പൊന്നിയിൽ ശെൽവൻ  ഷൂട്ടിംഗിനിടെ ഐശ്വര്യറായിയോട് സംസാരിക്കുന്നത്  വിലക്കി മണിരത്നം; അനുഭവം തുറന്ന് പറഞ്ഞ് തൃഷ

പൊന്നിയിൽ ശെൽവൻ ഷൂട്ട് തുടങ്ങിയ ആദ്യ ദിവസം തന്നെ ഐശ്വര്യ റായ് മാഡവുമായി സംസാരിക്കാന്‍ എനിക്കു ഭാഗ്യം കിട്ടിയിരുന്നു. അവർ അകത്തും പുറത്തും വളരെ നല്ലൊരു സ്ത്രീയാണ്. ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയായിരിക്കുമല്ലോ അത്. പ്രശ്‌നം എന്താണെന്നു വച്ചാൽ സിനിമയിൽ ഞങ്ങൾ എതിര്‍ കഥാപാത്രങ്ങളായിട്ടാണ് അഭിനയിക്കുന്നത്. പരസ്‌പരം അങ്ങനെ ഇഷ്ടപ്പെടാൻ പാടില്ലായിരുന്നു. അങ്ങനെ ആയപ്പോൾ അത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഞങ്ങൾ സംസാരിക്കുമ്പോൾ മണിരത്‌നം സാർ ഇടപെടുമായിരുന്നു. ഞങ്ങൾ സംസാരിക്കുമ്പോൾ മണി സാർ പറയാറുണ്ടായിരുന്നു. നോക്കൂ, നിങ്ങൾ വളരെയധികം സംസാരിക്കുന്നു, സംസാരിക്കുന്നതു നിർത്തൂ, എന്‍റെ സീനിൽ ഈ സൗഹൃദം ഒന്നും ഉണ്ടാകില്ല എന്ന്. ഐശ്വര്യയ്‌ക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്. -തൃഷ കൃഷ്ണൻ

Read More

നായക വേഷത്തിലേക്കു ചുവടുവച്ച് “പളുങ്കി’ലെ ബാലതാരം; ടോണി സിജിമോൻ നായകനാകുന്ന വെള്ളരിക്കാപ്പട്ടണം 23ന് തിയറ്ററുകളിൽ

തിരുവനന്തപുരം: പളുങ്ക്, ഭ്രമരം, മായാവി, ചോട്ടാ മുംബൈ തുടങ്ങി മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമകളിലൂടെ ബാലതാരമായെത്തി പ്രേക്ഷകഹൃദയത്തിലിടം നേടിയ ടോണി സിജിമോൻ നായകവേഷത്തിലേക്കു ചുവടുവയ്ക്കുന്നു. ടോണി നായകനാവുന്ന ആദ്യ ചിത്രം ’വെള്ളരിക്കാപ്പട്ടണം’ 23 ന് റീലിസ് ചെയ്യും. നവാഗത സംവിധായകൻ മനീഷ് കുറുപ്പാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മംഗലേശരി മൂവീസിന്‍റെ ബാനറിൽ മോഹൻ കെ. കുറുപ്പാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയം ചർച്ച ചെയ്യുന്ന സിനിമയിലൂടെ നായകനിരയിലേക്ക് ചുവടുവയ്ക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ടോണി സിജിമോൻ പറഞ്ഞു. ഒന്നിനോടും താത്പര്യമില്ലാതെ അലസമായി ജീവിതം തള്ളിനീക്കുന്ന പുത്തൻ തലമുറയ്ക്ക് ഒരു പുതിയ ദിശാബോധം നൽകുന്ന സിനിമയാണ് വെള്ളരിക്കാപ്പട്ടണം. നമുക്കു ചുറ്റുമുള്ള ജീവിത സാധ്യതകളെ പ്രയോജനപ്പെടുത്തി മുന്നേറിയാൽ ഏതൊരു പരാജിതന്‍റെയും ജീവിതം വിജയിക്കുമെന്നാണ് ഈ ചിത്രം സൂചിപ്പിക്കുന്നത്. ചാനൽ ഷോകളിൽ ബാലതാരമായി തിളങ്ങിയ ഈ കൊച്ചുമിടുക്കനെ മമ്മൂട്ടി ചിത്രമായ പളുങ്കിലൂടെ…

Read More

മകൾക്കു മുന്നിൽ അച്ഛന് മർദനമേറ്റ സംഭവം; പിന്തിരിയില്ല, നീതി തേടി മുന്നോട്ടു പോകുമെന്ന് മകൾ;

കാട്ടാക്കട : മകൾക്ക് മുന്നിൽ വച്ച് അച്ഛനെ മർദിച്ച കെ എസ് ആർ ടി സി ജീവനക്കാരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. ആക്രമണം നടത്തിയ കണ്ടാൽ അറിയാവുന്ന അഞ്ച് പേർക്കെതിരെയാണ് കാട്ടാക്കട പോലീസ് കേസെടുത്തത്. കയ്യേറ്റം ചെയ്യൽ , സംഘം ചേർന്ന് ആക്രമിക്കൽ , ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കാട്ടാക്കട ആമച്ചൽ സ്വദേശി പ്രേമനനാണ് കഴിഞ്ഞ ദിവസം മർദനമേറ്റത്. മകൾ രേഷ്മയെ ആക്രമണത്തിനിടെ തള്ളി മാറ്റിയതിന് കേസെടുത്തിട്ടില്ല. യൂണിയൻ നേതാക്കൾ ഉൾപ്പെട്ട കേസായതിനാൽ അറസ്റ്റ് വൈകിപ്പിക്കാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുമെന്ന വിമർശനം ശക്തമാണ്. രേഷ്മയുടെ മൊഴി രേഖപ്പെടുത്തി കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്തണമെന്നാണ് ഇരുവരുടേയും ആവശ്യം . സംഭവത്തില്‍ മകള്‍ രേഷ്മയുടേയും സുഹൃത്തിന്‍റേയും മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. നിലവിൽ കാട്ടാക്കട ആശുപത്രിയിൽ ചികിൽസയിലാണ് പ്രേമനൻ.സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ ഒരാൾ സി.ഐ.ടി.യു നേതാവും…

Read More

ഒരു നായയെ പിടിക്കാൻ 300 രൂപ; സംസ്ഥാനത്ത്  തെരുവുനായകളെ പിടിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു വേണ്ടത് കോടികള്‍

സ്വന്തം ലേഖകന്‍കോഴിക്കോട്: സംസ്ഥാനത്ത് തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനു പിടികൂടാന്‍ നായപിടിത്തക്കാര്‍ക്ക് മാത്രം കൂലിയിനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു വേണ്ടത് കോടികള്‍. 15 കോടിയില്‍ അധികം രൂപ വേണ്ടിവരുമെന്നാണ് കണക്ക്. സംസ്ഥാനത്ത് അഞ്ചു ലക്ഷം തെരുവുനായ്ക്കള്‍ ഉണ്ടാകുമെന്നാണ് ഏകദേശ കണക്ക്. ഒരു നായയെ പിടിക്കാന്‍ 300 രൂപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കേണ്ടത്. അഞ്ചു ലക്ഷം നായ്ക്കള്‍ക്ക് നായപിടിത്തക്കാര്‍ക്ക് കൂലിയിനത്തില്‍തന്നെ ഇത്രയും ഉയര്‍ന്ന തുക വരും. സംസ്ഥാനത്ത് അടുത്ത കാലത്തൊന്നും തെരുവുനായ്ക്കളുടെ കണക്കെടുപ്പ് നടന്നിട്ടില്ല. കോവിഡിനുമുമ്പാണ് കണക്കടുപ്പ് നടന്നത്. നാലുവര്‍ഷം കൊണ്ട് വന്‍വര്‍ധനവാണ് നായ്ക്കളുടെ എണ്ണത്തില്‍ ഉണ്ടായത്. മൂന്നുവര്‍ഷം മുമ്പ് കോഴിക്കോട് ജില്ലയില്‍ 30,000 തെരുവുനായ്ക്കളുണ്ടെന്നാണ് കണക്കാക്കിയിരുന്നത്. അതിപ്പോള്‍ പെറ്റുപെരുകി ഒരു ലക്ഷത്തിലധികമായിരിക്കുമെന്നാണ് ഏകദേശ കണക്ക്. തെരുവുനായ്ക്കളുടെ എണ്ണം സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും കണക്കൊന്നുമില്ല. ഓരോ ചെറിയ പ്രദേശത്തുപോലും പത്തും പതിനഞ്ചും നായ്ക്കളുടെ കൂട്ടമാണുള്ളത്. അതു പ്രായോഗികമല്ലഒരു നായ പിടിത്തക്കാരനു…

Read More

കണ്ണൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്; ആക്രമണം നടത്തിയത് ബൈക്കിലെത്തിയ രണ്ടംഗ സംഘം

ചക്കരക്കൽ: ചക്കരക്കൽ മുതുക്കുറ്റി ആശാരി മൊട്ടയിൽ കോൺഗ്രസ് ഓഫീസിനായി നിർമിക്കുന്ന കെട്ടിടത്തിന് നേരേ ബോംബേറ്. ഇന്നു പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോൺഗ്രസ് ഓഫീസും പ്രിയദർശിനി മന്ദിരവുമായി പ്രവർത്തിക്കുന്നതിന് നിർമിച്ച കെട്ടിടത്തിന് നേരെയാണ് ബോംബേറ് നടന്നത്. കെട്ടിടത്തിന്‍റെ നിർമാണം പൂർത്തിയായി ഉദ്ഘാടനം നടത്താനുള്ള ശ്രമത്തിലായിരുന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘം കെട്ടിടത്തിനു നേരെ ബോംബ് എറിയുകയായിരുന്നു. രണ്ടു ബോംബുകൾ എറിഞ്ഞതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു.കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ഫർണിച്ചറുകൾ തകരുകയും കെട്ടിടത്തിന്‍റെ ചുമരിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അടുത്തകാലത്ത് ഇതിനു സമീപത്തെ രാജീവ് മന്ദിരത്തിന് നേരെ ആക്രമണമുണ്ടായതായും ഇതിലെ പ്രതികളെ ഇതുവരെ പിടികൂടിയില്ലെന്നും പോലീസ് അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കാത്തതാണ് അക്രമം ഉണ്ടാകാൻ കാരണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി എം.കെ.മോഹനൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധമുണ്ടായ…

Read More

പട്ടി കടിച്ച് ചികിത്സയിലിരുന്ന യുവതി കുഴഞ്ഞു വീണു മരിച്ചു ! മൂന്ന് ഡോസ് വാക്‌സിനും എടുത്തിരുന്നു…

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന യുവതി കുഴഞ്ഞു വീണു മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടില്‍ സത്യശീലന്റെയും സതീഭായി അമ്മയുടെയും മകള്‍ അഭിജ(24) ആണ് മരിച്ചത്. ഒന്നര മാസം മുന്‍പാണ് അഭിജയെ പട്ടി കടിച്ചത്. പേവിഷബാധയ്‌ക്കെതിരേയുള്ള മൂന്ന് ഡോസ് വാക്‌സിനും എടുത്തിരുന്നു. ഏറ്റവും അവസാനം ചിങ്ങം ഒന്നിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നാണ് യുവതി വാക്സിന്‍ സ്വീകരിച്ചത്. ചൊവ്വാഴ്ച രാവിലെ തല പെരുക്കുന്നുവെന്ന് യുവതി അമ്മയെ അറിയിച്ചിരുന്നു. ഗുരുതരമല്ലാത്തതിനാല്‍ ഇക്കാര്യം ഗൗരവമായി എടുത്തില്ല. പുറത്തുപോയ അമ്മ തിരികെവന്നപ്പോള്‍ അഭിജ ബോധംകെട്ട സ്ഥിതിയിലായിരുന്നു. ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതയാണ്. അനൂജ സഹോദരിയാണ്.

Read More

കോടിയേരിയുടെ ആരോഗ്യനിലയിൽ പുരോഗതി: ചിത്രം പങ്കുവച്ച് കുടുംബം

നവാസ് മേത്തർതലശേരി: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുള്ളതായി മകൻ ബിനീഷ് കോടിയേരി രാഷ്‌ട്രദീപികയോട് പറഞ്ഞു. വന്നതിനേക്കാൾ നല്ല പുരോഗതിയാണ് ചികിത്സയിലൂടെ കൈവന്നിട്ടുള്ളത്. എന്നാൽ, ആശുപത്രി വിടാൻ സമയം എടുക്കുമെന്നും ബിനീഷ് കോടിയേരി വ്യക്തമാക്കി. താടി വളർത്തിയ കോടിയേരിയുടെ ചിത്രം കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും നവ മാധ്യമങ്ങളിൽ പങ്കു വച്ചു. ആദ്യമായാണ് താടി വളർത്തിക്കൊണ്ടുള്ള കോടിയേരിയുടെ ചിത്രം പുറത്തു വരുന്നത്. ഭാര്യ വിനോദിനി ബാലകൃഷണൻ കോടിയേരിയുടെ കൂടെ തോളത്ത് കയ്യിട്ട് ഇരുവരും ചിരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണ് പുറത്ത് വന്നിട്ടുള്ളത്. ഈ ചിത്രം പുറത്തു വന്നത് കോടിയേരിയെ സ്നേഹിക്കുന്നവർക്ക് ഏറെ ആശ്വാസമായിട്ടുണ്ട്. മിനിറ്റുകൾക്കുള്ളിൽ നവ മാധ്യമങ്ങളിൽ ഈ ചിത്രം വൈറലായിട്ടുണ്ട്. കോടിയേരിയുടെ ആരോഗ്യനില അറിയുന്നതിന് ദിവസവും നൂറു കണക്കിന് ഫോൺ കോളുകളാണ് രാജ്യത്തിനകത്തും പുറത്തു നിന്നുമായി ആശുപത്രിയിലേക്കെത്തുന്നത്. ആരോഗ്യനില മെച്ചപ്പെട്ടു വരുന്ന കോടിയേരിയെ സന്ദർശിക്കുന്നതിന്…

Read More

സ്വത്ത് സ്വന്തം പേരിലാക്കിയ ശേഷം മാതാപിതാക്കളെ അടിച്ചിറക്കി വിട്ട് ഡോക്ടര്‍ ! മറ്റു മക്കള്‍ക്കും വേണ്ട; ദയാവധത്തിന് അനുമതി തേടി ദമ്പതികള്‍…

സ്വത്ത് എഴുതി വാങ്ങിച്ച ശേഷം വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട വയോധിക ദമ്പതിമാര്‍ ദയാവധം ആവശ്യപ്പെട്ട് കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. മൈലാടുതുറൈ കോടങ്ങുടി വില്ലേജിലെ തങ്കസ്വാമി (85) ഭാര്യ ശാരാദാംബാള്‍ എന്നിവരാണ് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെത്തുടര്‍ന്ന് മൈലാടുതുറൈ കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തിയത്. ഒടുവില്‍ കളക്ടര്‍ ലളിതയെത്തി ദമ്പതിമാരുമായി സംസാരിച്ചു. പരാതി സ്വീകരിച്ച കളക്ടര്‍ ദമ്പതിമാര്‍ക്ക് താമസിക്കാന്‍ പകരം സ്ഥലം ഒരുക്കാനും വീട്ടില്‍ നിന്ന് ഇറക്കിവിട്ട മക്കള്‍ക്ക് എതിരെ നടപടിയെടുക്കാനും ഉത്തരവിട്ടു. തങ്കസ്വാമിക്കും ശരാദാംബാളിനും നാല് മക്കളാണുളളത്. 2009 ല്‍ തന്നെ ഭൂമിയുടെ നല്ലൊരു ഭാഗവും നാല് മക്കള്‍ക്കായി എഴുതി നല്‍കിയിരുന്നു. താമസിക്കുന്ന വീടും കുറച്ച് കൃഷി സ്ഥലവുമാണ് തങ്കസ്വാമിയുടെയും ഭാര്യയുടെയും പേരിലുണ്ടായിരുന്നത്. ശരാദാംബാളിന് രോഗം ബാധിച്ചപ്പോള്‍ മൂത്ത മകനും ഡോക്ടറുമായ ഉത്തരാപതിയില്‍നിന്ന് ചികിത്സിക്കാനായി പണം കടം വാങ്ങിയിരുന്നു. ഇതിന് ബ്രതിഫലമായി വീടും കൃഷി സ്ഥലവും…

Read More

ഭാര്യയുള്ളപ്പോള്‍ തന്നെ മറ്റൊരു വിവാഹം കഴിച്ച് സാഹസം ! നവദമ്പതിമാരെ സസ്‌പെന്‍ഡ് ചെയ്ത് കളക്ടര്‍ രേണു രാജ്…

ഭാര്യയുമായുള്ള ബന്ധം നിയമപരമായി നിലനില്‍ക്കെത്തന്നെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിന്റെ പേരില്‍ ആദ്യ ഭാര്യയുടെ പരാതിയനുസരിച്ച് നവ ദമ്പതിമാരായ റവന്യൂ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ എറണാകുളം ജില്ലാ കളക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. കൊച്ചി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (ആര്‍.ആര്‍.) ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് എം.പി. പദ്മകുമാറിനെയും ഭാര്യ തൃപ്പൂണിത്തുറ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.ആര്‍.) ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ടി. സ്മിതയെയുമാണ് കളക്ടര്‍ രേണു രാജ് സസ്‌പെന്‍ഡ് ചെയ്തത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചാണ് വിവാഹിതനായ പദ്മകുമാര്‍ വീണ്ടും മറ്റൊരു വിവാഹം കഴിച്ചത്. അതുപോലെ സര്‍ക്കാര്‍ ജീവനക്കാരിയായ ടി. സ്മിത, ഭാര്യയുള്ള ഒരാളെ വിവാഹം കഴിച്ചതും ചട്ട ലംഘനമാണ്. ഇരുവരും സര്‍വീസ് ചട്ടം ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്യുന്നതെന്ന് കളക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.

Read More

പ്രണയത്തിന് പ്രായമില്ലെന്ന് വെറുതേ പറ‍യുന്നതല്ല! വാർധക്യത്തിലും ഇണക്കുരുവികളെപ്പോൽ അവർ;  പതിക്ക് ഭക്ഷണം നൽകുന്ന പത്നിയുടെചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ എന്തിട്ടാലും വൈറാലാകുന്ന കാലം.  എന്നാല്‍ അവയില്‍ ചിലത് വൈറലാകുന്നത് ഹൃദയഹാരിയായ ഉള്ളടക്കം മൂലമാണ്. അത്തരം ഗണത്തിലുള്ള ഒരു വീഡിയോ ആണ് ഡോ. സുമിതാ മിശ്ര ഐഎഎസ് തന്‍റെ ട്വിറ്ററില്‍ പങ്കുവച്ചിട്ടുള്ളത്. വീഡിയോയില്‍ പ്രായമായ ദമ്പതിമാരെ കാണാം. അവര്‍ നിലത്തായി ഇരിക്കുകയാണ്. ഇതില്‍ സ്ത്രീ അവരുടെ ഭര്‍ത്താവിന് സ്നേഹപൂര്‍വം ഭക്ഷണവും വെള്ളവും നല്‍കുന്നത് കാണാനാകും. “ഏക് പ്യാര്‍ കാ നഗ്മ ഹേ’ എന്ന ഗാനം പശ്ചാത്തലത്തില്‍ പ്ലേ ചെയ്യുന്നത് കേള്‍ക്കാം. ഏതായാലും ഈ വീഡിയോ നെറ്റീസണ്‍ ലോകത്തിന്‍റെ ഹൃദയം തൊട്ടിരിക്കുകയാണ്. വീഡിയോ ഒരുപാടുപേർ റീപോസ്റ്റ് ചെയ്ത് കഴിഞ്ഞു. ഇവരുടെ സ്നേഹത്തെക്കുറിച്ച് നിരവധിയാളുകള്‍ സമൂഹ മാധ്യമങ്ങളില്‍ കമന്‍റുകള്‍ ഇടുന്നുണ്ട്. കാലമെത്ര കഴിഞ്ഞാലും സ്നേഹം എങ്ങും മായുന്നില്ല എന്നായിരുന്നു ഒരു കമന്‍റ്.   कोई पूछे कि प्यार क्या होता है तो बता देना प्यार…

Read More