ്വര്‍ണ്ണം ലഭിക്കുന്നത്. വിവരം അറിഞ്ഞും വിഡിയോകള്‍ പ്രചരിക്കുകയും ചെയ്തതോടെ വിവിധ ഇടങ്ങളില്‍ നിന്നും ഈ പ്രദേശത്തേക് എത്തുന്ന ആളുകളുടെ എണ്ണം കൂടി. ആളുകളുടെ എണ്ണം കൂടിയതോടെയാണ് സര്‍ക്കാര്‍ ഈ മേഖലിയെ ഖനനം വിലക്കിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാവും…

Read More

കോടിഷ് നിധി തട്ടിപ്പ് ; വിവരങ്ങൾ തേടി പോലീസ്;12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് ഉടമ മുങ്ങി…

കോഴിക്കോട്: നിക്ഷേപകര്‍ക്ക് ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്ത ധനകാര്യ സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി പോലീസ് കമ്പനീസ് ഓഫ് രജിട്രേഷന്‍ വിഭാഗത്തെ സമീപിക്കുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനമായ കോടിഷ് നിധി രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ടാണ് പോലീസ് രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതിന്‍റെ ഭാഗമായി കൊച്ചിയിലെ രജിസ്‌ട്രേഷന്‍വിഭാഗത്തിന് നല്ലളം പോലീസ് കത്തയച്ചിട്ടുണ്ട്. അതേസമയം കോടിഷ് നിധി ലിമിറ്റഡ് ഉടമ നിലമ്പൂര്‍ രാമന്‍കുത്ത് മുതുവാട് ചേലക്കല്‍ പറമ്പില്‍ അബ്ദുള്ളക്കുട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പും തട്ടിപ്പ് നടത്തിയതിന് കേസുകള്‍ നിലവിലുണ്ട്. നിലമ്പൂരിലായിരുന്നു ഇത്തരത്തിലുള്ള പണിമിടപാടുകളിലൂടെ തട്ടിപ്പ് നടത്തിയത്. എന്നിട്ടും രജിസ്‌ട്രേഷന്‍ വിഭാഗം പുതിയ അപേക്ഷയില്‍ സ്ഥാപനംതുടങ്ങാനുള്ള അനുമതി നല്‍കിയത് ദുരൂഹമാണ്. ഇതിന്‍റെ നിയമവശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. പരാതി കൂടുന്നു ദിവസവും കോടിഷ് നിധിയില്‍ പണം നിക്ഷേപിച്ചവര്‍ പരാതിയുമായി എത്തുന്നുണ്ടെന്ന് നല്ലളം സിഐ എം.കെ. സുരേഷ്‌കുമാര്‍ അറിയിച്ചു. ഇതുവരെ നല്ലളത്ത്…

Read More

മണ്ണില്‍ പുതഞ്ഞു കിടക്കുന്ന മണ്‍പാത്രം തുറന്നപ്പോള്‍ കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച ! തീയറ്റര്‍ പുതുക്കിപ്പണിയാന്‍ മണ്ണെടുത്തപ്പോള്‍ കിട്ടിയത് സ്വര്‍ണനിധി…

സ്വിറ്റ്‌സര്‍ലന്‍ഡുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ ഇറ്റലിയിലെ പ്രദേശമാണ് കോമോ. അതിസുന്ദരമായ പ്രദേശമെന്ന നിലയില്‍ ഇവിടം പ്രശസ്തമാണ്. ഇവിടെ പഴയൊരു തീയറ്ററുണ്ട്. ക്രെസോനി തീയറ്റര്‍ എന്നാണ് അതിന്റെ പേര്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മിച്ച ആ തിയറ്ററില്‍ ആദ്യകാലത്ത് നൃത്തസംഗീത പരിപാടികളായിരുന്നു നടന്നിരുന്നത്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടോടെ തിയറ്റര്‍ സിനിമയുടെ പിടിയിലായി. പക്ഷേ മറ്റുള്ള തിയറ്ററുകള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്തതു കൊണ്ടോ എന്തോ 1997ല്‍ തീയറ്റര്‍ അടയ്‌ക്കേണ്ടി വന്നു. ഇറ്റാലിയന്‍ സാംസ്‌കാരിക വകുപ്പിനെ സംബന്ധിച്ചിടത്തോളം പക്ഷേ ഏറെ വിലപിടിച്ചതായിരുന്നു ഇത്തരമൊരു സ്മാരകം. അതിനാലാണ് അവര്‍ ഈ തീയറ്റര്‍ പുതുക്കിപ്പണിയാന്‍ തീരുമാനിച്ചത്. അതിന്റെ പ്രാരംഭ നടപടികള്‍ നടക്കുമ്പോഴാണ് മണ്ണില്‍ പുതഞ്ഞു കിടക്കുന്ന ഒരു മണ്‍പാത്രം ആളുകളുടെ കണ്ണില്‍പ്പെട്ടത്. എന്നാല്‍ തുറന്നപ്പോഴാണു ഞെട്ടിപ്പോയത്. നിറയെ പളപളാ മിന്നുന്ന സ്വര്‍ണനാണയങ്ങള്‍. ഇതു കണ്ട് പുരാവസ്തു ഗവേഷകരുടെ കണ്ണുതള്ളിപ്പോയി. അക്കാര്യം തെളിയിക്കുന്നതായിരുന്നു ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സ്വര്‍ണ…

Read More

അറിഞ്ഞില്ല…ആരും പറഞ്ഞില്ല ! യൗവനത്തില്‍ കൃഷിയിടത്തില്‍ നിന്ന് കിട്ടിയ മോതിരത്തിന്റെ മൂല്യം തിരിച്ചറിഞ്ഞത് 80-ാം വയസില്‍; നിധി കയ്യില്‍ വച്ച് ഇത്രയും കാലം പാഴാക്കിയ മനുഷ്യന്റെ കഥയിങ്ങനെ…

യൗവനകാലത്ത് കൃഷിയിടത്തു നിന്നു ലഭിച്ച മോതിരത്തിന്റെ ഇപ്പോഴത്തെ മൂല്യം അറിഞ്ഞ് നിരാശയോടെ ഇരിക്കുകയാണ് ഒരു മനുഷ്യന്‍. 1979ലാണു ടോം ക്ലര്‍ക്ക് എന്ന വ്യക്തിക്കു യുകെയിലെ കൃഷിയിടത്തില്‍ നിന്ന് ഒരു മോതിരം ലഭിച്ചത്. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചു ഭൂമിക്കടിയിലെ ലോഹവസ്തുക്കള്‍ തിരയുന്നതിനിടയിലാണ് മോതിരം ലഭിക്കുന്നത്. മോതിരത്തിന് വലിയ പ്രധാന്യമൊന്നും തോന്നാതിരുന്നതോടെ അന്ന് അമ്മവീട്ടിലെ ഗരാഷില്‍ സൂക്ഷിച്ചു. എട്ട് വര്‍ഷം മുന്‍പ് അമ്മ മരിച്ചു. അപ്പോള്‍ വീട്ടിലെ വസ്തുക്കളെല്ലാം തരംതിരിക്കുന്നതിനിടയിലാണ് ഈ മോതിരം ടിന്നിലടച്ച നിലയില്‍ വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. മോതിരത്തിനു പ്രത്യേകതയുണ്ടെന്നു തോന്നിയതോടെ സമീപത്തെ മ്യൂസിയത്തില്‍ പരിശോധന നടത്തുകയായിരുന്നു. ടോമിന്റെ ഊഹം തെറ്റിയില്ല. ഉയര്‍ന്ന തോതില്‍ സ്വര്‍ണമുണ്ടായിരുന്നു ആ മോതിരത്തില്‍. അക്കാലത്ത് ഉന്നതപദവിയിലിരുന്ന ആരുടെയോ മോതിരമായിരുന്നു അത്. 670 കൊല്ലമായിരുന്നു അതിന്റെ പഴക്കം. അതായത് എഡി 1350ല്‍ നിര്‍മിച്ചത്. ലാറ്റിന്‍ ഭാഷയില്‍ എഴുത്തുകളുണ്ടായിരുന്നു മോതിരത്തില്‍ യഥാര്‍ഥ സന്ദേശങ്ങള്‍ ഞാന്‍ മറച്ചുവയ്ക്കുന്നു…

Read More

യുദ്ധത്തില്‍ മുങ്ങിപ്പോയ കപ്പലുകള്‍ തേടിയിറങ്ങിയ ഗവേഷകര്‍ കണ്ടെത്തിയത് പുരാതന ക്ഷേത്രം ! നിധിശേഖരം കണ്ട് ഗവേഷകരുടെ കണ്ണു മഞ്ഞളിച്ചു…

പതിനെട്ടാം നൂറ്റാണ്ടില്‍ നടന്ന നൈല്‍ യുദ്ധത്തില്‍ മുങ്ങിപ്പോയ ഫ്രഞ്ച് യുദ്ധക്കപ്പലുകളെ കണ്ടെത്താന്‍ ഇറങ്ങിയ ഗവേഷകര്‍ കണ്ടെത്തിയ കാര്യങ്ങള്‍ കണ്ട് ഞെട്ടുകയാണ് ലോകം. ലോകത്തെ അമ്പരപ്പിക്കുന്ന നിധിശേഖരമാണ് കടലിന്റെ അടിത്തട്ടില്‍ നിന്നും ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. മുങ്ങിപ്പോയ കുറേ കപ്പലുകള്‍ക്കൊപ്പം കണ്ടെത്തിയത് മഹാനഗരമാണ്. ഇവിടെ വലിയ തോതില്‍ സ്വര്‍ണം വെള്ളി ആഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. കെട്ടിക്കിടന്നിരുന്ന മണലും ചെളിയുമെല്ലാം നീക്കിയപ്പോഴാണ് ഇനിയും മൂല്യം നിര്‍ണയിക്കാനാകാത്തത്ര വിലയേറിയ നിധിയാണു കണ്‍മുന്നിലെന്ന് ഗവേഷകര്‍ക്ക് മനസിലായത്. ഒരു കാലത്ത് മെഡിറ്ററേനിയന്‍ കടല്‍ വഴിയുള്ള വ്യാപാരത്തിന്റെ മുഖ്യകേന്ദ്രമായിരുന്ന ഹെറാക്ലിയണ്‍ നഗരത്തിന്റെ അവശിഷ്ടങ്ങളായിരുന്നു ഇത്. എഡി എട്ടാം നൂറ്റാണ്ടോടെ മെഡിറ്ററേനിയന്‍ കടലിന്റെ ആഴങ്ങളിലേക്ക് ഏറെ സമ്പന്നമായിരുന്ന ഈ നഗരം മറഞ്ഞുവെന്നാണ് വിലയിരുത്തല്‍. ഏകദേശം 1200 വര്‍ഷം പഴക്കമുള്ള ഈ നഗരത്തിലെ സുപ്രധാനമായൊരു ക്ഷേത്രത്തില്‍ നിന്നാണ് ഈ നിധിശേഖരം കണ്ടെത്തിയത്. മൈലുകളോളം പരന്നു കിടക്കുന്നതായിരുന്നു പുരാതന ഹെറാക്ലിയണ്‍ നഗരം. ഇതില്‍…

Read More

നിക്കല്‍ ഖനനം ചെയ്തിരുന്ന ഖനി വിറ്റൊഴിവാക്കാന്‍ തുടങ്ങിയപ്പോള്‍ അവിടെയതാ വമ്പന്‍ സ്വര്‍ണശേഖരം ! നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന അദ്ഭുതമെന്ന് ലോകം…

കടംകയറി മുടിഞ്ഞ് സ്ഥലം വില്‍ക്കാനൊരുങ്ങുമ്പോള്‍ ആ സ്ഥലത്തു നിന്ന് നിധി കിട്ടിയാല്‍ എന്തായിരിക്കും അവസ്ഥ. ടൊറന്റോ ആസ്ഥാനമായുളള ഖനിക്കമ്പനിയായ റോയല്‍ നിക്കല്‍ കോര്‍പറേഷനെ (ആര്‍എന്‍സി) തേടിയെത്തിയത് ഇതുപോലെയൊരു ഭാഗ്യമാണ്. നിക്കലാണ് കമ്പനിയുടെ നേതൃത്വത്തില്‍ പ്രധാനമായും ഖനനം ചെയ്തെടുത്തിരുന്നത്. തങ്ങളുടെ കീഴില്‍ ഓസ്‌ട്രേലിയയിലുള്ള ബീറ്റ ഹണ്ട് എന്ന ഖനി വിറ്റൊഴിവാക്കാനുള്ള ശ്രമങ്ങളിലായിരുന്നു കമ്പനി. വന്‍ സ്വര്‍ണനിക്ഷേപത്തിന്റെ രൂപത്തിലായിരുന്നു കമ്പനിയ്ക്ക് ലോട്ടറിയടിച്ചത്. നിക്കലിനായുള്ള ഖനനത്തിനിടെ ബീറ്റ ഹണ്ടിലെ ഒരു ജീവനക്കാരന്‍ കണ്ടെത്തിയത് സ്വര്‍ണം നിറഞ്ഞ പാറക്കൂട്ടമായിരുന്നു. അതും ഏറ്റവും പരിശുദ്ധമായ രൂപത്തിലുള്ളത്. നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന അദ്ഭുതം എന്നാണ് മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും പരിശുദ്ധമായ, ഏറ്റവും വലിയ സ്വര്‍ണക്കട്ടിയെന്ന വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ വിശേഷണവും പിന്നാലെയെത്തി. കെന്റി ഡോള്‍ എന്ന ഖനിത്തൊഴിലാളിയാണ് ഈ സ്വര്‍ണ നിധി കണ്ടെത്തിയത്. തന്റെ ജീവിതത്തില്‍ ഇന്നേവരെ ഇതുപോലൊരു കാഴ്ച കണ്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.…

Read More