പുല്ലുവിളയിൽ ലോക്ക്‌ഡൗണിനു പുല്ലുവില! തീരദേശ മാക്കറ്റിൽ വൻ ജനത്തിരക്ക്; പോലീസോ ആരോഗ്യവകുപ്പധികൃതരോ തിരിഞ്ഞ് നോക്കിയില്ലെന്ന് ആരോപണം

വിഴിഞ്ഞം : ലോക്ക്ഡൗൺ പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ കർശനമാക്കിയെങ്കിലും പുല്ലുവിളയിലെ തീരദേശ മാക്കറ്റിൽ വൻ ജനത്തിരക്ക്. വാക്സിൻ സ്വീകരിക്കാനും ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരും, മാർക്കറ്റുകളിൽ പോകുന്നവരും ഉൾപ്പെടെ നിരവധി പേർ പതിവ് പോലെ പുറത്തിറങ്ങി. വിഴിഞ്ഞ ം, കോട്ടുകാൽ, പുല്ലുവിള, പൂവാർ എന്നി തീരദേശത്തെ ആശുപത്രികളിലായി ഇന്നലെ രണ്ടായിരത്തിൽപ്പരം പേർ വാക്സിൻ സ്വീകരിക്കാൻ മാത്രമെത്തി. ഇവരുടെ സഹായികളായെത്തിയവരെയും കൊണ്ട് ആശുപത്രി പരിസരവും നിറഞ്ഞു. പൂവാറിലും, പുല്ലുവിളയിലും പുലർച്ചെ മുതലെത്തി തിക്കും തിരക്കും കൂട്ടിയവരെ നിയന്ത്രിക്കാൻ പോലീസ് വേണ്ടി വന്നു. കൂടാതെ നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകളും മത്സ്യ മാർക്കറ്റുകളും ഉൾപ്പെടെയുള്ളവ പതിവ് പോലെ പ്രവർത്തിച്ചതിനാൽ പലയിടത്തും ആൾക്കൂട്ടത്തിന് കുറവുണ്ടായില്ല. പുല്ലുവിള, പള്ളം, പുതിയതുറ, പൂവാർ, വിഴിഞ്ഞം, മുക്കോല, ഉച്ചക്കട തുടങ്ങിയിടങ്ങളിലെ ചെറുതും വലുതുമായ പ്രഭാത മാർക്കറ്റുകളാണ് സാമൂഹിക അകലം പോലും പാലിക്കാതെ ഇന്നലെയും പ്രവർത്തിച്ചത്. കോവിഡിന്‍റെ ഒന്നാം ഘട്ടം…

Read More

ഇനി മുതല്‍ ഈ കളി നടക്കില്ല! സത്യവാങ്മൂലത്തില്‍ നിറയെ ‘വ്യാജ ചികിത്സ’; കച്ചവടക്കാരില്‍ ചിലരും യാത്രാ ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നതായും പോലീസ്‌

കോഴിക്കോട്: ലോക്ക്ഡൗണ്‍ ഇളവുകള്‍ ലഭിക്കാന്‍ ചികിത്സയുടെ പേരുപറഞ്ഞ് നിരവധി പേരാണ് പുറത്തിറങ്ങുന്നത്. ചികിത്സാ ആവശ്യത്തിനായാണ് പുറത്തിറങ്ങുന്നതെന്നും ആശുപത്രിയിലേക്കാണ് പോവുന്നതെന്നും എഴുതിയ സത്യവാങ്മൂലവുമായാണ് പലരും പോലീസിന്‍റെ പരിശോധന നേരിടുന്നത്. ചികിത്സയ്ക്കെന്നുപറഞ്ഞാല്‍ യാത്ര തടസപ്പെടുത്തില്ലെന്ന വിശ്വാസത്തിലാണ് ഇവര്‍ പുറത്തിറങ്ങുന്നത്. കോഴിക്കോട് സിറ്റിയില്‍ ഏറ്റവും കൂടുതല്‍ ചികിത്സയ്ക്കായി എത്തുന്നവരെ “നേരിടാനുള്ളത്’ മെഡിക്കല്‍കോളജ് പോലീസിനാണ്. പലരും മെഡിക്കല്‍കോളജില്‍ചികിത്സയ്ക്കായി പോവുകയാണെന്ന വിശദീകരണമാണ് നല്‍കുന്നത്. ഓട്ടോയിലും ബൈക്കിലും കാറിലുമെല്ലാം എത്തുന്നവരില്‍ പലര്‍ക്കും ചികിത്സാ രേഖകള്‍ പോലുമില്ലെന്ന് പോലീസ് പറയുന്നു. മറ്റ് ആശുപത്രികളില്‍ നിന്ന് കൂടുതല്‍ ചികിത്സയ്ക്കായി രോഗിയെ മെഡിക്കല്‍കോളജിലേക്ക് മാറ്റുകയാണെങ്കില്‍ റഫറന്‍സ്‌ലെറ്ററില്‍ പ്രത്യേകമായി എഴുതും. എന്നാല്‍ ഇത്തരത്തിലുള്ള റഫറന്‍സ് പോലുമില്ലാതെയാണ് ആളുകള്‍ മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കെന്ന രീതിയില്‍ പുറത്തിറങ്ങുന്നത്. ഇന്ന് മുതല്‍ ഇത്തരം രേഖകളില്ലാത്തവരെ കടത്തിവിടില്ലെന്നു മെഡിക്കല്‍കോളജ് ഇന്‍സ്പെക്ടര്‍ സിഐ ബെന്നിലാലു അറിയിച്ചു. അതേസമയം കച്ചവടക്കാരില്‍ ചിലരും യാത്രാ ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നതായി പോലീസിന്‍റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കടകള്‍…

Read More

നമ്മുടെ കുട്ടികൾ കുഴപ്പക്കാരല്ല! പഠനം ഓണ്‍ലൈനിലേക്കു മാറിയതിനു പിന്നാലെ കുട്ടികളിൽ മൊബൈൽ ഫോൺ ദുരുപയോഗം കൂടുന്നു; രക്ഷിതാക്കൾക്കുള്ള നിർദേശങ്ങൾ…

കോട്ടയം: പഠനം ഓണ്‍ലൈനിലേക്കു മാറിയതിനു പിന്നാലെ കുട്ടികളിൽ മൊബൈൽ ദുരുപയോഗം കൂടുന്നതായി റിപ്പോർട്ട്. മൊബൈൽ ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നതിൽ മുന്പ് കുട്ടികൾക്കേർപ്പെടുത്തിയിരുന്ന നിയന്ത്രണം മാതാപിതാക്കൾ പിൻവലിച്ചതാണ് ഏതാനുംപേരിൽ ഗുരുതരപ്രശ്നത്തിലേക്കെത്തിച്ചത്. കുട്ടികളുടെ സ്വഭാവരീതികളിൽ മാറ്റവും മാനസികവും ശാരീരികവുമായി പല പ്രശ്നങ്ങൾ സൃഷടിക്കുകയും അവരുടെ ജീവനുതന്നെ ദോഷകരമാകുന്നതിലേക്കും എത്തിയിരിക്കുന്നു. ആദ്യത്തെ ലോക്ക്ഡൗണിനുശേഷം രക്ഷിതാക്കൾ തൊഴിലിനായി പോകുകയും കുട്ടികൾ മൊബൈൽ ഫോണുമായി വീട്ടിൽ തനിച്ചാകുകയും ചെയ്തതോടെയാണു പ്രശ്നങ്ങൾ കൂടുതലായത്. ഗെയിമിംഗ്, സോഷ്യൽ മീഡിയ, പോണ്‍വീഡിയോ ആസക്തികൾ വിവിധ മാനസിക പ്രശ്നങ്ങളാണു കുട്ടികളിലുണ്ടാക്കുന്നത്. ഗെയിമിംഗ് കുട്ടികളെ വളരെ വേഗത്തിൽ ആസക്തിയുണ്ടാക്കുന്ന ഗെയിമുകൾ ഓണ്‍ലൈനിലുണ്ട്. ഇത്തരം ഗെയിമുകൾ 10 മുതൽ 16 വയസുവരെയുള്ള കുട്ടികളുടെ മാനസികമായ വളർച്ചയെ വളരെ വേഗത്തിൽ സ്വാധീനിക്കുകയും കുട്ടികളിൽ വാശിയും നിരാശയും അക്രമ സ്വഭാവവും സൃഷ്ടിക്കുകയും ചെയ്യുന്നു. സർക്കാർ ഉദ്യോഗസ്ഥന്‍റെ അച്ചടക്കത്തിൽ വളർന്ന എട്ടാം ക്ലാസുകാരൻ മകൻ 24 മണിക്കൂർ…

Read More

തികച്ചും സൗജന്യം! ദുരിതം അനുഭവിക്കുന്ന കോവിഡ് രോഗികൾക്കും മറ്റു രോഗികൾക്കും ആശുപത്രിയിലെത്താൻ വാഹനസൗകര്യവുമായി യൂത്ത് കോൺഗ്രസ് നേതാവ്

കടുത്തുരുത്തി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കോവിഡ് രോഗികൾക്കും മറ്റു രോഗികൾക്കും ആശുപത്രിയിലെത്താൻ സൗജന്യ വാഹനസൗകര്യവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്. വൈക്കം നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് ബ്രഹ്മമംഗലം കൊച്ചുപുരയ്ക്കൽ കുമാരന്‍റെ മകൻ കെ.കെ. കൃഷ്ണകുമാർ (32) ആണ് ദുരിതം അനുഭവിക്കുന്ന രോഗികൾക്ക് സൗജന്യ യാത്രാ സഹായവുമായി കോവിഡ് കാലത്ത് രംഗത്ത് വന്നിരിക്കുന്നത്. തികച്ചും സൗജന്യമായി രോഗികളെ ആശുപത്രിയിലെത്തിക്കുമെന്ന് കൃഷ്ണകുമാർ പറഞ്ഞു. ആശുപത്രികളിൽനിന്നും രോഗികളെ വീട്ടിലെത്തിക്കുന്നതിനും ഇദ്ദേഹത്തിന്‍റെ സഹായം ലഭിക്കും. രോഗികളിൽനിന്നോ, രോഗികളുടെ ബന്ധുക്കളിൽനിന്നോ യാത്രാചെലവിനായി പണം കൈപ്പറ്റാറില്ല. സുമനസുകളുടെ സഹായംകൊണ്ടാണ് വാഹനത്തിൽ ഇന്ധനം അടിക്കാനുള്ള പണം കണ്ടെത്തുന്നതെന്നും കൃഷ്ണകുമാർ പറയുന്നു. കെപിഎംഎസ് സംസ്ഥാന കമ്മിറ്റിയംഗം കൂടിയാണ് ഇദ്ദേഹം. യൂബർ ടാക്സി ഡ്രൈവറായി ജോലി നോക്കുകയായിരുന്നു കൃഷ്ണകുമാർ, കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടതോടെയാണ് പുതിയ സേവന മേഖലയിലേക്കു തിരിഞ്ഞത്. 99614 02530 എന്ന നന്പരിൽ ബന്ധപ്പെട്ടാൽ കൃഷ്ണകുമാർ ടാക്സിയുമായെത്തും.…

Read More

രാജ്യം അടച്ചുപൂട്ടലിലേക്ക് ! അതിതീവ്ര വ്യാപനത്തിൽ പകച്ച് സംസ്ഥാനങ്ങൾ; 11 സംസ്ഥാനങ്ങളിൽ സമ്പൂര്‍ണ ലോക്ക്ഡൗൺ; ചില സംസ്ഥാനങ്ങളിൽ പൊതുചടങ്ങുകൾ വിലക്കി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ സന്പൂർണ ലോക്ക്ഡൗണിലായി. കേരളം, തമിഴ്നാട്, ഗോവ, കർണാടക, ഡൽഹി, ഹരിയാന, ബിഹാർ, ഒഡീഷ, രാജസ്ഥാൻ, ജാർഖണ്ഡ്, ഛത്തീസ് ഗഡ് സംസ്ഥാനങ്ങളിലാണു സന്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പുറമേ പല സംസ്ഥാനങ്ങളിലും വാരാന്ത്യ ലോക്ക്ഡൗണും രാത്രി കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്‌ട്ര, ഗുജറാത്ത്, പഞ്ചാബ്, ആസാം, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇത്തരം കടുത്ത നിയന്ത്രണങ്ങൾ. തമിഴ്നാട്ടിലും കർണാടകയിലും മേയ് പത്തു മുതൽ 24 വരെ സന്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഒറ്റ ദിവസം 26,000 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് തിമിഴ്നാട്ടിൽ പുതിയ മുഖ്യമന്ത്രി സ്റ്റാലിൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. മേയ് എട്ടു മുതൽ 16 വരെയാണ് കേരളത്തിൽ ലോക്ക് ഡൗണ്‍. രാജസ്ഥാനിൽ വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ വിലക്കി. ബിഹാറിൽ മേയ്…

Read More

ആംബുലൻസ് ജീവനക്കാരുടെ അനാസ്ഥ; കോവിഡ് രോഗിക്കു ദാരുണാന്ത്യം; അമ്പലപ്പുഴയില്‍ നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

അന്പലപ്പുഴ: ആംബുലൻസ് വരാൻ വൈകുമെന്നകാരണത്താൽ കോവിഡ് രോഗിയെ വോളന്‍റിയർമാർ ബൈക്കിൽ ഇരുത്തി ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചതിനു തൊട്ടടുത്ത ദിവസംആംബുലൻസ് ജീവനക്കാരുടെ അനാസ്ഥമൂലം കോവിഡ് രോഗിയുടെ ദാരുണാന്ത്യം. കരൂർ വെള്ളാഞ്ഞിലി സുരേഷ് ഭവനം സന്തോഷാ(48)ണ് ആംബുലൻസ് ജീവനക്കാരുടെ അനാസ്ഥമൂലം മരിക്കാനിടയായത്. ഇതേ നാട്ടുകാരനായ സുബി(48)ന്‍റെ ജീവനാണ് പുന്നപ്ര വടക്ക് പഞ്ചായത്തിന്‍റെ കോവിഡ് കെയർ സെന്‍ററിലെ സന്നദ്ധപ്രവർത്തകരായ അശ്വിൻ കുഞ്ഞുമോനും രേഖയും ചേർന്ന് ബൈക്കിലിരുത്തി സഹകരണ ആശുപത്രിയിലെത്തിച്ചത്. ഇരുവരുടെയും സമയോചിത ഇടപെടലാണ് രോഗിയുടെ ജീവൻ രക്ഷിക്കാനായത്. മുഖ്യമന്ത്രിയുടെ അഭിനന്ദനങ്ങൾക്കു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇരുവരും വൈറലാകുന്നതിനിടെയാണ് ആംബുലൻസ് ജീവനക്കാരുടെ അനാസ്ഥമൂലം രോഗി മരിക്കാനിടയായത്. കോവിഡ് ബാധിച്ചതിനെത്തുടർന്ന് ഇന്നലെ രാവിലെ സന്തോഷിനെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് പുറക്കാട് പിഎച്ച്സി മെഡിക്കൽ ഓഫീസർ ബന്ധുക്കളെ അറിയിച്ചു. മെഡിക്കൽ ഓഫീസർ കണ്‍ട്രോൾ റൂമിൽ വിളിച്ചതനുസരിച്ച് ഓക്സിജൻ സംവിധാനമുള്ള ആംബുലൻസ് എത്തിയെങ്കിലും…

Read More

ശസ്ത്രക്രിയയ്ക്കു ശേഷം വീട്ടിൽ പോകാൻ മാർഗമില്ല; യുവാവിനു തുണയായത്‌ സന്നദ്ധപ്രവർത്തകരും ഫയർഫോഴ്സും

അന്പലപ്പുഴ: ശസ്ത്രക്രിയക്കുശേഷം ആശുപത്രിയിൽനിന്നും വീട്ടിൽ പോകാൻ മാർഗമില്ലാതിരുന്ന യുവാ വിനു തുണയായി സന്നദ്ധ പ്രവർത്തകരും ഫയർഫോഴ്സും. തിരുവല്ല വള്ളികുന്നം ആലോലി ബിജു ചാക്കോയ്(40)ക്കാണ് ലോക്ക്ഡൗണ്‍ ദിനത്തിൽ സഹായവുമായി ഇവരെത്തിയത്. തടിപ്പണിക്കാരനായ ഇദ്ദേഹം നാലുമാസം മുന്പ് മരത്തിൽനിന്നു വീണു പരിക്കേറ്റ് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് നടുവിനു ശസ്ത്രക്രിയയും നടത്തി. കഴിഞ്ഞദിവസം വീണ്ടും ശസ്ത്രക്രിയ നടത്തി. തൊട്ടുപിന്നാലെ വാർഡിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവായതോടെയാണ് അടിയന്തരമായി ഡിസ്ചാർജ് ചെയ്തത്. എന്നാൽ ലോക്ക് ഡൗണ്‍ ആരംഭിച്ച ഇന്നലെ ഇവർക്ക് വീട്ടിൽപ്പോകാൻ മാർഗമില്ലാതെ ദുരിതമനുഭവിക്കുന്ന വിവരം സന്നദ്ധ പ്രവർത്തകരായ സി.കെ. ഷെരീഫ്, നിസാർ വെള്ളാപ്പള്ളി എന്നിവരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവർ ഉടൻതന്നെ ആശുപത്രിയിലടക്കം ആംബുലൻസ് അന്വേഷിച്ചെങ്കിലും ലഭ്യമായില്ല. ഒടുവിൽ ഫയർഫോഴ്സ് ജില്ലാ ഓഫീസർ അഭിലാഷിനെ ബന്ധപ്പെട്ടു. ഇദ്ദേഹത്തിന്‍റെ നിർദേശ പ്രകാരം കായംകുളത്തുനിന്ന് ഫയർമാൻമാരായ സി.എസ്. അജിത്കുമാർ, ബിജു.ടി. ഏബ്രഹാം. എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്സിന്‍റെ ആംബുലൻസെത്തി…

Read More

കോവിഡ് പോസിറ്റീവ് ആകുമ്പോള്‍ അറിഞ്ഞിരിക്കാൻ! പൊതുജനം ഈ വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്‌…

തിരുവനന്തപുരം: ഒരു വ്യക്തിക്കു കോവിഡ് രോഗബാധയുണ്ടാവുന്പോൾ ഏതു രീതിയിലാണു രോഗിയും ആരോഗ്യസംവിധാനങ്ങളും പ്രവർത്തിക്കേണ്ടത് എന്നുള്ളതിന് കൃത്യമായ രീതി രൂപപ്പെടുത്തിയിട്ടുണ്ട്. പൊതുജനം ഈ വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. പരിശോധനാഫലം ടെസ്റ്റ് ചെയ്യുന്നത് സ്വകാര്യ ലാബിലായാലും സർക്കാർ ലാബിലായാലും പരിശോധനാഫലം അതാതു ജില്ലകളിലെ ഡിപിഎംഎസ്‌യുകളിലേക്ക് അയയ്ക്കും. അവിടെ ഫലം എത്തിയാൽ ഉടനെ റാപ്പിഡ് റെസ്പോണ്‍സ് ടീമിനു (ആർആർടി) കൈമാറും. അതിനിടയിൽ എസ്എംഎസ് ആയി ഫലം ടെസ്റ്റ് ചെയ്ത വ്യക്തിക്കും അയയ്ക്കും. അത് ഫലം അറിയാനുള്ള മൊബൈൽ ആപ്പിൽ നിന്നും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. പോസിറ്റീവ് ആയാൽ രോഗം പോസിറ്റീവ് ആയ വ്യക്തിയെ ആർആർടി നേരിട്ട് ബന്ധപ്പെടും. വിവരം രോഗബാധിതനെ അറിയിക്കുന്ന ആളായിരിക്കും ആരോഗ്യസംവിധാനവുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന കോണ്ടാക്റ്റ് പോയിന്‍റ്. ഈ ഉദ്യോഗസ്ഥൻ രോഗിയുടെ മറ്റു രോഗാവസ്ഥകളെക്കുറിച്ചും വീട്ടിലെ സൗകര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ അന്വേഷിക്കും. രോഗലക്ഷണങ്ങൾ തീരെയില്ലാത്തവരെയും നേരിയ രോഗലക്ഷണങ്ങൾ മാത്രമുള്ളവരെയും വീടുകളിൽ തന്നെ…

Read More

നിധീഷിന് കൊടുക്കാം, ഒരു ബിഗ് സല്യൂട്ട്! കോവിഡ് ബാധിച്ച് വീട്ടുമുറ്റത്ത് കുഴഞ്ഞുവീണ നഴ്‌സിന് രക്ഷകനായത് ടാക്‌സി ഡ്രൈവര്‍; ബോധരഹിതയായി കിടന്നത് ഒരുമണിക്കൂറോളം

കുറ്റിക്കോല്‍: കോവിഡ് പോസിറ്റീവായി ക്വാറന്‍റൈനില്‍ കഴിയുകയായിരുന്ന നഴ്‌സ് ശ്വാസതടസം മൂലം ആശുപത്രിയിലേക്ക് പോകാനിരിക്കേ വീടിനു മുന്നില്‍ കുഴഞ്ഞുവീണു. സമീപവാസികളായ യുവാക്കള്‍ വാഹനത്തിനായി പലരെയും വിളിച്ചെങ്കിലും കോവിഡ് പോസിറ്റീവാണെന്നറിഞ്ഞതോടെ ഡ്രൈവര്‍മാര്‍ പിന്‍വലിഞ്ഞു. ഒടുവില്‍ 10 കിലോമീറ്ററോളം അകലെ നിന്നെത്തിയ ടാക്‌സി ഡ്രൈവറാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. കുറ്റിക്കോലിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ യുവതിയാണ് പ്ലാവുള്ളകയ എന്ന സ്ഥലത്തുള്ള തന്‍റെ വീടിന് സമീപം കുഴഞ്ഞു വീണത്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ശ്വാസതടസം നേരിട്ടതുമൂലമാണ് ആശുപത്രിയിലേക്ക് പോകാന്‍ തീരുമാനിച്ചത്. വാഹനത്തിനായി പലരേയും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് പറയുന്നു. ഒടുവില്‍ ഏതെങ്കിലും വിധത്തില്‍ ആശുപത്രിയില്‍ പോകാനായി വീട്ടില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണ് ബോധരഹിതയായത്. ഇവരുടെ സഹായികളും സമീപവാസികളുമായ രാധാകൃഷ്ണനും ബിജുവും ചേര്‍ന്ന് സമീപത്തെ നിരവധി ഡ്രൈവര്‍മാരെ വിളിച്ചെങ്കിലും രോഗഭീതി മൂലം ആരും വരാന്‍ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്നാണ് 10 കിലോമീറ്ററോളം അകലെ പള്ളത്തിങ്കാലിലുള്ള സാമൂഹ്യപ്രവര്‍ത്തകനും…

Read More

കോവിഡ് രോഗിയെ മാറ്റാൻ ഒരു ലക്ഷം രൂപ! ആംബുലൻസ് ഉടമ കൂടിയായ ഡോക്ടർ അറസ്റ്റിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കേ കോവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റാൻ ഒരു ലക്ഷത്തിലേറെ രൂപ വാങ്ങിച്ച ഡോക്ടർ അറസ്റ്റിൽ. അമിതചാർജ് ഈടാക്കിയ ആംബുലൻസ് ഉടമ കൂടിയായ ഡോക്ടറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊറോണ രോഗികളെ കൊണ്ടുപോകുന്നതിന് രണ്ടുമുതൽ മൂന്നിരട്ടി വരെ അധികചാർജ് ഇയാൾ ഈടാക്കിയിരുന്നെന്ന് ഡൽഹി പോലീസ് പറഞ്ഞു. ഗുരുഗ്രാമിൽ നിന്നും ലുധിയാനയിലേക്ക് ഒരു രോഗിയെ മാറ്റാനായി 1.20 ലക്ഷം രൂപ ഈടാക്കിയ സംഭവത്തിലാണ് അറസ്റ്റ്. കാർഡിയാകെയർ ആംബുലൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ആംബുലൻസ് സർവീസ് കന്പനി നടത്തി വന്ന മിമോ കുമാർ ബിന്ദ്വാൾ ആണ് അറസ്റ്റിലായത്. കോവിഡ് പോസിറ്റീവായ അമ്മയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ച അമൻദീപ് കൗറിൽ നിന്നാണ് അമിതപണം വാങ്ങിയത്. ആദ്യം 1.40 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ സ്വന്തമായി ഓക്സിജൻ സിലിണ്ടർ സംഘടിപ്പിക്കാമെന്ന് പറഞ്ഞതോടെ ചാർജ് 1.20 ലക്ഷം…

Read More