കൊച്ചിയിൽ വീണ്ടും എടിഎം തട്ടിപ്പ്; തട്ടിപ്പ് നടന്നത് ജില്ലയിലെ 10 എടിഎമ്മുകളിൽ; പ്രതിയെന്നു സംശയിക്കുന്ന ആൾക്ക് ഇടതുകാലിൽ മുടന്ത്

കൊച്ചി: കൊച്ചിയിൽ വീണ്ടും എടിഎം തട്ടിപ്പ്. സ്വകാര്യ ബാങ്കിന്‍റെ എടിഎം മെഷീനിൽ കൃത്രിമം കാട്ടിയാണ് പണം തട്ടിയത്. ഒരു ബാങ്കിന്‍റെ തന്നെ 10 എടിഎമ്മുകളിൽ നിന്നാണ് പണം തട്ടിയത്. ഏഴ് ഇടപാടുകളിലായി 25,000 രൂപ നഷ്ടമായതായാണ് പരാതി. കളമശേരി പ്രീമിയർ കവലയിലെ തട്ടിപ്പിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ 18,19 തീയതികളിലാണ് 25,000 രൂപ നഷ്ടമായതായി കാണിച്ച് ബാങ്ക് പോലീസിൽ പരാതി നൽകി. തട്ടിപ്പ് നടത്തിയവിധം ഇങ്ങനെ  എടിഎമ്മിന്‍റെ പണം വരുന്ന ഭാഗത്ത് പേപ്പർ വച്ച് ബ്ലോക്ക് ചെയ്താണ് പണം തട്ടിയത്. എടിഎമ്മിൽ നിന്നു പണം എടുക്കാൻ ശ്രമിക്കുന്പോൾ നോട്ട് പുറത്തുവരുന്നതായി ശബ്ദം കേൾക്കും. എന്നാൽ പണം ലഭിക്കില്ല. തൊട്ടുപിന്നാലെ മോഷ്ടാവ് എത്തി പണം എടുക്കുന്ന രീതിയാണ് നടത്തിയത്. പണം നഷ്ടമായ എടിഎമ്മുകൾ കളമശേരി, തൃപ്പൂണിത്തുറ, തിരുവാങ്കുളം, പാലാരിവട്ടം, തമ്മനം, കടവന്ത്ര, ചേന്ദമംഗലം, ഇടപ്പള്ളി, ബാനർജി റോഡ്…

Read More

ബംഗാളില്‍ മൂന്നുപേരെ കൊന്ന കേസിലെ മുഖ്യപ്രതി കോഴിക്കോട്ട് അറസ്റ്റില്‍; പ്രതിക്ക് ഒളിത്താവളമൊരുക്കിയമൂന്ന് ബംഗാളി തൊഴിലാളികളും അറസ്റ്റില്‍

കോഴിക്കോട്: പശ്ചിമബംഗാളില്‍ മൂന്നുപേരെ കൊലപ്പെടുത്തി മുങ്ങിയ കേസിലെ ഒന്നാം പ്രതി കോഴിക്കോട്ട് അറസ്റ്റില്‍. കോഴിക്കോട്ട് ഇയാള്‍ക്ക് ഒളിത്താവളം ഒരുക്കിയ മൂന്നു പശ്ചിമബംഗാള്‍ സ്വദേശികളും അറസ്റ്റിലായിട്ടുണ്ട്. കോഴിക്കോട് പന്നിയങ്കര പോലീസിന്‍റെ സഹായത്തോടെ പശ്ചിമ ബംഗാളില്‍ നിന്നെത്തിയ പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പശ്ചിമബംഗാൾ‍ 24 പര്‍ഗാന ജില്ലയിലെ ധര്‍മകലാ ദക്ഷിണ്‍ സ്വദേശി രവികുല്‍ സര്‍ദാര്‍ (47) ആണ് അറസ്റ്റിലായ പ്രധാന പ്രതി. ബംഗാളിലെ കാനിംഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മൂന്നുപേരെ കൊലചെയ്തശേഷം ഇയാള്‍ കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. കാനിംഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അേന്വഷണം നടത്തിവരവെയാണ് ഇയാള്‍ േകാഴിേക്കാട്ട് ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചത്. ഇതേതുടര്‍ന്ന് അവിടെ നിന്നുള്ള പോലീസ് സംഘം ഇന്നലെ കോഴിക്കോട്ട് എത്തി. മീഞ്ചന്തയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. രഹസ്യമായി താമസിച്ചുവരികയായിരുന്നു. പോലീസ് ഇവിടെ എത്തില്ലെന്ന ഉറപ്പിലായിരുന്നു താമസം. ബംഗാളില്‍…

Read More

സംസ്ഥാനത്ത് 29 വരെ മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ 50 കിലോമീറ്റര്‍ വേഗതയിൽ കാറ്റ് വീശാൻ സാധ്യത 

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. അടുത്ത മണിക്കൂറുകളിൽ കേരളത്തില്‍ ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ പെയ്‌തേക്കാം.ഇന്നും പരക്കെ മഴക്ക് സാധ്യതയുണ്ട്. ആഗസ്റ്റ് 29 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കൂടാതെ കേരള, ലക്ഷദ്വീപ്, കര്‍ണ്ണാടക, മാലിദ്വീപ് തീരം അതിനോട് ചേര്‍ന്നുള്ള തെക്ക്- കിഴക്കന്‍ അറബിക്കടല്‍, മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഈ മേഖലകളിൽ മല്‍സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

Read More

‘ഞങ്ങളുടെ മൊഴി’… തലശേരിയിൽ നിന്നും നാടുവിട്ട ഫർണിച്ചർ ഫാക്‌ടറി ഉടമകളായ ദമ്പതികൾ കോയമ്പത്തൂരിൽ; നാടുവിട്ടത് മനം നൊന്ത്, തലശേരി നഗരസഭയുടെ നടപടി ക്രൂരമെന്ന് ദമ്പതികൾ

തലശേരി: കൈയേറ്റത്തിന്‍റെ പേരിൽ ഫർണിച്ചർ നിർമാണ കമ്പനി തലശേരി നഗരസഭ ഉദ്യോഗസ്ഥർ അടച്ചുപൂട്ടിയതിനെ തുടർന്ന് നാടുവിട്ട ദമ്പതികളെ കോയമ്പത്തൂരിൽ കണ്ടെത്തി. സാഹിത്യകാരനും അധ്യാപക അവാർഡ് ജേതാവുമായിരുന്ന കെ. തായാട്ടിന്‍റെ മകൻ പാനൂർ താഴെ ചമ്പാട് തായാട്ട് വീട്ടിൽ രാജ് കബീർ (58), ഭാര്യ ശ്രീ ദിവ്യ (48) എന്നിവരേയാണ് കോയമ്പത്തൂരിലെ ഹോട്ടൽ മുറിയിൽ പാനൂർ എസ്ഐ ലതീഷ്, അഡീഷണൽ എസ്ഐ മനോഹരൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ടെത്തിയത്. ഇവരെ ഇന്നു രാവിലെ 10.30 തോടെ തലശേരിയിലെത്തിച്ചു. ഇരുവരേയും ഇന്ന് കോടതിയിൽ ഹാജരാക്കും.തലശേരി എരഞ്ഞോളി വ്യവസായ പാർക്കിലാണ് ദമ്പതികൾ ഫർണിച്ചർ കമ്പനി നടത്തിയിരുന്നത്. “അധികൃതരുടെ ക്രൂരമായ നടപടി ഇനി നമുക്ക് താങ്ങാനാവില്ല… ഞങ്ങൾ പോവുന്നു, ഞങ്ങളെയിനി അന്വേഷിക്കേണ്ട.. ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മുഴുവൻ ഉത്തരവാദിത്വവും ഞങ്ങളെ ദ്രോഹിച്ചവർക്ക് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിച്ച് “ഞങ്ങളുടെ മൊഴി’ എന്ന തലക്കെട്ടോടെ…

Read More

ശ്രീറാമിന്റെ അവിഹിതബന്ധത്തിന്റെ തെളിവുകള്‍ കെഎം ബഷീറിന്റെ കൈയ്യിലുണ്ടായിരുന്നു ? മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഹര്‍ജി…

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ അബ്ദുറഹ്മാന്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ശ്രീറാം വെങ്കിട്ടരാമന്‍ ഉന്നത തലത്തില്‍ ബന്ധമുള്ള ഐഎഎസ് ഓഫീസര്‍ ആയതിനാല്‍ പോലീസിന്റെ സഹായമുണ്ടെന്നും അന്വേഷണം വഴിതിരിച്ചുവിട്ടേക്കുമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ജസ്റ്റിസ് സിയാദ് റഹ്മാന്‍ ആണ് ഹര്‍ജി പരിഗണിക്കുക. ശ്രീറാമിന്റെ അവിഹിത ബന്ധത്തിന്റെ തെളിവ് ബഷീറിന്റെ കൈവശമുണ്ടായിരുന്നുവെന്നും ഇതിലുള്ള വൈരാഗ്യമാണ് മരണത്തിലേക്ക് എത്തിച്ചതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. അപകട ദിവസം കെ.എം. ബഷീറിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടമായിരുന്നു. എന്നാല്‍ ഈ ഫോണ്‍ കണ്ടെത്താന്‍ പോലീസിന് കഴിയാത്തത് ദുരൂഹമാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കുന്നു. പ്രോസിക്യൂഷന്‍ പ്രതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. നിലവിലെ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമാണ്. ഈ റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിക്കെതിരെ…

Read More

നമ്മള്‍ ചിന്തിക്കുന്നതിന് അപ്പുറം ചെയ്യുന്ന ആളാണ് ദിലീപേട്ടന്‍ ! നടന്‍ ദിലീപ് ചെയ്ത സഹായങ്ങളെക്കുറിച്ച് കലാഭവന്‍ ഷാജോണ്‍…

മിമിക്രി രംഗത്തു നിന്നെത്തി സിനിമയില്‍ സജീവമായ താരമാണ് കലാഭവന്‍ ഷാജോണ്‍. ഹാസ്യനടനായി തുടങ്ങി നായകനും വില്ലനും സംവിധായകനും വരെയായി മാറാന്‍ ഷാജോണിനായി. മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിലെ പൊലീസുകാരന്റെ വേഷമാണ് ഷാജോണിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. അതിനിടെ സംവിധായകന്റെ റോളിലും ഷാജോണ്‍ എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ തുടക്കകാലത്ത് നടന്‍ ദിലീപ് നല്‍കിയ പിന്തുണയെ കുറിച്ച് സംസാരിക്കുകയാണ് കലാഭവന്‍ ഷാജോണ്‍. ഒരുപാട് വേഷങ്ങള്‍ തനിക്ക് വാങ്ങി തന്നത് ദിലീപ് ആണെന്ന് ഷാജോണ്‍ പറയുന്നത്. പറക്കും തളിക ആയിരുന്നു ദിലീപേട്ടന്റെ ഒപ്പമുള്ള ആദ്യ ചിത്രം. പടം ഹിറ്റായി. പിന്നെ നമ്മളൊരു മിമിക്രിക്കാരന്‍ ആയത് കൊണ്ട് ദിലീപേട്ടന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അത് കഴിഞ്ഞ് എല്ലാ സിനിമയിലും ദിലീപേട്ടന്‍ വിളിക്കും. ഒരു സീനാണെങ്കിലും അവന് കൊടുക്കണമെന്ന് സംവിധായകരോട് പറയും. ദിലീപേട്ടന്‍ ഭാഗ്യം നോക്കുന്ന ഒരാളാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അത് എന്റെ ഭാഗ്യത്തിന് ശരിയായി. അതുകൊണ്ടാവാം.…

Read More

ബാംഗ്ലൂരിൽ പഠനവും ഒപ്പം ലഹരിക്കടത്തും; എംഡിഎംഎ കടത്താൻ പ്രതിഫലമായി വാങ്ങിയിരുന്നത് വൻ തുകകൾ; കേസിൽ പിടിയിലായവരുടെ അക്കൗണ്ട് പരിശോധിച്ച പോലീസ് ഞെട്ടി

  പത്തനംതിട്ട: പന്തളം എംഡിഎംഎ കേസിൽ പ്രതികൾ നടത്തിയത് കോടികളുടെ ഇടപാടുകൾ.റമീസിനെ പിടികൂടുമ്പോൾ ഇയാളുടെ സ്വിഫ്റ്റ് കാറിൽനിന്നു മൊബൈൽ ഫോൺ, ബംഗളൂരു വൃന്ദാവൻ എൻജിനിയറിംഗ് കോളജിന്‍റെ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, ബാങ്ക് എടിഎം കാർഡ്, രണ്ട് വെയിംഗ് മെഷീൻ, ഫിൽറ്റർ പേപ്പർ അടങ്ങിയ പൊതി, ലഹരിവസ്തുക്കൾ പൊടിക്കാൻ ഉപയോഗിക്കുന്നതെന്നു കണ്ടെത്തിയ ക്രഷർ, ലഹരിവസ്തു വലിക്കുന്നതിനുള്ള ഷൂട്ടർ എന്ന ഉപകരണം തുടങ്ങിയവ പിടിച്ചെടുത്തു. ഇയാളുടെ മൊബൈൽ ഫോൺ വിളികൾ ജില്ലാ സൈബർ പോലീസിന്‍റെ സഹായത്തോടെ പരിശോധിച്ചപ്പോൾ മറ്റു പ്രതികളുമായി നിരന്തരം ആശയവിനിമിയം നടത്തിയതായി കണ്ടെത്തി. പഠനത്തിനിടയിൽത്തന്നെ കച്ചവടക്കാരുമായി ബന്ധപ്പെടുകയും ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നു.വിപണനം നടത്താൻ വാഹകരായി പ്രവർത്തിച്ചെന്നും അന്വേഷണ സംഘം പറയുന്നു. മയക്കുമരുന്നു കച്ചവടത്തിനു യുവാക്കൾ വൻ തുക പ്രതിഫലവും കൈപ്പറ്റി. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകൾ പോലീസ് പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു. കോടികൾ ഒഴുകികാഞ്ഞിരപ്പള്ളി വട്ടകപ്പാറ തേനാമാക്കൾ…

Read More

സീരിയലിന് ഒരിക്കലും സിനിമയാകാന്‍ സാധിക്കില്ല ! താന്‍ ജീവിതത്തില്‍ എടുത്ത നിര്‍ണായക തീരുമാനം വെളിപ്പെടുത്തി മിത്ര കുര്യന്‍…

ഏതാനും സിനിമകളിലൂടെത്തന്നെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ താരമാണ് മിത്ര കുര്യന്‍. ഇപ്പോള്‍ താരം തിളങ്ങുന്നത് സീരിയല്‍ രംഗത്താണ്. വിസ്മയത്തുമ്പത്ത് എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ സിനിമയിലെത്തിയ താരത്തിന്റ കരിയറില്‍ വഴിത്തിരിവായത് ദിലീപ് ചിത്രം ബോഡിഗാര്‍ഡ് ആയിരുന്നു. പിന്നീട് നിരവധി സിനിമകളില്‍ താരം വേഷമിട്ടു. വിവാഹ ശേഷം അഭിനയത്തിന് ചെറിയ ഇടവേള നല്‍കിയ താരം മിനിസ്‌ക്രീനിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. ആറ് വര്‍ഷത്തോളമാണ് മിത്ര ക്യാമറയ്ക്ക് മുന്‍പില്‍ നിന്നും അപ്രത്യക്ഷമായത്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന അമ്മ മകള്‍ എന്ന പരമ്പരയിലൂടെയായിരുന്നു നടി പ്രേക്ഷകരിലേയ്ക്ക് തിരിച്ചെത്തിയത്. ഇപ്പോഴിതാ, തന്റെ സീരിയലിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് സംസാരിക്കുകയാണ് മിത്ര. ടെലിവിഷന്‍ സീരിയലിന്റെ ഭാഗമാകുക എന്നത് അത്ര എളുപ്പത്തില്‍ എടുക്കാവുന്ന തീരുമാനം ആയിരുന്നില്ല എന്നാണ് മിത്ര പറയുന്നത്. അതേസമയം, സീരിയലുകള്‍ അവിഹിതത്തെ മഹത്വല്‍ക്കരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കഥകള്‍ ഒക്കെ നമ്മുടെ സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളില്‍…

Read More

Things To Expect From Dog Bandanas?

How easily does it clear and is it too heavy in your canine to put on it everyday? Many of the bandanas out there are “spot clean only” as a outcome of they are manufactured from more delicate supplies or have logos or prints that can come off in the washing machine. You will absolutely want to scrub your dog’s bandana in some unspecified time in the future, so ensure you know tips on how to properly take care of it. For service canine and other working pets, dog bandanas…

Read More

പാതിരാത്രിയില്‍ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി പീഡനം ! വലിയതുറ സ്വദേശികളായ മൂന്നുപേര്‍ പിടിയില്‍…

തിരുവനന്തപുരം കഠിനംകുളത്ത് ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി പീഡനം നടത്തിയ മൂന്നു പേര്‍ പിടിയില്‍. ഹോസ്റ്റലില്‍ കയറി ബലംപ്രയോഗിച്ച് മദ്യം നല്‍കിയ ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. കഠിനംകുളം പോലീസാണ് പോക്സോ വകുപ്പുപ്രകാരം കേസെടുത്തിരിക്കുന്നത്. വലിയതുറ സ്വദേശികളാണ് പിടിയിലായത്. ബുധനാഴ്ച രാത്രി ഹോസ്റ്റല്‍ പരിസരത്ത് ബൈക്കുകള്‍ കണ്ട് സംശയം തോന്നിയ പോലീസ് പരിശോധിക്കുന്നതിനിടെ സംഘം മതില്‍ ചാടി പോലീസിന്റെ മുന്നില്‍ പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തുവരുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടതാണ് പെണ്‍കുട്ടികളെ എന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടികളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്.

Read More