അവൾ കഴിക്കുമ്പോഴാണ് സന്തോഷവും സംതൃപ്തിയും! വിഘ്നേഷ്-നയൻസ് പ്രണയത്തിന്‍റെ ആഴം മനസിലാകുന്ന പുതിയൊരു വീഡിയോ വൈറലാകുന്നു

തെന്നിന്ത്യൻ സിനിമയിൽ അടുത്ത കാലത്തായി എന്നും വാർത്തകളിൽ നിറയുന്ന പ്രണയ ജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. ആറ് വർഷത്തിനു മുകളിലായി ഇരുവരും പ്രണത്തിലാണ്. ഇപ്പോൾ വിഘ്നേഷ്-നയൻസ് പ്രണയത്തിന്‍റെ ആഴം മനസിലാകുന്ന പുതിയൊരു വീഡിയോ ആണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. നയൻതാരയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വിഘ്നേഷ് ശിവനാണ് വീഡിയോയിലുള്ളത്. മഹാബലിപുരത്തെ ഒരു സീ ഫുഡ് ഹോട്ടലിൽ നിന്നുള്ള ഈ രംഗം വിഘ്നേഷ് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഏറ്റവും മികച്ച നാടൻ ഭക്ഷണം അവളെ കഴിപ്പിക്കുന്നതാണ് എന്‍റെ സന്തോഷം. അതും പ്രിയപ്പെട്ട സീ ഫുഡ് ഹോട്ടലിൽ നിന്ന്. രുചികരമായ ഭക്ഷണവും സ്‌നേഹമുള്ള മനുഷ്യരുമുള്ള ഇത്തരം ഹോട്ടലുകൾ മാത്രമാണ് ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്ന സ്ഥലം എന്നാണ് വീഡിയോ പങ്കുവച്ച് വിഘ്നേഷ് കുറിച്ചിരിക്കുന്നത്. താരങ്ങളുടെ വിവാഹം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകരും. 2021ലെ ഒരു അഭിമുഖത്തിനിലെ താനും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹ നിശ്ചയം…

Read More

അറബിയിൽ അഴിയെണ്ണി കാലം കഴിയാം ! ലക്ഷപ്രഭുവും കോടീശ്വരനും ആണെങ്കിൽ മാത്രം ഹൈടെക് തട്ടിപ്പിന് ഇറങ്ങിയാൽ മതി…

സൈബർ ഹൈടെക് കുറ്റകൃത്യങ്ങൾ പെരുകിയതോടെ യുഎഇയിൽ ഈ കുറ്റകൃത്യങ്ങൾക്ക് ഹൈടെൻഷൻ പിഴ തന്നെ ഈടാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. തട്ടിപ്പിന് ഇറങ്ങി പിടിയിലാകുന്നവർ കൈയിലെ ഉള്ള സമ്പാദ്യം മുഴുവൻ കൊടുക്കേണ്ട അവസ്ഥ. ഉള്ളതു മുഴുവൻ വിറ്റുപെറുക്കി കൊടുത്താലും പിഴശിക്ഷ പിന്നെയും ബാക്കി നിൽക്കുന്ന തരത്തിലാണ് പുതിയ ശിക്ഷാനിയമം. യു.എ.ഇയില്‍ ഓണ്‍ലൈന്‍, ഇലക്ട്രോണിക് ബ്ലാക്ക്മെയിലിങ്ങിന് കടുത്ത ശിക്ഷ ഏര്‍പ്പെടുത്തിയതായി പബ്ലിക് പ്രോസിക്യൂഷന്‍ കഴിഞ്ഞദിവസം അറിയിച്ചു. നിയമലംഘകര്‍ക്ക് പിഴയും ജയില്‍ ശിക്ഷയും ലഭിക്കും. ഇലക്ട്രോണിക് കുറ്റകൃത്യങ്ങളും കിംവദന്തികളും ചെറുക്കുന്നതിനുള്ള 2021 ലെ 42ാം നമ്പര്‍ ഫെഡറല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 34ല്‍ പിഴകള്‍ വിശദമാക്കിയിട്ടുണ്ടെന്ന് അതോറിറ്റി സോഷ്യല്‍ മീഡിയയില്‍ നല്‍കിയ മുന്നറിയിപ്പില്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് കുറഞ്ഞത് രണ്ടര ലക്ഷം ദിര്‍ഹം പിഴ ചുമത്തും. എന്തെങ്കിലും പ്രവൃത്തി ചെയ്യാനോ വിട്ടുനില്‍ക്കാനോ ഡാറ്റാ നെറ്റ്‌വര്‍ക്കോ വിവരസാങ്കേതികവിദ്യയോ ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്യുന്നയാള്‍ക്ക് രണ്ട് വര്‍ഷം ജയിലോ രണ്ടര ലക്ഷം…

Read More

നടുറോഡിൽ ഭാഗ്യദേവത പ്രത്യക്ഷപ്പെട്ട സമയം..! അബുദാബിയിലെ ഒരു മലയാളി പെട്ടെന്നാണ് ആ കാഴ്ച കണ്ടത്…

രാവിലെ ഓഫീസിലേക്ക് തിരക്കുപിടിച്ചു കാറിൽ പാഞ്ഞു പോവുകയായിരുന്നു അബുദാബിയിലെ ഒരു മലയാളി. പെട്ടെന്നാണ് അയാൾ ആ കാഴ്ച കണ്ടത്. തന്‍റെ കാറിനു മുന്നിൽ റോഡിൽ നോട്ടുകൾ ചിതറിക്കിടക്കുന്നു.. അപ്പോഴേക്കും കാറ്റിൽ ആ നോട്ടുകൾ പറന്നു. സംഗതി ഒറിജിനൽ ആണോ വ്യാജനാണോ എന്നൊന്നും നോക്കാൻ മെനക്കെട്ടില്ല. ഓഫീസിൽ എത്തണം എന്ന കാര്യം പോലും മറന്ന് അയാൾ കാറിൽ നിന്നും ചാടിയിറങ്ങി നോട്ടുകൾ പെറുക്കിയെടുത്തു തുടങ്ങി. പിന്നാലെ എത്തിയ വണ്ടികളിൽ ഉള്ളവരും വണ്ടി ഒതുക്കി നോട്ട് പെറുക്കാൻ തുടങ്ങി. അബുദാബിയിലെ പ്രധാന റോഡിലാണ് നോട്ടുകള്‍ ചിതറിക്കിടക്കുന്ന കാഴ്ച കണ്ട് കണ്ണുകള്‍ മഞ്ഞളിച്ച ഡ്രൈവര്‍മാരും യാത്രക്കാരും വാഹനങ്ങള്‍ നിര്‍ത്തി നോട്ടുകള്‍ വാരിക്കൂട്ടാന്‍ മത്സരിച്ചത്. അബുദാബി ദിശയിലെ ലാസ്റ്റ് എക്സിറ്റിനു മുമ്പുള്ള മെയിന്‍ റോഡിലാണ് വാഹനത്തില്‍ നിന്ന് നോട്ടുകള്‍ പാറിപ്പറന്ന് റോഡില്‍ പതിച്ചത്. അന്തരീക്ഷത്തില്‍ നോട്ടുകള്‍ പാറിപ്പറക്കുന്നതും റോഡില്‍ ചിതറിക്കിടക്കുന്നതും കണ്ട് ഡസന്‍…

Read More

ഒരു മിസൈൽ അവളുടെയും അതിയാന്‍റെയും തലയിൽ വീഴണേ..! പലായന കാലത്തെ പ്രണയം (ഒളിച്ചോട്ടവും)

യുക്രെയ്നിലെ യുദ്ധഭൂമിയിൽ പതിച്ച ഒരു മിസൈൽ അവളുടെയും അതിയാന്‍റെയും തലയിൽ വീഴണേ എന്ന് പ്രാർത്ഥിക്കുന്ന ഒരു വീട്ടമ്മ. യുദ്ധഭൂമിയിൽ നിന്ന് അഭയാർത്ഥിയായി പലായനം ചെയ്തു മാഞ്ചസ്റ്ററിൽ എത്തിയ യുവതി അഭയം നൽകിയ വീട്ടിലെ ഗൃഹനാഥനും ഒന്നിച്ച് ഒളിച്ചോടിയപ്പോൾ തകർന്നുപോയ ഒരു വീട്ടമ്മയുടെ പ്രാർത്ഥനയാണ് ഇവർ. പാവമല്ലേ, അഭയാര്‍ഥിയല്ലേ എന്നൊക്കെ കരുതി വിദേശത്തു നിന്നെത്തുന്നവര്‍ക്ക് അഭയം നല്‍കിയാല്‍ പണി കിട്ടും എന്ന് ഈ സംഭവം മുന്നറിയിപ്പ് തരുന്നു. അതിസുന്ദരികളാണ് യുക്രെയ്നില്‍ നിന്ന് തനിച്ച് പലായനം ചെയ്തെത്തുന്നത്. ഇങ്ങിനെ എത്തിയ 22 കാരി സോഫിയയ്ക്ക് തല ചായ്ക്കാന്‍ ഇടം കൊടുത്തതാണ് പ്രശ്നമായത്. 22കാരിയായ യുക്രെയ്ന്‍ സ്വദേശി സോഫിയ കര്‍ക്കാഡിമും ഗൃഹനാഥൻ ടോണി ഗാര്‍നെറ്റുമാണ് ഒളിച്ചോടിയത്. ടോണിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. സോഫിയ വീട്ടിലെത്തി പത്താം ദിവസമാണ് ഇവര്‍ വിവാഹിതരാകാനായി വീടുവിട്ട് പോകുന്നത്. ഐടി കമ്പനിയില്‍ മാനേജരായി ജോലി ചെയ്തിരുന്ന സോഫിയ,…

Read More

ടെസ്റ്റിനായി മെക്കാനിക്ക് കൊണ്ടു പോയതാണോ?  സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസുമായി യുവാവ് മുങ്ങി; ഒടുവില്‍…

ആലുവ: സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് മോഷണം പോയി. ഇന്നു രാവിലെ ഒമ്പതുമണിയോടെ ആലുവ സ്റ്റാൻഡിലായിരുന്നു സംഭവം. ബസ് പിന്നീട് കലൂർ ഭാഗത്തുനിന്നും കണ്ടെത്തി. രാവിലെ ബസ് ഒരാൾ ഓടിച്ച് സ്റ്റാൻഡിന് പുറത്തേക്ക് പോകുന്നത് മറ്റു ജീവനക്കാർ കണ്ടിരുന്നു. ടെസ്റ്റിനായി മെക്കാനിക്ക് കൊണ്ടു പോകുന്നതാണെന്നാണ് ഇവർ കരുതിയത്. ആലുവ ജില്ലാ ആശുപത്രിക്ക് സമീപത്തു വച്ച് ബസ് മറ്റൊരു വാഹനവുമായി അപകടത്തിൽപ്പെട്ടിരുന്നു. എന്നാൽ ബസ് നിർത്താതെ പോയി. അപകടത്തിൽപ്പെട്ട വാഹനത്തിലുള്ളവർ പോലീസിൽ പരാതിപെട്ടപ്പോഴാണ് കെഎസ്ആർടിസി ഡിപ്പോയിൽ ബസ് മോഷണം പോയ വിവരം അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കലൂരിൽ നിന്നും ബസ് കണ്ടെത്തുകയായിരുന്നു. ആലുവ ഈസ്റ്റ് പോലീസ് തുടർ നടപടികൾ ആരംഭിച്ചു. ഉച്ചയ്ക്ക് ആലുവ കോഴിക്കോട് സർവീസ് നടത്തേണ്ട ഫാസ്റ്റ് പാസഞ്ചർ ബസാണ് മോഷണം പോയത്. മെക്കാനിക്കിന്‍റെ വേഷം ധരിച്ചയാളാണ് ബസുമായി കടന്നത്.

Read More

ഇപ്പോഴേ തുടങ്ങണം… ആ 140 മണ്ഡലങ്ങൾ പിടിച്ചെടുക്കണം..! മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി ബിജെപി; മാസ്റ്റർ പ്ലാൻ ഇങ്ങനെ…

നിയാസ് മുസ്തഫ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വിജയിക്കാൻ കഴിയാതെ പോയ 140 മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി ബിജെപി. പരാജയപ്പെട്ട 140 മണ്ഡലങ്ങളിൽ കൂടി ബിജെപിക്ക് വിജയിക്കാനുള്ള സാഹചര്യം ഉണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. 140 മണ്ഡലങ്ങളിലെത്തി പാർട്ടി പ്രവർത്തകരെയും ക്ഷേമപദ്ധതിയുടെ ഗുണഭോക്താക്കളെയും നേരിൽകണ്ട് അവരു മായി ആശയവിനിമയം നടത്താൻ കേന്ദ്രമന്ത്രിമാർക്ക് പാർട്ടി നിർദേശം നൽകി. നരേന്ദ്രമോദി സർക്കാർ എട്ടുവർഷം പൂർത്തിയാക്കുന്ന ഘട്ടത്തിൽ കേന്ദ്രമന്ത്രിമാർ തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും ആരംഭിക്കും. 2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനസന്പർക്ക പരിപാടികൾ ശക്തമാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷൻ ജെ പി നദ്ദയും പാർട്ടി ആസ്ഥാനത്ത് കേന്ദ്രമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ അഭ്യർഥിച്ചു. ആശയ വിനിമയം മേയ് 25 മുതൽ ജൂലൈ 31 വരെ ബൂത്ത് ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി മണ്ഡലങ്ങൾ സന്ദർശിക്കാൻ പാർട്ടി എംപിമാരോടും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ പാർട്ടി…

Read More

പിസി എന്ന ആയുധത്തിന് മൂര്‍ച്ച കൂട്ടാന്‍ ബിജെപി ! നിലപാടിലുറച്ചാല്‍ കാത്തിരിക്കുന്നത് വന്‍ ഓഫര്‍ ? നിയമസഹായം ഉള്‍പ്പെടെ നല്‍കും

സ്വന്തം ലേഖകന്‍ കോഴിക്കോട്: മത വിദ്വേഷ പ്രസംഗത്തിന്‍റെ പേരില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന് പൂര്‍ണ പിന്തുണ നല്‍കാനും ആവശ്യമെങ്കില്‍ നിയമസഹായം ഉള്‍പ്പെടെ നല്‍കാനും ബിജെപി. ഇതുമായി ബന്ധപ്പെട്ട് എന്ത് സഹായവും ചെയ്യാനുള്ള സന്നദ്ധത നേതാക്കള്‍ നേരിട്ടുതന്നെ പിസിയെയും കുടുംബത്തെയും അറിയിച്ചിട്ടുണ്ട്. തുടക്കം മുതല്‍ കേസില്‍ പി.സി. ജോര്‍ജിന് ബിജെപി പിന്തുണ നല്‍കുന്നുണ്ട്. കേസെടുത്ത ഘട്ടത്തില്‍ തന്നെ കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തി പിസിയെ കണ്ടിരുന്നു. പി.സി. ജോര്‍ജിനെ പിന്തുണ യ്ക്കുന്നതിലൂടെ വലിയ രാഷ്ട്രീയ നേട്ടം കൂടി പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്. ബിജെപി പിന്തുണയ്ക്ക് ഉചിതമായ സമയത്ത് പ്രത്യൂപകാരം ചെയ്യും എന്നായിരുന്നു മുന്‍ എംഎല്‍എയുടെ പ്രതികരണം. പി.സി. ജോര്‍ജ് സമീപകാലത്തായി നടത്തുന്ന പ്രസ്താവനകള്‍ ബിജെപി കേരള ഘടകത്തിന് വലിയ മൈലേജ് ഉണ്ടാക്കുന്നുണ്ട്. പലപ്പോഴായി പാര്‍ട്ടി ഉയര്‍ത്തികൊണ്ടുവന്ന വിഷയങ്ങള്‍ പിസിയിലൂടെ പുറത്തുവരുമ്പോള്‍ അതില്‍ സംസ്ഥാന നേതാക്കള്‍ക്ക് സന്തോഷിക്കാന്‍…

Read More

എന്തിനാണ് വീട്ടിൽ പോകുന്നത് ? ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ? നടി അർച്ചനാ കവിയോടു മോശമായി പെരുമാറി; പോലീസ് ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടി

കൊച്ചി: നടി അർച്ചനാ കവിയോടു മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടിയെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു. വിശദമായ അന്വേഷണത്തിൽ ഇൻസ്പെക്ടർ വി.എസ്. ബിജുവിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടതായി കണ്ടെത്തിയെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. സംഭവത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തി മട്ടാഞ്ചേരി അസിസ്റ്റന്‍റ് കമ്മീഷണർ ഇന്നലെ സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഞായറാഴ്ച രാത്രി പത്തരയ്ക്കുശേഷം കൊച്ചി രവിപുരത്തുനിന്ന് ഓട്ടോയിൽ ഫോർട്ടുകൊച്ചിയിലേക്ക് പോകുന്നതിനിടെയാണ് നടി അർച്ചനാ കവിക്കും സുഹൃത്തുക്കൾക്കും പോലീസിൽനിന്ന് ദുരനുഭവമുണ്ടായത്. തനിക്ക് മോശം അനുഭവം ഉണ്ടായെന്ന വിവരം നടി സമൂഹമാധ്യമങ്ങളിലൂടെയാണ് പങ്കുവച്ചത്. നടി പരാതി നൽകിയില്ലെങ്കിലും പോലീസുകാരൻ മോശമായി പെരുമാറിയെന്ന ആരോപണത്തിലാണ് ആഭ്യന്തര അന്വേഷണം നടത്തിയത്. ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന തലക്കെട്ടോടെ കേരള പോലീസ്, ഫോർട്ടുകൊച്ചി എന്നീ ഹാഷ് ടാഗുകൾക്കൊപ്പമാണ് നടി കുറിപ്പ്…

Read More

ഡ്രൈവർ അങ്കിൾ ഇനി പുതിയ യൂണിഫോമിൽ! സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന തുടങ്ങി, ഡ്രൈവർമാർക്ക് യൂണിഫോം വെള്ള ഷർട്ടും കറുത്ത പാന്‍റും

കോട്ടയം: സ്കൂൾ അധ്യയന വർഷാരംഭത്തിനു മുന്നോടിയായി സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന ആരംഭിച്ചു.സ്കൂൾ ബസിലെ വിദ്യാർഥികളുടെ ഡ്രൈവർ അങ്കിൾ ഇനി പുതിയ യൂണിഫോമിൽ എത്തും. വെള്ള ഷർട്ടും കറുത്ത പാന്‍റുമാണ് ഡ്രൈവർമാർക്ക് യൂണിഫോമായി മോട്ടോർ വാഹന വകുപ്പ് നിശ്ചയിച്ചിരിക്കുന്നത്. യൂണിഫോമിനൊപ്പം ഐഡന്‍റിറ്റി കാർഡും നിർബന്ധമായും ധരിച്ചിരിക്കണം. നേരത്തെ അതാതു സ്കൂളുകൾ നിശ്ചയിക്കുന്ന യൂണിഫോമായിരുന്നു. കുട്ടികളെ വാഹനത്തിൽ കയറ്റുന്നതിനും ഇറക്കുന്നതിനും സഹായിക്കുന്നതിനായി ആയമാരേയും നിർബന്ധമാക്കിയിട്ടുണ്ട്. ചൈൽഡ് ലൈൻ, പോലീസ്, ആംബുലൻസ്, ഫയർസ്റ്റേഷൻ എന്നി എമർജൻസി നന്പരുകളും പ്രദർശിപ്പിക്കണം. മോട്ടോർ വാഹനവകുപ്പിന്‍റെ ആഭിമുഖ്യത്തിൽ വിവിധ താലൂക്ക് കേന്ദ്രങ്ങളിൽ ഇന്നലെ രാവിലെ മുതലായിരുന്നു പരിശോധന. കോട്ടയം താലൂക്കിലെ വാഹനങ്ങളുടെ പരിശോധ അമ്മഞ്ചേരി-കാരിത്താസ് റോഡിൽ റെയിൽവേ ഗേറ്റിനുസമീപം കോട്ടയം ജോയിന്‍റ് ആർടിഒ ഡി. ജയരാജിന്‍റെ നേതൃത്വത്തിൽ നടന്നു. ജിപിഎസ്, സ്പീഡ് ഗവർണർ, പെർമിറ്റ് വ്യവസ്ഥകൾ, സിഗ്നലുകൾ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്. പരിശോധനയ്ക്കുശേഷം ഫിറ്റ്നസ്…

Read More

കാലവർഷം സേഫ് ആക്കാൻ സേഫ് കോട്ടയവുമായി പോലീസ്! കാലവർഷ സമയത്തെ സുരക്ഷാ നിർദേശങ്ങൾ ഇങ്ങനെ…

കോട്ടയം: കാലവർഷ സമയത്ത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായി ജില്ലാ പോലീസ് ചീഫിന്‍റെ നേതൃത്വത്തിൽ സേഫ് കോട്ടയം എന്ന പേരിൽ സാമൂഹ്യ സുരക്ഷിതത്വ കാന്പയിൻ സംഘടിപ്പിക്കുന്നു. അടുത്തകാലത്ത് വെള്ളത്തിൽ വീണും ഒഴുക്കിൽപെട്ടും മണ്ണിടിഞ്ഞു വീണു നിരവധി അപകടങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് പോലീസ് കാന്പയിൻ നടത്തുന്നത്. മഴക്കാലത്തുണ്ടാകാവുന്ന അപകട സാധ്യതകളെപ്പറ്റിയും, അപകടങ്ങൾ എങ്ങനെ ഒഴിവാക്കാമെന്നതിനെപ്പറ്റിയും പൊതുജനങ്ങൾക്ക് സുരക്ഷാ നിർദ്ദേശങ്ങൾ നൽകുകയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. ഇതിനായി വ്യാപക പ്രചാരണങ്ങളും ബോർഡുകളും വാട്സ് ആപ്പ് സന്ദേശങ്ങളും നൽകും. കാലവർഷ സമയത്തെ സുരക്ഷാ നിർദേശങ്ങൾ മഴക്കാലത്തും, വെള്ളപ്പൊക്ക സമയങ്ങളിലും നദികളിലും പാറമടകളിലും ചെറുതോടുകളിലും വെള്ളക്കെട്ടുകളിലും കുട്ടികൾ കുളിക്കാൻ പോകുന്നതിനു കർശന നിയന്ത്രണം വേണം. വെള്ളപ്പൊക്ക സമയത്ത് തോടുകളിൽ കുളിക്കുന്നതും, മീൻ പിടിക്കുന്നതും പൂർണമായും ഒഴിവാക്കണം. വെള്ളക്കെട്ടിലൂടെയുള്ള നടത്തം, യാത്ര എന്നിവ ഒഴിവാക്കുക. വള്ളം/ചങ്ങാടം മുതലായവയിൽ തുഴയാൻ ഇറങ്ങുന്നതും ഒഴിവാക്കണം. മദ്യപിച്ചശേഷം…

Read More