കുഞ്ഞിന് മുഖം മറച്ചുള്ള മാസ്ക്! വിമര്‍ശിച്ചും അനുകൂലിച്ചും സോഷ്യല്‍ മീഡിയ

കോവിഡ് നിമിത്തമാണല്ലൊ ആളുകള്‍ വ്യാപകമായി മാസ്ക് ഉപയോഗം തുടങ്ങിയത്. ഇടയ്ക്കൊന്ന് കുറഞ്ഞെങ്കിലും വീണ്ടും ഈ മഹാമാരി എത്താന്‍ തുടങ്ങിയതോടെ ലോകം മുഴുവന്‍ ജാഗ്രതയിലാണ്. ചില രാജ്യങ്ങളില്‍ മാസ്കുകള്‍ ഒഴിവാക്കിയിരുന്നെങ്കിലും സുരക്ഷയെ മുന്‍കരുതി ആളുകള്‍ വീണ്ടും മാസ്ക് ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മാസ്ക്കുമായി ബന്ധപ്പെട്ടൊരു ചിത്രമാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മുഖം മുഴുവന്‍ മറച്ച് കൊണ്ടുള്ള മാസ്ക് ധരിച്ച് യാത്ര ചെയ്യുന്ന ഒരു കൊച്ചുകുഞ്ഞിന്‍റെ വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നത്. ജൂലൈ ഒന്നിന് ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡില്‍ നിന്നും വെല്ലിംഗ്ടണിലേക്കുള്ള എയര്‍ ന്യൂസിലന്‍ഡ് വിമാനത്തിലാണ് സംഭവം നടന്നത്. വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ഒരു ചെറിയകുട്ടി മുഖം മുഴുവന്‍ മറച്ചിരിക്കുന്ന മാസ്ക് ധരിച്ചിരുന്നു. കുട്ടിയുടെ കണ്ണിന്‍റെ ഭാഗത്ത് മാത്രം രണ്ട് ദ്വാരങ്ങള്‍ ഇട്ടിട്ടുണ്ട്. ജാന്‍ഡ്രേ ഒപ്പര്‍മാന്‍ എന്നയാള്‍ ഇതിന്‍റെ ചിത്രം പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലാണ് പങ്കുവെച്ചു. നിമിഷനേരത്തിനുള്ളില്‍ ചിത്രം വൈറലായി. എന്നാല്‍ ചിത്രത്തെ…

Read More

ആന്‍റിയെന്ന് വിളിച്ചാല്‍ പട്ടിണി കിടക്കേണ്ടി വരും..! സന്ദര്‍ശകരുടെ “ആന്‍റി’ വിളി കൊണ്ട് പൊറുതിമുട്ടി; ബോര്‍ഡ് വച്ച് കടയുടമ

നമ്മളേക്കാള്‍ പ്രായമുള്ളവരെ ആന്‍റി, അങ്കിള്‍ എന്നൊക്കെ വിളിക്കുക എന്നത് സാധാരണ കാര്യമാണല്ലൊ. എന്നാല്‍ എല്ലാവര്‍ക്കും ആ വിളി അത്ര പിടിക്കണമെന്നില്ല. ആ പേരില്‍ തല്ലുണ്ടായ സംഭവങ്ങള്‍ ഇന്ത്യയില്‍ തന്നെ മുമ്പുണ്ടായിട്ടുണ്ട്. ഇപ്പോള്‍ തായ്‌വാനില്‍ നിന്നാണ് ഇത്തരത്തിലൊരു വാര്‍ത്ത വരുന്നത്. തായ്‌വാനിലെ ഴൊംഗ്ലി ജില്ലയിലെ തവോയുവാന്‍ നഗരത്തിലെ ഒരു പ്രഭാത ഭക്ഷണശാല നടത്തിപ്പുകാരിയാണ് ഇത്തവണ വാര്‍ത്തയിലിടം നേടിയത്. സന്ദര്‍ശകരുടെ “ആന്‍റി’ വിളി കൊണ്ട് പൊറുതിമുട്ടി അവര്‍ ഒടുവില്‍ തന്നെയാരും അങ്ങനെ വിളിക്കരുതെന്ന് വലിയ ബോര്‍ഡ് വച്ചിരിക്കുകയാണ്. നല്ല ഭക്ഷണം കിട്ടണമെങ്കില്‍ 18ഉം അതിനു മുകളിലും പ്രായമുള്ളവര്‍ തന്നെ ആന്‍റി എന്ന് വിളിക്കരുതെന്നാണ് കടയുടെ മുകളിലായുള്ള ബാനറില്‍ അവര്‍ എഴുതിവച്ചിരിക്കുന്നത്. ആന്‍റി വിളി നിമിത്തം ഭക്ഷണം ലഭിക്കാഞ്ഞ ഫുയൂന്‍ ചെന്‍ എന്നൊരാള്‍ ബവോഫി കമ്മ്യൂണ്‍ എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ ഈ ചിത്രം പങ്കുവച്ചിരുന്നു. അതോടെ ഈ സംഭവം വൈറലാവുകയായിരുന്നു. ഏതായാലും…

Read More

നിങ്ങളൊരു ഭക്ഷണ പ്രിയനാണോ ? “ബാഹുബലി സമൂസ ചലഞ്ച്’; എട്ട് കിലോ ഭാരമുള്ള സമൂസ 30 മിനിറ്റില്‍ കഴിച്ചാല്‍ 51,000 രൂപാ സമ്മാനം

നിങ്ങളൊരു ഭക്ഷണ പ്രിയനാണെങ്കില്‍ പ്രത്യേകിച്ച് തീറ്റ മത്സരത്തില്‍ താത്പര്യമുള്ള ആളാണെങ്കില്‍ ഇപ്പോള്‍ മികച്ചൊരു ഓഫര്‍ ഉത്തര്‍പ്രദേശിലെ മീററ്റിലുണ്ട്. മീററ്റിലെ കുര്‍ത്തി ബസാറിലുള്ള ഒരു ലഘു ഭക്ഷണശാലയാണ് ഇത്തരമൊരു അവസരം ഒരുക്കിയിട്ടുള്ളത്. എട്ട് കിലോയുള്ള ഒരു വലിയ സമൂസ അര മണിക്കൂറിനുള്ളില്‍ കഴിച്ച് തീര്‍ക്കുന്നവര്‍ക്ക് താന്‍ 51,000 രൂപ സമ്മാനമായി നല്‍കുമെന്നാണ് കടയുടമയായ ശുഭം പറയുന്നത്. നിരവധി പേരാണ് ശുഭത്തിന്‍റെ ഈ വെല്ലുവിളി സ്വീകരിച്ചെത്തിയത്. എട്ടു കിലോ ഭാരമുള്ള ഈ സമൂസയ്ക്ക് 1,100 രൂപയാണ് വില വരുന്നത്. എന്നാല്‍ ഇതുവരെയും ആര്‍ക്കും ഇതില്‍ വിജയിക്കാനായിട്ടുമില്ല. ഏതായാലും ഈ വെല്ലുവിളി നിമിത്തം തനിക്ക് ഉപഭോക്താക്കള്‍ കൂടിയിട്ടുണ്ടെന്നും അതിനാല്‍ത്തന്നെ 10കിലോയുടെ മറ്റൊരു സമൂസ ചലഞ്ച് നടത്താനായി ആലോചിക്കുന്നുണ്ടെന്നും ശുഭം പറയുന്നു.

Read More

രാത്രി 7.30നാണ് തൊടുപുഴ ഫയർ സ്റ്റേഷനിലേക്ക് ഒരു ഫോണ്‍ വിളിയെത്തി! കൈവിട്ടില്ല ആ ജീവൻ, തൊടുപുഴ ഫയർഫോഴ്സിന് ബിഗ് സല്യൂട്ട്

ഇന്നലെ രാത്രി 7.30നാണ് തൊടുപുഴ ഫയർ സ്റ്റേഷനിലേക്ക് ഒരു ഫോണ്‍ വിളിയെത്തിയത്. കാലവർഷം തിമിർത്തു പെയ്യുന്ന രാത്രിയായതിനാൽ ഫയർ ഉദ്യോഗസ്ഥർ സദാ സജ്ജരായി തന്നെ സ്റ്റേഷനിൽ ഉണ്ടായിരുന്നു. ഫോണിൽ വിളിച്ചയാൾ ഉദ്യോഗസ്ഥരോട് ചോദിച്ചത് ഒരു നായ്ക്കുട്ടിയെ നിങ്ങൾ രക്ഷിക്കുമോ എന്നാണ്. കഴിഞ്ഞ രണ്ടു ദിവസമായി റോഡ് നിർമാണത്തിനായി കൊണ്ടുവന്ന ടാറിൽ പുതഞ്ഞു കിടന്ന് ജീവനു വേണ്ടി മല്ലടിക്കുകയാണ് നായ്ക്കുട്ടി. ജീവന് മനുഷ്യനോ മൃഗമെന്നോ വ്യത്യാസമില്ലല്ലോ. ഞങ്ങൾ ഉടൻ എത്തിയേക്കാമെന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി.ഇ. അലിയാർ മറുപടി പറഞ്ഞപ്പോൾ വിളിച്ച മനുഷ്യത്വമുള്ളയാൾ ആശ്വാസത്തോടെ ഫോണ്‍ വച്ചു. അദ്ദേഹം അതു വഴി കടന്നു പോയപ്പോഴാണ് ആ ദയനീയ ദൃശ്യം കണ്ടത്. കഴിഞ്ഞ രണ്ടുദിവസമായി ടാറിൽ പൊതിഞ്ഞു മരണത്തിന്‍റെ വക്കി ലെത്തിയ മൂന്നു മാസം മാത്രം പ്രായമുള്ള നായ്ക്കുട്ടിയെ കണ്ടപ്പോൾ വിട്ടു പോകാൻ തോന്നിയില്ല. അങ്ങനെയാണ് സഹായത്തിനായി…

Read More

ഹണി മൂൺ യാത്രയ്ക്കുശേഷം നയൻതാര വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക്..! ഐറ്റം ഡാൻസിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന്‌  അന്ന് പറഞ്ഞു; പക്ഷേ… 

തെന്നിന്ത്യയിൽ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലൂടെ സഞ്ചരിക്കുകയാണ് നയൻതാര. അടുത്തിടെ വിവാഹിതയായ നടി ഹണി മൂൺ യാത്രയ്ക്കുശേഷം വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക് നീങ്ങിയിരിക്കുകയാണ്. ഷാരൂഖ് നായകനായെത്തുന്ന പാൻ ഇന്ത്യൻ ചിത്രം ജവാനാണ് നയൻസ് നിലവിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന ചിത്രം. നടി ആദ്യമായാണ് ഒരു ബോളിവുഡ് സൂപ്പർ താരത്തോടൊപ്പം അഭിനയിക്കുന്നത്. 19 വർഷത്തോളമായി സിനിമാ മേഖലയിലുള്ള നടി ഇതുവരെയും ഒരു ഹിന്ദി ഭാഷാ ചിത്രത്തിലും അഭിനയിച്ചിട്ടില്ല. പല ഓഫറുകൾ വന്നിട്ടും നടി മുഖം തിരിക്കുകയായിരുന്നെന്നാണ് വിവരം. 2013 ൽ പുറത്തിറങ്ങിയ ചെന്നൈ എക്സ്പ്രസ് എന്ന ഷാരൂഖ് ചിത്രത്തിലേക്ക് നടിക്ക് ഓഫർ വന്നിരുന്നു. സിനിമയിലെ ഹിറ്റ് ഡാൻസ് നമ്പറായ വൺ ടു ത്രീ എന്ന സോംഗിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് നയൻതാരയെ ആയിരുന്നു. ദക്ഷിണേന്ത്യ കഥാപശ്ചാത്തലമായുള്ള സിനിമയിൽ ദക്ഷിണേന്ത്യയിലെ ഒരു പ്രശസ്ത താരം ഈ ഡാൻസ് നമ്പർ ചെയ്യണമെന്നായിരുന്നു നിർമാതാക്കളുടെ നിർബന്ധം.…

Read More

നിങ്ങളോട് കടക്ക് പുറത്ത് എന്ന് പറയുന്നുണ്ടെങ്കില്‍… നിങ്ങളെ അവര്‍ ഭയപ്പെടുന്നുണ്ട് എന്ന് ഉറപ്പാണ്… ഹരീഷ് പേരടി

  പ്രിയപ്പെട്ട നാലാം തൂണുകളെ നിങ്ങളെ ഞാനും വിമര്‍ശിക്കാറുണ്ട്…ഇനിയും അതുണ്ടാവും…എത്രയൊക്കെ വിമര്‍ശിച്ചാലും നിങ്ങളാണ് പ്രത്യേകിച്ചും കേരളത്തില്‍ മനുഷ്യാവകാശവും ജനാധിപത്യവും നിലനിര്‍ത്തുന്നത്… അല്ലെങ്കില്‍ ജനങ്ങളെ ഓര്‍മപ്പെടുത്തുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്…ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്.. നിങ്ങളോട് അവര്‍ പൊതുയിടത്തില്‍വച്ച് കൂള്‍ ആവാന്‍ പറയുന്നുണ്ടെങ്കില്‍… നിങ്ങളോട് കടക്ക് പുറത്ത് എന്ന് പറയുന്നുണ്ടെങ്കില്‍… നിങ്ങളെ അവര്‍ ഭയപ്പെടുന്നുണ്ട് എന്ന് ഉറപ്പാണ്..നിങ്ങള്‍ വിജയിച്ചിരിക്കുന്നു എന്ന് ഉറപ്പാണ്…ചോദ്യങ്ങളുടെ ചൂണ്ടുവിരലുമായി നിര്‍ഭയം മുന്നോട്ട് പോവുക…നാലാം തൂണിന്‍റെ നന്മകളും പൊതു സമൂഹം തിരിച്ചറിയട്ടെ.. മാധ്യമ സലാം – ഹരീഷ് പേരടി  

Read More

മോഹൻലാലിനെ  ആദ്യമായി കണ്ടത് കാട്ടിൽ വെച്ച്; ആദ്യ സംഭാഷണം കേട്ടപ്പോൾ തന്നെ ഞാൻ തീർന്നെന്ന് തോന്നിപ്പോയെന്ന് നടൻ കൈലാഷ്

എന്നെ ജനങ്ങള്‍ ഒരു നടനായി തിരിച്ചറിഞ്ഞത് നീലത്താമരയിലൂടെയാണ്. ആദ്യ സിനിമയെന്ന പേരില്‍ എന്നും എന്‍റെ നെഞ്ചോട് ചേര്‍ത്ത് വെച്ചിട്ടുള്ള ചിത്രമാണത്. പഴയ നീലത്താമര കണ്ടിട്ടല്ല ഞാന്‍ സിനിമ ചെയ്ത്. എന്നാല്‍ നീലത്താമരയുടെ കഥ നേരത്തെ വായിച്ചിട്ടുണ്ടായിരുന്നു. ഞാന്‍ കോതമംഗലത്ത് ശിക്കാറിന്‍റെ ഷൂട്ടിനായി ചെല്ലുമ്പോള്‍ ഒരു വലിയ കാടിനുള്ളില്‍ വച്ചാണ് ആദ്യമായി ലാലേട്ടനെ കാണുന്നത്. കുറെ മരങ്ങള്‍ക്കിടയില്‍ വച്ചായിരുന്നു ആ കണ്ടുമുട്ടല്‍. എനിക്ക് ഷൂട്ട് പിറ്റേദിവസമായിരുന്നു. എങ്കിലും തലേദിവസം തന്നെ ഞാന്‍ എത്തിയിരുന്നു. ടെമ്പോ ട്രാവലറില്‍ വിശ്രമിക്കുകയായിരുന്ന അദ്ദേഹം അതില്‍ നിന്നിറങ്ങി വരുമ്പോഴായിരുന്നു എന്നെ പരിചയപ്പെടുത്തി കൊടുത്തത്. അദ്ദേഹം എന്നോട് അല്‍പനേരം സംസാരിച്ചു. അദ്ദേഹമെന്നോട് ആ മോനെ… എന്നു പറഞ്ഞ് സംസാരിച്ചു തുടങ്ങിയതോടെ ഞാന്‍ തീര്‍ന്നെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഒരിക്കലും മറക്കാന്‍ സാധിക്കില്ല ആ മുഹൂര്‍ത്തം. – കൈലാഷ്

Read More

ഫെറോ ദ്വീപിലെ ക്രൂരവിനോദം! 400 വര്‍ഷത്തോളമായി തുടരുന്ന ആചാരം; ഡോൾഫിൻ വേട്ടയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി ഡെന്‍മാര്‍ക്കിലെ ഫെറോ ദ്വീപുകൾ

ടോർഷവൻ: ആഗോളതലത്തില്‍ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ഡോൾഫിൻ വേട്ടയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി ഡെന്‍മാര്‍ക്കിലെ ഫെറോ ദ്വീപുകൾ. പ്രതിവർഷം വേട്ടയാടാവുന്ന ഡോൾഫിനുകളുടെ എണ്ണം 500 ആയി പരിമിതപ്പെടുത്തി. അടുത്ത രണ്ടു വർഷത്തേക്കാണ് ഫെറോ സര്‍ക്കാര്‍ അധികൃതര്‍ നിയന്ത്രണം ഏർപ്പെടുത്തിയത്. ദ്വീപില്‍ വര്‍ഷം തോറും നടക്കുന്ന “ഗ്രൈന്‍ഡഡ്രാപ്’ എന്ന വിനോദ കടല്‍വേട്ടയിൽ ആയിരക്കണക്കിന് ഡോൾഫിനുകളെയാണ് കൊന്നൊടുക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 1,423 ഡോള്‍ഫിനുകളാണ് കൊല്ലപ്പെട്ടത്. ഇതോടെ വിനോദത്തിനായുള്ള ഫെറോ ജനതയുടെ ക്രൂരകൃത്യത്തിനെതിരേ ആഗോളതലത്തില്‍ വലിയ രോഷവും ഉയര്‍ന്നിരുന്നു. 400 വര്‍ഷത്തോളമായി തുടരുന്ന ഈ ആചാരത്തിന്‍റെ ഭാഗമായാണ് എണ്ണിയാലൊടുങ്ങാത്ത തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയുമാണ് ദ്വീപില്‍ എല്ലാ വര്‍ഷവും വേട്ടയാടുന്നത്. ഫെറോ ദ്വീപ് തീരത്തോട് ചേര്‍ന്ന് ചത്തു കിടക്കുന്ന ഡോള്‍ഫിനുകളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്രയും ക്രൂരമായ വേട്ടയാടല്‍ അനുവദിക്കരുതെന്നും ഡോള്‍ഫിന്‍ വേട്ടയ്‌ക്കെതിരേ നടപടി വേണമെന്നുമാണ് കടല്‍ജീവി സംരക്ഷണ ഗ്രൂപ്പുകളും ആവശ്യപ്പെട്ടിരുന്നു.…

Read More

രാംഭായി ഇനിയും ഓടും, മത്സരിക്കാൻ ആരുണ്ട് ? 105-ാം വയസിലും താൻ ഡബിൾ സ്ട്രോംഗ് ആണെന്ന്‌ രാംഭായി

ഹരിയാനയിൽ താമസിക്കുന്ന രാംഭായിക്ക് വയസ് 105. പ്രായത്തിന്‍റെ അവശതകളൊന്നും കാര്യമായി ഇതുവരെ രാംഭായിയെ ബാധിച്ചിട്ടില്ല. 105-ാം വയസിലും താൻ ഡബിൾ സ്ട്രോംഗ് ആണെന്നാണ് രാംഭായി പറയുന്നത്. കായിക മേഖലയിൽ തന്േ‍റതായ ഇടം കണ്ടെത്തിയ രാംഭായി ഇന്ന് ലോകമാധ്യമങ്ങളിൽ ചർച്ചയാണ്. 105 വയസ് എന്നത് വെറും നന്പർ മാത്രമാണെന്ന് രാംഭായി തെളിയിച്ചിരിക്കുന്നു. അടുത്തിടെ രാംഭായിക്കൊരു റെക്കോർഡ് സ്വന്തമാക്കാനായി. അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന ദേശീയ ഓപ്പണ്‍ മാസ്റ്റേഴ്സ് അത്ലറ്റിക് ചാന്പ്യൻഷിപ്പിലാണ് രാംഭായി താരമായത്. വഡോദരയിൽ വെച്ച് നടന്ന ചാന്പ്യൻഷിപ്പിൽ 85 വയസിന് മുകളിൽ പ്രായമുള്ളവരുടെ ഓട്ടമത്സരത്തിൽ രാംഭായി ഓടിയത് അതുവരെയുള്ള റെക്കോഡ് മറികടന്നാണ്. രാംഭായി മാത്രമാണ് ഈ ഇനത്തിൽ മത്സരിക്കാനുണ്ടായിരുന്നത്. വെറും 45.40 സെക്കൻഡുകൊണ്ടാണ് ഈ മുത്തശ്ശി 100 മീറ്റർ മറികടന്നത്. ഒരു മിനിട്ട് 52.17 സെക്കൻഡ് കൊണ്ട് 200 മീറ്ററും ഓടി. ഇതോടെ 85…

Read More

മഴയും തണുപ്പുമല്ലേ, വെള്ളം കുടിച്ചില്ലെങ്കിൽ കുഴപ്പമുണ്ടോ?

കൊതുകുവലവസ്ത്രധാരണം ശ്രദ്ധിക്കുന്നതിലൂടെ മഴക്കാലത്തു തണുപ്പേറ്റുണ്ടാകുന്ന രോഗങ്ങൾ കുറയ്ക്കാനും കൊതുക്, വെളിച്ചം കണ്ട് പറന്നെത്തുന്ന ഷഡ്പദങ്ങൾ എന്നിവയുടെ ഉപദ്രവം കുറയ്ക്കാനും ഒരു പരിധി വരെ സാധിക്കും. കൊതുകുവല ഉപയോഗിക്കുന്നതും പ്രയോജനം ചെയ്യും. അതു പിന്നീട് പ്രശ്നമാകാം…മഴക്കാലത്ത് തെന്നിവീണുണ്ടാകുന്ന ചതവുകളും സന്ധി ഉളുക്കലും അസ്ഥി ഒടിയലും വർധിക്കാം.വാഹനങ്ങളിൽ നിന്നുമുള്ള വീഴ്ചകളിൽ കുഴപ്പമില്ലെന്ന് തോന്നുന്നവ പോലും പിന്നീട് വലിയ വേദനയോടെ ചികിത്സയ്ക്ക് എത്താറുണ്ട്. മൂത്രത്തിൽ അണുബാധമഴയും തണുപ്പുമല്ലേയെന്ന് കരുതി ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ മലബന്ധവും മൂത്രത്തിൽ അണുബാധയും ശരീരം വലിഞ്ഞു മുറുകലും തലവേദനയുമുണ്ടാകാം. എന്തു കുടിക്കണം? ജീരകം, അയമോദകം, ഷഡംഗ ചൂർണ്ണം, ചുക്ക് മുതലായവയിട്ട് തിളപ്പിച്ചാറ്റിയ വെള്ളമാണ് കുടിക്കേണ്ടത്. തൊണ്ടവേദന തൊണ്ടവേദന ആരംഭിക്കുമ്പോൾ തന്നെ ഔഷധങ്ങളിട്ട് തിളപ്പിച്ചാറ്റിയ ഇളം ചൂടുവെള്ളം കവിൽ കൊള്ളുകയും ലേപനങ്ങൾ തൊണ്ടയിൽ പുരട്ടുകയും ചെയ്യുക. വേദന മാറ്റാൻ…വേദന മാറ്റാൻ പെട്ടെന്ന് ശമനം കിട്ടുന്ന താൽക്കാലിക മാർഗങ്ങൾ നോക്കാതെ ആയുർവേദ…

Read More