താലിബാനിൽ ചേരാൻ വീടുവിട്ടിറങ്ങിയ കൗമാരക്കാരിയെ കാണാതായി! പാസ്‌പോര്‍ട്ടും സിവില്‍ ഐഡിയും കാണാനില്ല; പിതാവിന്റെ പരാതിയില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍..

കുവൈത്ത് സിറ്റി : താലിബാനില്‍ ചേരാനായി വീടു വിട്ടിറങ്ങിയ കൗമാരക്കാരിക്കായി തിരച്ചില്‍ ശക്തമാക്കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ് താലിബാനിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്ന് കത്തെഴുതിവച്ച ശേഷം അപ്രത്യക്ഷമായ 15 കാരി പാക്കിസ്ഥാനി പെൺകുട്ടിയെയാണ് കാണാതായതായത്. മകളുടെ പാസ്‌പോര്‍ട്ടും സിവില്‍ ഐഡിയും കാണാനില്ലെന്നും തനിക്ക് അയച്ച വാട്‌സാപ്പ് സന്ദേശവും പിതാവ് പോലിസിനു കൈമാറി. അതിനിടെ പെണ്‍കുട്ടി കുവൈറ്റ് വിട്ടിട്ടില്ലെന്നും സാൽമിയയിലാണെന്നും വാര്‍ത്തകളുണ്ട്. പെണ്‍കുട്ടിക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയതായും തിരച്ചില്‍ നടത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു. പാക്കിസ്ഥാനില്‍ നിന്നും അതിര്‍ത്തി വഴി അഫ്ഗാനിലേക്ക് കടക്കാനാണ് പെണ്‍കുട്ടി പദ്ധതിയിട്ടതെന്നാണ് വിവരം. റിപ്പോർട്ട്: സലിം കോട്ടയിൽ

Read More

ബൈഡനു കനത്ത പ്രഹരം! ബൂസ്റ്റർ ഡോസ് മുതിർന്ന പൗരന്മാർക്കും ഗുരുതര ആരോഗ്യപ്രശ്നമുള്ളവർക്കും മാത്രം

വാഷിംഗ്ടൺ ഡിസി: ഡെൽറ്റ വേരിയന്‍റ് വ്യാപകമായതോടെ കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകണമെന്ന ബൈഡൻ ഭരണകൂടത്തിന്‍റെ തിരുമാനത്തിനു കനത്ത പ്രഹരം നൽകി ഫെഡറൽ അഡ്വൈസറി പാനൽ. അമേരിക്കയിൽ എല്ലാവർക്കും ബൂസ്റ്റർ ഡോസ് ഇപ്പോൾ നൽകേണ്ടതില്ലെന്നും 65 വയസിനു മുകളിലുള്ളവർക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും മാത്രം ഫൈസർ കോവിഡ് ബൂസ്റ്റർ ഡോസ് നൽകിയാൽ മതിയെന്നുമാണ് അഡ്വൈസറി പാനലിന്‍റെ ഭൂരിപക്ഷ തീരുമാനം. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് ഉപദേശം നൽകുന്ന പുറത്തുനിന്നുള്ള ആരോഗ്യവിദഗ്ർധർ ഉൾപ്പെടുന്ന കമ്മിറ്റിയുടേതാണ് ഭൂരിപക്ഷ തീരുമാനം. എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകണമെന്ന തീരുമാനത്തിനെതിരെ 16 പേർ വോട്ടു ചെയ്തപ്പോൾ രണ്ടു പേർ മാത്രമാണ് അനുകൂലിച്ചത്. പിന്നീട് ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് മാത്രം കോവിഡ് ബൂസ്റ്റർ നൽകിയാൽ മതിയെന്ന തീരുമാനം അംഗീകരിക്കുകയായിരുന്നു. കമ്മിറ്റിയുടെ തീരുമാനത്തെ ഫൈസർ കമ്പനി സ്വാഗതം ചെയ്തു. അടുത്ത ആഴ്ച മുതൽ ബൂസ്റ്റർ ഡോസ് നൽകി തുടങ്ങുമെന്നാണ്…

Read More

നവംബറിൽ ഒന്നിന് സ്കൂൾ തുറക്കും! കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം മാസ്കുകള്‍; സ്കൂളുകളിലും മാസ്ക് കരുതണം; നിര്‍ദേശങ്ങള്‍ ഇങ്ങനെ…

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ അടച്ചിട്ട വിദ്യാലയങ്ങൾ തുറക്കാൻ തീരുമാനം. നവംബർ ഒന്നിന് സ്കൂളുകൾ തുറക്കും. ഒന്നു മുതൽ ഏഴുവരെയും 10, 12 ക്ലാസുകളുമാണ് ആരംഭിക്കുന്നത്. സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. കോവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം മാസ്കുകള്‍ തയാറാക്കും. സ്കൂളുകളിലും മാസ്ക് കരുതണം. വാഹനങ്ങളിൽ കുട്ടികളെ എത്തിക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തണം. മുന്നൊരുക്കം 15 ദിവസത്തിനു മുൻപ് പൂർത്തിയാക്കണമെന്നും നിർദേശം നൽകി. വിശദാംശംങ്ങള്‍ വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകള്‍ കൂടിയാലോചിച്ച് തീരുമാനിക്കും. ഒന്നര വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത്. നേരത്തെ തന്നെ സ്കൂളുകൾ തുറക്കണമെന്ന ധാരണയുണ്ടായിരുന്നു. വിദഗ്ധരുമായി സർക്കാർ ഈ വിഷയം ചർച്ച ചെയ്തിരുന്നു. ഒക്ടോബർ 18 മുതൽ കോളജുകളിൽ ക്ലാസ് ആരംഭിക്കും. വാക്സിനെടുത്ത വിദ്യാർഥികളുമായി എല്ലാ ക്ലാസുകളും ആരംഭിക്കാം. കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ…

Read More

ഷീബ വാതില്‍ തുറന്നുകൊടുത്തപ്പോള്‍…! പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ പോലീസ് കണ്ടു, ആയാളെ; അന്ന്‌ നടന്നതിങ്ങനെ….

പ്രദേശത്തെ പെട്രോള്‍ പമ്പുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ഒടുവില്‍ കുമരകം ചെങ്ങളത്തുള്ള പെട്രോള്‍ പമ്പിലെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. കാറിനുള്ളില്‍ ഉണ്ടായിരുന്ന വ്യക്തി ബിലാലിനോടു സാമ്യമുള്ള ആളായിരുന്നു. മുഹമ്മയിലെ പെട്രോള്‍ പമ്പില്‍നിന്നു പെട്രോള്‍ അടിക്കുന്ന ദൃശ്യത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ആളുടെ വ്യക്തമായ ദൃശ്യം പോലീസിനു ലഭിച്ചു. മോഷ്ടിച്ച കാറുമായി കുമരകം തണ്ണീര്‍മുക്കം വഴി മുഹമ്മയിലെത്തിയ ഇയാള്‍ ആലപ്പുഴയില്‍ കാര്‍ ഉപേക്ഷിച്ചു. തുടര്‍ന്നു കൊച്ചിയേക്കു കടന്നു. കൊച്ചിയില്‍നിന്നു ഇയാളുടെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പോലീസിനു ലഭിച്ചു. അങ്ങനെ പോലീസ് സംഘം കൊച്ചിയിലേക്കു പുറപ്പെട്ടു. പ്രതിയുടെ അറസ്റ്റ് എറണാകുളം ചേരാനെല്ലൂരിലെ മായാവി ഹോട്ടലിലാണ് അന്വേഷണ സംഘം എത്തിയത്. ആ സമയം അവിടെ ഹോട്ടല്‍ ഉടമ ഉണ്ടായിരുന്നില്ല. അയാള്‍ വരുന്നതുവരെ പോലീസ് പുറത്തു കാത്തുനിന്നു. ഹോട്ടല്‍ ഉടമയെ ചോദ്യം ചെയ്തതില്‍നിന്നു മൂന്നു ദിവസം മുമ്പ് തനിക്കു പരിചയമുള്ള ഒരാള്‍ അവിടെ…

Read More

നീതി തേടി ഇരകൾ..!  കേരളത്തിൽ പോക്സോ കേസുകൾ കെട്ടിക്കിടക്കുന്നു; അതിവേഗ പ്രത്യേക കോടതികൾ ഉണ്ടെങ്കിലും ഫയലുകൾ കുന്നുകൂടിക്കൊണ്ടിയിരിക്കുന്നു

ലിജിൻ കെ. ഈപ്പൻകോട്ടയം: സംസ്ഥാനത്ത് പോക്സോ കോടതികളിൽ തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത് 9677 കേസുകൾ. പോക്സോ കേസുകളിൽ തീർപ്പു കൽപ്പിക്കുന്നതിനായി 28 താൽക്കാലിക അതിവേഗ പ്രത്യേക കോടതികൾ സംസ്ഥാനത്തു പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിലാണ് ഇപ്പോഴും ഇത്രമാത്രം കേസുകൾ നിലവിലുള്ളത്. ജില്ല തിരിച്ചുള്ള കണക്കുകളിൽ തൃശൂരാണ് 1325 തീർപ്പാകാത്ത കേസുകളുമായി ഒന്നാമത്. കോഴിക്കോട്- 1213, തിരുവനന്തപുരം- 1000, കണ്ണൂർ- 860, കൊല്ലം- 682, എറണാകുളം- 651, പാലക്കാട്- 619, മലപ്പുറം- 613, ഇടുക്കി- 588, ആലപ്പുഴ- 516, കോട്ടയം- 514, കാസർഗോഡ്- 472, പത്തനംതിട്ട- 335, വയനാട് 262 എന്നിങ്ങനെയാണ് കണക്കുകൾ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ബലാത്സംഗങ്ങളും ലൈംഗികാതിക്രമങ്ങളുമുൾപ്പെടെയുള്ള കേസുകൾ വളരെ വേഗത്തിൽ തീർപ്പുകൽപ്പിക്കുന്നതിനായി 2018ൽ ക്രിമിനൽ ലോ അമെന്‍റ്മെന്‍റ് ആക്ട് നടപ്പിലാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് അതിവേഗ കോടതികളുടെ രൂപീകരണം. പോക്സോ കേസുകളിൽ അന്വേഷണം രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ആറുമാസത്തിനുള്ളിൽ വിചാരണ കഴിഞ്ഞിരിക്കണമെന്നും…

Read More

ഈ നൊമ്പരം കാണാതെ പോകരുതേ… പാലത്ര കോളനിക്കാരുടെ ദുരിതത്തിന് അവസാനമില്ലേ ? വിവാഹമായാലും മരണമായാലും വെള്ളത്തിൽ നിന്ന് കരകയറാനുവുന്നില്ല

കുമരകം: തിരുവാർപ്പ് പഞ്ചായത്തിലെ പാലത്ര കോളനി വാസികളുടെ ജീവിത ദുരിതത്തിന് അറുതിയില്ല.കഴിഞ്ഞ ഏഴു മാസങ്ങളായി കോളനിയിലെ 30 വീട്ടുകാർ വെള്ളപ്പൊക്ക ദുരിതം പേറി ജീവിക്കുകയാണ്. വിവാഹമായാലും മരണമായാലും മറ്റു വിശേഷങ്ങളായാലും മലിന ജലത്താൽ ചുറ്റപ്പെട്ട പശ്ചാത്തലത്തിൽ ചടങ്ങുകൾ നടത്തണം. ഇന്നലെ അന്തരിച്ച കോളനി നിവാസി പാലത്ര കുട്ടപ്പന്‍റെ (61) സംസ്കാരത്തിനായി ചിത ഒരുക്കിയത് മുട്ടറ്റം വെള്ളം നിറഞ്ഞ വീട്ടുമുറ്റത്താണ്. മൂന്നടി ഉയരത്തിൽ പലകകൾ അടുക്കി താൽക്കാലിക തട്ടുണ്ടാക്കിയാണ് അന്ത്യ കർമങ്ങൾ നടത്തിയത്.പുറംബണ്ടു സംരക്ഷണത്തിനായി കൽക്കെട്ട് ആദ്യം നിർമിച്ച പാടശേഖരമാണു മുപ്പായിക്കരി. എന്നിട്ടും ബണ്ടിന്‍റെ അപര്യാപ്തത മൂലം വർഷ കൃഷി നടത്താത്തതാണു കോളനി നിവാസികളുടെ ദുരിത ജീവിതത്തിനു കാരണം. 25ലധികം വർഷമായി പുഞ്ച കൃഷി മാത്രമാണ് നടത്തുന്നത്. ഇത്ര തന്നെ പഴക്കമുണ്ട് കോളനി നിവാസികളുടെ വെള്ളപ്പൊക്ക ദുരിതത്തിനും. ജലജന്യരോഗങ്ങൾക്കൊപ്പം വിഷപ്പാന്പുകളുടെ ശല്യവും പ്രദേശവാസികളുട ഉറക്കം കെടുത്തുന്നു. ചെങ്ങളം ഗവണ്‍മെന്‍റ്…

Read More

ഹെപ്പറ്റൈറ്റിസ് ബിയും സിയും ഭീകരന്മാർ!

  ശരീരത്തിന്‍റെ ശുദ്ധീകരണശാലയായ കരളിനെ ബാധിക്കുന്ന ഗുരതരമായ രോഗങ്ങളിലൊന്നാണ് ഹൈപ്പറ്റൈറ്റിസ്. പല കാരണങ്ങൾ കൊണ്ട് ഹൈപ്പറ്റൈറ്റിസ് ബാധിക്കാമെങ്കിലും പൊതുവെ ഇതൊരു വൈറസ് രോഗമാണെന്നു പറയാം. അമിത മദ്യപാനം, ചിലയിനം മരുന്നുകളുടെ ഉപയോഗം, വിഷബാധ എന്നിവയ്ക്കു പുറമേ കരൾകോശങ്ങൾക്ക് എതിരെ ശരീരം ആന്‍റിബോഡികൾ ഉത്പാദിപ്പിക്കുന്നതും ഹൈപ്പറ്റൈറ്റിസിന് വഴിവയ്ക്കുന്ന സാഹചര്യങ്ങളാണ്. കൃത്യമായ രോഗനിർണയത്തിലൂടെ ഹൈപ്പറ്റൈറ്റിസ് യഥാസമയം കണ്ടുപിടക്കപ്പെടാതിരിക്കുകയോ, രോഗബാധ തിരിച്ചറിഞ്ഞാലും ചികിത്സ സ്വീകരിക്കാൻ വൈകുകയോ ചെയ്താൽ ഗുരുതരമായ കരൾ കാൻസറിനു പോലും ഹൈപ്പറൈറററിസ് വഴിവച്ചേക്കാം. കരൾ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളിൽ ജീവൽപ്രധാന പങ്കു വഹിക്കുന്ന അവയവമാണ് കരൾ. ദഹനരസങ്ങളിലൊന്നായ ബൈൽ ദ്രാവകം ഉത്പാദിപ്പിക്കുന്നതും, ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തിലെത്തുന്ന വിഷാംശത്തെ അരിച്ച് അപകടം ഒഴിവാക്കുന്നതും കരളാണ്. ആയു്സു തീർന്ന ചുവപ്പു രക്തകോശങ്ങളിൽ നിന്നുള്ള ബിലിറൂബിൻ എന്ന ഘടകത്തെ പുറന്തള്ളന്നതും, അന്നജം, കൊഴുപ്പ്, പ്രോട്ടീനുകൾ എന്നിവയെ വിഘടിപ്പിക്കുന്നതും കരൾ തന്നെ. ശാരീരിക പ്രവർത്തനങ്ങളെ സന്തുലിതമായി…

Read More

ഒന്നും രണ്ടുമല്ല… രാജ്യത്ത് ബൂസ്റ്റര്‍ ഡോസും ? പ്രതിരോധത്തിന് രഹസ്യമായി മൂന്നാം ഡോസ് എടുക്കുന്ന തന്ത്രം ഇങ്ങനെ…

സ്വന്തം ലേഖകന്‍ കോഴിക്കോട്: ഒന്നും രണ്ടും ഡോസ് എടുത്തവര്‍ക്കും കോവിഡ് വരുന്നുണ്ട്… എന്നാല്‍ പിന്നെ സ്വകാര്യമായി മൂന്നാമതൊന്നു എടുത്താലോ… മുംബൈയില്‍ ആരോഗ്യപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും അവരുടെ ജീവനക്കാരും വിവിധ ആശുപത്രികളില്‍നിന്ന് മൂന്നാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ചിലര്‍ കോ-വിന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാതെയും മറ്റുചിലര്‍ വ്യത്യസ്ത ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തുമാണ് മൂന്നാം ഡോസ് എടുക്കുന്നതെന്നാണ് വിവരം. ഇത് അതീവരഹസ്യമായി ചെയ്യുന്നതായാണ് വിവരം. പലരും ശരീരത്തിലെ ആന്‍റിബോഡി നില പരിശോധിച്ചതിന് ശേഷമാണ് മൂന്നാം ഡോസ് എടുക്കുന്നതെന്നും അറിയുന്നു. എന്നാല്‍ ഈ സ്ഥലങ്ങളില്‍ മാത്രമല്ല പലയിടത്തും ഇതുമായി ബന്ധപ്പെട്ട വിദഗ്ധരുടെ നിര്‍ദേശപ്രകാരം ആരോഗ്യപ്രവര്‍ത്തവര്‍ ഡോസ് എടുക്കുന്നുണ്ട്. നിലവില്‍ കൂടുതല്‍ വാക്‌സിനേഷന്‍ നടക്കുന്നത് ഉത്തരേന്ത്യയിലാണ്. നിരവധി രാജ്യങ്ങള്‍ അവരുടെ പൗരന്‍മാര്‍ക്ക് മൂന്നാം ഡോസ് നല്‍കാനുള്ള നീക്കം നടത്തുന്നുണ്ട്. ഇന്ത്യയില്‍ രണ്ട് ഡോസ് വാക്‌സിന്‍ നല്‍കുന്നതിനാണ് മുന്‍ഗണനയെന്നും മൂന്നാമത്തെ ഡോസ്…

Read More

കോവിഡ് കാലത്ത് കണ്ണൂർ വിമാനത്താവളത്തിൽ പിടിച്ചെടുത്തത് 38 കോടിയുടെ 76 കിലോ സ്വർണം

മട്ടന്നൂർ: കോവിഡ് കാലത്ത് കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്തുമ്പോൾ 38 കോടിയോളം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ച് 24 മുതൽ ഇന്നലെ വരെയായി 76 കിലോയിലധികം സ്വർണമാണ് പിടികൂടിയത്. 122 കേസുകളും കസ്റ്റംസ് രജിസ്റ്റർ ചെയ്തു. കോവിഡിനെ തുടർന്ന് പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുന്ന ചാർട്ടേഡ് വിമാനങ്ങളിലും സ്വർണക്കടത്ത് നടത്തി. ഈ വർഷം പതിനാലാം തവണയാണ് സ്വർണം പിടികൂടിയത്. കഴിഞ്ഞ ഏതാനും മാസങ്ങളിൽ വിമാന സർവീസുകളുടെ എണ്ണം കുറഞ്ഞതോടെ സ്വർണക്കടത്തും കുറഞ്ഞിരുന്നു. വൻകിട സ്വർണക്കടത്ത് സംഘങ്ങളുടെ കാരിയർമാരാണ് പിടിയിലാകുന്നവരിൽ മിക്കവരും. എന്നാൽ ആർക്ക് വേണ്ടിയാണ് സ്വർണം കൊണ്ടുവരുന്നതെന്ന് പലപ്പോഴും ഇവർ അറിയാറില്ല. നാട്ടിലെത്തിയ ശേഷം സ്വർണം മറ്റൊരാൾക്ക് കൈമാറും. ശരീരത്തിലും വൈദ്യുതോപകരണങ്ങളിലും മറ്റും ഒളിപ്പിച്ചാണ് മിക്കവരും സ്വർണം കടത്തുന്നത്. ഒപ്പമുള്ള കുട്ടിയുടെ ഡയപ്പറിൽ ഒളിപ്പിച്ച് വരെ സ്വർണം കടത്താൻ കണ്ണൂർ വിമാനത്താവളത്തിൽ ശ്രമം…

Read More

ലാഭത്തിലോടാൻ പതിനെട്ടടവും പയറ്റി..!  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ പരിപാലനം കെഎസ്ആർടിസി ഏറ്റെടുക്കുന്നു

പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ പരിപാലനം കെ എസ് ആർ ടി സി യ്ക്ക് നല്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. ഇതിന്‍റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി സെക്രട്ടറി രമ്യാ രവീന്ദ്രൻ, പഞ്ചായത്ത് ഡയറക്ടർ, ഗ്രാമവികസന വകുപ്പ് കമ്മീഷണർ ,നഗരകാര്യ ഡയറക്ടർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർക്ക് കത്ത് നല്കി. കെഎസ്ആർടിസി യുടെ സിഎംഡി ബിജു പ്രഭാകർ അഭ്യർത്ഥനയെ തുടർന്നാണ് ഈ നടപടി. കോർപറേഷനെ സഹായിക്കുന്ന സർക്കാരിനും ഇതുമൂലം ആശ്വാസമുണ്ടാകുമെന്നും കത്തിൽ വ്യക്തമാക്കുന്നു. കോർപറേഷന്‍റെ ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ മാർഗ്ഗം സ്വീകരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 25- ലേറെവർക്ക്ഷോപ്പുകളും വിദഗ്ധ മെക്കാനിക്കുകളൂം കോർപറേഷനുണ്ട്. സ്വകാര്യ വർക്ക്ഷോപ്പുകൾക്കോ സ്ഥാപനങ്ങൾക്കോ ടെന്‍റർവിളിച്ച് ന്യായമല്ലാത്ത തുക നല്കി വാഹനങ്ങളുടെ അറ്റകുറ്റപണികൾ നടത്തുന്നത് ഒഴിവാക്കാനും കഴിയും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഹെവി വാഹനങ്ങൾ,…

Read More