Tinychat Recensie December 2022: Voors En Tegens Alle Servicefuncties

Users of different age teams additionally benefit from the final setting of the app. But however, I’m data-mining these people to not ever fudge awake. Generally, the situation is free to use; nevertheless, a premium membership lets you may have precedence listing listings. When using Tinychat, you presumably can join with individuals from all around the globe. In addition, there’s an option to video convention with as a lot as 12 of us concurrently. This makes Tinychat a wonderful possibility for work meetings or catching up with relations who keep…

Read More

ഈ പൂവാലൻ ഇനി വാല് പൊക്കില്ല; ശല്യം ചെയ്ത യുവാവിനെ പഞ്ഞിക്കിട്ട് യുവതി; 20 നിമിഷത്തില്‍ 40 തവണ ശല്യക്കാരനെ നിര്‍ത്താതെ തല്ലി യുവതി

ക്ഷമയുടെ നെല്ലിപലകയും കഴിഞ്ഞാൽ പിന്നെ എന്താണ് സംഭവിക്കുകയെന്ന് പ്രതികരിക്കുന്നവർക്ക് പറയാൻ പറ്റില്ല. എന്നാൽ ഉത്തര്‍പ്രദേശിലെ ഒരു പൂവാലനോട് തിരക്കിയാല്‍ അടിയോടടി എന്നായിരിക്കും മറുപടി. കാരണം 20 നിമിഷത്തില്‍ 40 അടിയാണ് ഇയാള്‍ വാങ്ങിക്കൂട്ടിയത്. ശുഭങ്കാര്‍ മിശ്ര എന്നയാള്‍ തന്‍റെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ നിലത്തായി തല കുനിച്ചിരിക്കുന്ന ഒരാളെ കാണാം. അയാളെ ചെരുപ്പൂരി തുടര്‍ച്ചയായി തല്ലുന്ന ഒരു യുവതിയേയും ദൃശ്യങ്ങളില്‍ കാണാം. ഉത്തര്‍പ്രദേശിലെ ജലൗണ്‍ ജില്ലയിലെ ഒറായി നഗരത്തിലാണ് സംഭവം. ഇയാള്‍ മദ്യപിച്ചുകൊണ്ട് യുവതിയെ ശല്യം ചെയ്യുകയായിരുന്നു. സഹിക്കെട്ട യുവതി “നന്നായി’ പ്രതികരിച്ചു. പോരാഞ്ഞിട്ട് പൂവാലനെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പിക്കുകയും ചെയ്തു. എന്തായാലും യുവതിയുടെ പ്രതികരണശേഷി സോഷ്യല്‍ മീഡിയയിലും തരംഗം തീര്‍ത്തു. നിരവധിയാളുകളാണ് യുവതിയെ അനുകൂലിച്ച് കമന്‍റുകള്‍ പങ്കുവയ്ക്കുന്നത്. ഇങ്ങനെ നിര്‍ത്താതെ തല്ലാന്‍ എങ്ങനെ കഴിയുന്നു എന്നായിരുന്നു ഒരു കമന്‍റ്. <blockquote class=”twitter-tweet”><p lang=”hi” dir=”ltr”>20 सेकेंड…

Read More

പറമ്പിക്കുളം ഡാമിന്‍റെ ഒരു ഷട്ടർ തനിയെ ഉയർന്നു;പെരിങ്ങൽകുത്തിലേക്ക് ജലപ്രവാഹം; ചാലക്കുടി പുഴയോരത്ത് ജാഗ്രതാനിർദേശം ; പുഴയിൽ ഇറങ്ങുന്നത് നിരോധിച്ചു

സ്വന്തം ലേഖകൻചാലക്കുടി: തമിഴ്നാട് അതിർത്തിയിലുള്ള പറന്പിക്കുളം ഡാമിന്‍റെ മൂന്ന് ഷട്ടറുകളിൽ ഒരു ഷട്ടർ തകർന്നു. പുലർച്ചെ 1.45നാണ് ഷട്ടർ തകർന്ന് ഡാമിൽ നിന്നും ജലം പുഴയിലേക്ക് ഒഴുകിയത്. ഇതോടെ പെരിങ്ങൽക്കുത്ത് ഡാമിലേക്ക് 20,000 ക്യുമെക്സ് വെള്ളം ഒഴുകിയെത്തിയതോടെ പെരിങ്ങൽക്കുത്ത് ഡാം നിറഞ്ഞു. ഇതോടെ പെരിങ്ങൾക്കുത്ത് ഡാമിന്‍റെ ആറ് ഷട്ടറുകളും തുറന്ന് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിട്ടു. ഇനി രണ്ട് സ്ല്യൂവിസുകൾക്കൂടി തുറക്കാനും സാധ്യതയുണ്ട്. പെരിങ്ങൽക്കുത്ത് ഡാമിന്‍റെ സംഭരണശേഷിയായ 423 മീറ്റർ വെള്ളം ഉയർന്നതോടെയാണ് ഡാമിന്‍റെ എല്ലാ ഷട്ടറുകളും തുറന്നത്. ചാലക്കുടി പുഴയിൽ ജലവിധാനം വളരെ കുറവായതിനാലാണ് വെള്ളപ്പൊക്ക ഭീഷണി ഒഴിവായത്. പെരിങ്ങൽക്കുത്ത് ഡാമിലും വെള്ളം കുറവായതിനാൽ എല്ലാ ഷട്ടറുകളും അടച്ചിട്ടിരിക്കുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ 4.5 മീറ്റർ മുതൽ അഞ്ചുമീറ്റർ വരെ വെള്ളം ഉയരാനെ സാധ്യതയുള്ളൂ. രാവിലെ പത്തുമണിവരെ പുഴയിൽ കാര്യമായ തോതിൽ ജലം ഉ‍യർന്നിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന്…

Read More

12+ Live Gay Cam Sites Free Gay Cams & Gay Webcams

It means you want tokens to enjoy each premium stuff. You want tokens to take pleasure in non-public chats, enjoy group chats. If you want to appreciate any mannequin then the token is the best way. Those are each great ways to get more eyeballs in your video — and extra tokens in your wallet. In no specific order, we’ve listed 10 of the best cam sites to work for. Let’s look at each of their options, so you probably can resolve which one is right for you. If you’re…

Read More

കാട്ടിറച്ചി വിറ്റാൽ കുഴുപ്പമാണോ സാർ.. വിൽപനയ്ക്ക് കൊണ്ടുവന്ന  ഇറച്ചിയുമായി  യുവാവ് പിടിയിൽ; കാട്ടിറച്ചിയെന്ന പേരിൽ വിൽപനയ്ക്കെത്തിച്ചത് ….

  ഉപ്പുതറ: വിൽപനയ്ക്ക്  കൊണ്ടുപോയ കാട്ടിറച്ചിയുമായി ആദിവാസി യുവാവിനെ വനപാലകർ അറസ്റ്റ്  ചെയ്തു. ഓട്ടോഡ്രൈവർ കണ്ണംപടി മുല്ല പുത്തൻപുരയ്ക്കൽ സരിൻ സജി (24) യെയാണ് കിഴുകാനം ഫോറസ്റ്റർ വി. അനിൽ കുമാറിന്‍റെ  നേതൃത്വത്തിലുളള വനപാലക സംഘം അറസ്റ്റ്  ചെയ്തത്. ഇറച്ചി വിൽക്കാൻ  കൊണ്ടുപോയ കെ.എൽ. 37. ബി. 4217ാം നമ്പർ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തെത്തുടർന്ന്  വൻമാവ്  ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ്  ഓട്ടോറിക്ഷയുടെ പിൻഭാഗത്ത് ഒളിപ്പിച്ച നിലയിൽ രണ്ടു കിലോ  കാട്ടിറച്ചി കണ്ടെത്തിയത്. മ്ലാവിന്‍റെ  ഇറച്ചിയാണെന്നാണ് പ്രാഥമിക നിഗമനം. ഇറച്ചി വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. മുല്ല പതാലിൽ സനോപി എന്ന് വിളിക്കുന്ന സനോജ്, മാക്കൽ  അപ്പു എന്ന് വിളിക്കുന്ന സനിൽ എന്നിവരാണ് ഇറച്ചി വിൽക്കാൻ ഏൽപ്പിച്ചതെന്ന് സരിൻ ഉദ്യോഗസ്ഥർക്ക്  മൊഴി നൽകി. ഒളിവിൽ പോയ സനോജ്, സനിൽ എന്നിവർക്കു വേണ്ടിയുളള തെരച്ചിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഊർജിതമാക്കി. മൃഗവേട്ട നടക്കുന്നുണ്ടന്നും…

Read More

സ്വപ്നച്ചിറകിൽ…എരുമേലി വിമാനത്താവളം  മണ്ണിന്‍റെ ഉറപ്പുപരിശോധന തുടങ്ങി; പ്രതീക്ഷയോടെ നാട്ടുകാർ

എരുമേലി: ചെറുവള്ളി എസ്റ്റേറ്റിൽ നിർദിഷ്‌ട വിമാനത്താവള പദ്ധതിയുടെ റൺവേ നിർമിക്കാൻ മണ്ണിന്‍റെ ഉറപ്പ് പരിശോധന തുടങ്ങി.ഇന്നലെ ആരംഭിച്ച പരിശോധന മൂന്ന് ആഴ്ചകൊണ്ടു പൂർത്തിയാക്കാനാണ് ഒരുങ്ങുന്നത്. ഇതിന്‍റെ ഭാഗമായി റവന്യു ഉദ്യോഗസ്ഥരും ലൂയി ബർഗ് കൺസൾട്ടിംഗ് ഏജൻസിയുടെ എൻജിനിയർമാരും ജിയോ കമ്പനിയുടെ തൊഴിലാളികളും എത്തി പെഗ് മാർക്കിംഗ് ആരംഭിച്ചു. അടുത്ത ദിവസം മുതൽ മണ്ണ് കുഴിച്ചു തുടങ്ങുമെന്നു ലൂയി ബെർഗ് സർവേ എൻജിനിയർ പാർഥ ചക്രവർത്തി, സോയിൽ സർവേയർ അമീൻ എന്നിവർ പറഞ്ഞു. മൂന്നു കിലോമീറ്റർറൺവേയ്ക്ക് അനുയോജ്യമാണെന്നു കരുതുന്ന മൂന്നു കിലോമീറ്റർ ദൂരത്തെ മണ്ണിന്‍റെ ഘടനയും ഉറപ്പുമാണ് പരിശോധിക്കുന്നത്. പത്തു മുതൽ 20 മീറ്റർ വരെ താഴ്ചയിൽ വലിയ കുഴൽ കിണറിന്‍റെ മാതൃകയിൽ എട്ട് കുഴികൾ നിർമിച്ചാണ് ഇവയുടെ ഉള്ളിലെ മണ്ണ് ലാബിൽ എത്തിച്ചു പരിശോധിക്കുന്നത്. മണ്ണിന്‍റെ വിവിധ സാമ്പിളുകൾ മുംബൈയിലെ ലാബിലാണ് പരിശോധിക്കാൻ നൽകുക. ഇതിന്‍റെ ഫലം…

Read More

Full List Of Best Adult Cam Sites With Promotions! Get Pleasure From It!

Well, now you need to sniff out the free to use live cams. That means, you probably can still satisfy your sexual cravings and not spend a penny doing so. No matter what you’re into, there’s little doubt that our listing contains greater than sufficient choices to maintain you happy. To discover the best option for you, we suggest picking 3 or 4 sites from the listing, opening an account, and seeing what they’ve to supply. Live sex reveals but should pay extra for certain privileges. For instance, if you’d…

Read More

ഗവർണർ-മുഖ്യമന്ത്രി പോര് ജോഡോ യാത്രയുടെ പ്രസക്തി കുറയ്ക്കാനോ; ലാവ്ലിൻ കേസ് നീളുന്നതിനെക്കുറിച്ച് പിസി ജോർജ് പറയുന്നതിങ്ങനെ…

കോട്ടയം: ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള വാക് പോര് എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്നു കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ്. വാഴ്സിറ്റി നിയമനത്തില്‍ മുഖ്യമന്ത്രി അവിഹിതമായി ഇടപെട്ടു തന്നെ നിര്‍ബന്ധിച്ചു എന്നു കത്തുകള്‍ ഹാജരാക്കി ഗവര്‍ണര്‍ പറഞ്ഞിരിക്കുന്നു. ഇതിനെതിരേ മുഖ്യമന്ത്രിയും മന്ത്രിമാരുടെയും മോശമായ പരാമര്‍ശങ്ങളും നിലവിട്ടു. ഗവര്‍ണര്‍-പിണറായി ബന്ധം ഊഷ്മളമായിരുന്നതു കൊണ്ടാണോ ലാവ്‌ലിന്‍ കേസ് ഇപ്പോഴും വിചാരണയ്ക്കു വരാത്തതെന്നും ജോർജ് ചോദിച്ചു. ബിജെപി- സിപിഎം ബന്ധത്തിലെ ഇടനിലക്കാരനാണോ ഗവര്‍ണര്‍ എന്നും സംശയിക്കപ്പെടുന്നു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രസക്തി കുറച്ചു കാട്ടാനാണോ ഈ വിവാദങ്ങളെന്നു സംശയമുണ്ടെന്നും ജോര്‍ജ് പറഞ്ഞു.

Read More

Talk With Stranger Online Chat Evaluate

It assists me rest, not to ever really feel solitary. I will study something in any respect Needs, with out foolish policies and bigotry. Lately, I found a sizzling people and take an evening out together. At this level, we now have a fantastic alternative collectively. We have equal tempers, preferences, and life-style. Nowadays, I’d select speak about our impressions the webpages. Its design and style is totally nothing particular, but that isn’t the purpose, i suppose. What is Talkwithstrangers? TalkWithStranger is a chat group for people who are in…

Read More

ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്ത് തുടങ്ങിക്കഴിഞ്ഞു..! ചാത്തോത്ത് വീട്ടിൽ ഒരംഗമായി ഇനി പാത്തൂട്ടി റോബോട്ടും; ചെയ്യുന്ന ജോലി ഇങ്ങനെ…

കൂത്തുപറമ്പ്: വേങ്ങാട് മെട്ട കരിയന്തോടിലെ ചാത്തോത്ത് ഷിയാദിന്‍റെ മാതാവും പിതാവും സഹോദരനും ഉൾപ്പെടുന്ന കുടുംബത്തിൽ ഒരംഗമായി ഇനി റോബോട്ടും. അടുക്കള കാര്യങ്ങളിൽ സഹായത്തിനും ഭക്ഷണസാധനങ്ങൾ ഡൈനിംഗ് ഹാളിലെ മേശപ്പുറത്ത് എത്തിക്കാനും തിരിച്ചു കൊണ്ടുപോകുന്നതും ഇനി പാത്തൂട്ടി റോബോട്ടിന്‍റെ ചുമതലയാണ്. ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്ത് തുടങ്ങിക്കഴിഞ്ഞു ഇവൾ. ഓട്ടോമാറ്റിക്കായും മാനുവലായുമാണ് റോബോട്ട് പ്രവർത്തിക്കുന്നത്. ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുമ്പോൾ വഴി സ്വയം തിരിച്ചറിഞ്ഞ് അടുക്കളയിൽ നിന്നും ഡൈനിംഗ് ഹാളിലേക്ക് പരസഹായം കൂടാതെ സഞ്ചരിക്കും. വഴിയില്ലാത്ത സ്ഥലങ്ങളിൽ ഇതിനെ കൊണ്ടു പോകേണ്ടി വന്നാൽ മാനുവൽ മോഡിലാണ് പ്രവർത്തിക്കുക. പ്രത്യേകം സജ്ജമാക്കിയ വഴി തിരിച്ചറിഞ്ഞു സഞ്ചരിക്കുന്നതിനാലാണ് ഷിയാദ് ഇതിന് പാത്തൂട്ടി എന്ന് പേരിട്ടിരിക്കുന്നത്. ഷിയാദ് പഠനത്തോടൊപ്പം ഇത് ഒരു പ്രോജക്ടായി ഏറ്റെടുക്കുകയായിരുന്നു. ആവശ്യമായ ഉപകരണങ്ങൾ വാങ്ങി നൽകി പിതാവും പൂർണ പിന്തുണ നൽകി. മേക്കപ്പും അനുബന്ധ കാര്യങ്ങളും ചെയ്യാനായി മാതാവും സഹോദരനും സഹായത്തിനെത്തി.…

Read More