കൊലപ്പെടുത്തിയത് ആളു മാറിയോ..? നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ; ജയിലിൽ വച്ച് പ്രതിയുടെ വെളിപ്പെടുത്തൽ…

ശ്രീജിത് കൃഷ്ണന്‍ നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്ചിതമായി നീളുന്ന കേസ് നടപടികള്‍ക്കിടയില്‍ ഇരകള്‍ക്കു മാത്രം നീതി നിഷേധിക്കപ്പെടുന്നത് നിത്യസംഭവമാണ്. പത്തുവര്‍ഷം മുമ്പ് കേരളത്തെ ഏറെ വേദനിപ്പിച്ചൊരു സംഭവമായിരുന്നു കാസര്‍ഗോഡ് നീലേശ്വരത്തെ ജിഷ എന്ന യുവതിയുടെ കൊലപാതകം. കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ ജിഷ വധക്കേസിന് നാലുവര്‍ഷം മുമ്പായിരുന്നു ഈ സംഭവം. ഒരേ പേരിനൊപ്പം രണ്ടു കേസുകളിലും പ്രതിചേര്‍ക്കപ്പെട്ടവര്‍ ഇതരസംസ്ഥാന തൊഴിലാളികളാണെന്ന സാദൃശ്യവും ഈ കേസുകള്‍ തമ്മിലുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളെ മുന്‍നിര്‍ത്തി മറ്റാളുകളാണ് കൊലപാതകം നടത്തിയതെന്ന ആരോപണവും രണ്ടു കേസുകളിലും ഉയര്‍ന്നുവന്നിരുന്നു. 2012 ഫെബ്രുവരി 19ന് രാത്രി എട്ടോടെയാണ് നീലേശ്വരം അടുക്കത്തുപറമ്പിലുള്ള ഭര്‍ത്താവ് രാജേന്ദ്രന്‍റെ വീട്ടില്‍വച്ച് ഇരുപത്താറുകാരിയായ ജിഷ കൊലചെയ്യപ്പെടുന്നത്. അടുക്കളയില്‍ പപ്പടം കാച്ചുകയായിരുന്ന ജിഷയെ വീട്ടുജോലിക്കാരനായിരുന്ന ഒഡിഷ സ്വദേശി മദന്‍ മാലിക് പ്രകോപനമൊന്നുമില്ലാതെ കുത്തിവീഴ്ത്തുകയായിരുന്നുവെന്നാണ് കേസ്. രാജേന്ദ്രന്‍റെ പിതാവും നീലേശ്വരത്തെ ആദ്യകാല കോണ്‍ട്രാക്ടറും ബസുടമയുമൊക്കെയായിരുന്ന…

Read More

ആരാണ് ഈ കാമീഡിയ മോഡറേറ്റ്സ് ? ഒരു നിമിഷം, ഞെട്ടി ആരാധകർ! സംഭവത്തെക്കുറിച്ച് നടി പറയുന്നത് ഇങ്ങനെ…

കത്രീന കൈഫിന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോയെന്ന സംശയം ആരാധകർക്ക് തോന്നിയാൽ തെറ്റു പറയാനൊക്കില്ല. ആരാണ് ഈ കാമീഡിയ മോഡറേറ്റ്സ് എന്ന് അവർ ചോദിക്കുന്നു. ബോളിവുഡ് സുന്ദരി കത്രീന കൈഫിന്‍റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ കാമീഡിയ മോഡറേറ്റ്‌സ് എന്നാക്കി മാറ്റിയത് ആരാണെന്ന ചോദ്യം ബാക്കിയാണ്. അധികനേരം ഈ പേര് അക്കൗണ്ടിൽ നിലനിന്നില്ല. പെട്ടെന്നു തന്നെ കത്രീനയുടെ യഥാർഥ പേര് ഹാൻഡിലിൽ ഇടം നേടുകയും ചെയ്തു. താരത്തിന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോയെന്നാണ് സ്വഭാവികമായി ആദ്യം ഉയർന്ന സംശയം. കത്രീന കൈഫിന് ഇൻസ്റ്റാഗ്രാമിൽ 66 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. താരത്തിന്‍റെ വരാനിരിക്കുന്ന ഹൊറർ കോമഡി ചിത്രമായ ഫോൺ ഭൂതിന്‍റെ പബ്ലിസിറ്റി സ്റ്റണ്ടാണ് ഇതെന്നാണ് ചിലർ സംശയിച്ചത്. കത്രീനയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം വിശ്വസിക്കുകയും ചെയ്യുന്നു. അതേസമയം, സാങ്കേതിക തകരാർ മൂലമാണ് ഈ ഹ്രസ്വമായ പേര് മാറ്റം…

Read More

ഏറെ നാളുകൾക്ക് ശേഷം നാട്ടില്‍ അവധി ആഘോഷിച്ച് ഗോപികയും കുടുംബവും

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഗോപിക. സിനിമകളില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഓസ്‌ട്രേലിയയില്‍ ആണ് താമസം. താരത്തിന്‍റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നാട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ അധികം സജീവമല്ലാത്ത നടിയാണ് ഗോപിക. അതിനാല്‍ തന്നെ താരത്തിന്‍റെ വിശേഷങ്ങളൊന്നും തന്നെ ആരാധകരിലേക്ക് എത്താറുമില്ല. നടിയുടെ സഹോദരി ഗ്ലിനിയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഗോപികയുടെ അച്ഛനും അമ്മയ്ക്കുമൊപ്പം സഹോദരി കുടുംബവും ചിത്രത്തിലുണ്ട്. ഫോര്‍ ദ് പീപ്പിള്‍, മായാവി,വേഷം, ചാന്തുപൊട്ട്,പച്ചക്കുതിര,കീര്‍ത്തിചക്ര, വെറുതെ അല്ല ഭാര്യ തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായ നടിയാണ് ഗോപിക. തമിഴിലും ഏതാനും സിനിമകളില്‍ അഭിനയിച്ചു. സിനിമയില്‍ സജീവമായി തുടങ്ങിയപ്പോഴായിരുന്നു ഗോപികയുടെ വിവാഹം. വിവാഹത്തിനുശേഷം 2013 വരെ താരം സിനിമാരംഗത്ത് സജീവമായിരുന്നു. 2008-ലായിരുന്നു താരത്തിന്‍റെ വിവാഹം. ഡോക്ടറായ അജിലേഷ് ചാക്കോയാണ് ഗോപികയുടെ ഭര്‍ത്താവ്. ആമി,ഏയ്ഡന്‍ എന്നിവര്‍…

Read More

ഗോപിസുന്ദർ നിങ്ങളാണ് ഏറ്റവും മികച്ച ഭര്‍ത്താവ്! കഴിഞ്ഞത്‌ ഏക്കാലത്തെയും മികച്ച ജന്‍മദിനമായിരുന്നു, അമൃത സുരേഷ് പറയുന്നു

ജന്‍മദിനം അവിസ്മരണീയമാക്കിയതിന് ഗോപിസുന്ദറിന് നന്ദി പറഞ്ഞ് ഗായിക അമൃത സുരേഷ്. ഏക്കാലത്തെയും മികച്ച ജന്‍മദിനമായിരുന്നു കഴിഞ്ഞതെന്നും എറ്റവും മികച്ച ഭര്‍ത്താവാണ് ഗോപിയെന്നും അമൃത പറയുന്നു. ഗോപി സുന്ദര്‍, എന്‍റെ ജന്മദിനത്തില്‍ നിങ്ങള്‍ എനിക്കു നല്‍കിയ സന്തോഷത്തിനും സര്‍പ്രൈസുകള്‍ക്കും നന്ദി പറയാന്‍ വാക്കുകളില്ല. എന്‍റെ എക്കാലത്തെയും ഏറ്റവും മികച്ച ജന്മദിനമായിരുന്നു ഇത്തവണത്തേത്. എന്‍റെ പിറന്നാള്‍ നിങ്ങള്‍ സ്വപ്നം പോലെ സുന്ദരമാക്കി. ഏറ്റവും മികച്ച ഭര്‍ത്താവ് നിങ്ങളാണ്. ഒരുപാട് നന്ദി. ഇത്ര മികച്ച രീതിയില്‍ ഇത് ആസൂത്രണം ചെയ്തതിന് നിങ്ങളുടെ സ്വകാഡിനും നന്ദി. എന്‍റെ അനുജത്തീ നീ എപ്പോഴത്തേയും പോലെ അവിശ്വസനീയമാണ്. ഒരിക്കല്‍ കൂടി പറയട്ടെ ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു ഗോപിസുന്ദര്‍. കഴിഞ്ഞ ദിവസമാണ് അമൃത തന്‍റെ 32-ാം ജന്മദിനം ആഘോഷിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട്…

Read More

ട്രെയിനില്‍ കയറിയ യാത്രക്കാരെല്ലാം സഹയാത്രികനെ കണ്ട് ഒന്ന് പരുങ്ങി! 12 ഓളം യാത്രക്കാരൊഴിച്ച് ബാക്കിയുള്ളവരൊക്കെ ബോഗി മാറി കയറി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യാനായി ആശ്രയിക്കുന്നത് തീവണ്ടിയെ ആണല്ലൊ. ദിവസേന ലക്ഷകണക്കിനാളുകളാണ് ട്രെയിന്‍ യാത്രക്കാരായി ഉള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലെ ഒരു ട്രെയിനില്‍ കയറിയ യാത്രക്കാരെല്ലാം സഹയാത്രികനെ കണ്ട് ഒന്ന് പരുങ്ങി. കാരണം ഒരു കാളയായിരുന്നു ബോഗിയിലുണ്ടായിരുന്നു. മിർസാ ചൗക്കി റയില്‍വേ സ്റ്റേഷനില്‍വച്ച് ആരൊ ഈ കാളയെ വണ്ടിയില്‍ കയറ്റുകയായിരുന്നു. സാഹീബ് ഗഞ്ച് റയില്‍വേ സ്റ്റേഷനില്‍ കാളയെ ഇറക്കണമെന്ന് ഇയാള്‍ പറഞ്ഞെന്ന് ചില യാത്രക്കാര്‍ പറയുന്നു. ഏതായാലും 12 ഓളം യാത്രക്കാരൊഴിച്ച് ബാക്കിയുള്ളവരൊക്കെ ബോഗി മാറി കയറി. വീഡിയോ മാധ്യമ പ്രവര്‍ത്തകനായ പ്രകാശ് കുമാര്‍ തന്‍റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.  

Read More

242 അടി നീളമുള്ള ഒരു കൂറ്റന്‍ ടോര്‍ട്ട! മൂന്ന് മിനിറ്റിനുള്ളില്‍ 800 കിലോ സാന്‍വിച്ച്; ലോക റിക്കാര്‍ഡിട്ട നേട്ടം

പലതരം റിക്കാര്‍ഡുകളുടെ വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാറുണ്ടല്ലൊ. ഇവയില്‍ വേറിട്ട നേട്ടങ്ങള്‍ തീര്‍ച്ചയായും ആളുകളുടെ ശ്രദ്ധ കവരാറുമുണ്ട്. ഇത്തരത്തല്‍ വ്യത്യസ്തമായൊരു ലോക റിക്കാര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് മെക്സിക്കോയില്‍ നിന്നുള്ള ഒരു കൂട്ടം പാചകക്കാര്‍. മെക്സിക്കോയിലുള്ള ഒരുതരം സാന്‍വിച്ചാണ് ടോര്‍ട്ട എന്നത്. 242 അടി നീളമുള്ള ഒരു കൂറ്റന്‍ ടോര്‍ട്ട ഉണ്ടാക്കിയാണ് ഇവര്‍ ഈ നേട്ടം കൈവരിച്ചത്. 800 കിലോ ഭാരമുള്ള ഈ സാന്‍വിച്ച് മൂന്ന് മിനിറ്റിനുള്ളിലാണ് ഇവര്‍ തീര്‍ത്തത്. രണ്ട് മിനിറ്റും ഒമ്പത് നിമിഷവും കൊണ്ടാണ് തങ്ങള്‍ ഈ നേട്ടത്തിലേക്കെത്തിയതെന്ന് പാകം ചെയ്തവരില്‍ ഒരാളായ ഹെക്ടര്‍ ഹ്യൂഗോ ഗോമസ് പറഞ്ഞു. 17 മത് ടോര്‍ട്ട മേളയുടെ ഭാഗമായിട്ടാണ് ഇവര്‍ ഇത്തരത്തിലൊരു സാന്‍വിച്ച് തീര്‍ത്തത്. മെക്സിക്കോയിലെ വെനുസറ്റിയാനൊ കരാന്‍സ ജില്ലയില്‍ ബുധനാഴ്ചയാണ് ഇത്തരത്തിലൊരു റിക്കാര്‍ഡ് പിറന്നത്. മത്സരശേഷം ഒരു കഷ്ണത്തിന് ഒന്നര ഡോളര്‍ എന്ന വിലയ്ക്ക് ടോര്‍ട്ടൊ വില്‍ക്കുകയുണ്ടായി. നിമിഷനേരം കൊണ്ടുതന്നെ…

Read More

ജെയിംസ് വെബ് കണ്ടെത്തിയ “പുതിയ നക്ഷത്രം’ പങ്കുവച്ച് ശാസ്ത്രജ്ഞന്‍; സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം; എറ്റിയെന്‍ ഇപ്പോള്‍ പറയുന്നത് ഇങ്ങനെ…

ജ്യോതിശാസ്ത്രത്തിലും പ്രപഞ്ചത്തെക്കുറിച്ചുള്ള മറ്റ് പഠനങ്ങളിലും നവ മുന്നേറ്റം കുറിക്കാന്‍ ഏറെ സഹായകമായ ഒന്നാണ് ജെയിംസ് വെബ് എന്ന ബഹിരാകാശ ദൂരദര്‍ശിനി. 2021 ഡിസംബര്‍ 25ന് വിക്ഷിപ്തമായ ഈ ബഹിരാകാശ നിരീക്ഷണാലയം മറ്റ് ദൂരദര്‍ശിനികളേക്കാളും കൃത്യതയും സംവേദന ക്ഷമതയും ഉള്ളതാണ്. നാസയുടെ രണ്ടാമത്തെ അഡ്മിനിസ്ട്രേറ്ററായിരുന്ന ജെയിംസ് ഇ. വെബിന്‍റെ പേരാണ് ഇതിന് നല്‍കിയത്. എന്നാല്‍ ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനായ എറ്റിയെന്‍ ക്ലീന്‍ ജെയിംസ് വെബ് ദൂരദര്‍ശിനി പകര്‍ത്തിയ ചിത്രം എന്ന പേരില്‍ കഴിഞ്ഞാഴ്ച ഒരു ചിത്രം തന്‍റെ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. പക്ഷെ ആ ചിത്രം വ്യാജമാണെന്നും അത് “ചോറിസോ’ എന്ന സോസേജിന്‍റെ ചിത്രമാണെന്നുമുള്ള വിവരമിപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ഫ്രാന്‍സിലെ ആള്‍ട്ടര്‍നേറ്റീവ് എനര്‍ജി ആന്‍ഡ് ആറ്റോമിക് എനര്‍ജി കമ്മീഷനിലെ റിസര്‍ച്ച് ഡയറക്ടര്‍ കൂടിയായ എറ്റിയെന്‍ ക്ലീന്‍ സൂര്യനോട് ഏറ്റവും അടുത്തുള്ള നക്ഷത്രം കാണിക്കുന്നുവെന്ന് അവകാശപ്പെട്ട് പോസ്റ്റ് ചെയ്ത ചിത്രം ലോകമെമ്പാടുമുള്ള…

Read More

അഞ്ചുമക്കളുണ്ടായിട്ടും സംരക്ഷണത്തിനു ശരണാലയം തേടി വൃദ്ധദമ്പതികള്‍! പത്ത് വർഷമായി രേവതി തളർവാതം പിടിച്ച് കിടപ്പിലാണ്

പാവറട്ടി: മക്കൾ അഞ്ചുണ്ടെങ്കിലും രോഗികളും വയോധികരുമായ ഒരച്ഛനും അമ്മയും സംരക്ഷണത്തിനായി ശരണാലയങ്ങളുടെ വാതിൽ മുട്ടുകയാണ്. പാവറട്ടി ഗ്രാമ പഞ്ചായത്തിലെ പുതുമനശേരി സ്വദേശി പൊന്നോത്ത് ഗോപിനായർ(82), ഭാര്യ തലശേരി മുള്ളൂർ വീട്ടിൽ രേവതി(62) എന്നിവരാണ് സംരക്ഷണത്തിനായി അനാഥാലയങ്ങൾ തേടുന്നത്. ഗോപിനായരുടെ ആദ്യ ഭാര്യ അരീക്കര പത്മിനി മരണപെട്ടതിനുശേഷം 30 വർഷം മുന്പാണ് രേവതിയെ വിവാഹം കഴിച്ചത്. ആദ്യ ഭാര്യയിലുള്ളതാണ് മൂന്നു പെണ്ണും, രണ്ട് ആണുമടക്കം അഞ്ച് മക്കൾ. രേവതിയിൽ ഗോപി നായർക്ക് മക്കളില്ല. പത്ത് വർഷമായി രേവതി തളർവാതം പിടിച്ച് കിടപ്പിലാണ്. ഗോപിനായരുടെ രണ്ട് കണ്ണുകളുടെയും കാഴ്ച ഭാഗികമായി നഷ്ടപെട്ട അവസ്ഥയിലുമാണ്. നിത്യരോഗികളായ ഇരുവർക്കും മരുന്നിനു മാത്രമായി രണ്ടായിരം രൂപയിലധികം മാസം ചെലവു വരുന്നുണ്ട്. ഇരുവർക്കും കിട്ടുന്ന സർക്കാറിന്‍റെ ക്ഷേമ പെൻഷനുകൾ മാത്രമാണ് ഏക ആശ്രയം. രണ്ടുപേരുടെ സഹായമില്ലാതെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കാൻ കഴിയാത്ത വിധം രേവതി തളർന്നു…

Read More

വയറുവേദനയെത്തുടർന്ന്‌ ആശുപത്രിയിലെത്തി! ഇരുപത്തിയേഴുകാരിയുടെ അണ്ഡാശയത്തിൽ നിന്ന് നീക്കം ചെയ്തത്‌ ഏഴു കിലോയുള്ള മുഴ

പെരിന്തൽമണ്ണ: ഏഴു കിലോ ഭാരമുള്ള അണ്ഡാശയമുഴ നീക്കം ചെയ്തു. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര സ്വദേശിനിയായ ഇരുപത്തിയേഴുകാരിയുടെ അണ്ഡാശയത്തിൽ നിന്നാണ് വൻ മുഴ നീക്കം ചെയ്തത്. വയറുവേദനയെത്തുടർന്നാണ് യുവതി ആശുപത്രിയിലെത്തിയത്. സ്കാനിംഗിൽ മുഴ കണ്ടെത്തി. തുടർന്നു ആശുപത്രിയിലെ വന്ധ്യതാനിവാരണ, താക്കോൽദ്വാര ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. റിയാസ് അലിയാണ് ഏഴു കിലോയുള്ള മുഴ നീക്കം ചെയ്തത്. രോഗി സുഖം പ്രാപിച്ചുവരുന്നു. ഇന്നു ആശുപത്രി വിടുമെന്നു അധികൃതർ അറിയിച്ചു. അനസ്്തേഷ്യ വിഭാഗം ഡോ. സൂര്യയും ശസത്രക്രിയയ്ക്കു നേതൃത്വം നൽകി.

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്‌ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും!  പോക്‌സോ കേസുകളിൽ‍ പ്രതികൾ അറസ്റ്റിൽ

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാം മുഖേന പരിചയപ്പെട്ട പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡനത്തിനു വിധേയമാക്കിയ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര നെല്ലിക്കുന്ന് വിഷ്ണു ഭവനില്‍ വിഷ്ണു (25)വാണ് അറസ്റ്റിലായത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് ഇയാള്‍. പോലീസ് ഇന്‍സ്‌പെക്ടര്‍ ജിബു ജോണിന്‍റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്ത ഇയാളെ പത്തനംതിട്ട പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരേ നഗ്‌നതാ പ്രദര്‍ശനം നടത്തിയയാളെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി വകയാര്‍ എട്ടാംകുറ്റിയില്‍ മേഘാഭവനം വീട്ടില്‍ സുരേഷ് (47) ആണ് പിടിയിലായത്. ഒരു കുട്ടിയുടെ മാതാവ് ഇന്നലെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരം ഇന്‍സ്‌പെക്ടര്‍ ആര്‍. രതീഷും സംഘവുമാണ് സുരേഷിനെ അറസ്റ്റു ചെയ്തത്. പത്തനംതിട്ട: പതിനാറുകാരിയെ വീട്ടില്‍നിന്നു വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ച…

Read More