Top 10 Websites To Look For Best Free Porn

The AdultFriendFinder Evaluate has shown that it is the world’s largest sex and swinger group that offers to seek out different likeminded people on the internet. Adult Friend Finder welcomes casual adultfriends finder sex seekers of all sexual orientations and gender identities, and the adult relationship web site can facilitate a sexual awakening in a discreet and uplifting chat room. FriendFinder Networks runs the world’s largest affiliate applications for CPC, CPL, PPS, and Rev Share traffic. The information was first reported by LeakedSource, which describes itself as a breach notification…

Read More

Vietnam Women – Seven Known Reasons For University Students To Purchase Them

The particular factor is that girls in Vietnam wouldn’t have to alter their final name throughout their lives, whether married or not. That is the strongest proof of the respect for women that Vietnamese society has. The economic initiative and the change of position in society have contributed to creating the voice of the mother-wife in the household reach a balance compared to that of the person. Vietnamese women have escaped from the duties of childbirth and housework to step into society to take on new jobs, in each economic…

Read More

സ്വകാര്യബാങ്കിന്‍റെ കളക്ഷന്‍ ഏജന്‍റായ യുവതിയെ ആക്രമിച്ച് പണം കവര്‍ന്നു; ഭര്‍ത്താവിനെയും സംഘത്തേയും തിരഞ്ഞ് പോലീസ്

അടൂര്‍: സ്വകാര്യബാങ്കിന്‍റെ കളക്ഷന്‍ ഏജന്‍റായ യുവതിയെ തടഞ്ഞുനിര്‍ത്തി ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ച് പണം തട്ടിയെടുത്ത കേസില്‍ അന്വേഷണം തുടരുന്നു. ഇന്നലെ വൈകുന്നേരം മുണ്ടപ്പള്ളി കാട്ടില്‍മുക്ക് ഭാഗത്താണ് ചാരുംമൂട് താമരക്കുളം തുണ്ടില്‍ വീട്ടില്‍ അശ്വതി ആക്രമണത്തിനിരയായത്. ഇസാഫ് ബാങ്കിലെ മൈക്രോ ഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് പണം ശേഖരിച്ചശേഷം സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്ന അശ്വതിയെ വാഹനം തള്ളി താഴെയിട്ട് ആക്രമിക്കുകയായിരുന്നു. 1.75 ലക്ഷത്തോളം രൂപ നഷ്ടമായെന്നാണ് അശ്വതിയുടെ മൊഴി.പണമടങ്ങിയ ബാഗ് തട്ടിയെടുത്തശേഷം ഭര്‍ത്താവ് കൃഷ്ണകുമാര്‍ അശ്വതിയെ കുറ്റിക്കാട്ടിലേക്കു കൊണ്ടുപോയി ദേഹത്തു പെട്രോളൊഴിച്ചതായും മൊഴിയില്‍ പറയുന്നു. യുവതി ബഹളംവച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഓടിക്കൂടിയപ്പോള്‍ സംഘം ബാഗുമായി ബൈക്കില്‍ രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ അടൂര്‍ പോലീസ് അശ്വതിയെ ആശുപത്രിയിലെത്തിച്ചശേഷം മൊഴി രേഖപ്പെടുത്തി. തെങ്ങമം സ്വദേശി കൃഷ്ണകുമാറിനും സംഘത്തിനുമെതിരേ പോലീസ് കേസെടുത്തു. ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകായണെന്ന് പോലീസ് പറഞ്ഞു.അശ്വതിയും കൃഷ്ണകുമാറും തമ്മില്‍ ഏറെ നാളായി പിണങ്ങിക്കഴിയുകയായിരുന്നുവെന്നും…

Read More

പ്രവാസി മലയാളികൾ ഓണം ആഘോഷിച്ചു തുടങ്ങി; ഗൾഫിൽ താരമായി വാഴയില; ഇത്തവണത്തെ ആഘോഷത്തിന് ചിലവേറും

നെടുമ്പാശ്ശേരി: ഗൾഫിൽ മലയാളികൾക്കിടയിൽ ഓണാഘോഷം തുടങ്ങിയതോടെ സംസ്ഥാനത്ത് നിന്നുള്ള വാഴയിലകൾക്ക് ആവശ്യക്കാർ വർധിക്കുകയാണ്. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷമായി വിദേശ മലയാളികൾക്കിടയിൽ കാര്യമായ രീതിയിൽ ഓണാഘോഷം ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ കേരളത്തിൽ നിന്നുള്ള കയറ്റുമതിയിൽ മികച്ച നേട്ടമാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ടൺ വാഴയിലകളാണ് ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ഒരു സ്വകാര്യ ഏജൻസി ദുബൈയിലേക്ക് കയറ്റി അയച്ചത്. അടുത്തയാഴ്ചയോടെ എട്ട് മുതൽ പത്ത് ടൺ വാഴയില കയറ്റുമതി ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ ചൊവ്വാഴ്ച്ച കോഴിക്കോട് ആസ്ഥാനമായുള്ള കെ.ബി എക്‌സ്‌പോർട്ട് ആൻഡ് ഇംപോർട്ട്‌സ് എന്ന സ്ഥാപനം 14 ടൺ വാഴയിലയാണ് ദുബൈയിലേക്ക് കയറ്റി അയച്ചത്. കേരളത്തിൽനിന്നും പ്രധാനമായും ദുബൈയിലേക്കാണ് വാഴയിലയും പച്ചക്കറികളും കയറ്റിയയക്കുന്നത്. അവിടെനിന്നും റോഡ് മാർഗമാണ് ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് എത്തിക്കുന്നത്. വാഴയില ഉൾപ്പെടെ കേടാകുന്ന എല്ലാ സാധനങ്ങളും ഏഴ് ഡിഗ്രി സെൽഷ്യസിലാണ്…

Read More

കെഎസ്ആർടിസിയിൽ ഒറ്റഡ്യൂട്ടി സമ്പ്രദായം; നിരത്തിൽ നിന്നും ബസുകൾ ഒഴിയുമെന്ന് ജീവനക്കാർ

പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : ഒറ്റ ഡ്യൂട്ടി സമ്പ്രദായം കെഎസ്ആർടിസി നടപ്പാക്കിയാൽ നിരത്തുകളിൽ നിന്നും ബസ് ഒഴിയുകയും യാത്രക്കാർ ദുരിതത്തിലാവുകയും ചെയ്യുമെന്ന് ജീവനക്കാർ. രാവിലെ അഞ്ചു മുതൽ രാത്രി ഒമ്പതു വരെയാണ് യാത്രക്കാരുള്ളത്. ഈ സമയത്താണ് ബസ് സർവീസുകളുടെ ആവശ്യവും. സ്പ്രെഡ് ഓവർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയാൽ നാല് മണിക്കൂർ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നത്. 16 മണിക്കൂർവരെ യാത്രക്കാർ നിരത്തിലുണ്ടാകുമ്പോൾ നാല് മണിക്കൂർ വിശ്രമം ഉൾപ്പെടെ 12 മണിക്കൂർ ഡ്യൂട്ടി കഴിയും. ഏഴ് മണിക്കൂർ മാത്രമാണ് സ്റ്റിയറിംഗ്‌ഡ്യൂട്ടി ചെയ്യുക. ഈ സമയം മാത്രമേ ബസുകൾ നിരത്തിലുണ്ടാവുകയുള്ളു. അവസാനത്തെ നാല് മണിക്കൂറിനായി ഡ്യൂട്ടി തയാറാക്കാനും കഴിയില്ല. ഫലത്തിൽ ദിവസത്തിൽ എട്ട് മണിക്കൂർ നിരത്തിൽ ബസുകളുണ്ടാവില്ല എന്ന സ്ഥിതി സംജാതമാകും.നിലവിൽ മുവായിരത്തോളം സർവീസുകൾ മാത്രമാണ് കെഎസ്ആർടിസി നടത്തുന്നത്. അതിൽ 2500 ഓളം ഓർഡിനറി സർവീസുകൾ ആണ്. ഈ 2500…

Read More

ഒരു മാസം മുമ്പ് കാണാതായ യുവാവിന്‍റെ  മൃതദേഹം ആറ്റിൻകരയിൽ; കൊന്ന് തള്ളിയത് സ്വന്തം സുഹൃത്തുക്കളും; ഞെട്ടിക്കുന്ന സംഭവം പാലക്കാട്

  സ്വന്തം ലേഖകൻ പാലക്കാട്: യുവാവിനെ കൊന്ന് പുഴയിൽ തള്ളിയ കേസിൽ ആറ് പേർ പോലീസ് കസ്റ്റഡിയിൽ. പാലക്കാട് തത്തമംഗലം സ്വദേശി സുവീഷ് (20) കൊല്ലപ്പെട്ട കേസിലാണ് സ്വരാജ്, ഹക്കീം, ഋഷികേശ്, അജയ്, ഷമീർ, മദൻകുമാർ എന്നിവരെ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. ഒരുമാസം മുമ്പ് കാണാതായ യുവാവിന്‍റെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. പാലക്കാട്‌ യാക്കര പുഴയുടെ സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. സുവീഷിനെ കൊന്ന് പുഴയില്‍ തള്ളുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ജൂലൈ 19 മുതലാണ് സുവീഷിനെ കാണാതായത്. ജൂലൈ 19 ന് രാത്രി പാലക്കാടുള്ള മെഡിക്കൽ ഷോപ്പിന് സമീപം വച്ച് സുവീഷിനെ പ്രതികള്‍ ബലമായി സ്‌കൂട്ടറിൽ കയറ്റി മലബാർ ആശുപത്രിയ്ക്ക് സമീപത്തെ ശ്മാശനത്തിൽ വച്ച് വടികൊണ്ടും കൈകൊണ്ടും അടിച്ചും ചവിട്ടിയും കൊന്നു എന്നാണ് പോലീസ് പറയുന്നത്. ജൂലൈ 20ന് രാവിലെ മൃതദേഹം പ്രതികൾ യാക്കര പുഴയിൽ ഉപേക്ഷിച്ചു.…

Read More

ഏതു ക്രൈമിലും ദൈവം ഒരു തെളിവെങ്കിലും ബാക്കിവെക്കും; ഇന്ദുലേഖയുടെ പ്ലാൻ നടന്നിരുന്നുവെങ്കിൽ കുന്നംകുളം കൂടത്തായ് ആകുമായിരുന്നു; പനിക്കുള്ള ഗുളിക സ്ഥിരമായികൊടു ത്തതിന്‍റെ കാരണം ഞെട്ടിക്കുന്നത്…

ക സ്വന്തം ലേഖകൻ കുന്നംകുളം: ഇന്ദുലേഖ വിചാരിച്ചപോലെയൊക്കെ കാര്യങ്ങൾ നടന്നിരുന്നുവെങ്കിൽ കുന്നംകുളം മറ്റൊരു കൂടത്തായി ആയി മാറുമായിരുന്നു.പ്ലാനുകൾ പാളിയത് കൊണ്ട് മാത്രം അങ്ങനെയൊന്നും സംഭവിച്ചില്ല. ഒരു ഷെർലക്ഹോംസ് കഥയിലെ കുശാഗ്രബുദ്ധിക്കാരനായ കുറ്റവാളിയെ പോലെയാണ് ഇന്ദുലേഖ അമ്മയെയും അച്ഛനെയും ഇല്ലാതാക്കാൻ ശ്രമിച്ചത്. കൂട്ടത്തിൽ ഭർത്താവിനിട്ടും പണികൊടുക്കാൻ ഇന്ദുലേഖ ശ്രമിച്ചിരുന്നു എന്നാണ് സൂചന. കുന്നംകുളം കീഴൂരിൽ അമ്മയെ കൊലപ്പെടുത്തിയ മകൾ ഇന്ദുലേഖയുടെ ദൃശ്യം സിനിമയെ വെല്ലുന്ന ക്രിമിനൽ ബുദ്ധി കണ്ട് പോലീസ് പോലും അമ്പരന്നു പോയി. കിഴൂർ കാക്കത്തിരുത്ത് റോഡിൽ ചോഴിയാട്ടിൽ ചന്ദ്രന്റെ ഭാര്യ രുക്മിണിയാണ് (58) കഴിഞ്ഞദിവസം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ചായയിൽ എലിവിഷം കലർത്തി നൽകിയതാണ് രുക്മിണിയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ആസ്ത്മയുടെ അസ്വസ്ഥതകളുള്ളതിനാൽ രുക്മിണിക്ക് രുചിവ്യത്യാസം തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. ബാധ്യത തീർക്കാൻ കടുംകൈലക്ഷങ്ങളുടെ കടബാധ്യതകൾ തീർക്കുവാൻ ഇന്ദുലേഖ കണ്ടെത്തിയ…

Read More

വിയറ്റ്‌നാം കോളനിയെ കിടുകിടാ വിറപ്പിച്ച ആ പഴയ റാവുത്തര്‍ ഇവിടെയുണ്ട്! ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

മലയാള സിനിമയില്‍ രൂപം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച വില്ലനായിരുന്നു വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിലെ റാവുത്തര്‍. 1992ല്‍ റിലീസിലെത്തിയ ചിത്രത്തില്‍ റാവുത്തറെ അവതരിപ്പിച്ചത് വിജയ രംഗരാജു എന്ന മഹാരാഷ്ട്രക്കാരനാണ്. ‘വിയറ്റ്‌നാം കോളനി’ ഹിറ്റായതിനൊപ്പം തന്നെ ചിത്രത്തിലെ സൂപ്പര്‍ വില്ലനും മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ചു. നടന്‍ എന്‍ എഫ് വര്‍ഗ്ഗീസാണ് വിയറ്റ്‌നാം കോളനിയില്‍ റാവുത്തര്‍ക്ക് ശബ്ദം നല്‍കിയത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മോഹന്‍ലാല്‍ അവതരിപ്പിച്ച ലാല്‍ സലാം എന്ന പരിപാടിയിലും വിജയ രംഗരാജു അതിഥിയായി എത്തിയിരുന്നു. ”വിയറ്റ്‌നാം കോളനി ഇറങ്ങിയ സമയത്ത് റാവുത്തര്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും പേടിയായിരുന്നു. പക്ഷേ ഇത്രയും പാവമായ മറ്റൊരു മനുഷ്യനെ ലോകത്ത് കാണാന്‍ കിട്ടില്ല,” എന്ന മുഖവുരയോടെയാണ് വിജയ രംഗരാജുവിനെ മോഹന്‍ലാല്‍ പരിചയപ്പെടുത്തിയത്. ”സ്റ്റണ്ട് മാസ്റ്റര്‍ മാഫിയ ശശിയോടാണ് ഞാന്‍ നന്ദി പറയേണ്ടത്. അദ്ദേഹമാണ് എന്നെ ഫാസില്‍ സാറിന്…

Read More

എട്ടു വയസ്സുകാരിയെ പിങ്ക് പോലീസ് ചോദ്യം ചെയ്ത സംഭവം ! കുട്ടിയ്ക്ക് 50,000 രൂപ നല്‍കാന്‍ തയ്യാറെന്ന് പോലീസുകാരി…

മൊബൈല്‍ മോഷണക്കുറ്റം ആരോപിച്ച് നടുറോഡില്‍ എട്ടുവയസ്സുകാരിയെ പിങ്ക് പോലീസ് ചോദ്യം ചെയ്ത് മാനസിക സമ്മര്‍ദ്ദത്തിലാക്കിയ സംഭവത്തില്‍ കുട്ടിയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറെന്ന് ആരോപണ വിധേയയായ ഉദ്യോഗസ്ഥ. 50,000 രൂപ നല്‍കാമെന്നാണ് ഉദ്യോഗസ്ഥ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതിനായി കുട്ടിയുടെ പിതാവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറണമെന്നും ആവശ്യപ്പെട്ടു. പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതി ചെലവായും നല്‍കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഈ തുക ആരോപണവിധേയയായ ഉദ്യോഗസ്ഥയുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കാര്‍ അപ്പീലാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുളളത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി നഷ്ടപരിഹാരത്തുക കുറയ്ക്കാനാകുമോ എന്ന് ഉദ്യോഗസ്ഥ ആരാഞ്ഞിരുന്നു. ഇതിന് സന്നദ്ധനല്ലെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് അപ്പീല്‍ വിശദവാദത്തിനായി സെപ്റ്റംബര്‍ അവസാനം പരിഗണിക്കാന്‍ മാറ്റി. 2021 ഓഗസ്റ്റ്…

Read More

ഒരു വര്‍ഷം പത്തു ലക്ഷം കുട്ടികള്‍ ജനിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ രണ്ടര ലക്ഷം മാത്രം ! പൗരന്മാരുടെ മനോഭാവം ഈ രാജ്യത്തെ വെട്ടിലാക്കുമോ ?

ജനനനിരക്ക് കുറവുള്ള പ്രദേശമായാണ് യൂറോപ്പിനെ കണക്കാക്കുന്നത്. ഇപ്പോള്‍ ആ പാതയിലാണ് ദക്ഷിണ കൊറിയയും. 2021ലെ രാജ്യത്തെ ഫെര്‍ട്ടിലിറ്റി നിരക്കുകളെ സംബന്ധിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തു വന്നത് ഇതാണ് സൂചിപ്പിക്കുന്നത്. ഇക്കാലയളവില്‍ നവജാത ശിശുക്കളുടെ എണ്ണം 266,000 ആയി കുറഞ്ഞിരിക്കുകയാണ്. ഇത് മുന്‍വര്‍ഷത്തേക്കാളും 11,800 എണ്ണം (4.3 ശതമാനം) കുറവാണ്. എന്നാല്‍ 35 വയസിനു മുകളിലുള്ള സ്ത്രീകളുടെ ഫെര്‍ട്ടിലിറ്റി നിരക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് കൊറിയയാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്. 1970 വരെ പ്രതിവര്‍ഷം പത്തുലക്ഷത്തോളം നവജാത ശിശുക്കള്‍ക്കാണ് ദക്ഷിണ കൊറിയ ജന്മം നല്‍കിയിരുന്നത്. എന്നാല്‍ ഇത് 2001 ആയപ്പോള്‍ നേര്‍ പകുതിയായി കുറയുകയായിരുന്നു. പിന്നീട് ഇത് അവിടെ നിന്നും താഴേക്ക് വരുന്ന കാഴ്ചയാണുണ്ടായത്. 2002 ല്‍ 400,000 ആയും 2017ല്‍ ഇത് 300,000 ആയും കുറഞ്ഞു. ലോകത്താകമാനം കൊവിഡ് പിടിപെട്ട് ആളുകള്‍…

Read More