തിരുവനന്തപുരം: കേന്ദ്രസർക്കാർ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് ഉത്തരവിറക്കിയതിനു പിന്നാലെ കര്‍ശനനടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. നടപടികള്‍ സംബന്ധിച്ച വിശദമായ സർക്കുലർ ഡിജിപി ഉടന്‍ പുറത്തിറക്കും. കളക്ടര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവികൾക്കുമാണ് സംസ്ഥാനത്ത് തുടർനടപടികൾക്കുള്ള അധികാരം നല്‍കിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. കൂടാതെ പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ മുദ്രവയ്ക്കും. ഇന്നുതന്നെ ഓഫീസുകള്‍ പൂട്ടി സീല്‍ ചെയ്യുമെന്നാണറിയുന്നത്. കോഴിക്കോട് സംസ്ഥാന സമിതി ഓഫീസ്, ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം, മണക്കാട്, പട്ടാമ്പി, പന്തളം, ആലുവ, അടൂര്‍, കണ്ണൂര്‍, തൊടുപുഴ, തൃശൂര്‍, കരുനാഗപ്പള്ളി, മലപ്പുറം, മാനന്തവാടി, കാസര്‍ഗോഡ് തുടങ്ങിയ സ്ഥലങ്ങളിലെ ഓഫീസുകളാണ് ആദ്യഘട്ടത്തില്‍ പൂട്ടുന്നത്. നിരോധനത്തിനുശേഷമുള്ള തുടർനടപടികൾ മിക്ക സംസ്ഥാനങ്ങളിലും ഇന്നാരംഭിക്കും. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ അടക്കമുള്ള മേഖലകളിൽ നിരീക്ഷണം തുടരും. നിരോധനത്തിനുശേഷം പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ പ്രവർത്തനങ്ങളും സാമൂഹിക മാധ്യമങ്ങളിലെ…
Read MoreDay: September 29, 2022
ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റാന്‍ ആലോചന ! പത്തേക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ പദ്ധതി; താല്പര്യമറിയിച്ച് ഹൈക്കോടതിയും…
കൊച്ചി നഗരമധ്യത്തിലുള്ള നിലവിലെ സമുച്ചയത്തില്‍ നിന്ന് കേരള ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റാന്‍ ആലോചന. കൂടുതല്‍ പ്രവര്‍ത്തന സൗകര്യം കണക്കിലെടുത്താണിത്. എ.എച്ച്.എം.ടിയുടെ പത്തേക്കര്‍ സ്ഥലം ഏറ്റെടുക്കാനാണു പദ്ധതി. സൗകര്യപ്രദമായ മറ്റൊരിടത്തേയ്ക്കു മാറ്റുന്നതു ആലോചിച്ചുകൂടെയെന്നു ഹൈക്കോടതി സര്‍ക്കാരിനോടു ആരാഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇക്കാര്യം പരിഗണിച്ചത്. കൊച്ചിയിലെ ഗതാഗതക്കുരുക്കും സ്ഥലപരിമിതിയുമാണു ഈ ചിന്തയിലേക്ക് നയിച്ചത്. മാത്രമല്ല, 2007-ല്‍ പ്രവര്‍ത്തനം തുടങ്ങിയ നിലവിലെ ഹൈക്കോടതി സമുച്ചയത്തിനു ബലക്ഷയമുണ്ടെന്ന പരാതി തുടക്കം മുതല്‍ത്തന്നെ ഉള്ളതാണ്. അസൗകര്യങ്ങളുടെ പേരില്‍ മുമ്പേത്തന്നെ ചര്‍ച്ചയായിട്ടുമുണ്ട്. നിയമമന്ത്രി പി. രാജീവിന്റെ മണ്ഡലം കൂടിയാണു കളമശേരി. തന്റെ മണ്ഡലത്തില്‍ ഹൈക്കോടതി വരുന്നതു അദ്ദേഹത്തിനും പ്രത്യേക താല്പര്യമുള്ള കാര്യമാണ്. അതിനാല്‍, സര്‍ക്കാരില്‍ നിന്നും അനുമതിയും ഫണ്ടും ലഭിക്കുന്നതു വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. ഹൈക്കോടതിയ്ക്കും എതിര്‍പ്പില്ലാത്തതിനാല്‍, മറ്റു നിയമതടസ്സങ്ങളുണ്ടാവില്ല. സ്ഥലം വിട്ടുകിട്ടുന്ന തടസം മാത്രമേ നിലവിലുള്ളൂ. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണെങ്കിലും എച്ച്.എം.ടിയുടെ സ്ഥലം സംസ്ഥാന സര്‍ക്കാര്‍…
Read Moreകുറുനരി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യാത്രികർക്ക് പരിക്ക്; പരിക്കേറ്റ കുറുനരിയെ അകമല വെറ്റിനറി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
എരുമപ്പെട്ടി: എരുമപ്പെട്ടിയിൽ കുറുനരി കുറുകെ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. നെല്ലുവായ് കാരേങ്ങൽ വീട്ടിൽ മനാഫ് (40), മങ്ങാട് സ്വദേശി ബാലൻ(52 ) എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ 9:30 യോടെ എരുമപ്പെട്ടി പഴവൂർ റോഡിന് സമീപം വ്യാപാര ഭവനു മുന്നിൽ വെച്ചാണ് അപകടം സംഭവിച്ചത്. നെല്ലുവായിൽ നിന്നും പന്നിത്തടത്തുള്ള ഷോപ്പിലേക്ക് പോവുകയായിരുന്ന മനാഫ് ഓടിച്ചിരുന്ന ബൈക്കിനു കുറുകെ കുറുനരി ചാടുകയായിരുന്നു ബൈക്കിന്റെ നിയന്ത്രണം വിട്ട് മനാഫ് താഴേക്ക് തെറിച്ച് വീണു. തലയ്ക്കും,വാരിയെല്ലിനും,തോളെല്ലിനും പരുക്കേറ്റിട്ടുണ്ട്. ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പരിക്കേറ്റ മനാഫിനെയും ബാലനേയും എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് തട്ടി സാരമായി പരിക്കേറ്റ കുറുനരിയെ എരുമപ്പെട്ടി വനപാലകർ അകമല വെറ്റിനറി ഹോസ്പിറ്റലിൽ എത്തിച്ചു.
Read MoreFast Flirting Evaluation December 2022 How Fast Are You Capable To Flirt?
The lack of verification system does enable scammers on the location. Still, the sturdy safety measures and policies permit members to dam any profile or report back to the moderators for immediate termination. Your romantic life had not been actually affluent earlier than I’ve enrolled with this application. The factor that switched immediately after I enrolled and started messaging these I’ve enjoyed on the web site. Everything is created in order that to ship an surroundings friendly flirting expertise to the shoppers. The absence of adverts and annoying pop-ups makes…
Read MoreFast Flirting Evaluation December 2022 How Fast Are You Capable To Flirt?
The lack of verification system does enable scammers on the location. Still, the sturdy safety measures and policies permit members to dam any profile or report back to the moderators for immediate termination. Your romantic life had not been actually affluent earlier than I’ve enrolled with this application. The factor that switched immediately after I enrolled and started messaging these I’ve enjoyed on the web site. Everything is created in order that to ship an surroundings friendly flirting expertise to the shoppers. The absence of adverts and annoying pop-ups makes…
Read MoreEmerald Chat Critiques Check Emeraldchatcom Score
Technology and the web have modified our lives dramatically by way of revolutionary inventions to unique web sites that assist folks talk simply. One of the most well-liked website on-line that has brought hundreds of thousands of active users worldwide is FlirtyMania. Watch recorded classes, reside streams, chat with individuals, and ship presents online. Frankly, all this thrilling stuff is going to make your life extra enjoyable and thrilling. Chatroulette was among the first to establish popularity in the chat room within the early 2010s however didn’t final lengthy. Its…
Read Moreകടലോളം വാത്സല്യം നൽകിയ അപ്പനോട് കരളോളം സ്നേഹം; അച്ഛന്റെ ജീവൻ നിലനിർത്താൻ കരൾ പകുത്തുനൽകി മകൾ
മേലൂർ: അപ്പനോടുള്ള സ്നേഹംമൂലം മകൾ പകത്തു നൽകിയത് സ്വന്തം കരൾ.മേലൂർ കല്ലുകുത്തി വടക്കുംഞ്ചേരി നെൽസനാണ് പരിശോധനയിൽ അടിയന്തരമായി കരൾ മാറ്റിവയ്ക്കണമെന്ന ഡോക്ടർമാരുടെ നിർദേശം ലഭിക്കുന്നത്. സാന്പത്തികമായി സഹായങ്ങൾ ഉണ്ടായെങ്കിലും കരൾ മാത്രം ലഭിച്ചില്ല.മറ്റുള്ളവരെ അന്വേഷിച്ച് പിതാവിന്റെ ആരോഗ്യം ബുദ്ധിമുട്ടിലാൻ തുടങ്ങിയതറിഞ്ഞ നഴ്സിംഗ് ആദ്യ വർഷ വിദ്യാർഥിനിയായ മകൾ എവിലിൻ തന്റെ കരൾ നൽകാമെന്ന് തീരുമാനിക്കുകയായിരുന്നു. അമ്മ ബിനു, സഹോദരി ഇഷിത ഉൾപ്പെടെ എല്ലാവരെയും വിവരങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. വിശ്രമശേഷം ഇരുവരും ആരോഗ്യത്തോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. നെൽസന് തുടർചികിത്സ വേണം. എവിലിന് ഇപ്പോൾ ചികിത്സയില്ല. പെരുന്പാവൂരിലെ സാൻജോ കോളജ് ഓഫ് നഴ്സിങ്ങിൽ പഠനത്തിനായി പോയി തുടങ്ങി. പൂർവ വിദ്യാലയമായ എസ്എച്ച് കോണ്‍വെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എവിലിന് സ്വീകരണം നൽകി. ചടങ്ങിൽ മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ,ചാലക്കുടി പള്ളി വികാരി ഫാ. ജോളി…
Read Moreഒറ്റ ക്ലിക്കില്‍ എല്ലാം നഷ്ടപ്പെട്ടു ! തന്റെ നഗ്നദൃശ്യങ്ങള്‍ അവര്‍ എല്ലാവര്ക്കും അയച്ചെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് വെളിപ്പെടുത്തി പ്രമുഖ നടി…
നിരവധി ആളുകളാണ് ഓണ്‍ലൈന്‍ ആപ്പുകളുടെ കെണിയില്‍ വീണ് പണവും മാനവും പോയവരായി ജീവിക്കുന്നത്. ഇപ്പോഴിതാ തനിക്ക് ചതിവുപറ്റിയെന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ തമിഴ്-തെലുങ്ക് നടി ലക്ഷ്മി വാസുദേവന്‍. ഫിഷിങ് മെസേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഫോണ്‍ ഹാക്കായെന്നും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി മോര്‍ഫ് ചെയ്ത ഫോട്ടോകളും വീഡിയോകളും മാതാപിതാക്കളടക്കമുള്ളവര്‍ക്ക് അയച്ചെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് നടി വെളിപ്പെടുത്തി. തമിഴ് സീരിയലുകളിലൂടെ ആരാധകരുടെ ഹൃദയത്തിലേറിയ നടിയാണ് ലക്ഷ്മി വാസുദേവന്‍. ഇന്‍സ്റ്റഗ്രാം റീലുകള്‍ വഴി ആരാധകരുമായി നിരന്തരം സംവദിക്കുന്ന താരം കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണു തട്ടിപ്പിന്റെ കഥ വെളിപ്പെടുത്തിയത്. ലക്ഷ്മി പറയുന്നത് ഇങ്ങനെ… അഞ്ച് ലക്ഷം രൂപ സമ്മാനം കിട്ടിയെന്നു കാണിച്ചു ഈ മാസം 11 നു ഫോണിലേക്കു വന്ന സന്ദേശത്തോടെയാണു തട്ടിപ്പിനു തുടക്കം. സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഓണ്‍ലൈന്‍ വായ്പ ആപ് ഡൗണ്‍ലോഡായി. പിന്നാലെ ഫോണ്‍ ഹാങ്ങായി. നാലു…
Read Moreവില്പനയ്ക്കു വച്ച സ്കൂട്ടറിനരുകിൽ രാത്രികാലങ്ങളിൽ യുവാക്കളുടെ തിരക്ക്; പരിസരവാസികൾ സംഭവം പോലീസിനെ അറിയിച്ചു; ബൈക്ക് പരിശോധിച്ച പോലീസ് ഞെട്ടി….
കോട്ടയം: ചങ്ങനാശേരി- കോട്ടയം എംസി റോഡരികിൽ വില്പനയ്ക്കായി പ്രദർശിപ്പിച്ചിരുന്ന സ്കൂട്ടറിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. 1.540 കിലോ കഞ്ചാവാണ് രജിസ്റ്റർ ചെയ്യാത്ത സ്കൂട്ടറിൽ ഒളിപ്പിച്ചുവച്ചിരുന്നത്. ചുമതലക്കാരൻ കുട്ടനാട് കാവാലം സ്വദേശി അമർ കുമാർ ഉല്ലാസിനെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. സുബിൻ, അജയ് എന്നീ പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. സ്കൂട്ടർ സൂക്ഷിച്ചിരുന്നിടത്തു രാത്രി വൈകിയും ലൈറ്റുകൾ തെളിഞ്ഞു കിടക്കുന്നതും യുവാക്കൾ വന്നുപോകുന്നതും പരിസരവാസികളിൽ സംശയം ഉളവാക്കി. എൻഡിപിഎസ് സ്പെഷൽ ഡ്രൈവുമായി ബന്ധപ്പെട്ട നന്പറുകളിൽ പരിസരവാസികൾ വിവരം അറിയിച്ചതിനെത്തുടർന്നു ചങ്ങനാശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.പി. പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർ എ.എസ്. ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. ഷിജു, അമൽ ദേവ്, ഡ്രൈവർ റോഷി വർഗീസ് എന്നിവരുമുണ്ടായിരുന്നു.
Read Moreഗോകുലും വിദ്യാര്‍ഥിനിയും നാളുകളായി പ്രണയത്തിലായിരുന്നു, പക്ഷേ..! പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍
കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍. കട്ടപ്പന വെള്ളയാംകുടി കണിയാംപറമ്പില്‍ ഗോകുല്‍ (21), ഇരട്ടയാര്‍ നത്തുകല്ല് തെങ്ങുംമൂട്ടില്‍ മെബിന് (19) എന്നിവരാണ് അറസ്റ്റിലായത്. 17 വയസുകാരിയായ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. ഗോകുലും വിദ്യാര്‍ഥിനിയും നാളുകളായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ 26ന് വയറുവേദനയെത്തുടർന്ന് പെണ്‍കുട്ടിയെ ഗോകുല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് സുഹൃത്ത് മെബിന്റെ വീട്ടിലെത്തിച്ച് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്തു വന്നത്. തുടര്‍ന്ന് കട്ടപ്പന പോലീസില്‍ വിവരം അറിയിക്കുകയും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. പീഡനം നടന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കേസെടുത്ത പോലീസ് ഗോകുലിനെ ചെറുതോണിയില്‍നിന്നും മെബിനെ ഇയാളുടെ വീട്ടില്‍നിന്നുമാണ് പിടികൂടിയത്. പോക്സോ അടക്കമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇരുവരെയും കട്ടപ്പന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കട്ടപ്പന എസ്എച്ച്ഒ വിശാല്‍ ജോണ്സണ്, എസ്ഐ ഡി. സുരേഷ്,…
Read More