മേൽശാന്തിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായി പരാതി! വൈക്കത്തു നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

വൈക്കം: ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ചുമതലയേൽക്കാനെത്തിയ ഈഴവനായ മേൽശാന്തിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായി പരാതി. ക്ഷേത്രത്തിൽ നിലവിലുണ്ടായിരുന്ന സവർണനായ മേൽശാന്തി ചുമതല കൈമാറാതെ അവധിയിൽ പ്രവേശിച്ചു. വൈക്കം മഹാദേവ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മേൽശാന്തിയായി നിയമിതനായ തോട്ടകം കറുകത്തട്ടേൽ ഉണ്ണി പൊന്നപ്പനാണ് ജാതിയുടെ പേരിൽ അവഗണന നേരിട്ടതായി പറയുന്നത്. ടിവിപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്ന ഉണ്ണി പൊന്നപ്പൻ ദേവസ്വം ബോർഡിൽ അടുത്തിടെ നടന്ന പൊതുസ്ഥലംമാറ്റത്തിന്‍റെ ഭാഗമായാണ് വൈക്കം കൃഷ്ണൻ കോവിലിലെ മേൽശാന്തിയായി നിയോഗിക്കപ്പെട്ടത്. ഉണ്ണി പൊന്നപ്പൻ ചുമതലയേൽക്കാനെത്തിയപ്പോൾ നിലവിലെ മേൽശാന്തി ചുമതല കൈമാറാതെ അവധിയിൽ പ്രവേശിച്ചു. പിന്നീട് മഹാദേവ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെത്തി പകരക്കാരനായി വന്ന ശാന്തിയിൽനിന്ന് ശ്രീകോവിലിന്‍റെ താക്കോൽ ഉണ്ണി പൊന്നപ്പന് വാങ്ങി നൽകുകയായിരുന്നു. തിരുവാഭരണമടക്കമുള്ളവ കൈമാറാൻ പഴയ മേൽശാന്തി തയ്യാറായിട്ടില്ല. 30നാണ് താത്കാലിക മേൽശാന്തിയിൽനിന്ന് താക്കോൽ വാങ്ങി ശ്രീകോവിൽ തുറന്ന് ഉണ്ണി പൊന്നപ്പൻ പൂജ…

Read More

ഉപ്പേരി, ശർക്കരവരട്ടി, സേമിയ, പായസകൂട്ട്…! സമൃദ്ധമായി ഓണമുണ്ണാം; ഇത്തവണത്തെ കിറ്റ് കലക്കി

കോട്ടയം: ഉപ്പേരി, ശർക്കരവരട്ടി, സേമിയ, പായസകൂട്ട്… അന്പടാ ഇത്തവണത്തേ ഓണക്കിറ്റ് കലക്കി. തുണി സഞ്ചിയിൽ 16 ഇനം സാധനങ്ങളുമായി ചുങ്കത്തെ റേഷൻ കടയിൽനിന്നും തന്‍റെ ഓട്ടോയിലേക്ക് കയറുന്പോൾ 76 വയസുള്ള ശ്രീധരൻ ചേട്ടന്‍റെ മനസിലും മുഖത്തും നിറഞ്ഞ സന്തോഷം. കോവിഡും ലോക്ഡൗണും സൃഷ്ടിച്ച ദുരിതകാലത്ത് ഓണം ആഘോഷിക്കുവാൻ സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക ഓണക്കിറ്റ് ലഭിച്ച സന്തോഷത്തിലാണു കോട്ടയം ചാലുകുന്ന് സ്വദേശിയും ബേക്കർ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറുമായ പാക്കത്ത് പി.കെ. ശ്രീധരൻ.ഇന്നലെയാണ് ഓണക്കിറ്റു വിതരണം ആരംഭിച്ചത്. എഎവൈ (മഞ്ഞ) വിഭാഗം കാർഡിൽ ഉൾപ്പെട്ട ശ്രീധരൻ ഇന്നലെ ഉച്ചയോടെ തന്നെ തന്‍റെ കിറ്റ് കൈപ്പറ്റി. 570 രൂപയുടെ കിറ്റാണ് ലഭിച്ചത്. പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, തുവരപ്പരിപ്പ്, തേയില, മുളകുപൊടി, ഉപ്പ്, മഞ്ഞൾ, ആട്ട, ഉപ്പേരി, ബാത്ത് സോപ്പ് തുടങ്ങിയവയും പായസം തയാറാക്കുന്നതിനാവശ്യമായ കശുവണ്ടി, ഏലയ്ക്ക എന്നിവയും സേമിയ, പാലട, ഉണക്കലരി…

Read More

പൂച്ചക്കൊലയാളിക്ക് അഞ്ചുവര്‍ഷം തടവ്! കൊല്ലപ്പെട്ട പൂച്ചകളുടെ ഉടമകൾ വിധിപ്രസ്താവം കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഒമ്പതു പൂച്ചകളെ കൊലപ്പെടുത്തുകയും ഏഴെണ്ണത്തിനെ ആക്രമിക്കുകയും ചെയ്ത മുന്‍ നേവി ഉദ്യോഗസ്ഥന് അഞ്ചു വര്‍ഷം തടവ് വിധിച്ചു. ദക്ഷിണ ഇംഗ്ലണ്ടിലെ ഹോവ് ക്രൗണ്‍ കോടതിയാണ് അന്പത്തിനാലുകാരനായ സ്റ്റീവ് ബൗക്വറ്റിന് തടവ് വിധിച്ചത്. 2018 ഒക്ടോബറിനും 2019 ജൂണിനും ഇടയിലാണ് ഇയാള്‍ കഠാര ഉപയോഗിച്ച് മറ്റുള്ളവരുടെ വളർത്തു പൂച്ചകളെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട പൂച്ചകളുടെ ഉടമകൾ വിധിപ്രസ്താവം കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. വളര്‍ത്തു പൂച്ചകള്‍ക്കു നേരേയുള്ള ആക്രമണം പ്രദേശത്ത് പരിഭ്രാന്തി പരത്തിയിരുന്നു.

Read More

വുഹാനുശേഷം വീണ്ടും ചൈനയെ ഭയപ്പെടുത്തി കോവിഡ് വ്യാപനം! രോഗബാധ തടയുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കി ചൈനീസ് ഭരണകൂടം

ബെയ്ജിംഗ്: ചൈനയിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നു. 2019 ഡിസംബറിൽ ചൈനീസ് നഗരമായ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് ബാധ നിയന്ത്രിച്ചശേഷം ആദ്യമായാണ് ആശങ്കാ ജനകമായ അളവിൽ രോഗം വ്യാപിക്കുന്നത്. കഴിഞ്ഞ 20നു നാന്‍ജിംഗ് വിമാനത്താവളത്തിൽ ഒരു രോഗിക്ക് ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഇതിനുശേഷം തലസ്ഥാനമായ ബെയ്ജിംഗിലും രാജ്യത്തെ അഞ്ച് പ്രവിശ്യകളിലും രോഗം സ്ഥിരീകരിക്കുകയായിരുന്നു. കുറഞ്ഞത് 200 പേർക്കെങ്കിലും രോഗം ബാധിച്ചതായാണ് കണക്കുകൾ. രോഗബാധ തടയുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് ചൈനീസ് ഭരണകൂടം. രോഗബാധ ശ്രദ്ധയിൽപ്പെട്ടതോടെ നാൻജിംഗ് വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ ഈ മാസം 11 വരെ നിർത്തിവച്ചിരിക്കുകയാണ്. പ്രദേശത്ത് ഭാഗിക ലോക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ക്ലസ്റ്ററുകളിൽ പ്രത്യേക നിയന്ത്രണവും നിരീക്ഷണവും! കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങൾക്ക് കേന്ദ്ര മുന്നറിയിപ്പ്

ന്യൂഡൽഹി: കേരളം ഉൾപ്പെടെ കോവിഡ് കുതിച്ചുയരുന്ന 10 സംസ്ഥാനങ്ങൾക്കു കേന്ദ്രത്തിന്‍റെ കർശന ജാഗ്രതാ മുന്നിറിയിപ്പ്. കേരളം, മഹാരാഷ്‌ട്ര, കർണാടക, തമിഴ്നാട്, ഒഡീഷ, ആസാം, മിസോറാം, മേഘാലയ, ആന്ധ്രപ്രദേശ്, മണിപ്പൂർ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍റെ നേതൃത്വത്തിൽ ഇന്നലെ നടന്ന ഉന്നതല യോഗം മുന്നിറിയപ്പ് നൽകിയത്. പത്തു ശതമാനത്തിൽ കൂടുതൽ രോഗ സ്ഥിരീകരണമുള്ള ജില്ലകളിൽ ജനക്കൂട്ടവും ആളുകളുടെ ഇടപഴകലും തടയാൻ കർശന നിയന്ത്രണങ്ങൾ വേണമെന്ന് ഐസിഎംആർ മേധാവി ഉൾപ്പടെയുള്ളവർ നിർദേശിച്ചു. പരിശോധന വർധിപ്പിക്കുന്നതിനൊപ്പം ലക്ഷ്യമിട്ട ജില്ലകളിൽ ദുർബല വിഭാഗങ്ങളുടെ വാക്സിനേഷൻ പൂർത്തിയാക്കുകയും വേണം. രണ്ടാം വാക്സിൻ ഡോസ് നൽകുന്നതിലും നടപടികൾ ഊർജിതമാക്കണം. പകർച്ചവ്യാധി പടരാതിരിക്കാൻ വീട്ടിൽ ഐസൊലേ ഷനിൽ കഴിയുന്ന വ്യക്തികളെ നിരന്തരം നിരീക്ഷിക്കണമെന്നും നിർദേശിച്ചു. ഐസിഎംആർ മേധാവി ഡോ. ബൽറാം ഭാർഗവയും വിവിധ സംസ്ഥാനങ്ങളിലെ സംസ്ഥാന നിരീക്ഷണ ഓഫീസർമാരും അവലോകന യോഗത്തിൽ പങ്കെടുത്തു. രാജ്യത്ത്…

Read More

ഒന്നേകാൽ ലക്ഷം രൂപ..! വിദേശ എംബിബിഎസ്: ഹൗസ് സർജന്മാർക്ക് ആരോഗ്യവകുപ്പിന്‍റെ ‘പിഴശിക്ഷ’

തൃശൂർ: വിദേശത്തു മെഡിസിൻ പഠനം പൂർത്തിയാക്കി കേരളത്തിൽ പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതയ്ക്കു ഹൗസ് സർജൻസി ചെയ്യുന്നവർക്ക് ആരോഗ്യവകുപ്പിന്‍റെ ‘പിഴശിക്ഷ’. ജില്ലാ മെഡിക്കൽ ഓഫീസുകളിൽ ഒന്നേകാൽ ലക്ഷം രൂപ അടയ്ക്കാനാണ് നിർദേശം. മാത്രമല്ല, കോവിഡ് വാർഡുകളിലെ സേവനത്തിനു പിപിഇ കിറ്റുകൾ അടക്കമുള്ളവ സ്വന്തം ചെലവിൽ വാങ്ങി ധരിക്കണമെന്നും നിർദേശമുണ്ട്. ആയിരത്തിലേറെ പേരാണു വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കി കേരളത്തിൽ പരിശീലന യോഗ്യതയ്ക്കു ഹൗസ് സർജന്മാരായി സേവനം ചെയ്യുന്നത്. വിദേശ സർവകലാശാലകളിൽ ഹൗസ് സർജൻസി പൂർത്തിയാക്കി എത്തിയവരാണ് ഇവർ. ഇന്ത്യൻ മെഡിക്കൽ കൗണ്‍സിൽ നടത്തിയ യോഗ്യതാ പരീക്ഷ പാസായവരെയാണ് വീണ്ടും ഒരു വർഷത്തേക്കു ഹൗസ് സർജന്മാരാക്കുന്നത്. സംസ്ഥാനത്തു പഠനം പൂർത്തിയാക്കിയ ഹൗസ് സർജന്മാർക്ക് 45,000 രൂപ പ്രതിമാസം സ്റ്റൈപ്പെൻഡ് നൽകുമ്പോഴാണ് വിദേശത്തു പഠനം പൂർത്തിയാക്കിയവരിൽനിന്നു ഫീസ് ഈടാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. എത്രയും വേഗം പണം അടയ്ക്കണമെന്നാണ് ഇവർക്കു നൽകിയ നിർദേശം.…

Read More

മകളെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നു! പിതാവിന്‍റെ പരാതിയിൽ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

ലക്നോ: മകളെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നുവെന്ന പിതാവിന്‍റെ പരാതിയില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് പരാതിക്കാരന്‍. ഐപിഎസ് ഉദ്യോഗസ്ഥന്‍ ബി.ആര്‍.മീണയ്‌ക്കെതിരെയാണ് ഇയാള്‍ പരാതി നല്‍കിയത്. മീണ പല ഫോണ്‍ നമ്പരുകളില്‍ നിന്നായി എല്ലാ ദിവസവും രാത്രി മകളെ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ട്വിറ്ററിലൂടെയാണ് പിതാവ് ആരോപണം ഉന്നയിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഡിജിപി മുകുള്‍ ഗോയലിനെയും ട്വീറ്റില്‍ അദ്ദേഹം ടാഗ് ചെയ്തിട്ടുണ്ട്. ഡിജിപിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ വിശദമായ റിപ്പോര്‍ട്ട് കൈമാറണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.

Read More

നടന്നത് ഉത്തരേന്ത്യന്‍ സ്‌റ്റൈല്‍ കൊലപാതകം! രാഖിൽ തോക്ക് കൊണ്ടുവന്നത് ബിഹാറിൽനിന്നെന്ന് മന്ത്രി എം.വി. ഗോവിന്ദൻ

കണ്ണൂർ: നെല്ലിക്കുഴിയില്‍ ഡെന്‍റല്‍ ഡോക്ടറായ കണ്ണൂര്‍ നാറാത്ത് പാര്‍വണത്തില്‍ മാനസയെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് ബിഹാറില്‍നിന്നെത്തിച്ചതെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. ഉത്തരേന്ത്യൻ സ്റ്റൈൽ കൊലപാതകമാണ് നടന്നത്. കൊലപാതകത്തിന്‍റെ എല്ലാ തെളിവും കിട്ടിയെന്നും മന്ത്രി പറഞ്ഞു. രാഖിൽ ബിഹാറിന്‍റെ ഉൾപ്രദേശത്ത് പോയി താമസിച്ചു. കേരള പോലീസ് ഇന്ന് തന്നെ ബിഹാറിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു. ബിഹാറിൽ തോക്ക് കിട്ടുമെന്നറിഞ്ഞത് രാഖിലിന്‍റെ സ്ഥാപനത്തിലെ തൊഴിലാളിയിൽ നിന്നാണെന്നും മന്ത്രി പറഞ്ഞു. ബിഹാറിലെ മാവോയിസ്റ്റ് പ്രദേശങ്ങളില്‍നിന്നു തോക്ക് ലഭിക്കുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇയാള്‍ അവിടെ എത്തിയതെന്നാണു പോലീസ് കരുതുന്നത്. 7.62 എംഎം പിസ്റ്റൾ ഉപയോഗിച്ചാണ് മാനസയെ കൊലപ്പെടുത്തിയത്. ആരില്‍നിന്നാണു പിസ്റ്റള്‍ വാങ്ങിയത്, ഇതിനായി എത്ര രൂപ ചെവഴിച്ചു തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ജൂലൈ 12നാണ് രാഖില്‍ എറണാകുളത്തുനിന്നു ബിഹാറിലേക്കു പോയതെന്നാണു കണ്ടെത്തിയിട്ടുള്ളത്. എട്ട് ദിവസത്തെ യാത്രയ്ക്കിടെ ഇയാള്‍ നാലിടത്തു താമസിച്ചതായും…

Read More

Código Promocional 1xbet Chile: $150 000 Clp De Bienvenida

Servicio Al Cliente 1xbet Chile Opiniones Del Soporte Online On Line Casino Pero lo mejor es que su oferta es continuamente actualizada para agregar los títulos más recientes y las nuevas tendencias. De hecho, en una de sus últimas actualizaciones el casino ha incorporado juegos en 3D. No obstante, ciertas condiciones aplican para la liberación de estas bonificaciones. Aquí encontrarás toda la información necesaria, seas principiante o experto, sobre temas de deportes, hípica, loterías, bingo, casino, poker y otros juegos. También en la parte superior está la barra principal de…

Read More