ലഹരിബിസിനസിന് ഇറങ്ങിയാല്‍ മഹല്ലിന് പുറത്ത് ! വിവാഹവുമായി സഹകരിക്കുകയുമില്ല; അന്ത്യശാസനവുമായി മഹല്ല് കമ്മിറ്റി…

ലഹരിക്കടത്തില്‍ ഏര്‍പ്പെടുന്ന യുവാക്കളെ മഹല്ലില്‍ നിന്ന് പുറത്താക്കുമെന്ന് പടന്നക്കാട് അന്‍സാറുല്‍ ഇസ്ലാം ജമാഅത്ത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ വിവാഹവുമായി മഹല്ല് കമ്മിറ്റി സഹകരിക്കില്ലെന്നും ജമാഅത്ത് മുന്നറിപ്പ് നല്‍കുന്നു. ഇതിന് മുന്‍പും ഇത്തരത്തില്‍ തീരുമാനവുമായി മഹല്ല് കമ്മിറ്റി രംഗത്തുവന്നിരുന്നു. 2018 മാര്‍ച്ച് 28 രണ്ട് വ്യക്തികള്‍ക്കെതിരെ ഇത്തരത്തില്‍ നടപടിയെടുത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നാലുപേരെ മഹല്ലിലെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കി. മയക്കുമരുന്നുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഐകകണ്ഠ്യേന നടപടിയെടുക്കുകയായിരുന്നുവെന്നും പടന്നക്കാട് അന്‍സാറുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി സിഎംഅബൂബക്കര്‍ പറഞ്ഞു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട ഒരാളും മഹല്ല് കമ്മിറ്റിയില്‍ പാടില്ലെന്നാണ് തീരുമാനം. 580 വീടുകളാണ് കമ്മിറ്റിക്കു കീഴിലുള്ളത്. അവിവാഹിതരായ ചെറുപ്പക്കാരാണ് പിടിക്കപ്പെടുന്നതെങ്കില്‍ ഇവരുടെ വിവാഹവുമായി മഹല്ല് കമ്മിറ്റി സഹകരിക്കില്ല. വധുവിന്റെ വീട്ടുകാര്‍ക്ക് മഹല്ല് കമ്മറ്റി ലഭ്യമാക്കുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. മഹല്ലിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കുകയും എല്ലാ പരിപാടികളില്‍നിന്നും…

Read More

വിദേശത്ത് നിന്നു മടങ്ങിയെത്തിയ യുവാവിന് കൊവിഡും മങ്കിപോക്സും ഒപ്പം എയിഡ്സും ! മൂന്ന് മാരക വൈറസുകള്‍ ഒരാളില്‍ ലോകത്ത് തന്നെ ആദ്യം…

ലോകത്ത് കോവിഡ് ഭീഷണി പൂര്‍ണമായും ഒഴിവായിട്ടില്ല. അതേ സമയം മങ്കിപോക്‌സ് വ്യാപകമാവുന്നുമുണ്ട്. ചുരുക്കം ചിലരില്‍ ഒരേ സമയം കോവിഡും മങ്കിപോക്‌സും സ്ഥീരികരിച്ചിട്ടുണ്ട്. എന്നാല്‍ ഇറ്റലിയിലുള്ള 36കാരന് ഒരേ സമയം മങ്കിപോക്‌സ്, കൊവിഡ് 19, എച്ച്.ഐ.വി എന്നീ രോഗങ്ങള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. ജേണല്‍ ഒഫ് ഇന്‍ഫെക്ഷനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. രോഗിക്ക് പനി, തൊണ്ടവേദന, ക്ഷീണം, തലവേദന, ഞരമ്പിന്റെ ഭാഗത്ത് വീക്കം എന്നിവ ഉണ്ടായിരുന്നു. സ്പെയിനിലെ അഞ്ച് ദിവസത്തെ യാത്ര കഴിഞ്ഞ് ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ക്ക് ഈ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയത്. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി മൂന്ന് ദിവസത്തിന് ശേഷം യുവാവിന് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. പിന്നാലെ മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും കുരുക്കള്‍ രൂപപ്പെടാന്‍ തുടങ്ങി. രോഗം മൂര്‍ഛിച്ചതോടെ യുവാവിനെ അത്യാഹിത വിഭാഗത്തിലെത്തിച്ചു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി ഇയാളെ പകര്‍ച്ചവ്യാധി വിഭാഗത്തിലേക്ക് അധികൃതര്‍ റഫര്‍ ചെയ്തു. പരിശോധനാ…

Read More

ഏഷ്യാ കപ്പ്; ഇന്ത്യയുടെ പരിശീലകന്‍ വി.വി.എസ്. ലക്ഷ്മണ്‍

  മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ മുന്‍ ക്രിക്കറ്റ് താരം വി.വി.എസ്. ലക്ഷ്മണ്‍ പരിശീലിപ്പിക്കും. ഇക്കാര്യത്തി ല്‍ ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇന്ത്യയുടെ പ്രധാന പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ലക്ഷ്മണെ ഏഷ്യാ കപ്പില്‍ പരിശീലകനാക്കിയത്. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മുതിര്‍ന്ന പരിശീലകനും ഇന്ത്യ അണ്ടര്‍ 19, എ ടീം പരിശീലക നുമായ ലക്ഷ്മണ്‍ ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിലും പരിശീലകനായിരുന്നു. ഈ മാസം 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുക. ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയെ നേരിടും. ടൂര്‍ണ മെന്‍റില്‍ പാക്കിസ്ഥാനാണ് ഇന്ത്യയുടെ ആദ്യ എതിരാളി. 28ന് ദുബായിലാണ് മത്സരം.

Read More

സജീഷും മക്കളും പുതുജീവിതത്തിലേക്ക് ! സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് വിവാഹിതനാകുന്നു; വധു കൊയിലാണ്ടി സ്വദേശിനി…

നിപ്പാ വൈറസ് വ്യാപന സമയത്ത് കേരളത്തെ കണ്ണീരിലാഴ്ത്തി കടന്നു പോയ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവും കുട്ടികളും പുതിയ കുടുംബജീവിതത്തിലേക്ക്. മക്കളെയും ഭര്‍ത്താവിനെയും തനിച്ചാക്കി ലിനിയെ നിപ്പ വൈറസ് കൊണ്ടുപോയപ്പോള്‍ കേരളം ഒറ്റക്കെട്ടായി ലിനിയുടെ കുടുംബത്തിനൊപ്പം നിന്നു. പിന്നീട് ഫേസ്ബുക്ക് കുറിപ്പുകളിലൂടെ മലയാളികള്‍ ലിനിയെ ഓര്‍ത്തു. ഇപ്പോഴിതാ ലിനിയുടെ മക്കള്‍ക്ക് പുതിയ അമ്മയെ ലഭിക്കാന്‍ പോവുകയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെ ലിനിയുടെ ഭര്‍ത്താവ് സജീഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ഓഗസ്റ്റ് 29 ന് വടകര ലോകനാര്‍ കാവ് ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാവുകയാണ്. ഇതുവരെ നിങ്ങള്‍ നല്‍കിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം’- സജീഷ് ഫേസ്ബുക്കില്‍ കുറിച്ചു. കൊയിലാണ്ടി സ്വദേശിനി പ്രതിഭയാണ് വധു.പേരാമ്പ്ര താലൂക്ക്…

Read More

ലോക ബാഡ്മിന്‍റണിൽ ചരിത്രം കുറിച്ച് 64കാരിയായ സ്വറ്റ്‌ലെന സിൽബെർമാൻ

ടോക്കിയോ: ലോകത്തിലെ മോട്ടിവേഷൻ കഥകളിലേക്ക് ഒരു ഏടുകൂടി ചേർക്കപ്പെട്ടിരിക്കുന്നു. സോവ്യറ്റ് യൂണിയനിൽ ജനിച്ച് ഇസ്രയേലിനായി കളിക്കുന്ന 65കാരിയായ സ്വറ്റ്‌ലെന സിൽബെർമാൻ ലോക ബാഡ്മിന്‍റണ്‍ ചാന്പ്യൻഷിപ്പ് മിക്സഡ് ഡബിൾസ് രണ്ടാം റൗണ്ടിൽ. ലോക ബാഡ്മിന്‍റണ്‍ ചരിത്രത്തിൽ ഒരു ജയം സ്വന്തമാക്കുന്ന ഏറ്റവും പ്രായമുള്ള താരം എന്ന റിക്കാർഡ് കുറിച്ചാണ് സ്വറ്റ്‌ലെന എന്ന അമ്മ രണ്ടാം റൗണ്ടിലേക്ക് മാർച്ച് ചെയ്തത്. അതും സ്വന്തം മകന് ഒപ്പം ആണെന്നതാണ് ഈ കഥയിലെ മറ്റൊരു ഹൈലൈറ്റ്. സ്വറ്റ്‌ലെന സിൽബെർമാനും 33കാരനായ മകൻ മിഷ സിൽബെർമാനും ചേർന്നുള്ള സഖ്യം മിക്സഡ് ഡബിൾസിൽ ലോക ബാഡ്മിന്‍റണ്‍ ചാന്പ്യൻഷിപ്പിൽ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ആദ്യ റൗണ്ടിൽ ഈജിപ്തിന്‍റെ ആദം എൽഗാമൽ – ദോഹ ഹാനി കൂട്ടുകെട്ടിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് അമ്മയും മകനും രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. സ്കോർ: 16-21, 21-18, 21-11. എന്നാൽ,…

Read More

ഒത്തുതീര്‍പ്പിന് പോലീസ് സമ്മര്‍ദം! കൂട്ടബലാത്സംഗത്തിനിരയായ പതിനഞ്ചുകാരി ജീവനൊടുക്കി; കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു പെണ്‍കുട്ടി

ലക്നൊ: ഉത്തര്‍പ്രദേശിലെ സംഭാലില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ജീവനൊടുക്കി. പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ ഒത്തുതീര്‍പ്പിന് പൊലീസ് സമ്മര്‍ദം ചെലുത്തിയതിനെ തുടർന്നാണ് അതിജീവിതയായ പതിനഞ്ചുകാരി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജൂലൈ 15 ന് പെണ്‍കുട്ടിയെ പ്രദേശവാസികളായ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ കീഴ്പ്പെടുത്തുകയും ബന്ദിയാക്കി അടുത്തുള്ള കാട്ടില്‍ എത്തിച്ച് മറ്റു മൂന്നുപേര്‍ക്കൊപ്പം ബലാത്സംഗം ചെയ്യുകയുമായിരുന്നു. കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്ന പെണ്‍കുട്ടി ഒരു മാസത്തിന് ശേഷമാണ് ഈ സംഭവം അമ്മയെ അറിയിച്ചത്. അവർ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 15ന് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാതെ ഒത്തുതീര്‍പ്പിന് സമ്മര്‍ദം ചെലുത്തുകയായിരുന്നു പോലീസ്.    തങ്ങള്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ കുറ്റവാളികള്‍ക്കൊപ്പം നിലയുറപ്പിക്കുകയാണ് പോലീസ് ചെയ്തതെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും…

Read More

പുഷ്പ 2ൽ പ്രാധാന്യം വേണമെന്നു രശ്മിക ആരാധകർ; ശ്രീവള്ളിയാകാൻ രശ്മിക ചോദിക്കുന്ന പ്രതിഫലം ഞെട്ടിക്കുന്നത്

  ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പുഷ്പ 2. അല്ലു അർജുന്‍റെ മാസ് പ്രകടനംകൊണ്ട് പുഷ്പ ഒന്നാം ഭാഗത്തിന് വൻ വരവേൽപായിരുന്നു ലഭിച്ചത്. പുഷ്പരാജ് എന്ന കഥാപാത്രത്തെ ആയിരുന്നു അല്ലു അർജുൻ അവതരിപ്പിച്ചത്. മലയാളി താരം ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലുമെത്തി. നായികയായെത്തിയത് രശ്മിക മന്ദാന ആയിരുന്നു. ഇതിന് പുറമേ സാമന്തയുടെ ഡാൻസ് നമ്പറും സിനിമ വന്പൻ ഹിറ്റാകാൻ കാരണമായി. ശ്രീവള്ളി എന്ന കഥാപാത്രത്തെ ആയിരുന്നു രശ്മിക പുഷ്പയിൽ അവതരിപ്പിച്ചത്. പുഷ്പയുടെ രണ്ടാം ഭാഗത്തിലും നടി വേഷമിടുന്നുണ്ട്. ഇപ്പോഴിതാ പുഷ്പ സിനിമയെ സംബന്ധിച്ച് പുതിയൊരു ആവശ്യം ഉന്നയിച്ചിരിക്കുകയാണ് രശ്മികയുടെ ആരാധകർ. രണ്ടാം ഭാഗത്തിൽ കുറച്ചു കൂടി പ്രാധ്യാന്യം ശ്രീവള്ളി എന്ന കഥാപാത്രത്തിന് നൽകണമെന്നാണ് ആവശ്യം. ഒരേയൊരു അഭ്യർഥന ശ്രീവല്ലി എന്ന കഥാപാത്രത്തെ ശക്തവും ഫലപ്രദവുമാക്കണം… എന്നാണ് രശ്മികയുടെ പേരിലുള്ള ഒരു ഫാൻസ് പേജിൽ വന്നിരിക്കുന്ന ട്വീറ്റ്.…

Read More

പരിക്കേറ്റ പാക് ഭീകരന് മൂന്ന് കുപ്പി രക്തം നല്‍കി ഇന്ത്യന്‍ സൈനികര്‍ ! എല്ലാം തുറന്നു പറഞ്ഞ് ഭീകരന്‍…

കാശ്മീരിലേക്ക് നുഴഞ്ഞു കയറാനുള്ള ശ്രമത്തിനിടെ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ പാക് ഭീകരന്‍ മൂന്നു കുപ്പി രക്തം ദാനം ചെയ്ത് ഇന്ത്യന്‍ സൈനികര്‍. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ നിയന്ത്രണ രേഖയില്‍ (എല്‍ഒസി) ഓഗസ്റ്റ് 21നാണ് പാക് അധീന കശ്മീരില്‍ നിന്നുള്ള ചാവേറായ തബാറക് ഹുസൈനെ ഇന്ത്യന്‍ സൈന്യം പിടികൂടിയത്. പിടികൂടുന്നതിനിടെ പരിക്കേറ്റ ഹുസൈനെ സൈനികര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ”തുടയിലും തോളിലും രണ്ട് വെടിയുണ്ടകളേറ്റതിനാല്‍ കടുത്ത രക്തസ്രാവമുണ്ടായി, ഗുരുതരാവസ്ഥയിലായിരുന്നു തബാറക് ഹുസൈന്‍. ഞങ്ങളുടെ ടീമിലെ അംഗങ്ങള്‍ അയാള്‍ക്ക് മൂന്ന് കുപ്പി രക്തം നല്‍കി, ശസ്ത്രക്രിയ നടത്തി ഐസിയുവിലേക്ക് മാറ്റി. ആരോഗ്യനിലയില്‍ ഏറെ പുരോഗതിയുണ്ടെങ്കിലും മെച്ചപ്പെട്ട നിലയില്‍ ഏതാനും ആഴ്ചകള്‍ വേണ്ടിവരും,” ബ്രിഗേഡിയര്‍ രാജീവ് നായര്‍ എഎന്‍ഐയോട് പറഞ്ഞു. ‘ഓപ്പറേഷന്‍ സമയത്ത്, മറ്റേതൊരു രോഗിയെപ്പോലെ ഞങ്ങള്‍ അയാളെക്കുറിച്ച് ചിന്തിക്കുകയും അവനെ രക്ഷിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്തു’ രാജീവ്…

Read More

കാവ്യയെ നായികയാക്കാൻ വീട്ടുകാർക്ക് ആദ്യം പേടിയായിരുന്നു; കാവ്യയുടെ വളർച്ചകണ്ട ലാൽ ജോസ് പറയുന്നതിങ്ങനെ..

ഞാൻ ആദ്യം കാണുമ്പോൾ കാവ്യയ്ക്ക് ഒരു പല്ല് ഇല്ലായിരുന്നു. രണ്ടാം ക്ലാസിൽ പഠിക്കുക്കുകയായിരുന്നു. പിന്നീട് പത്തോ പതിനൊന്നോ വയസുള്ളപ്പോൾ അഴകിയ രാവണനിൽ അഭിനയിക്കാൻ വന്നു. അതുകഴിഞ്ഞ് ഞാൻ അസോസിയേറ്റ് ആയി വർക്ക് ചെയ്ത ഭൂതകണ്ണാടിയിൽ ഒരു വേഷം ചെയ്തു. അങ്ങനെ കാവ്യയുടെ വളർച്ച കണ്ടിട്ടുണ്ട് ഞാൻ. ചന്ദ്രനുദിക്കുന്ന ദിക്ക് ആയപ്പോൾ ശാലിനിയെ ആയിരുന്നു ഞാൻ ആദ്യം തീരുമാനിച്ചിരുന്നത്. അവസാന നിമിഷം എന്‍റെ ഗുരുനാഥനായ കമൽ സാറിന്‍റെ നിറം സിനിമയും വന്നു. മണിരത്നത്തിന്‍റെ മറ്റൊരു സിനിമയും വന്നു. ഇതിനിടയിൽ എന്‍റെ സിനിമ ചെയ്യാൻ പറ്റിയില്ല. അങ്ങനെ അവർ അതിൽ നിന്ന് മാറി. ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് കാവ്യയെ ഓർത്തത്. അങ്ങനെ ഞാൻ കുട്ടിയെ കാണാൻ നീലേശ്വരത്തേക്ക് പോവുകയും. അവരുടെ മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തു. അവർക്ക് ആദ്യം നായികയാക്കാൻ പേടിയായിരുന്നു ഒടുവിൽ ഞാൻ നിർബന്ധിച്ചാണ് സമ്മതിപ്പിച്ചത്. -ലാൽ ജോസ്

Read More

ഓണ്‍ലൈന്‍ ക്ലാസിനിടെ പൂച്ച കുറുകെ ചാടിയതിന് ടീച്ചറെ പിരിച്ചുവിട്ട സംഭവം ! നാലു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് കോടതി…

ഓണ്‍ലൈന്‍ ക്ലാസിനിടെ പലതവണ പൂച്ച കാമറയ്ക്കു കുറുകെ ചാടിയതിന് അധ്യാപികയെ പിരിച്ചുവിട്ടു. ലുവോ എന്ന ചൈനീസ് ആര്‍ട്ട് അധ്യാപികയെയാണ് ഓണ്‍ലൈന്‍ ക്ലാസിനിടെ പൂച്ച കുറുകെ ചാടി എന്ന കാരണം പറഞ്ഞ് എഡ്യുക്കേഷന്‍ ടെക് കമ്പനി പിരിച്ചുവിട്ടത്. കമ്പനിയുടെ നടപടിക്കെതിരേ കോടതിയെ സമീപിച്ച അധ്യാപികയ്ക്ക് അനുകൂലമായാണ് ഒടുവില്‍ വിധി വന്നത്. ലുവോയ്ക്ക് 4.7 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി നിര്‍ദേശം നല്‍കി. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ ലുവോ ഓണ്‍ലൈനില്‍ ക്ലാസ് എടുക്കുന്നതിനിടയില്‍ അഞ്ച് വട്ടം പൂച്ച കുറുകെ ചാടിയെന്നായിരുന്നു കമ്പനി ലുവോയെ പിരിച്ചുവിടാനുള്ള കാരണമായി പറഞ്ഞത്. ഇതിലൂടെ അധ്യാപിക സ്ഥാപനത്തിന്റെ പ്രതിച്ഛായ ഇല്ലാതാക്കിയെന്നും കമ്പനി ആരോപിച്ചു. കൂടാതെ, നേരത്തെ അവര്‍ ക്ലാസിന് 10 മിനിറ്റ് വൈകി വന്ന സംഭവമുണ്ടായിരുന്നു എന്നും, ലുവോ തന്റെ ക്ലാസുകള്‍ക്കിടയില്‍ പഠിപ്പിക്കുകയല്ലാതെ മറ്റ് കാര്യങ്ങളൊക്കെ ചെയ്തു എന്നും കമ്പനി കുറ്റപ്പെടുത്തുകയും ചെയ്തു.…

Read More