200 വർഷം പഴക്കമുള്ള തേനൂറുന്ന മാമ്പഴമായ വെല്ലത്താൻ മാവ് മുറിച്ചതിന്‍റെ പ്രതികാരം! കണ്ണൂരിലെ മാന്പഴ ഗ്രാമത്തെക്കുറിച്ച്…

അനുമോൾ ജോയ് ഓർമകളുടെ പുളിയും മധുരവും നിറഞ്ഞ നാട്ടുമാന്തോപ്പുകൾ. രൂപ വൈഭവംകൊണ്ടും രുചിവൈഭവംകൊണ്ടും നാവിൽ കൊതി നിറയ്ക്കുന്നവയാണ് നാട്ടുമാമ്പഴങ്ങൾ. നാട്ടിൻപുറങ്ങളിലായാൽ പോലും ഇന്ന് ഈ മാവുകൾ മഷിയിട്ടു നോക്കിയാൽ പോലും കാണാനില്ലെന്നതാണ് വാസ്തവം. എന്നാൽ, വിവിധ നാട്ടുമാവുകളുടെ രുചികൾ നിറഞ്ഞ ഒരു ഗ്രാമമുണ്ട് കണ്ണൂരിൽ. ഇന്ത്യയിലെ ആദ്യത്തെ നാട്ടുമാവ് പൈതൃക ഗ്രാമമായ കണ്ണപുരം ഗ്രാമം. ലോകത്തുതന്നെ നൂറിലധികം നാട്ടുമാവുകള്‍ സ്വാഭാവിക നിലയില്‍ കാണപ്പെടുന്ന ഏക ഹെറിറ്റേജ് സെന്‍ററാണ് കണ്ണപുരം ചുണ്ട കുറുവക്കാവ് പരിസരം. കണ്ണപുരം മാങ്ങ, വെല്ലത്താന്‍, മൂവാണ്ടന്‍, മധുരക്കോട്ടി, മഞ്ഞ ചോപ്പന്‍, വടക്കന്‍ മധുര കടുക്കാച്ചി അങ്ങനെ എണ്ണിയാല്‍ തീരാത്ത മാവിനങ്ങളുണ്ട് ഇവിടെ. കണ്ണപുരം ചുണ്ട പ്രദേശത്ത് കുറുവക്കാവിന് സമീപത്ത് 200 മീറ്റര്‍ ചുറ്റളവില്‍ മാത്രം 500ല്‍ അധികം മാവുകളില്‍ വൈവിധ്യമാര്‍ന്ന 107 നാട്ടുമാവിനങ്ങള്‍ ഉള്ളതായി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ണപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാട്ടു മാഞ്ചോട്ടില്‍…

Read More

ചലച്ചിത്ര നടിയുടെ ശരീരത്തിലേക്ക് നീണ്ട ആ കൈകള്‍ ആരുടേത് ? നൂറിലധികം പേരെ ചോദ്യം ചെയ്തു, 22 ഫോണുകള്‍ പരിശോധിച്ചു, പക്ഷേ…

സ്വന്തം ലേഖകന്‍ കോഴിക്കോട്: ബൈപാസിലെ ഹൈലൈറ്റ് മാളില്‍ സിനിമാ പ്രമോഷന്‍ പരിപാടിക്കെത്തിയ ചലച്ചിത്ര നടിയുടെ ശരീരത്തിലേക്ക് നീണ്ട ആ കൈകള്‍ ആരുടേത്. സറ്റേജില്‍ നിന്ന് നടി താഴെയിറങ്ങുമ്പോള്‍ പിന്നില്‍ നിന്ന് വന്ന ആ കൈകള്‍ എവിടെയാണ് മറഞ്ഞിരിക്കുന്നത്. നില്‍ക്കാന്‍ ഇടമില്ലാത്തവിധം ജനത്തിരക്കുള്ള വേദിയില്‍ നിന്ന് നടിയെ ആക്രമിച്ച പ്രതിയെ തിരിച്ചറിയാന്‍ ഇതുവരെ പോലീസിനു കഴിഞ്ഞിട്ടില്ല. പ്രതിയെ തിരിച്ചറിയാനുള്ള തെളിവുകള്‍ ഒന്നും ലഭിക്കാത്തതിനാല്‍ പോലീസിനു മുന്നില്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ന്നിരിക്കുന്നത്. സംഭവസമയത്ത് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച 22 പേരുടെ ഫോണുകള്‍ അന്വേഷണസംഘം പരിശോധിച്ചുവെങ്കിലും നിര്‍ണായകമായ തൊളിവൊന്നും ലഭിച്ചില്ല. അന്ന് പരിപടി ഷൂട്ട് ചെയ്ത രണ്ടു വീഡിയോഗ്രാഫര്‍മാരുടെ വീഡിയോകളും പോലീസ് പലതവണ പരിശോധിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. അന്വേഷണത്തിന് സൈബര്‍ പോലീസിലെ ആറംഗങ്ങള്‍ അടക്കം പതിനൊന്നുപേര്‍ അടങ്ങുന്ന ടീമിനെ നിയോഗിച്ചിട്ടുണ്ട്.നൂറിലധികം പേരെ ഇതിനകം ചോദ്യം ചെയ്തുകഴിഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് മാളില്‍…

Read More

തൃശൂരിൽ സൈക്കിൾ കടയിൽ വൻ അഗ്നിബാധ! മൂന്നു നിലകെട്ടിടത്തിന്‍റെ മുകൾനില പൂർണമായും കത്തിനശിച്ചു

തൃശൂർ: ശക്തൻ സ്റ്റാൻഡിൽ സൈക്കിൾ കടയിൽ വൻ അഗ്നിബാധ. മൂന്നു നിലകെട്ടിടത്തിന്‍റെ മുകൾനില പൂർണമായും കത്തിനശിച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. ഫയർഫോഴ്സിന്‍റെ 10 യൂണിറ്റോളം എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സൈക്കിളുകളും സ്പെയർപാർട്സുകളും സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടിത്തം ഉണ്ട‍ായത്. ആളിപ്പടർന്നെങ്കിലും മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടർന്നില്ല. പുകയും തീയും കണ്ടതോടെ ജീവനക്കാർ പുറത്തേക്ക് ഇറങ്ങിമാറി.

Read More

ജീവിതം തിരുത്തിയ വടക്കേയിന്ത്യൻ യാത്ര! നാടക സംഘത്തോടൊപ്പം വടക്കേയിന്ത്യയിലേക്ക് പോയ കോട്ടയം നസീർ തിരിച്ചെത്തിയത് മറ്റൊരാളായി…

എസ്.മഞ്ജുളാദേവി ആദ്യകാലത്ത് വില്ലനായും പിന്നെ ഹാസ്യറോളുകളിലും തിളങ്ങിയ, ഇന്നും തിളങ്ങുന്ന ചലച്ചിത്രതാരം ജനാർദനന്‍റെ ശബ്ദത്തിൽ കോട്ടയം നസീർ സംസാരിച്ചാൽ ശരിക്കും ജനാർദനൻ മുന്നിൽ വന്ന് നിൽക്കുന്ന പ്രതീതിയാണ്. ബാലചന്ദ്ര മേനോനായും സുരേഷ് ഗോപിയായും ലാലു അലക്സായും കൊച്ചിൻ ഹനീഫയായും എല്ലാം നൊടിനേരം കൊണ്ടാണ് കോട്ടയം നസീർ മാറിമറിയുന്നത്. . മിമിക്രിയുടെ ലോകത്ത് എറ്റവും മികവിൽ ചലച്ചിത്ര താരങ്ങളെ അനുകരിക്കുന്നത് ആരെന്ന ചോദ്യത്തിനുത്തരവും കോട്ടയം നസീർ എന്നുതന്നെയാണ്. മികച്ച രീതിയിൽ നടന്മാരെ അനുകരിക്കുന്ന മറ്റ് ആർട്ടിസ്റ്റുകൾ ഉണ്ടെന്ന സത്യം മറക്കുന്നില്ല. എങ്കിലും ഇത്രയേറെ വൈവിധ്യമുള്ള അഭിനേതാക്കളെ അതിസൂക്ഷ്മമായി അനുകരിക്കുന്ന മറ്റൊരു മിമിക്രിതാരം ഇല്ലെന്നു പറയാം. വർഷങ്ങൾക്കു മുന്പ് സ്വകാര്യ ചാനലിലെ ഹിറ്റ് പരിപാടിയായിരുന്ന കോട്ടയം നസീർ ഷോതന്നെ എടുക്കാം. എത്രയെത്ര സെലിബ്രിറ്റികളെയാണ് തന്‍റെ ശബ്ദം കൊണ്ട് അന്നു കോട്ടയം നസീർ വട്ടംചുറ്റിച്ചത്. അതേക്കുറിച്ച് കോട്ടയം നസീർതന്നെ പറയുന്നത് ഇങ്ങനെ-…

Read More

ആടുകൾക്ക് കൊടുക്കാൻ പുല്ല് അരിയാന്‍ പോയ അജിത തിരിച്ചെത്തിയില്ല! പാമ്പുകടിയേറ്റ് മരിച്ച നിലയിൽ വീട്ടമ്മ; സംഭവം അമ്പലപ്പുഴയില്‍

അമ്പലപ്പുഴ: യുവതി പാമ്പ് കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം മാന്തറയിൽ വീട്ടിൽ അജിത (48) ആണ് മരിച്ചത്. വീട്ടിൽ വളർത്തുന്ന ആടുകൾക്ക് കൊടുക്കാൻ പുല്ല് അരിയുന്നതിനായി അധികം അകലെയല്ലാത്ത ആൾ താമസമില്ലാത്ത വീടിനടുത്തുള്ള പറമ്പിൽ ചൊവ്വ വൈകിട്ട് 6.30 ഓടെ അജിത പോയിരുന്നു. മടങ്ങിയെത്താൻ വൈകിയതിനെ തുടർന്ന് വീട്ടുകാരും സമീപ വാസികളും ചേർന്ന് അന്വഷിച്ചെത്തിയപ്പോൾ രാത്രി 8.30 ഓടെ നിലത്ത് മരിച്ച നിലയിൽ അജിതയെ കണ്ടെത്തുകയായിരുന്നു. ഇടതു കാലിൽ തുണി കൊണ്ട് കെട്ടിയിരുന്നു. പാമ്പിന്റെ കടിയേറ്റ നിലയിൽ കാലിൽ പാടും കണ്ടെത്തി. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭർത്താവ്: ഷാജി. മക്കൾ: അഭിജിത്ത്, ശ്രീജിത്ത്.

Read More

ഫെന്റിര്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പൂച്ച; ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍! രണ്ട് വ്യത്യസ്ത വര്‍ഗങ്ങളില്‍പ്പെട്ട പൂച്ചകളില്‍നിന്നാണ് ഇതിന്റെ ജനനം

മിഷിഗണ്‍: ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ പൂച്ച എന്ന ബഹുമതി മിഷിഗണിലെ ഫെന്റിര്‍ എന്ന പൂച്ചയ്ക്ക് സ്വന്തം. മിഷിഗണിലെ ഫാമിംഗ്ടണ്‍ ഹില്‍സിലുള്ള വില്യം ജോണ്‍ പവേഴ്‌സാണ് ഉടമസ്ഥന്‍. ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് അധികൃതര്‍ വിശദമായ അന്വേഷണം നടത്തിയതിനുശേഷമാണ് 19 ഇഞ്ച് ഉയരമുള്ള ഫെന്റിറിന് ഗിന്നസ് ബുക്കില്‍ ഇടം നല്‍കിയത്. രണ്ട് വ്യത്യസ്ത വര്‍ഗങ്ങളില്‍പ്പെട്ട പൂച്ചകളില്‍നിന്നാണ് ഇതിന്റെ ജനനം. ഇതിനു മുമ്പ് ലോക റിക്കാര്‍ഡിന് ഉടമയായിരുന്നത് ഫെന്ററിന്റെ സഹോദരനായിരുന്നു. എന്നാല്‍ റിക്കാര്‍ഡ് ലഭിച്ചശേഷം ഈ പൂച്ച കൊല്ലപ്പെട്ടിരുന്നു. രണ്ടുവര്‍ഷത്തിനുശേഷം കൊല്ലപ്പെട്ട പൂച്ചയുടെ മാതാപിതാക്കളായ ഡ്രീം ആന്‍ഡ് മിസ്റ്റ് എന്നിവര്‍ക്ക് ഉണ്ടായതാണ് ഫെന്റിര്‍. സാധാരണ ബീജസങ്കലനത്തില്‍ ഉണ്ടാകുന്ന പൂച്ചകള്‍ക്ക് 14 മുതല്‍ 17 ഇഞ്ച് വലിപ്പമേ ഉണ്ടാകാറുള്ളൂ. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ഫെന്റിറിനു 19 ഇഞ്ച് ഉണ്ടെന്നത് ശ്രദ്ധേയമാണ്. വീട്ടിലെ ഒരു അംഗത്തെപ്പോലെ വളര്‍ത്തുന്ന പൂച്ചയ്ക്ക് അംഗീകാരം…

Read More

Luckycrush Vs Flirtymania Examine Differences & Reviews?

At Beyond Ages, we have a standardized check for our online dating reviews. We use the identical photos, the identical bio and identical opening strains for every review we do. This allows us to make trustworthy, correct comparisons between different online dating websites and recommend the most effective providers for you. LuckyCrush members haven’t got profiles that other customers can visit. In fact, when you evaluate it to online courting portals, it has user numbers that put it up there with many in style ones. Also, communication occurs live which…

Read More

കോട്ടയത്തു കാണാതായ യുവാവ് തിരുവനന്തപുരത്ത് റബർ തോട്ടത്തിൽ മരിച്ചനിലയിൽ! മൃതദേഹത്തിനു രണ്ട് ദിവസം പഴക്കമുണ്ടെന്ന്‌ പ്രാഥമിക നിഗമനം

തിരുവനന്തപുരം/ കോട്ടയം: പിരപ്പന്‍കോട് ഇന്‍റര്‍നാഷണല്‍ സ്വിമ്മിംഗ് പൂളിനു സമീപത്തെ റബര്‍ തോട്ടത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കൊല്ലാട് സ്വദേശി ജയിംസ് വര്‍ഗീസാണ് മരിച്ചത്. മൃതദേഹത്തിനു രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ വാഹനം വെമ്പായം വെഞ്ഞാറമൂട് എംസി റോഡിനു സമീപത്ത് കണ്ടെത്തി. ദിവസങ്ങൾക്കു മുന്പാണ് ജ‍യിംസിനെ കോട്ടയത്തുനിന്നു കാണാതായത്. മകനെ കാണാനില്ലെന്നു കഴിഞ്ഞ ദിവസം ജയിംസിന്‍റെ പിതാവ് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു. ഈസ്റ്റ് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ യുവാവിന്‍റെ മൃതദേഹം നാട്ടുകാർ റബർ തോട്ടത്തിൽ കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചതു ജയിംസ് ആണെന്നു തിരിച്ചറിഞ്ഞത്.  തിങ്കളാഴ്ച ഉച്ചയോടെയാണ് യുവാവ് റബർ തോട്ടത്തിൽ എത്തിയതെന്നാണ് പോലീസിന്‍റെ നിഗമനം. തിങ്കളാഴ്ച ഉച്ചയ്ക്ക് എംസി റോഡരികിൽ കാർ നിർത്തിയ ശേഷം റബർ തോട്ടത്തിലേക്കു നടന്നുപോകുന്ന സിസി ടിവി ദൃശ്യങ്ങളും പോലീസിനു…

Read More

തകര്‍ത്തെടാ തകര്‍ത്തു ഇന്നലെ നീ തകര്‍ത്തു മറിച്ചു..! മമ്മൂക്ക ഓടിവന്നു കെട്ടിപ്പി‌ടിച്ചു; ആ സംഭവത്തെക്കുറിച്ച് ജയറാം പറയുന്നു…

പൊന്നിയിൽ സെൽവൻ ട്രെയിലര്‍ ലോഞ്ച് സമയത്ത് എന്തെങ്കിലും രണ്ട് വാക്ക് പറയണമെന്നു മാത്രമേ പറഞ്ഞിരുനുള്ളു. പരിപാടി തുടങ്ങാന്‍ അൽപം വൈകി. ജയറാം സ്റ്റേജില്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാമോ എന്ന് മണിരത്‌നം ചോദിച്ചു. കഥ പറഞ്ഞാല്‍ എനിക്ക് സാറിനെ തന്നെ അനുകരിക്കേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചു. വീഡിയോ ഹിറ്റായതോടെ ഇപ്പോള്‍ എവിടെ ചെന്നാലും മണിരത്‌നത്തെ അനുകരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ചെന്നൈയിലെ പരിപാടി കഴിഞ്ഞ് ഹൈദരാബാദിലെത്തി ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോള്‍ ദാ വരുന്നു മമ്മൂക്ക. ഓടി വന്ന് കെട്ടിപ്പിടിച്ച് തകര്‍ത്തെടാ തകര്‍ത്തു ഇന്നലെ നീ തകര്‍ത്തു മറിച്ചു എന്ന് പറഞ്ഞു. അൽപം കഴിഞ്ഞ് മമ്മൂക്കയുടെ റൂമില്‍ എത്തിയപ്പോള്‍ പ്രൊജക്ടറില്‍ ഇതുതന്നെയാണ് അദ്ദേഹം പിന്നെയും കണ്ട് ചിരിച്ചുകൊണ്ടിരിക്കുന്നത്. മണിരത്‌നം എന്ത് കറക്ടാ എന്ന് പറഞ്ഞ് പിന്നെയും ചിരിക്കുകയാണ് മമ്മൂക്ക. -ജയറാം

Read More

മാസ് ലുക്കിൽ മഡോണ! നടി മഡോണ സെബാസ്റ്റ്യന്‍റെ പുത്തൻ മേക്കോവർ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടി മഡോണ സെബാസ്റ്റ്യന്‍റെ പുത്തൻ മേക്കോവർ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ചുവപ്പ് കളർ വസ്ത്രത്തിൽ അതീവ സുന്ദരിയായെത്തിയ നടിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അന്യഭാഷകളിൽ നിര വധി സിനിമകൾ അടുപ്പിച്ചു ചെയ്ത താരം ഇപ്പോൾ മലയാളത്തിലേക്ക് വീണ്ടും വരികയാണ്. ടൊവിനോ നായകനാകുന്ന ഐഡന്‍റിറ്റി ആണ് അടുത്ത മലയാള ചിത്രം.

Read More