The True and Tried Method for Norwegian Girl In Step by Step Detail

Norway’s women are a bit completely different from other Scandinavian females concerning their views about some social features. They choose equality in the household, viewing themselves as equal to the lads. Hence, they always anticipate to be treated as equals to men. Norway is thought for its lovely landscapes and its northern lights. But the nation is also notorious for its wonderful Norwegian girls. Because of this, some men are in search of information on tips on how to successfully get ladies in Norway. I might have talked about it…

Read More

Critical Bits Of Dog Toys For Pit Bulls

The toy is manufactured by Nylabone, and is adequate to make you’re feeling like you may have gotten your money’s price. The same company can also be known for another in style product known as the Crazy Ball, which can also be super tough and designed especially https://dogcarehq.com/indestructible-dog-toys/best-toys-pit-bulls/ for Pit Bulls. Picking out the right toy for pit bull is important for you and your canine. Not only do toys make certain the well being and happiness of canines, but additionally reduce stress levels, and are a fantastic for the…

Read More

പാവയെ വിവാഹം കഴിച്ചാല്‍ പാവക്കുഞ്ഞ് ഉണ്ടാകുമോ ? പാവയെ വിവാഹം കഴിച്ച യുവതി പറയുന്നതിങ്ങനെ…

വളരെ വ്യത്യസ്ഥവും കൗതുകകരവുമായ അനേകം വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലൂടെ ദിനംപ്രതി വന്നു കൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.കേള്‍ക്കുമ്പോള്‍ ഒരു കൗതുകമായി തോന്നാമെങ്കിലും വളരെ വിചിത്രമായ ജീവിതം നയിക്കുന്ന ഒരു വ്യക്തിയെ കുറിച്ചാണ് പറയുന്നത്. മേറിവൊണ്‍ റോച്ച മോറോസാ എന്ന യുവതിയാണ്. ബ്രസീല്‍കാരിയാണ് ഈ യുവതി. 37 വയസ്സാണ് ഇവര്‍ക്ക്. താന്‍ ഒരു പാവയെ വിവാഹം കഴിച്ചു എന്നും ഇപ്പോള്‍ ഒരു പാവ കുഞ്ഞ് ഉണ്ടായിരിക്കുകയാണ് എന്നുമാണ് ഇവര്‍ പറയുന്നത്. കേള്‍ക്കുമ്പോള്‍ വളരെ വിചിത്രമായി തോന്നുമെങ്കിലും സംഭവം സത്യമാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. പാവയുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങളടക്കം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെയാണ് കാരണം അന്വേഷിച്ച് നിരവധി പേര്‍ എത്തിയത്. ഈ സ്ത്രീക്ക് തന്റെ അമ്മ ഒരിക്കല്‍ തുണി കൊണ്ട് നിര്‍മിച്ച ഒരു പാവയെ നല്കുകയായിരുന്നു ചെയ്തത്. ഒരിക്കലും ഈ പാവയെ തനിക്ക് പിരിയാന്‍ സാധിക്കില്ലന്ന് തിരിച്ചറിഞ്ഞ യുവതി…

Read More

പ്രണയ തട്ടിപ്പ്, ലഹരി മാഫിയ വിളയാട്ടം ; കടുത്തുരുത്തിയിൽ ജാഗ്രതാ സമിതി

കടുത്തുരുത്തി: പ്രണയതട്ടിപ്പ്, ലഹരി മാഫിയ സംഘങ്ങൾക്കെതിരേ നടപടി കർശനമാക്കാൻ കടുത്തുരുത്തിയിൽ ഇനി മുതൽ ജാഗ്രതാ സമിതിയുണ്ടാവും. സാമൂഹ്യവിരുദ്ധ പ്രവർത്തികൾക്കെതിരേ ജാതി, മത, വർഗ, രാഷ്ട്രീയ വ്യത്യാസമില്ലാതെ നടപടിക്കൊരുങ്ങുകയാണ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ കടുത്തുരുത്തിയിലെ നാട്ടുകാർ. കടുത്തുരുത്തിയിലും പരിസര പ്രദേശങ്ങളിലുമായി അടുത്ത കാലത്തായി നടന്ന പ്രണയതട്ടിപ്പ് കേസ്, വിദ്യാർഥികൾക്കിടയിൽ വ്യാപകമായി വരുന്ന മദ്യം, മയക്കുമരുന്ന് ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവയ്ക്കെതിരെ ജാഗ്രത പുലർത്താനും ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സാമൂഹ്യ വിരുദ്ധ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിനുമായി കടുത്തുരുത്തിയിൽ രൂപീകരിച്ച ജാഗ്രതി സമിതിയുടെ പ്രഥമയോഗത്തിലാണ് ഇക്കാര്യങ്ങൾ ശക്തമായി നേരിടാൻ തീരുമാനിച്ചത്. പോലീസ്, എക്സൈസ് വകുപ്പുകളുമായി സഹകരിക്കുംകടത്തുരുത്തി സെന്‍റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിൽ നടന്ന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ടു കർശന നടപടികൾക്കു തീരുമാനങ്ങളെടുത്തത്. രാവിലെയും വൈകുന്നേരങ്ങളിലും ടൗണിലും സ്കൂളുകളുടെ പരിസര പ്രദേശങ്ങളിലും പോലീസിന്‍റെയും എക്സൈസിന്‍റെയും സാന്നിദ്ധ്യം ഉറപ്പ് വരുത്താൻ നടപടി സ്വീകരിക്കുമെന്ന് യോഗം ഉദ്ഘാടനം…

Read More

എല്ലാ വെള്ളപ്പാടുകളും വെള്ളപ്പാണ്ട് ആണോ?

ആഹാരരീതി കൊണ്ട് വെള്ളപ്പാണ്ട് വരുമോ?വെള്ളപ്പാണ്ടും ആഹാരവുമായി യാതൊരു ബന്ധവും ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിച്ചിട്ടില്ല. ശരീരത്തിലുണ്ടാകുന്നഎല്ലാ വെള്ളപ്പാടുകളും വെള്ളപ്പാണ്ട് ആണോ?അല്ല, പല അസുഖങ്ങള്‍ ശരീരത്തില്‍ വെളുത്ത പാടായി പ്രത്യക്ഷപ്പെടാറുണ്ട്. ഒരു ഡോക്ടറുടെ സഹായത്തോടെ അത് സ്ഥിതീകരിക്കുകയും ചികിത്സ നേടുകയും വേണം. ചികിത്സിച്ചാല്‍ ഭേദമാകുമോ?സങ്കീര്‍ണമായ പല ഘടകങ്ങള്‍ മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് വെള്ളപ്പാണ്ട്. പ്രത്യേകിച്ചും ഓട്ടോ ഇമ്മ്യൂണിറ്റി – അത് ഓരോ രോഗിയിലും വ്യത്യസ്തപ്പെട്ടിരിക്കുന്നതിനാല്‍ ചികിത്സാരീതികളും വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യതയോടെ നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയാണെങ്കില്‍ വെള്ളപ്പാണ്ട് വ്യാപിക്കുന്നത് തടുക്കാനും നിറം വീണ്ടെടുക്കാനും സാധിക്കും. എന്നാലും പുതിയ പാടുകള്‍ പ്രത്യക്ഷപ്പെടാം. വെള്ളപ്പാണ്ട് ഉള്ളവര്‍ എന്തൊക്കെശ്രദ്ധിക്കണം?· വൈകാരിക സമ്മര്‍ദം വെള്ളപ്പാണ്ടിനെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഈ അവസ്ഥയെക്കുറിച്ച് മനസിലാക്കുക, തൊലിയില്‍ നിറമില്ലായെന്നതൊഴിച്ചാല്‍ അവിടത്തെതൊലി തികച്ചും സാധാരണമായി കാണപ്പെടുന്നു. · ആഹാരത്തില്‍ വ്യത്യാസം വരുത്തേണ്ടതില്ല, എന്നാല്‍സമീകൃതാഹാരം കഴിക്കുന്നത് എല്ലാ വ്യക്തികൾക്കുമെ ന്നതുപോലെ ഇവർക്കും നല്ലതാണ്. ·…

Read More

ആശുപത്രിയിൽ കിടക്കുന്ന കുട്ടിയുടെ പേരിൽ ചികിത്സാ ധനസമാഹരണമെന്ന പേരിൽ പണപ്പിരിവ്; മൂന്നംഗസംഘം പിടിയിൽ

കോട്ടയം: ആർസിസിയിൽ ചികിത്സയിലുള്ള കൊല്ലം സ്വദേശിനിയായ ഒരു വയസുകാരിയുടെ ചികിത്സാ ധനസമാഹരണമെന്ന പേരിൽ പണപ്പിരിവ് നടത്തി ധൂർത്തും ആർഭാട ജീവിതവും നയിച്ചുവന്ന പിടികിട്ടാപ്പുള്ളിയടക്കം മൂന്നംഗ തട്ടിപ്പു സംഘം പിടിയിൽ. മലപ്പുറം ചെമ്മൻകടവ് കണ്ണത്തുംപാറ സഫീർ (38), കോട്ടയം ഒളശ റാംമതേയിൽ ലെനിൽ (28), ചെങ്ങളം കടയ്ക്കൽ ജോമോൻ (28) എന്നിവരെയാണ് കഴിഞ്ഞ ദിവസം പാലാ പോലീസ് അറസ്റ്റ് ചെയ്ത്ത്. രക്താർബുദ ബാധിതയായി തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന കൊല്ലം പന്മന സ്വദേശിനിയായ ഒരു വയസുകാരിയുടെ പേരിൽ ടൗണ്‍ ബസ് സ്റ്റാൻഡ് ഭാഗത്ത് പണപ്പിരിവ് നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി നാട്ടുകാരിൽനിന്നു പണം പിരിച്ച് ആർഭാട ജീവിതം നയിച്ചുവരികയായിരുന്നു സംഘം. വ്യാപാര സ്ഥാപനങ്ങളിലും യാത്രക്കാരോടും കുട്ടിയുടെ ചികിത്സാ സഹായത്തിനായി ചിത്രവും ഫോണ്‍നന്പരും ചേർത്ത ഫ്ളക്സ് പ്രദർശിപ്പിച്ചായിരുന്നു പണപ്പിരിവ്. ഇതിനിടെ ഫ്ളക്സിൽ ചേർത്തിരിക്കുന്ന ഫോണ്‍ നന്പറിൽ വിളിച്ചപ്പോൾ…

Read More

അങ്ങനെ ആലിയയും അമ്മയാകുന്നു ! കുഞ്ഞ് ‘കമിംഗ് സൂണ്‍’ എന്ന് താരം; വിവാഹത്തിനു മുമ്പ് ഗര്‍ഭിണിയായോ ? എന്ന ചോദ്യവുമായി മലയാളികള്‍…

അങ്ങനെ ഒരു ബോളിവുഡ് സുന്ദരി കൂടി അമ്മയാകുന്നു. താന്‍ അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ആലിയ ഭട്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഗര്‍ഭിണി ആണെന്ന വിവരം ആലിയ പങ്കുവച്ചത്. സ്‌കാന്‍ ചെയ്യുന്ന ചിത്രത്തിനൊപ്പം ‘ഞങ്ങളുടെ കുഞ്ഞ്…. ഉടന്‍ വരും’ എന്ന അടിക്കുറിപ്പോടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിനേയും കാണാം. ഇതോടൊപ്പം മറ്റൊരു ഫോട്ടോയും ആലിയ പങ്കുവെച്ചിട്ടുണ്ട്. സിംഹത്തെ മുട്ടിയുരുമ്മി നില്‍ക്കുന്ന സിംഹിണിയും അവരെ നോക്കുന്ന സിംഹക്കുട്ടിയുമാണ് ചിത്രത്തിലുള്ളത്. സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് പിന്നാലെ സിനിമയിലെ സഹപ്രവര്‍ത്തകരും ആരാധകരുമായി നിരവധി പേരാണ് ആലിയക്കും രണ്‍ബീറിനും ആശംസകളുമായി എത്തിയത്. രാകുല്‍ പ്രീത് സിംഗ്, കരണ്‍ ജോഹര്‍, പരിണീതി ചോപ്ര, ടൈഗര്‍ ഷ്രോഫ്, പ്രിയങ്ക ചോപ്ര എന്നിവരൊക്കെ ആശംസകള്‍ അറിയിച്ചു. കൂടാതെ ഒരു മണിക്കൂറിനുള്ളില്‍ 14 ലക്ഷത്തോളെ ലൈക്കുകളും ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റ് നേടി. കഴിഞ്ഞ…

Read More

കുവൈറ്റ് മനുഷ്യക്കടത്ത്; മജീദിനായി ബ്ലൂ കോർണർ നോട്ടീസ്; ഇന്‍റർപോളിന്‍റെ സഹായം തേടിയതായി അന്വേഷണസംഘം

കൊച്ചി: കുവൈറ്റ് മനുഷ്യക്കടത്ത് കേസിൽ മുഖ്യപ്രതി കണ്ണൂർ തളിപ്പറന്പ് സ്വദേശി മജീദിനായി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികൾ കൊച്ചി സിറ്റി പോലീസ് തുടങ്ങി. ഇതിന്‍റെ ഭാഗമായി ഇന്‍റർപോളിന്‍റെ സഹായം തേടിയതായി അന്വേഷണസംഘം വ്യക്തമാക്കി. എല്ലാ വിമാനത്താവളങ്ങളിലും ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. ഇയാൾക്കായി പോലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മജീദ് കുവൈറ്റിൽ തന്നെയുണ്ടെന്നാണ് പോലീസിന്‍റെ നിഗമനം. മനുഷ്യക്കടത്ത് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിനെത്തുടർന്ന് ഇയാൾ കണ്ണൂരിൽ നിന്ന് കുവൈറ്റിലേക്ക് കടന്നതായാണ് പോലീസ് സംശയിക്കുന്നത്. മജീദിനെ ചോദ്യം ചെയ്താൽ മാത്രമേ മനുഷ്യക്കടത്തിനെക്കുറിച്ച് വ്യക്തതവരൂ. അതേസമയം കേസിൽ അറസ്റ്റിലായ മറ്റൊരു പ്രതി അജുമോനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിൽനിന്ന് പോലീസിന് നിർണായമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. ചളിക്കവട്ടത്തും പിന്നീട് രവിപുരത്തുമായി പ്രവർത്തിച്ച “ഗോൾഡൻ വയ’ എന്ന സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു അജുമോനും സംഘവും തട്ടിപ്പ് നടത്തിയിരുന്നത്. കുവൈറ്റിൽ കുട്ടികളെ നോക്കാൻ…

Read More

ബസില്‍ യുവതിയെ ശല്യം ചെയ്ത മധ്യവയസ്‌കനെ സഹയാത്രക്കാര്‍ കയ്യോടെ പിടികൂടി ! പോലീസില്‍ ഏല്‍പ്പിച്ചു…

ബസില്‍ യുവതിയെ ശല്യം ചെയ്തയാളെ സഹയാത്രക്കാര്‍ പിടികൂടി പോലീസ് ഏല്‍പ്പിച്ചു. ഇരിങ്ങാലക്കുട- തൃശൂര്‍ റൂട്ടിലെ ബസ്സില്‍ തൃശ്ശൂരിലേക്ക് യാത്രചെയ്തിരുന്ന യുവതിയെ ഉപദ്രവിച്ചയാളെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. തൊട്ടിപ്പാള്‍ പുളിക്കല്‍ ഷാജി (49) എന്നയാളാണ് പിടിയിലായത്. സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് ഇയാള്‍. രാവിലെ 6.30ഓടെയാണ് സംഭവം. ഇരിങ്ങാലക്കുട നിന്നും തൃശൂരിലേക്കുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് വരികയായിരുന്നു യുവതി. യുവതി ഇരുന്നിരുന്ന സീറ്റിന് പിറകിലായാണ് പ്രതി ഇരുന്നിരുന്നത്. വലിയാലുക്കല്‍ എത്തിയപ്പോള്‍ പ്രതി സീറ്റിനിടയിലൂടെ കയ്യിട്ടു യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. യുവതി ബഹളംവെച്ചതോടെ പ്രതി ബസില്‍ നിന്നും ഇറങ്ങി ഓടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ മറ്റു യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടി സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Read More

എന്‍റെ നെഗറ്റീവും പോസിറ്റീവും മനസിലാക്കുന്നയാളാകണം; കഴിക്കുന്ന ഭക്ഷണത്തിന്‍റെ ബില്ല് കൊടുക്കണം;വിൻസി അലോഷ്യസിന്‍റെ ജീവിതപങ്കാളിക്കു വേണ്ട ഗുണങ്ങൾ

ജീവിതപങ്കാളിക്കു വേണ്ട മൂന്ന് ക്വാളിറ്റിയെക്കുറിച്ച് ചോദിച്ചാല്‍ എന്‍റെ കരിയറിനെ മനസിലാക്കണമെന്നുണ്ട്. ട്രിപ്പ് ഒക്കെ പോകണം എന്ന് പറയുമ്പോള്‍ എനിക്കതിനൊന്നും പറ്റില്ലെന്ന് പറയരുത്. എവിടെയാണെങ്കിലും പോകണം, ഭക്ഷണപ്രിയനോ, അല്ലെങ്കില്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ ബില്ല് കൊടുക്കാനോ കഴിയണം. പിന്നെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല, പല കാര്യങ്ങളിലും കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റാത്ത കുറച്ച് കാര്യങ്ങളുണ്ട്. എനിക്ക് സ്വന്തമായി തീരുമാനം എടുക്കാന്‍ പറ്റാത്ത കാര്യങ്ങളുമുണ്ട്. അതില്‍ സഹായിക്കുന്ന ആളായിരിക്കണം. എന്‍റെ നെഗറ്റീവും പോസിറ്റീവും മനസിലാക്കുകയും എല്ലാ കാര്യത്തിനും ഒപ്പമുണ്ടായി രിക്കുകയും വേണം. -വിൻസി അലോഷ്യസ്

Read More