മൂന്നു വയസുകാരിയെ തനിയെ കാറിലിരുത്തി! അമ്മയ്ക്ക് കിട്ടിയത് മുട്ടന്‍പണി

ഹൂസ്റ്റൺ: മൂന്നു വയസുള്ള മകളെ തനിയെ കാറിലിരുത്തി തൊട്ടടുത്ത കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. മാർസി ടയ്‌ലറാണ് (36) അറസ്റ്റിലായത്. ഞായറാഴ്ച നോർത്ത് ഗ്രാൻഡ് പാർക്ക്‌വെ ടാർജറ്റ് പാർക്കിംഗ് ലോട്ടിലായിരുന്നു സംഭവം. സ്റ്റാർട്ടാക്കി നിർത്തിയിട്ടിരുന്ന കാറിൽ മൂന്നു വയസുകാരിയെ തനിയെ കണ്ട ആരോ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോൾ കുട്ടിയെ തനിയെ കാറിൽ കണ്ടെത്തി. മിനിറ്റുകൾക്കുള്ളിൽ അമ്മ തിരിച്ചെത്തി. പോലീസ് ചോദ്യം ചെയ്തപ്പോൾ അഞ്ചു മിനിറ്റു മാത്രമാണ് കടയിൽ ചെലവഴിച്ചതെന്നായിരുന്നു ഇവരുടെ മറുപടി. എന്നാൽ പോലീസിന്‍റെ വിശദമായ അന്വേഷണത്തിൽ 30 മിനിറ്റ് കുട്ടി കാറിൽ തനിച്ചായിരുന്നുവെന്നുന്നു കണ്ടെത്തുകയായിരുന്നു. കുട്ടിക്ക് അപകടകരമാം വിധം കാറിൽ ഒറ്റക്കുവിട്ട കുറ്റത്തിന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു ഹാരിസ് കൗണ്ടി ജയിലിലടച്ചത്. ഇവർക്ക് 25,000 ഡോളറിന്‍റെ ജാമ്യം പിന്നീട് അനുവദിച്ചു. ടെക്സസിൽ ശക്തമായ…

Read More

പട്ടാപ്പകല്‍ ജ്വല്ലറിയില്‍ വന്‍ മോഷണം; ആസൂത്രണം അടിപൊളി, പക്ഷെ ‘പണി പാളി’; പ്രതികളെ ചതിച്ചത് ‘പ്രതിബിംബം’…

സ്വന്തം ലേഖകന്‍ കോഴിക്കോട്: പട്ടാപ്പകല്‍ കോഴിക്കോട്ടെ ജ്വല്ലറിയില്‍ നിന്നും 11.22 ലക്ഷം രൂപയും 5.70 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണവും മോഷ്ടിച്ച പ്രതികളുടെ ‘ആസൂത്രണം’ കണ്ട് ഞെട്ടി പോലീസ്. കവര്‍ച്ച നടത്തിയ രീതിയും പിടിക്കപ്പെടാതിരിക്കാന്‍ നടത്തിയ ശ്രമവും പോലീസിനെ ആകെ കുടുക്കിയിരുന്നു. സിസിടിവിയുടെ സഹായം ഇത്തവണ മറ്റൊരുരീതിയില്‍ ലഭ്യമായ കേസില്‍ ഒരാഴ്ച കൊണ്ട് നാലു പ്രതികളെയും പൊക്കാന്‍ പോലീസിന് കഴിഞ്ഞു. വലയിലായ പ്രതികളില്‍ രണ്ടുപേര്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുമാണ്. കടയുടമയുടെ വിശ്വസ്തനായിരുന്നു പ്രതികളില്‍ ഒരാളായ സര്‍ഫാസ്. കടയിലെ എല്ലാ നീക്കങ്ങളും മനസിലാക്കിയ സര്‍ഫാസ് ഷട്ടറിന്‍റെ പൂട്ടിന്‍റെ താക്കോല്‍ നഷ്ടപ്പെട്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി കൈക്കലാക്കിവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉടമയും മറ്റ് സ്റ്റാഫുകളും പള്ളിയില്‍ പോയ തക്കം നോക്കി മുന്‍കൂട്ടി തീരുമാനിച്ച തിരക്കഥ പോലെ മറ്റ് മൂന്ന് പേരെയും കൂട്ടി സ്വര്‍ണ കടയില്‍ കയറി സ്വര്‍ണവും പണവും കവര്‍ന്നു. കടയിലെ…

Read More

എബ്രഹാം മാത്യു മാത്തന്‍ എന്ന നിഗൂഢതയാണ് പാപ്പന്‍! പാപ്പന്‍റെ വിശേഷങ്ങളുമായി തിരക്കഥാകൃത്ത് ആർജെ ഷാൻ

ടി.ജി.ബൈജുനാഥ് ഒരു ഭരത്ചന്ദ്രനെയോ ചാക്കോച്ചിയെയോ പ്രതീക്ഷിച്ചു കാണേണ്ട സിനിമയല്ല പാപ്പനെന്നും ഒരു ലേലമോ പത്രമോ ഒന്നും പ്രതീക്ഷിക്കരുതെന്നും തിരക്കഥാകൃത്ത് ആർ.ജെ.ഷാൻ. ‘ ആരോ ഉണ്ടാക്കി വച്ചിട്ടുള്ള ബൃഹത്തായ ഒരു സങ്കല്പത്തെ പുനഃസൃഷ്ടിക്കാൻ ഒരെഴുത്തുകാരനും ഇഷ്ടപ്പെടില്ല. അതിൽ വെള്ളം ചേർക്കാൻ ഞാൻ എന്ന ആരാധകൻ തയാറല്ല. എഴുത്തുകാരൻ തയാറല്ല. സംവിധായകനും തയാറല്ല.’- ജോഷി – സുരേഷ് ഗോപി സിനിമ പാപ്പന്‍റെ രചനാവഴികളെക്കുറിച്ച് ആർ ജെ. ഷാൻ പറയുന്നു. ‘ ഞാൻ സൃഷ്ടിച്ചത് ഏബ്രഹാം മാത്യു മാത്തനെയാണ്. മാത്തന്‍റെ അംശങ്ങൾ ഇതുവരെ നിങ്ങൾ സിനിമയിൽ സുരേഷേട്ടനിലൂടെ കണ്ടിട്ടില്ല. പണ്ടത്തെ കഥാപാത്രങ്ങൾ സംസാരിക്കുന്ന ഡയലോഗുകളിലൂടെയല്ല മാത്തൻ കടന്നുപോകുന്നത്. സുരേഷേട്ടൻ ഡോമിനേറ്റ് ചെയ്ത ആ കഥാപാത്രങ്ങളുടെ യാതൊരു ഹാങ്ങ്ഓവറുമുള്ള കഥാപാത്രമല്ല മാത്തൻ. സുരേഷ് ഗോപിയിലെ ഇരുത്തംവന്ന അഭിനേതാവിനെ എക്സ്പ്ലോർ ചെയ്യുന്ന മുഹൂർത്തങ്ങളാണ് മാത്തനുള്ളത്.’ എഴുതുന്പോൾ മനസിൽ സുരേഷ് ഗോപി തന്നെ ആയിരുന്നോ? എഴുതിക്കഴിയുംവരെ…

Read More

കെഎസ്ആർടിസിയിൽ യൂണിഫോം, ഷൂ അലവൻസുകൾ നൽകിയിട്ട് ഏഴുവർഷം;  ജീവനക്കാർ യൂണിഫോം ബഹിഷ്കരിക്കും 

  പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : കെഎസ്ആർടിസിയിലെ യൂണിഫോം ധരിച്ച് ജോലി ചെയ്യേണ്ട ജീവനക്കാർക്ക് യൂണിഫോം അലവൻസും ഷൂ അലവൻസും ലഭിച്ചിട്ട് ഏഴ് വർഷമായി. ഈ അലവൻസുകൾ ലഭിക്കാത്തതിനാൽ യൂണിഫോം ബഹിഷ്കരിച്ച് ജോലി ചെയ്യുമെന്ന് ജീവനക്കാർ. 2016 -ലാണ് അവസാനമായി കെഎസ്ആർടിസി ജീവനക്കാർക്ക് ഈ അലവൻസുകൾ കിട്ടിയത്. അന്ന് യൂണിഫോം അലവൻസ് 1000 രൂപയും ഷൂ അലവൻസ് 250 രൂപയുമാണ് നൽകിയത്.മേയ് 20 മുതൽ യൂണിഫോമിൽ കെഎസ് ആർടിസിയുടെ ലോഗോയും ധരിക്കണമെന്ന ഉത്തരവിറങ്ങിയതോടെയാണ് പ്രശ്നം രൂക്ഷമായത്. ജീവനക്കാർ യൂണിഫോം ധരിക്കണമെങ്കിൽ സ്വന്തം നിലയിൽ പണം മുടക്കി വേണം യൂണിഫോം വാങ്ങാൻ . ശമ്പളം പോലും കൃത്യസമയത്ത് ലഭ്യമാകാത്തതിനാൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ജീവനക്കാർക്ക് യൂണിഫോം വാങ്ങാനും തുക കണ്ടെത്താൻ കഴിയില്ല. 1961-ലെ മോട്ടോർ ട്രാൻസ് പോർട്ട് തൊഴിലാളി നിയമമനുസരിക്കാൻ കോർപറേഷന് ബാധ്യതയുണ്ടെന്നും ഫോറം ഫോർ ജസ്റ്റിസ് ജനറൽ സെക്രട്ടറി…

Read More

പബ്ബില്‍വെച്ച് പരിചയപ്പെട്ട 17കാരിയെ വീട്ടില്‍ വിടാമെന്നു പറഞ്ഞ് ബെന്‍സില്‍ കയറ്റി ! കൂട്ട ബലാല്‍സംഗത്തിനിരയാക്കി സ്‌കൂള്‍ വിദ്യാര്‍ഥികള്‍…

പബ്ബില്‍വെച്ചു പരിചയപ്പെട്ട 17കാരിയെ മെഴ്സിഡെസ് ബെന്‍സ് കാറില്‍ വച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ഹൈദരാബാദില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. 11,12 ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. രാഷ്ട്രീയ സ്വാധീനമുള്ള കുടുംബങ്ങളിലെ കുട്ടികളാണ് പ്രതികളെന്ന് പോലീസ് പറയുന്നു. ഇതില്‍ ഒരു കുട്ടി എംഎല്‍എയുടെ മകനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂട്ടുകാരനൊപ്പം പബില്‍ പോയ സമയത്താണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. കൂട്ടുകാരന്‍ പബില്‍ നിന്ന് നേരത്തെ ഇറങ്ങി. ക്ലബില്‍ വച്ച് സൗഹൃദത്തിലായ ആണ്‍കുട്ടിയും കൂട്ടുകാരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീട്ടില്‍ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ബെന്‍സ് കാറില്‍ കയറ്റുകയായിരുന്നു. പേസ്റ്ററി ഷോപ്പില്‍ പോയി മടങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. ജൂബിലി ഹില്‍സില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കേസില്‍ ഉയര്‍ന്നുവന്ന പേരായ എംഎല്‍എയുടെ മകന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്…

Read More

അടച്ചിട്ടിരുന്ന വീടുകളില്‍ രണ്ട് ദിവസത്തിനിടെ നടന്ന മോഷണങ്ങൾ ! പിന്നിൽ സിസിടിവിയും ഹാര്‍ഡ് ഡിസ്‌ക്കും തകര്‍ത്തശേഷം മോഷണം നടത്തുന്ന സംഘം

ചേര്‍ത്തല: നഗരത്തിലെ അടച്ചിട്ടിരുന്ന വീടുകളില്‍ രണ്ട് ദിവസത്തിനിടെ നടന്ന മോഷണങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും മോഷണം നടന്ന വീടുകളിലെത്തി തെളിവുകള്‍ ശേഖരിച്ചു. കേസ് അന്വേഷിക്കുന്നതിന് പോലീസ് പ്രത്യേക സംഘത്തേയും നിയോഗിച്ചു. സിസിടിവി കാമറകളും ഹാര്‍ഡ് ഡിസ്‌ക്കും മറ്റും തകര്‍ത്തശേഷം മോഷണം നടത്തുന്ന സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഗ്രില്ല് തകര്‍ത്താണ് നഗരസഭ പത്താം വാര്‍ഡില്‍ മുല്ലപ്പള്ളി ജംങ്ഷന് കിഴക്കുവശം ദേവപ്രിയയില്‍ നാരായണന്‍ നായരുടെ വീട്ടില്‍ നിന്ന് 18പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയുമാണ് നഷ്ടമായത്. നാരായണന്‍ നായരും കുടുംബവും തിങ്കളാഴ്ച മുതല്‍ വീട്ടിലില്ലായിരുന്നു. ബുധനാഴ്ച വൈകിട്ട് തിരികെയെത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. വീടിന്‍റെ പിന്‍ഭാഗത്തെ ഗ്രില്ല് തകര്‍ത്താണ് മോഷ്ടാക്കള്‍ കയറിയത്. മുകളിലത്തെ നിലയിലെ അലമാരിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവു അപഹരിച്ചു. നാരായണന്‍ നായരുടെയും ഭാര്യയുടെയും പാസ്പോര്‍ട്ടുകളും വിലകൂടിയ നാല് വാച്ചുകളും മറ്റും നഷ്ടമായി.…

Read More

‘അമിത് ഷായ്ക്ക് നല്ലത് കായികവകുപ്പിന്‍റെ ചുമതല’; അമിത്ഷായുടെ രാജി ആവശ്യപ്പെട്ട് സ്വാമി ട്വിറ്ററിൽ കുറിച്ചതിന്‍റെ കാരണം ഇങ്ങനെ…

ന്യൂഡൽഹി: അമിത്ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി മുൻ കേന്ദ്രമന്ത്രി യും ബിജെപി നേതാവുമായ സുബ്രഹ്മണ്യൻ സ്വാമി. ക്രിക്കറ്റിനോട് അമിത താത്പര്യം കാണിക്കുന്നത് കൊണ്ട് അദ്ദേഹത്തിന് കായിക മന്ത്രാലയത്തിന്‍റെ ചുമതല നൽകുന്നതാണ് നല്ലതെന്നാണ് സ്വാമിയുടെ അഭിപ്രായം. ജമ്മു കാഷ്മീരിലെ തുടർച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരേ സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയത്. കാഷ്മീരിൽ രാഷ്ട്രപതി ഭരണമാണ് നിലവിലുള്ളത്. എന്നാൽ എല്ലാ ദിവസവും അവിടെ ഒരു കാഷ്മീരി ഹിന്ദുവെങ്കിലും വെടിയേറ്റ് കൊല്ലപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് അമിത്ഷായുടെ രാജി ആവശ്യപ്പെടുന്നതെന്നും സ്വാമി ട്വിറ്ററിൽ കുറിച്ചു.

Read More

വിജയ് ബാബു ആവർത്തിച്ചു പറയുന്നു, യുവതിയുമായി ഉണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം! വിജയ് ബാബുവിനെ ചോദ്യംചെയ്യുന്നത് തുടരും

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതും തുടരും. ദുബായിൽ ഒളിവിൽ കഴിയുകയായിരുന്ന വിജയ്ബാബു 29 ദിവസത്തിനുശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. ബുധനാഴ്ചയും ഇന്നലെയുമായി ഇയാളെ 20 മണിക്കൂറാണ് എറണാകുളം സൗത്ത് പോലീസ് ചോദ്യം ചെയ്തത്. ഇന്ന് ഉച്ചയ്ക്കുശേഷം ചോദ്യം ചെയ്യൽ തുടരുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. അതേസമയം ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് യുവതിയുമായി ഉണ്ടായതെന്നാണ് വിജയ് ബാബു ആവർത്തിക്കുന്നത്. മുൻകൂർ ജാമ്യഹർജി ഏഴിന് വീണ്ടും പരിഗണിക്കും അതേസമയം വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഏഴിന് പരിഗണിക്കാനായി മാറ്റി. വിജയ് ബാബുവിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഈ മാസം ഏഴു വരെ നീട്ടിയിട്ടുണ്ട്. വിജയ് ബാബുവിനെ ചോദ്യംചെയ്യുകയാണെന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സമയം വേണമെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചതിനെത്തുടർന്നാണിത്. ജസ്റ്റീസ് ബെച്ചു…

Read More

കുടുംബപ്രശനം; ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

കാട്ടാക്കട : ഭാര്യാവീട്ടിൽ കയറി ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ഭർത്താവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇന്നലെ രാത്രി ഒന്പതിന് കാട്ടാക്കട മുഴുവൻകോട്ടാണ് സംഭവം. മുഴുവൻകോട് സ്വദേശി അശ്വതിയെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഭർത്താവ് ശ്രീകാര്യം പാങ്ങപ്പാറ സ്വദേശി സുജിത്തിനെ കാട്ടാക്കട പോലീസ് പിടികൂടി.പോലീസ് പറയുന്നത് ഇങ്ങനെ: ഇവർ തമ്മിൽ നിരന്തരം കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിനാൽ അശ്വതി തന്‍റെ വീടായ മുഴുവൻകോട്ട് വന്നു താമസിക്കുകയായിരുന്നു. സുജിത്തിന്‍റെ ഗാർഹിക പീഡനത്തെ തുടർന്ന് ഇയാൾക്കെതിരെ പോലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്ന് സുജിത്ത് ഫോണിലൂടെ അശ്വതിയോട് ഭീഷണി മുഴക്കിയിരുന്നു. ഇതിനിടെയാണ് ഇന്നലെ ബൈക്കിൽ ആയുധവുമായി എത്തി സുജിത്ത് ഭാര്യയുമായി വഴക്കുണ്ടാക്കി. ഇത് തടയാൻ അശ്വതിയുടെ മാതാപിതാക്കൾ വന്നതോടെ അശ്വതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു.തുടർന്ന് വീട്ടുകാരെയും ആക്രമിക്കാൻ ശ്രമിച്ചു. ബഹളം കേട്ട് എത്തിയ അയൽക്കാരാണ് പ്രതിയെ പിടിച്ചുമാറ്റിയത്. പിടിച്ചുമാറ്റിയ അയൽക്കാരോടും സുജിത്ത് ആക്രമണത്തിന് മുതിർന്നു. തുടർന്ന്…

Read More

അപ്പോഴും പറഞ്ഞില്ലേ… കണ്ടം റെഡിയല്ലേ, റൈറ്റ് ഓ.കെ ഓടിക്കോ…! ഉമ തോമസിന്‍റെ വിജയം ആഘോഷിച്ച് ഹൈബി ഈഡന്‍റെ ഭാര്യ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ വിജയം ആഘോഷിച്ച് ഹൈബി ഈഡന്‍റെ ഭാര്യ അന്ന ലിൻഡ ഈഡൻ. കണ്ടം റെഡിയല്ലേ, റൈറ്റ് ഓ.കെ ഓടിക്കോ… എന്ന ക്യാപ്ഷനോടെയാണ് അന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. “കടന്പ’ എന്ന സിനിമയ്ക്ക് വേണ്ടി തിക്കോടിയൻ രചിച്ച് എം.കെ. രാഘവൻ സംഗീതം നൽകിയ അപ്പോഴും പറഞ്ഞില്ലേ എന്ന ഗാനം പാടി, ചുവടുവച്ചാണ് അന്ന സന്തോഷം പങ്കുവയ്ക്കുന്നത്. സമൂഹ മാധ്യമങ്ങൾ ഇതിനകം ഈ വീഡിയോ ഏറ്റെടുത്തു. സെഞ്ച്വറിയടിക്കാന്‍ വന്ന പിണറായി ക്ലീന്‍ ബൗള്‍ഡായെന്ന് ചെന്നിത്തല കൊച്ചി: സെഞ്ച്വറിയടിക്കാന്‍ വന്ന പിണറായി വിജയൻ തൃക്കാക്കരയില്‍ ക്ലീന്‍ ബൗള്‍ഡായെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ മേല്‍ കുതിര കയറുന്ന ഏകാധിപതിയായ പിണറായിക്കെതിരായെ വിധിയാണിത്. ഒരു മന്ത്രിസഭ ഒന്നാകെ പ്രചാരണത്തിനു വന്നിട്ടും ഒരു ചലനവുമുണ്ടായില്ല. എല്‍ഡിഎഫിനെതിരായ ശക്തമായ ജനവിധിയാണിതെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. ജാതി-മതം പറഞ്ഞ് മന്ത്രിമാര്‍ വീടുകള്‍…

Read More