ട്രെയിന്‍ യാത്രക്കാരുമായി സൗഹൃദം സ്ഥാപിച്ച് മുട്ടന്‍പണി! ഗൂഗിള്‍ പേ വഴി 15,000 വലിച്ചു, അതിഥിത്തൊഴിലാളികളെയും പറ്റിച്ചു; മനുവിന്‍റെ വന്‍ തട്ടിപ്പ് പൊളിച്ച് റെയില്‍വേ പോലീസ്

കൊച്ചി: ട്രെയിന്‍ യാത്രക്കാരുമായി സൗഹൃദം സ്ഥാപിച്ച് വിലപിടിപ്പുള്ള സാധനങ്ങള്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതി മനുവിന്‍റെ വന്‍ തട്ടിപ്പ് പൊളിച്ച് റെയില്‍വേ പോലീസ്. വര്‍ക്കല ചെമ്മരുത്തി തൊണ്ടുവിള വീട്ടില്‍ മനുവാണ് കഴിഞ്ഞ ദിവസം എറണാകുളം റെയില്‍വേ പോലീസിന്‍റെ പിടിയിലായത്. ഗൂഗിള്‍ പേ വഴി 15,000 വലിച്ചു ട്രെയിന്‍ യാത്രയ്ക്കിടെ ഈറോഡില്‍വച്ച് പരിചയപ്പെട്ട കൊല്ലം സ്വദേശിയുമായി ഇയാള്‍ സൗഹൃദത്തിലായി. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കു ചെയ്തു തരാമെന്നു പറഞ്ഞ് അയാളുടെ കൈയില്‍നിന്ന് മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയ ശേഷം മനു എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി. ഫോണിന്‍റെ പാസ് വേര്‍ഡ് മനസിലാക്കിയ ഇയാള്‍ അതില്‍നിന്ന് ഗൂഗിള്‍ പേ വഴി 15,000 രൂപയും തട്ടിയെടുത്തിരുന്നു. ഈ കേസില്‍ റെയില്‍വേ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മറ്റൊരു തട്ടിപ്പില്‍ ഇയാള്‍ കുടുങ്ങിയത്. ഫേസ്ബുക്ക് തുറന്നു പിടിയിലായി സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ഇയാള്‍…

Read More

വിൽക്കാനും വാങ്ങാനും “ഫാർമേഴ്സ് ഫസ്റ്റ്’; വിപണിയുണ്ടെങ്കിൽ ഉത്പാദനവുമുണ്ടാകുമെന്ന ഉറച്ചുവിശ്വാസവുമായി യുവകർഷകൻ നിഷാദ്

ടോം ജോർജ്വിപണിയുണ്ടെങ്കിൽ ഉത്പാദനവുമുണ്ടാകുമെന്ന് ഉറച്ചുവിശ്വസിക്കുന്ന കർഷകനും കാർഷിക സംരംഭകനുമാണ് ചേർത്തല വാരണം സരസ്വതി സദനത്തിൽ വി.ആർ. നിഷാദ്. കൃഷിക്കൊപ്പം ഇതിനുള്ള പ്രവർത്തനങ്ങൾകൂടി നടത്തുകയാണ് ഈ യുവകർഷകൻ. ഓണ്‍ലൈൻ വിപണനസാധ്യതകൾ മുന്നിൽകണ്ട് 2018-ൽ ”മാരാരി ഫ്രഷ്’ എന്നപേരിൽ മാരാരിക്കുളത്തിന്‍റെ പച്ചക്കറികൾ ഓണ്‍ലൈനായി ഓർഡർ ചെയ്യാനായി ഒരു വെബ്സൈറ്റ് ആരംഭിച്ചായിരുന്നു തുടക്കം. ഇതിൽ ഓർഡർ നൽകുന്നവരുടെ എണ്ണം കൂടിയപ്പോൾ 2020 മുതൽ ഇത് ഒരു ആപ്ളിക്കേഷൻ(ആപ്പ്) ആക്കിമാറ്റി. ഇതിൽ ദിവസവും 40-50 ഓർഡറുകൾ ലഭിച്ചുകൊണ്ടിരുന്നു. ലോക്ഡൗണ്‍ സമയത്ത് 3000-4000 ഓർഡറുകളായി. വിതരണത്തിനായി അന്നത്തെ കൃഷിമന്ത്രി വി.എസ് സുനിൽ കുമാറിൽ നിന്ന് പ്രത്യേകാനുമതി വാങ്ങി. ഓട്ടമില്ലാതെ വലഞ്ഞ എറണാകുളത്തെ കുറേ ഓട്ടോറിക്ഷതൊഴിലാളികളെ തേടിപ്പിടിച്ച് ഓർഡർ ലഭിക്കുന്നവ വിതരണം ചെയ്യാനുള്ള ശൃഖലയൊരുക്കി. ആലപ്പുഴ മുതൽ അരൂർ വരെയാണ് നിലവിൽ പച്ചക്കറി നൽകുന്നത്. കൊട്ടാരക്കരയിലും തിരുവനന്തപുരത്തും ഉടൻ വിപണനം ആരംഭിക്കാനാണു പദ്ധതി. തിങ്കൾ, വ്യാഴം…

Read More

അയാള്‍ ഞാനല്ല ! ഗായത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന ജിഷിന്‍ താനല്ലെന്ന് പൊട്ടിത്തെറിച്ച് ജിഷിന്‍ മോഹന്‍…

നടി ഗായത്രി സുരേഷ് ഉള്‍പ്പെട്ട വാഹനാപകടവും തുടര്‍ സംഭവങ്ങളുമാണ് രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. അപകടത്തിനു ശേഷം ഇന്‍സ്റ്റാഗ്രാം വീഡിയോ വഴിയും അല്ലാതെയും ഗായത്രി സുരേഷ് നല്‍കിയ വിശദീകരണങ്ങളും വലിയ രീതിയില്‍ തന്നെ ശ്രദ്ധ നേടുകയാണ്. എന്നാല്‍ ചില യൂട്യൂബ് ചാനലുകള്‍ തെറ്റായ വാര്‍ത്തകളും പുറത്തു വിടുന്നുണ്ടായിരുന്നു. അതിലൊന്നായിരുന്നു, അപകട സമയത്തു ഗായത്രിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത് നടന്‍ ജിഷിന്‍ മോഹന്‍ ആയിരുന്നു എന്ന വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ചു കൊണ്ട് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജിഷിന്‍ മോഹന്‍. വാര്‍ത്തകളില്‍ പ്രചരിക്കുന്ന ജിഷിന്‍ മോഹന്‍ താനല്ലെന്നാണ് നടന്‍ പറയുന്നത്. ഗായത്രി സുരേഷിനൊപ്പം ഉണ്ടായിരുന്ന സീരിയല്‍ നടന്‍ ഇവനാണ് എന്ന തലക്കെട്ടോടെ ചില വാര്‍ത്തകള്‍ കണ്ടു എന്നും ഇതിനെതിരെ ശരിക്കും മാനനഷ്ടത്തിന് കേസ് നല്‍കുകയാണ് വേണ്ടത് എന്നും ജിഷിന്‍ പറയുന്നു. പക്ഷെ അതിനുളള സമയമില്ലാത്തത് കൊണ്ടാണ് അത്…

Read More

മരുഭൂമിയിലെ മാന്ത്രികക്കല്ല്! ആരും അധികമൊന്നും ശ്രദ്ധിക്കപ്പെടാതെപോയിരുന്ന ഈ പ്രദേശം ഇന്ന് ശാസ്ത്രലോകത്തിൽ പോലും പ്രശസ്തി നേടി; കാരണം…

പ്രകൃതിയുടെ സ്വാഭാവിക മനോഹാരിത എന്നും കാഴ്ചക്കാരിൽ കൗതുകമുണർത്താറുണ്ട്. ലോകത്തിലെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇത്ര അധികം പ്രശസ്തി ആർജിക്കുന്നതിന്‍റെ പിന്നിലെ രഹസ്യവും മനുഷ്യ നിർമിതമായ പല വസ്തുകളിൽ നിന്നും ഇവ വ്യത്യസ്തവും മനോഹരവുമായിരിക്കുന്നു എന്നതാണ്. ആശയകുഴപ്പങ്ങൾ വിനോദ സഞ്ചാരികളെ അത്ഭുതത്തിന്‍റെയും കൗതുകത്തിന്‍റെയും മുൾമുനയിൽ നിർത്തുന്ന അത്ഭുത പ്രതിഭാസങ്ങളാണ് ശാസ്ത്രലോകത്തിനെ പോലും പലപ്പോഴും ആശയ കുഴപ്പത്തിലാക്കുന്നത്. ഗണിതശാസ്ത്രപരമായി പ്രകൃതിയിൽ തന്നെ ഉരുതിരിഞ്ഞുവന്ന പല പ്രതിഭാസ രൂപങ്ങളും മനുഷ്യന്‍റെ കണ്ടെത്തലുകൾക്കും, നിഗമനങ്ങൾക്കും അപ്പുറമായി നിലനിൽക്കാറുണ്ട്. മനുഷ്യന് കണ്ടെത്താൻ കഴിയാത്ത ഇത്തരം രൂപങ്ങൾ അന്യഗ്രഹ ജീവികളുടെ ഇടപെടലുകൾ കൊണ്ടു രൂപപ്പെട്ടതാണെന്നും ചിലപ്പോൾ വിശ്വസിക്കപെടുന്നു. എന്നാലും ഇതെങ്ങനെ വടക്ക് പടിഞ്ഞാറൻ സൗദി അറേബ്യയിലെ തയ്മ ഓസിസിൽ സ്ഥിതിച്ചെയ്യുന്ന അൽ നാസ്‌ല റോക്ക്സ് ആണ് കാഴ്ചക്കാരുടെ പുതിയ ചർച്ചാ വിഷയം. പാറയിൽ ഉണ്ടായിരിക്കുന്ന പിളർപ്പാണ് ശാസ്ത്രലോകത്തിനെ നട്ടംതിരിക്കുന്നത്. മനുഷ്യന് ഉണ്ടാക്കാൻ കഴിയാത്ത വിധം…

Read More

കൊലയും തോക്കും ! ദാവൂദിന്‍റെ ആളാണ് താനെന്നായിരുന്നു മോന്‍സന്‍റെ വെളിപ്പെടുത്തല്‍; ഫെമ കഥ പൊളിച്ചത്‌ അജി നെട്ടൂര്‍

പണം വാങ്ങുമ്പോഴെല്ലാം തിരിച്ചുതരാൻ അവധി ചോദിക്കുകയും ഉന്നതരുമായുള്ള ബന്ധം വ്യക്തമാക്കും വിധത്തില്‍ പ്രവര്‍ത്തിക്കുകയുമായിരുന്നു മോന്‍സന്‍റെ പ്രധാന തന്ത്രം. പണം നല്‍കിയവര്‍ക്ക് ബിഎംഡബ്ല്യു-7 സീരീസ്, പോര്‍ഷേ അടക്കമുള്ള മൂന്നു വാഹനങ്ങളും 75 കോടി വില മതിക്കുമെന്നു പറഞ്ഞു വ്യാജ കല്ലും മോതിരങ്ങളും വാച്ചും നല്‍കിയിരുന്നു. കോടികള്‍ വായ്പയായി നല്‍കിയപ്പോഴുള്ള ഉടമ്പടി കരാര്‍ അവസാനിച്ചതോടെ പണത്തിനായി വായ്പ നല്‍കിയ ആറു പേരും മോന്‍സനെ ബന്ധപ്പെട്ടു. തുടര്‍ന്നായിരുന്നു അതുവരെ പറഞ്ഞ കഥകള്‍ക്കപ്പുറത്തെ അധോലോക ബന്ധംകൂടി വെളിപ്പെടുത്തിയത്. ദാവൂദിന്‍റെ ആൾ ദാവൂദിന്‍റെ ആളാണ് താനെന്നായിരുന്നു മോന്‍സന്‍റെ വെളിപ്പെടുത്തല്‍. കൂടാതെ മുംബൈയില്‍ നിരവധി സുഹൃത്തുക്കള്‍ ഇപ്പോഴും ഉണ്ടെന്നും മോന്‍സന്‍ തട്ടിവിട്ടു. ഒരാളെ വെടിവച്ചു കൊന്നു മെട്രോയുടെ പില്ലറില്‍ കൊണ്ടിട്ടെന്നതടക്കമുള്ള കഥകളും മോന്‍സന്‍ പറഞ്ഞു. ഗുണ്ടാ സംഘട്ടനത്തില്‍ വെടികൊണ്ടതിന്‍റെ പരിക്കുകളും മോന്‍സന്‍ വായ്പനല്‍കിയവര്‍ക്കു മുന്നില്‍ തുറന്നുകാട്ടി. ഇതിനു പുറമേ കിടക്ക മുറിയില്‍ സൂക്ഷിച്ചിരുന്ന മൂന്നു തോക്കുകളും…

Read More

മധുസൂദനനു റോഡിൽ നിന്നു കിട്ടിയത് 500 ന്‍റെ ഒരു കെട്ട് നോട്ടുകള്‍; പിന്നീടു സംഭവിച്ചത്..?

കടുത്തുരുത്തി : റോഡില്‍നിന്നു കളഞ്ഞുകിട്ടിയ പണം ഉടമയെ തിരികെയേല്‍പ്പിച്ചു ക്ഷേത്ര ജീവനക്കാരന്‍ മാതൃകയായി. പെരുവ പൈക്കര ക്ഷേത്രത്തിലെ ജീവനക്കാരനായ പെരുവ കുറുവേലിക്കുഴിയില്‍ മധുസൂദനനാണ് വഴിയില്‍ കിടന്നു കിട്ടിയ പണം ഉടമയെ കണ്ടെത്തി തിരികെ നല്‍കിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം പെരുവ ടൗണിലുള്ള പൂവത്തുകുഴിയില്‍ പ്രകാശന്‍റെ കടയുടെ മുന്‍വശത്ത് നിന്നാണ് 500 രൂപയുടെ ഒരു കെട്ട് നോട്ടുകള്‍ മധുസൂദനന് ലഭിച്ചത്. സമീപത്തെ കടകളിലും വഴിയാത്രക്കാരോടും പണത്തിന്‍റെ ഉടമയെത്തേടി നടക്കുന്നതിനിടെയാണ് കുന്നപ്പിള്ളി സ്വദേശിയായ മണിയുടെ പണമാണ് നഷ്ടപ്പെട്ടതെന്ന് അറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാരുടെ സാന്നിധ്യത്തില്‍ തുക മധുസൂദനന്‍ മണിക്കു കൈമാറി. കെട്ടിട നിര്‍മാണ തൊഴിലാളികള്‍ക്ക് കൂലി നല്‍കുവാന്‍ കൊണ്ടുപോകുകയായിരുന്ന 40,000 രൂപയാണ് മണിയുടെ കൈയില്‍ നിന്നു നഷ്ടപ്പെട്ടത്. ക്ഷേത്രത്തില്‍ എണ്ണയും പൂജാസാധനങ്ങളും വില്‍ക്കുന്നതോടൊപ്പം അമ്പലത്തില്‍ മാലകെട്ടും മറ്റു ജോലികളും ചെയ്യുകയാണ് മധുസൂദനന്‍.

Read More

വിമാനത്തില്‍ വച്ച് നടിയെ കയറിപ്പിടിച്ച് യുവ വ്യവസായി ! കുടുങ്ങിയെന്ന് മനസ്സിലായപ്പോള്‍ പേരുമാറ്റിപ്പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമം…

ഡല്‍ഹി-മുംബൈ വിമാനത്തില്‍ വച്ച് നടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വ്യവസായി അറസ്റ്റില്‍. സഹര്‍ പോലീസ് ഒക്ടോബര്‍ 14ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഗാസിയാബാദ് സ്വദേശി നിതിന്‍ അറസ്റ്റിലായത്. മുംബൈയില്‍ താമസിക്കുന്ന 40കാരിയായ നടിയ്ക്കാണ് ദുരനുഭവമുണ്ടായത്. ഇവര്‍ ഒക്ടോബര്‍ ഒന്നിന് ഡല്‍ഹിയിലേക്ക് പോയിരുന്നു. ഒക്ടോബര്‍ മൂന്നിന് തിരികെ മുംബൈയിലേക്ക് മടങ്ങവെയാണ് സംഭവം. ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെ നടി തന്റെ ഹാന്‍ഡ്ബാഗ് പുറത്തെടുക്കാന്‍ ഓവര്‍ഹെഡ് സ്റ്റോറേജ് തുറക്കുമ്പോള്‍ ഇയാള്‍ അനുചിതമായി സ്പര്‍ശിച്ചെന്ന് പരാതിയില്‍ പറയുന്നു. കൂടാതെ ഇയാള്‍ ഇവരെ തന്നിലേക്ക് പിടിച്ചുവലിക്കാനും ശ്രമിച്ചു. ഇതിനെ പ്രതിരോധിച്ച നടി വിഷയം കാബിന്‍ ക്രൂവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കാബിന്‍ ക്രൂ കസ്റ്റമര്‍ റിലേഷന്‍ സംഘത്തിന് പരാതി നല്‍കാന്‍ ഇവരോടു നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടയില്‍ പേരുമാറ്റി രക്ഷപ്പെടാനും ഇയാള്‍ ശ്രമിച്ചു. കാബിന്‍ ക്രൂ ഇയാളുടെ പേര് ചോദിച്ചപ്പോള്‍ സഹയാത്രികന്റെ പേരാണ് ഇയാള്‍…

Read More

പ്രളയശേഷം – രോഗസാധ്യതകളും മുൻകരുതലുകളും

ജലജന്യരോഗങ്ങൾ( വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം മുതലായവ)1. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക2. വെള്ളം ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ചു സൂപ്പർ ക്ലോറിനേറ്റ് ചെയ്ത് ഉപയോഗിക്കുക3. വയറിളക്കം ബാധിച്ചാൽ ഓആർഎസ് ലായനിയോ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ കൂടുതലായി നല്കുക.4. ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിച്ചു മാത്രം പാത്രവും പച്ചക്കറികളും കഴുകുക.5. ഭക്ഷണം പാകം ചെയ്യുന്നതിനു മുന്പും കഴിക്കുന്നതിനു മുന്പും മലമൂത്ര വിസർജനത്തിനുശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക ക്ലോറിൻ ഗുളിക ഉപയോഗം20 ലിറ്റർ വെള്ളത്തിൽ 0.5 ഗ്രാം ക്ലോറിൻ ഗുളികയും 500 ലിറ്റർ വെള്ളത്തിൽ 12.5 ഗ്രാം ക്ലോറിൻ ഗുളികയും 1000 ലിറ്റർ വെള്ളത്തിൽ 25 ഗ്രാം ക്ലോറിൻ ഗുളികയുമാണ് പൊടിച്ചു ചേർക്കേണ്ടത്. ക്ലോറിനേഷൻ ചെയ്ത് അര മണിക്കൂറിനുശേഷം വെള്ളം ഉപയോഗിക്കാവുന്നതാണ്. ലിക്വിഡ് ക്ലോറിനേഷൻ1000 ലിറ്റർ വെള്ളത്തിൽ 20 മില്ലി ലിറ്റർ ദ്രാവക ക്ലോറിൻ ചേർക്കണം.…

Read More

പാലങ്ങള്‍ക്കടിയില്‍ മരങ്ങള്‍, മുളങ്കാടുകള്‍, മാലിന്യങ്ങള്‍! മണിമലയാറ്റിൽ നീരൊഴുക്ക് തടസപ്പെട്ടു; കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് ഒഴുകിപ്പോയി

മല്ലപ്പള്ളി: മണിമലയാറ്റിലുണ്ടായ പ്രളയത്തിന്‍റെ ബാക്കിപത്രമായി പാലങ്ങള്‍ക്കടിയില്‍ മരങ്ങള്‍, മുളങ്കാടുകള്‍, മാലിന്യങ്ങള്‍ ഇവ അടിഞ്ഞതോടെ നീരൊഴുക്ക് തടസപ്പെട്ടു. ശനിയാഴ്ച മുതലുണ്ടായ പ്രളയക്കെടുതിയില്‍ കോട്ടാങ്ങല്‍ നൂലുവേലിക്കടവ് തൂക്കുപാലത്തിനു തകരാര്‍ സംഭവിച്ചിരുന്നു. പിന്നാലെ കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് ഒഴുകിപ്പോയി. മറ്റു പാലങ്ങള്‍ക്കടിയില്‍ ഇപ്പോള്‍ മരങ്ങള്‍, മുളങ്കാടുകള്‍, മാലിന്യങ്ങള്‍ അടക്കം കെട്ടിക്കിടന്ന് നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. പടുതോട് പാലത്തിനടിയില്‍ ടണ്‍ കണക്കിന് മാലിന്യങ്ങളും മുളങ്കാടുമാണ് വന്നടിഞ്ഞിരിക്കുന്നത്. പാലത്തിനടിയില്‍ വന്നടിഞ്ഞ മുളങ്കാടുകളും മരങ്ങളും കാരണം ജലമൊഴുക്ക് തടസപ്പെട്ടതോടെയുണ്ടായ സമ്മര്‍ദത്തിലാണ് കോമളം അപ്രോച്ച് റോഡിന്റെ തകര്‍ന്നതെന്നു പറയുന്നു. മണിമലയാറ്റില്‍ അടുത്ത ദിവസങ്ങളില്‍ വെള്ളം ഉയര്‍ന്നാല്‍ കോമളം പാലത്തിലുണ്ടായ സമാനമായ സാഹചര്യം പടുതോട് പാലത്തിലും ഉണ്ടായേക്കുമോയെന്ന ആശങ്ക നാട്ടുകാര്‍ക്കുണ്ട്. കഴിഞ്ഞദിവസം വെള്ളം ഉയര്‍ന്നപ്പോഴും പാലത്തിന്റെ തുരുത്തിക്കാട് കര വഴി കൂടുതല്‍ വെള്ളം ഒഴുകുകയും നഷ്ടമുണ്ടാകുകയും ചെയ്തിരുന്നു. പാലത്തിനടിയിലൂടെയുള്ള സുഗമമായ ജലമൊഴുക്ക് തടസപ്പെട്ടിരിക്കുന്നത് അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. സ്പാനുകള്‍…

Read More

കളി കാര്യമായി! പോലീസുകാരെ തെരുവ് നായ്ക്കളോട് ഉപമിച്ച് വീഡിയോ; മൂന്നു പോലീസുകാർക്കെതിരേ അച്ചടക്കനടപടിക്ക് ഐജിയുടെ ഉത്തരവ്

തിരുവനന്തപുരം: പോലീസുകാരെ തെരുവ് നായ്ക്കളോട് ഉപമിച്ച് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നു പോലീസുകാർക്കെതിരേ അച്ചടക്ക നടപടി. സിപിഒമാരായ ശ്രീജിത്ത്, വിനോദ്, ഗ്രേഡ് എസ്ഐ ചന്ദ്രബാബു എന്നിവർക്കെതിരേയാണ് തിരുവനന്തപുരം റേഞ്ച് ഐജി നടപടിക്ക് നിർദേശം നൽകിയത്. ഒരു വീടിന്‍റെ മുന്നിൽ കിടക്കുന്ന തെരുവ് നായ്ക്കളെ ഓരോ പോലീസുകാരായി കണ്ട് നിർദേശങ്ങൾ നൽകുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. പോലീസ് സേനയ്ക്ക് തന്നെ ആകെ കളങ്കമുണ്ടാക്കുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചത്. കോട്ടയം വെസ്റ്റ് സിഐക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

Read More