‘അമ്മ’യുടെ യോഗം രാത്രിയിൽ; വിലക്ക് ചർച്ചയാവും; ഷെയിനിനെ വിളിച്ചുവരുത്തിയേക്കുമെന്ന് ഇടവേള ബാബു

കൊച്ചി: താരസംഘടനയായ അമ്മയുടെ നിര്‍വാഹക സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. രാത്രി ഏഴിന് മരട് ലേ മെറിഡിയന്‍ ഹോട്ടലിലാണ് യോഗം നടക്കുക. നടന്‍ ഷെയ്ന്‍ നിഗമിന്‍റെ വിലക്ക് നീക്കുന്നതിനുള്ള തുടര്‍ നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും. നിലവില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ഷെയ്ന്‍ നിഗത്തോട് നിര്‍ദേശിച്ചിട്ടില്ലെന്നും ആവശ്യമെങ്കില്‍ വിളിപ്പിക്കുമെന്നും അമ്മ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ഷെയ്ന്‍ നിഗം അഭിനയിച്ചുകൊണ്ടിരുന്ന വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍ മുടങ്ങിയതു മൂലമുണ്ടായ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാതെ വിലക്ക് പിന്‍വലിക്കില്ലെന്ന നിലപാടില്‍ നിര്‍മാതാക്കള്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ അമ്മ നടത്തിയ ആദ്യഘട്ട ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇന്ന് ചേരുന്ന നിര്‍വാഹക സമിതി യോഗത്തിന് ശേഷം പ്രഡ്യൂസേഴ്‌സ് അസോസിയേഷനുമായും അമ്മ ചര്‍ച്ച നടത്തും.

Read More

ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്നവർക്ക് സാമൂഹ്യ വിരുദ്ധരുടെ ക്രൂരമർദ്ദനം; സംഭവം പയ്യോളിയില്‍

പയ്യോളി: ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്ന രണ്ട് യുവാക്കള്‍ക്ക് സാമൂഹ്യ വിരുദ്ധരുടെ ക്രൂരമർദ്ദനം. ശനിയാഴ്ച രാത്രി 11 ഒാടെ പയ്യോളി ദേശീയപാതയിലുള്ള പുതുമഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പയ്യോളി ഏരിപ്പറമ്പ് പ്രദേശത്തെ താമസക്കാരായ കല്ലറത്ത് മുഫീദ് (19), ആഷിക്ക് (19) എന്നിവർക്കാണ് മർദ്ദനമേറ്റത് . പരിക്കേറ്റ ഇരുവരേയും കൊയിലാണ്ടി ഗവ: ആശു പത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പയ്യോളി പോലീസ് കേസ് രജിസ്റ്റർ ചെയത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് രണ്ട് പേരും പണമടക്കാൻ കാഷ് കൗണ്ടറിൽ എത്തിയസമയം ഹോട്ടലിലുണ്ടായിരുന്ന അഞ്ചംഗ സംഘം മുഫീദിനോടും, ആഷിക്കിനോടും പേര് ചോദിക്കുകയും പേര് പറഞ്ഞയുടനെ അഞ്ച് പേരും ചേർന്ന് രണ്ട്പേരേയും വലിച്ചിഴച് പുറത്തേക്ക് കൊണ്ടുപോകുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി ഹോട്ടലിലെ കാഷ്യർ പറഞ്ഞു. തൊട്ടടുത്ത തുണിക്കടയിലെ സി സി ടി വിയില്‍ ദൃശ്യങ്ങള്‍…

Read More

സാഹോദര്യത്തിനും സൗഹാർദത്തിനും മറ്റൊരു മാതൃക! നാരായണന്‍റെ മകളുടെ പിറന്നാൾ ചോറൂണ് ചിയ്യാനൂർ ജുമാമസ്ജിദിൽ

ചങ്ങരംകുളം:സാഹോദര്യത്തിനും സൗഹാർദത്തിനും മറ്റൊരു മാതൃക സൃഷ്ടിക്കുകയാണ് ചിയ്യാനൂർ സ്വദേശിയായ കൈപ്രവളപ്പിൽ നാരായണൻ. തന്‍റെ കണ്‍മണിയുടെ പിറന്നാളാഘോഷം വീടിനടുത്തുള്ള ജുമാമസ്ജിദിൽ മദ്രസ വിദ്യാർഥികൾക്കും അധ്യാപകർക്കും ഭക്ഷണം വിളന്പി ആഘോഷമാക്കാനാണ് നാരായണൻ ഒരുങ്ങുന്നത്. മകൾ അഖിതയുടെ ഒന്നാം പിറന്നാളാഘോഷമാണ് ജുമാമസ്ജിദിലെ ജീവനക്കർക്കും മദ്രസയിൽ മതപഠനത്തിനെത്തുന്ന കുട്ടികൾക്കും ഭക്ഷണം വിളന്പി നാരായണൻ ആഘോഷിക്കുന്നത്. മതത്തിന്‍റെയും ജാതീയതയുടെയും പേരിൽ ഭിന്നിപ്പിക്കാനൊരുങ്ങുന്നവർക്ക് മുന്നിൽ സൗഹാർദത്തിന്‍റെയും സ്നേഹത്തിന്‍റെയും അലയൊലി തീർക്കുകയാണ് നാരായണൻ. ബന്ധങ്ങളെ ദൃഢമാക്കി നാട്ടിലെ സൗഹാർദങ്ങൾ നിലനിർത്താനാണ് ഇത്തരമൊരു പിറന്നാളാഘോഷം ഒരുക്കാൻ കാരണമെന്ന് നാരായണൻ പറഞ്ഞു. നാളെ രാവിലെ ഒന്പതിനു മദ്രസയിലെ വിദ്യാർഥികൾക്കുള്ള ഭക്ഷണം എത്തിച്ചു നൽകും. തുടർന്ന് നാരായണന്‍റെ വസതിയിൽ ജാതിമത ഭേദമന്യെ പ്രദേശവാസികൾക്കായി ഭക്ഷണം ഒരുക്കും.

Read More

കാക്കനാട്ടെ പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ കൂടുതൽപ്പേർ കുടുങ്ങിയേക്കും; കളക്ട്രേറ്റ് ജീവനക്കാരനെ ചോദ്യം ചെയ്യുന്നു

കാക്കനാട്: പ്രളയ ദുരിതാശ്വാസ നിധിയിൽനിന്നു പ്രളയബാധിതർക്ക് നൽകേണ്ട ലക്ഷങ്ങൾ ചോർത്തിയെന്ന കേസിൽ കളക്ടറേറ്റ് ജീവനക്കാരൻ വിഷ്ണുപ്രസാദിനെ അറസ്റ്റു ചെയ്തു. ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ടതനുസരിച്ച് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ വിഷ്ണുപ്രസാദിനെ വിശദമായ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റുചെയ്യുകയായിരുന്നു. സംഭവത്തിൽ കൂടുതൽ ആളുകൾ കുടുങ്ങിയേക്കും. സംഭവത്തെത്തുടർന്ന് കളക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗം സെക്ഷൻ ക്ലാർക്കായിരുന്ന വിഷ്ണുപ്രസാദിനെ നേരത്തെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. വിശ്വാസവഞ്ചന, സർക്കാർ ഫണ്ട് ദുര്‍വിനിയോഗം, ഗൂഢാലോചന, അഴിമതി എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തെളിവെടുപ്പിനായി കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗം ഓഫീസിലെത്തിച്ചശേഷം വിഷ്ണു ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിലെ ഹാർഡ് ഡിസ്ക്കും മറ്റും കൂടുതൽ പരിശോധനയ്ക്കായി പോലീസ് കൊണ്ടുപോയി. അയ്യനാട് സഹകരണ ബാങ്കിന് അക്കൗണ്ടുള്ള ഫെഡറൽ ബാങ്കിലും സഹകരണ ബാങ്കിലും വിഷ്ണുവിനെ എത്തിച്ച് തെളിവെടുത്തിട്ടുണ്ട്. തുടർന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് കൊണ്ടുപോയ വിഷ്ണുപ്രസാദിനെ ഇന്നു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം…

Read More

ഭര്‍ത്താവിന്റെ പരാതിയില്‍ കഴമ്പുണ്ട്! ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്ക് എട്ടിന്റെപണി; അമ്മയ്‌ക്കെതിരെ കുട്ടികളുടെ മൊഴിയും

പൊന്നാനി: ഭർത്താവിനെ വഞ്ചിച്ച് കാമുകനൊപ്പം ഒളിച്ചോടിയ രണ്ടു കുട്ടികളുടെ മാതാവായ യുവതി റിമാൻഡിൽ. കുട്ടികളെ മർദിക്കുന്നുവെന്ന ഭർത്താവിന്‍റെ പരാതി പ്രകാരമാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. പൊന്നാനി ചാണ സ്വദേശിനിയായ യുവതിയാണ് എംഎൽഎ റോഡ് സ്വദേശിയായ അവിവാഹിതനായ യുവാവിനൊപ്പം ഒളിച്ചോടിയത്. ഇവർ ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇതിനെചൊല്ലി ഭർത്താവുമായി നിരന്തരം കലഹങ്ങളും ഉണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസമാണ് യുവതി ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയത്. അതോടെ കുട്ടികളെ മർദിക്കുന്നുവെന്ന് കാണിച്ച് ഭർത്താവ് പൊന്നാനി പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ പരാതിയിൽ കഴന്പുണ്ടെന്ന് ബോധ്യമായതിനെ തുടർന്ന് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാമുകനൊപ്പം ജീവിക്കുമെന്നാണ് യുവതി പോലീസിനെ അറിയിച്ചിട്ടുള്ളത്. കുട്ടികളും മാതാവിനെതിരെ മൊഴി നൽകിയിട്ടുണ്ട്.

Read More

നിർധന രോഗികൾക്ക് സഹായവുമായി മുട്ടുചിറയിലെ ഓട്ടോ ഡ്രൈവർമാർ

ബിജു ഇത്തിത്തറ കടുത്തുരുത്തി: നിർധനരായ കിഡ്നി, കാൻസർ രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ക്വിറ്റും കാൻസർ രോഗികൾക്കു ധനസഹായവും ലഭ്യമാക്കി മുട്ടുചിറയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ. മുട്ടുചിറയിലെ സാരഥി ഓട്ടോ ഡ്രൈവേഴ്സ് യൂണിറ്റാണ് നിർദ്ധന രോഗികൾക്ക് സഹായവുമായി എത്തിയത്. പത്ത് പേർക്ക് ഡയാലിസിസ് ക്വിറ്റുകളും രണ്ട് കാൻസർ രോഗികൾക്കായി അയ്യായിരം രൂപ വീതവുമാണ് കൈമാറിയത്. മൂന്ന് വർഷമായി ഇത്തരത്തിൽ നിരവധി രോഗികൾക്ക് സഹായമെത്തിക്കാൻ ഇവർക്ക് കഴിഞ്ഞു. ഏല്ലാ മാസവും അയ്യായിരം രൂപയിൽ കുറയാത്ത സഹായം ഇവരുടെ നേതൃത്വത്തിൽ നിർദ്ധനരായ രോഗികൾക്ക് നൽകുന്നുണ്ട്. മുട്ടുചിറയിലെ 21 ഓട്ടോറിക്ഷ ഡ്രൈവർമാരാണ് സാരഥിയുടെ യൂണിറ്റിലുള്ളത്. ഓട്ടോറിക്ഷകളിൽ പ്രത്യേക പെട്ടി സ്ഥാപിച്ചാണ് ഇവർ സഹായത്തിനായി പണം കണ്ടെത്തുന്നത്. ഓട്ടത്തിനിടെ റിട്ടേണ്‍ വരുന്പോൾ ലഭിക്കുന്ന പണമാണ് കൂടുതലായും പെട്ടിയിൽ നിക്ഷേപിക്കുന്നത്. കൂടാതെ ഒരാൾ മാസം 250 രൂപയെങ്കിലും പെട്ടിയിൽ നിക്ഷേപിക്കണമെന്ന കർശന വ്യവസ്ഥയും ഇവർ പാലിക്കുന്നുണ്ട്. മുട്ടുചിറ…

Read More

പ്രണയസന്ദേശം, കോടതി മുറിക്കുള്ളില്‍ കണ്ണിറുക്കല്‍..! ശല്യം സഹിക്കാന്‍ വയ്യ, വനിതാ മജിസ്‌ട്രേറ്റിന്റെ പരാതിയില്‍ പ്രണയം തലയ്ക്കു പിടിച്ച അഭിഭാഷകന് മുട്ടന്‍പണി ; സംഭവം മട്ടന്നൂരില്‍

മട്ടന്നൂർ: പ്രണയം തലയ്ക്കു പിടിച്ച അഭിഭാഷകനെ ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകന്‍റെ ശല്യം സഹിക്കാതെ പരാതി നല്കിയതാകട്ടെ വനിതാ മജിസ്ട്രേറ്റും. തെക്കൻ ജില്ലക്കാരിയായ വനിതാ മജിസ്ട്രേറ്റ് അടുത്തിടെയാണ് കണ്ണൂർ ജില്ലയിലെ ഒരു കോടതിയിൽ മജിസ്ട്രേറ്റായി വന്നത്. മജിസ്ട്രേറ്റിനോട് പ്രണയം തോന്നിയ അഭിഭാഷകൻ ഇതു തുറന്നുപറഞ്ഞിരുന്നു. എന്നാൽ, വനിതാ മജിസ്ട്രേറ്റ് ഇതു തള്ളിക്കളയുകയായിരുന്നു. പിന്നീട് അഭിഭാഷകൻ ശല്യമായി മാറുകയായിരുന്നു. മൊബൈൽ ഫോണിലൂടെ പ്രണയ സന്ദേശങ്ങൾ അയയ്ക്കുക, പ്രണയ കാർഡുകൾ അയയ്ക്കുക തുടങ്ങിയവയായിരുന്നു അഭിഭാഷകന്‍റെ പ്രണയ രീതി. ശല്യം സഹിക്കാതെ വന്നപ്പോൾ വനിതാ മജിസ്ട്രേറ്റ് ഒടുവിൽ ബാർ അസോസിയേഷനെ സമീപിച്ചു. ബാർ അസോസിയേഷൻ വക്കീലിനെ വിളിച്ച് ശാസിക്കുകയും മേലിൽ ഇത് ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ പ്രണയം തലയ്ക്കു പിടിച്ച വക്കീൽ ശല്യം തുടർന്നുകൊണ്ടേയിരുന്നു. ഇതിനിടയിൽ കോടതി മുറിക്കുള്ളിലേക്ക് അഭിഭാഷകന്‍റെ പ്രണയം അതിക്രമിച്ച് കടന്നപ്പോൾ മജിസ്ട്രേറ്റ് പോലീസിൽ…

Read More

വിദ്യാർഥികളെ കണ്ണികളാക്കിയാൽ എല്ലാം ഭദ്രം;വിലകൂടിയ മൊബൈയിൽ ഫോൺ എന്ന കുട്ടികളുടെ ആഗ്രഹത്തെ മുതലാക്കി കഞ്ചാവ് മാഫിയ; പോലീസിന്‍റെ വെളിപ്പെടുത്തൽ ഇങ്ങനെ…

കുറവിലങ്ങാട്: കൗമാരക്കാരായ വിദ്യാർത്ഥികളെ കഞ്ചാവ് മാഫിയ കണ്ണികളാക്കുന്നത് മൊബൈൽ ഫോണെന്ന വാഗ്ദാനത്തിൽ. സ്മാർട് ഫോണ്‍ സ്വപ്നം കണ്ട് കഴിയുന്ന കുട്ടികളെ ഫോണും ചില്ലറ പണവും നൽകിയാണ് മാഫിയ വശത്താക്കുന്നത്. കഴിഞ്ഞദിവസം ജില്ലയിലെ ഒരു സ്കൂളിൽ നിന്ന് സംഘമായി വീടുവിട്ടിറങ്ങിയ വിദ്യാർത്ഥികളിലൊരാൾക്ക് മൊബൈൽ ഫോണ്‍ ലഭ്യമായ സാഹചര്യം സംബന്ധിച്ച അന്വേഷണങ്ങൾ നീളുന്നതും ശുഭകരമായ സാഹചര്യത്തിലെക്കല്ലെന്നാണ് പോലീസിന്‍റെ വിലയിരുത്തൽ. കുറവിലങ്ങാട് സ്റ്റേഷൻ പരിധിയിലെ ചില സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ ഇടപാടുകൾ നടത്തുന്നതായി നേരത്തെ കേസുകളുള്ളതാണ്. ഇത്തരത്തിൽ നിരീക്ഷണങ്ങൾ നടത്തിയിട്ടുള്ള പോലീസിന് കൈമാറ്റങ്ങളുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങളടക്കം ലഭ്യമായിട്ടുണ്ട്. പലപ്പോഴും സ്കൂളുകളുടെ പേരിനേയും വിദ്യാർത്ഥികളുടെ ഭാവിയേയും ബാധിക്കുമെന്ന ന്യായവാദങ്ങളിൽ നടപടികൾ പരസ്യപ്പെടുത്താതെ പോകുകയാണ്. വീട്ടിൽ നിന്ന് വാങ്ങി നൽകിയില്ലെങ്കിലും ചില കൗമാരക്കാർ സ്വന്തമായി ഉയർന്ന നിലവാരത്തിലുള്ള ഫോണ്‍ ഉപയോഗിക്കുന്നുവെന്നതാണ് സ്ഥിതി. ഇതിനെ ചോദ്യം ചെയ്യാനെ കൃത്യമായ ഉത്തരം ലഭിക്കാനെ…

Read More

കുറവിലങ്ങാട് നിന്ന് കാണാതായ വിദ്യാർഥികളെ കുടുക്കിയത് മൊബൈയിൽ ഫോൺ; ചോദ്യം ചെയ്യലിൽ കുട്ടികൾ പറഞ്ഞ മറുപടി കേട്ട് തരിച്ച് പോലീസും ബന്ധുക്കളും

കുറവിലങ്ങാട്: കഴിഞ്ഞ ദിവസം വീടുവിട്ട് ഉൗരുചുറ്റാനിറങ്ങി വീട്ടുകാരെ ആശങ്കയിലാക്കിയ വിദ്യാർത്ഥികളെ വെട്ടിലാക്കിയത് പോക്കറ്റിൽ കിടന്ന ഫോണ്‍. കുട്ടികളെ കാണാനില്ലെന്ന പരാതി ലഭിച്ചതോടെ സജീവമായി രംഗത്തിറങ്ങിയ പോലീസ് ആദ്യംചെയ്തത് സംസ്ഥാനമാകെ സന്ദേശം നൽകുകയായിരുന്നു. തുടർന്ന് നാലംഗസംഘത്തിലെരാളുടെ മൈബൈൽ ഫോണിന്‍റെ സ്ഥലം കണ്ടെത്താനായി ശ്രമം. ഇവരിൽ ഫോണുള്ളയാൾ ചേർത്തല തെക്ക്, അർത്തുങ്കൽ ഭാഗത്താണെന്ന് കണ്ടെത്തിയതോടെ പോലീസിന് പണി എളുപ്പമായി. ഉടൻ വിവരം ചേർത്തല, അർത്തുങ്കൽ പോലീസിന് കൈമാറി. അർത്തുങ്കൽ പോലീസ് നടത്തിയ അന്വേഷണത്തിൽ അറവുകാട് ക്ഷേത്രപരിസരത്തുനിന്ന് വിദ്യാർത്ഥികളെ കണ്ടെത്തുകയായിരുന്നു. കാണക്കാരിയിലെ പ്രമുഖ സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥികളായ നാലംഗസംഘമാണ് വീട്ടുകാരേയും നാട്ടുകാരേയും ആശങ്കയിലാക്കി ഇന്നലെ ഉച്ചയോടെ മുങ്ങിയത്. പോലീസ് ബുദ്ധിയിൽ മണിക്കൂറുകൾക്കുള്ളിൽ വിദ്യാർത്ഥികൾ പോലീസ് വലയിലായത് പോലീസിനും അഭിമാനമായി. ഇന്നലെ സ്കൂളിൽ പരീക്ഷയ്ക്കുപോയ വിദ്യാർത്ഥികൾ വീട്ടിലെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിയെങ്കിലും വിദ്യാർത്ഥികളെ കണ്ടെത്താനായില്ല. തുടർന്നാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇതിനിടെ…

Read More

നല്ല ആരോഗ്യമൊക്കെയുണ്ടല്ലോ വല്ല പണിയും ചെയ്ത് ജീവിക്കരുതോ ? ഭര്‍ത്താവ് ആള് ശരിയല്ല, അറിയാവുന്നത് മറ്റേക്കാര്യം മാത്രം; കുട്ടികള്‍ മണ്ണുതിന്നെന്ന വാര്‍ത്തയ്ക്ക് ആധാരമായ കുടുംബത്തെ അവഹേളിച്ച് കടകംപള്ളി

തിരുവനന്തപുരത്ത് ദാരിദ്ര്യത്തെത്തുടര്‍ന്ന് കുട്ടികള്‍ മണ്ണുവാരിത്തിന്നുവെന്ന പേരില്‍ വിവാദത്തിലായ കുടുംബത്തെ കണക്കറ്റ് അവഹേളിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുഞ്ഞിന്റെ അമ്മ ശ്രീദേവിയുടേയും ഭര്‍ത്താവിന്റേയും സ്വകാര്യ ജീവിതത്തെക്കുറിച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം. രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരുടെ പണി ശ്രീദേവി കളഞ്ഞു എന്നു പറഞ്ഞുകൊണ്ടാണ് മന്ത്രി തുടങ്ങിയത്. കുട്ടികളുടെ അച്ഛന്‍ ആളുശരിയല്ലെന്നും വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ഇയാള്‍ക്ക് കുട്ടികളെ ജനിപ്പിക്കാന്‍ മാത്രമാണ് അറിയുന്നതെന്നും കടകംപള്ളി പറഞ്ഞു.’രണ്ട് പേരെ സന്തോഷകരമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ് ശ്രീദേവി. ശ്രീദേവിക്ക് നല്ല ആരോഗ്യമൊക്കെയുണ്ട്. ആ കാര്യത്തില്‍ നിങ്ങള്‍ക്ക് സംശയമൊന്നുമില്ലല്ലോ. ശ്രീദേവി ജോലി ചെയ്ത് അധ്വാനിച്ച് ജീവിക്കട്ടെ. അയാള്‍ അയാളുടെ വഴിക്ക് പോട്ടെ. അച്ഛന്‍ ഇതൊന്നും ശ്രദ്ധിക്കുന്ന ആളല്ല, അയാള്‍ മഹാകുഴപ്പക്കാരനാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് അയാള്‍ വരുന്നത്. തിരിച്ചു പോകുമ്പോള്‍ ഒരു കുഞ്ഞും കാണും. ആ നിലയിലുള്ള ആളാണ് അയാള്‍. വേറെ ഉത്തരവാദിത്വമൊന്നുമില്ല. അച്ഛന്റെ ജോലി ഇതുമാത്രമാണെന്നാണ്…

Read More