ജോലിക്കും വ്യക്തി ജീവിതത്തിനും വ്യക്തമായ അതിർവരമ്പുകൾ ഉണ്ട് ! നെതർലാന്‍ഡ്സിലെ ജോലി തന്‍റെ ജീവിതത്തിനു കൃത്യമായ അവബോധം നല്കിയെന്ന് ഇന്ത്യൻ യുവതി

ഇന്ത്യൻ കോർപറേറ്റ് കൾച്ചറിനെകുറിച്ച് സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്ന രീതിയിലാണ് ഒരു യുവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. ഇന്ത്യയിലെ വർക്ക് ലൈഫ് ബാലൻസ് പോലെയല്ല വിദേശ രാജ്യങ്ങളിൽ എന്നാണ് യുവതിയുടേ പോസ്റ്റ് വ്യക്തമാക്കുന്നത്. രണ്ടും തികച്ചും വ്യത്യസ്ഥ തലങ്ങളാണെങ്കിലും ഡച്ചുകാരുടെ ജോലി ജീവിതത്തെ പുകഴ്ത്തുകയാണ് യുവതി.

നെതർലാൻഡ്സിൽ ജോലി ചെയ്യുന്ന അതിഥി എന്ന ഇന്ത്യൻ യുവതിയാണ് സമൂഹ മാധ്യമങ്ങളിൽ ഡച്ചുകാരുടെ ജോലി ജീവിതത്തെകുറിച്ചും അവർ ജോലിക്ക് നല്കുന്ന പ്രധാന്യത്തെക്കുറിച്ചും വ്യക്തമാക്കുന്നത്. വർക്ക് ലൈഫ് ജിവിതത്തെകുറിച്ച് അവിടെയുള്ളവർ തികച്ചും ബോധവാന്മാരാണെന്നും ജോലിയെയും സംസ്കാരത്തെയും തികച്ചും കാര്യമായി തന്നെ കൈകാര്യം ചെയ്യുന്നവരുമാണെന്നാണ് അതിഥി പറയുന്നത്.

ജോലി സമയങ്ങളിൽ കൃത്യനിഷ്ടവും വളരെ ഫോക്കസ്ഡുമാണ് അവിടെയുള്ള ആളുകൾ. നെതർലാൻഡ്സിൽ തന്‍റെ ജോലി വ്യക്തി ജീവിതത്തെ മാറ്റിയെന്നും താൻ ഇവിടെയാണ് ആദ്യമായി ജോലിക്കായി എത്തുന്നതെന്നും അതിഥി പറയുന്നുണ്ട്. ഇവിടുത്തെ ആളുകൾ വളരെ സീരിയസും ജോലി കാര്യങ്ങളിൽ കൃത്യതയുള്ളവരുമാണ്. ജോലി ചെയ്യുമ്പോൾ ജോലിയിൽ മാത്രമാണ് ആളുകളുടെ ശ്രദ്ധയെന്നും എന്നാൽ മറ്റുള്ള കാര്യങ്ങളിൽ ജോലി സമയത്ത് ആരും ഇടപെടാറില്ലെന്നുമാണ് അതിഥി വ്യക്തമാക്കുന്നത്. ജോലി സമയം കഴിഞ്ഞാൽ ആളുകൾ പൂർണമായും ജോലിയിൽ നിന്നും വിട്ടു നില്ക്കുകയും മറ്റുള്ള കാര്യങ്ങൾക്കുവേണ്ടി സമയം മാറ്റി വയ്ക്കുകയും ചെയ്യുന്നു.

ജോലി ജീവിതത്തിനും വ്യക്തി ജീവിതത്തിനും വ്യക്തമായ ബോർഡർ ഉണ്ടെന്നും അത് വളരെ ന്ലലതുമാണെന്നും അതിഥി പറയുന്നു. സമാന അനുഭവങ്ങളും ജോലി ജീവത്തെകുറിച്ചും അഭിപ്രായങ്ങൾ പങ്കുവച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

 

Related posts

Leave a Comment