വ്യാജ പ്രൊഫൈൽ ഫോട്ടോ പ്രദർശിപ്പിച്ച് പെൺകുട്ടികളെ വലയിലാക്കുന്ന ശ്യാമിന് ഇത്തവണ പണികിട്ടി; പെൺകുട്ടിയുടെ അവസരോചിതമായ ഇടപെടലിൽ യുവാവ് അകത്തേക്ക്…

കിളിമാനൂർ: കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ. സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ ഫോട്ടോ പ്രദർശിപ്പിച്ച് പരിചയപ്പെട്ടശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പുളിമാത്ത് മണ്ണാർക്കോണം ലാൽ ഭവനിൽ ശ്യാം (32) നെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചിനു രാവിലെ 10നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി പെൺകുട്ടിയെ വിളിച്ചുവരുത്തി കാറിൽ കയറ്റി കൊണ്ടു പോവുകയായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട ആൾ അല്ലെന്ന് മനസിലാക്കിയ പെൺകുട്ടി കാറിൽ വച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് യുവാവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഫോൺ പിടിച്ചു വാങ്ങി വെഞ്ഞാറമൂട് ഭാഗത്ത് ഇറക്കിവിടുകയായിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പി ഡി.സുനീഷ് ബാബുവിന്‍റെ നേതൃത്വത്തിൽ കിളിമാനൂർ ഐഎസ്എച്ച്ഒ എസ്.സനൂജ്, എസ്ഐമാരായ വിജിത്ത് കെ. നായർ , സത്യദാസ്, സിപിഒമാരായ സജീദ് ശ്രീരാജ്, മഹേഷ്,ഷിജു,സജന,ഗായത്രി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.

Read More

ഭര്‍ത്താവുമായി പ്രശ്‌നം! ടവറിൽ കയറി യുവതിയുടെ ആത്മഹത്യാശ്രമം; മുകളില്‍ എത്തിയപ്പോള്‍ കടന്നല്‍ കൊടുത്തത് മുട്ടന്‍ പണി

കായംകുളം: ബിഎസ്എന്‍എല്‍ ഓഫീസിലെ ടവറിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവതിക്ക് ടവറിലുണ്ടായിരുന്ന കടന്നല്‍ക്കൂട്ടത്തിന്‍റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. കടന്നൽ ആക്രമണത്തെത്തുടര്‍ന്ന് താഴേക്കിറങ്ങിയപ്പോൾ ഫയര്‍ഫോഴ്‌സ് വിരിച്ചിരുന്ന രക്ഷാവലയില്‍ വീണ യുവതിയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട് വില്ലുപുരം മേട്ടു സ്ട്രീറ്റില്‍ അമ്പുറാണി(23)ആണ് കൂറ്റന്‍ ടവറിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു യുവതിയെത്തിയത്. ശുചിമുറിയില്‍ പോകാനെന്ന വ്യാജേന ടവറിനടുത്തേക്കു പോയി മുകളിലേക്ക് കയറുകയായിരുന്നു. കുപ്പിയില്‍ പെട്രോളും കരുതിയിരുന്നു. ജീവനക്കാരാണ് യുവതി ബിഎസ്എന്‍എല്‍ ടവറിനു മുകളിലേക്ക് വലിഞ്ഞു കയറുന്നതുകണ്ടത്. കാര്യം തിരക്കിയപ്പോള്‍ ഭര്‍ത്താവുമായുള്ള പ്രശ്നത്താൽ ആത്മഹത്യചെയ്യാന്‍ പോകുകയാണെന്ന് അറിയിച്ചു. ജീവനക്കാര്‍ ഉടന്‍തന്നെ പോലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരം അറിയിച്ചു. പോലീസും രണ്ടു യൂണീറ്റ് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. നാട്ടുകാരും തടിച്ചുകൂടി യുവതിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി കൂട്ടാക്കിയില്ല. അഗ്‌നിരക്ഷാസേനാംഗങ്ങള്‍ ടവറിനു ചുറ്റും വലവിരിച്ച് മുന്‍കരുതല്‍ നടപടി സ്വീകരിച്ചു.…

Read More

രണ്ട്മക്കളുള്ള  അരശുപറമ്പിൽ  ഇസക്കി ‌രണ്ടു മക്കളുള്ള  കാമുകൻ അശോകനൊപ്പം മുങ്ങി; കോയമ്പത്തൂരിൽ ഒളിച്ചു താമസിച്ച രണ്ടുപേരെയും പൊക്കി പോലീസ്

നെടുമങ്ങാട് :കൈകുഞ്ഞു അടക്കം മക്കളെ ഉപേക്ഷിച്ചു കാമുകനോടൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റിൽ. നെടുമങ്ങാട് അരശുപറമ്പ് തോട്ടുമുക്ക് പണയിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന ഇസക്കി അമ്മാൾ (29), തമിഴ്നാട് തൂത്തൂക്കുടി ശങ്കരപ്പേരി പണ്ടാരംപട്ടി 3/191/3ൽ അശോക് കുമാർ (32 )എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇസക്കിക്ക് ഒമ്പതും, ഒന്നരയും വയസുമുള്ള കുഞ്ഞും അശോക് കുമാറിന് മൂന്നരയും ഒന്നരയും വയസുമുള്ള മക്കളുണ്ടെന്ന് പോലീസ് പറഞ്ഞു. നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ സൂര്യ, എഎസ്ഐനൂറുൽ ഹസൻ , പോലീസുകാരായ പ്രസാദ്, ബാദൂഷ എന്നിവർ ചേർന്നാണ് ഇരുവരെയും കോയമ്പത്തൂരിൽ നിന്ന് പിടികൂടിയത്.ഇരുവരെയും കോടതി റിമാൻഡു ചെയ്തു.

Read More

‘സിബിഐ-5’നെ തിയറ്ററിൽ തകർക്കാൻ ശ്രമം നടന്നു, പക്ഷേ..! സംവിധായകൻ കെ. മധു പറയുന്നു…

തിരുവനന്തപുരം: മമ്മൂട്ടി ചിത്രമായ ‘സിബിഐ-5’നെ തകർക്കാൻ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിൽ സം ഘടിതമായ കുപ്രചാരണം നടന്നെന്ന് സംവിധായകൻ കെ. മധു. സിനിമ മോശമാണെന്ന് വരുത്തിത്തീർക്കാനും തിയറ്ററിൽ പരാജയപ്പെടുത്താനും ചില കോണുകളിൽ നിന്നു ശ്രമങ്ങളുണ്ടായി. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് യുവാക്കളും കുടുംബപ്രേക്ഷകരും സി നിമ ഏറ്റെടുത്തുകഴിഞ്ഞെന്നും കെ. മധു കൂട്ടിച്ചേർത്തു.  സിബിഐ സിനിമയുടെ അണിയറ ശിൽപികളെ ആദരിക്കാൻ ‘അഞ്ചാം വരവിന് ആദരം’ എന്ന പേരിൽ തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അ ദ്ദേഹം.

Read More

കുറ്റകൃത്യത്തിന് വഴിയൊരുക്കിയത്‌ നടിയും കാവ്യയും തമ്മിലുള്ള വ്യക്തി വിരോധമോ? പല ചോദ്യങ്ങൾക്കും ഉത്തരമില്ല; കാവ്യയെ വീണ്ടും ചോദ്യം ചെയ്തേക്കും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ തുടരന്വേഷണത്തിന്‍റെ ഭാഗമായി കാവ്യ മാധവനെ വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കും. കേസിൽ സാക്ഷിയായ കാവ്യയുടെ മൊഴി അന്വേഷണ സംഘം ഇന്ന് വിശദമായി പരിശോധിക്കും. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ഇതുവരെ ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ പ്രകാരം കേസിലെ നിര്‍ണായക വിവരങ്ങള്‍ കാവ്യയ്ക്ക് അറിയാമെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. തിങ്കളാഴ്ച ആലുവയിലെ പത്മസരോവരം വീട്ടില്‍ നാലര മണിക്കൂറോളം കാവ്യ മാധവനെ ചോദ്യം ചെയ്തിരുന്നു. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി പോലീസ് ശേഖരിച്ച ശബ്ദരേഖകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ പ്രത്യേകം തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു കാവ്യയെ ചോദ്യം ചെയ്തത്. ചോദ്യങ്ങള്‍ക്ക് കാവ്യ കൃത്യമായ മറുപടി നല്‍കിയില്ലെന്നാണ് വിവരം.  ആക്രമിക്കപ്പെട്ട നടിയുമായി ബന്ധപ്പെട്ടും സാമ്പത്തിക, ഭൂമിയിടപാട് വിഷയങ്ങളിലും ഉയര്‍ന്നുകേട്ട ആരോപണങ്ങള്‍ തള്ളിയ കാവ്യ ദിലീപിന് അനുകൂലമായ നിലപാടാണ് ചോദ്യം ചെയ്യലില്‍ ഉടനീളം സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. പീഡിപ്പിക്കപ്പെട്ട നടിയുമായി തനിക്ക്…

Read More

വയറ്റിലെത്തുന്ന വിഷം..! 800 കിലോ അഴുകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു; മീനിന്റെ പഴക്കം കേട്ട് ഞെട്ടരുതേ…

തിരുവനന്തപുരം: നെയ്യാറ്റിൻകര കാരക്കോണത്ത് 800 കിലോ അഴുകിയ മീൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി നശിപ്പിച്ചു. റോഡരികിൽ ഇരുന്ന് വിൽക്കുന്നവരാണ് മോശം മീൻ വിറ്റത്. കേരള- തമിഴ്നാട് അതിർത്തി പ്രദേശത്തുനിന്നാണ് മീൻ പിടികൂടിയത്. കഴിഞ്ഞ ദിവസം മീനിൽ പുഴുക്കൾ ഉണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. പരിശോധനയിൽ ഒരു മാസം പഴക്കമുള്ള മീനാണിതെന്ന് കണ്ടെത്തിയതായി അധികൃതർ പറഞ്ഞു.

Read More