ഇത്തരം കിംവദന്തികൾ എന്നെ ബാധിക്കാറില്ല! അനുഷ്ക ഷെട്ടി പറയുന്നു

വിവാഹവുമായി ബന്ധപ്പെട്ട് കേൾക്കുന്ന ആ വാർത്തകളൊന്നും ശരിയല്ല. ഇത്തരം കിംവദന്തികൾ എന്നെ ബാധിക്കാറില്ല. എന്താണ് എന്‍റെ കല്യാണം എല്ലാവർക്കും ഇത്ര വലിയ വിഷയമായി മാറുന്നതെന്ന് എന്നറിയില്ല. ആർക്കും ഒരു ബന്ധം മറച്ചുവയ്ക്കാൻ കഴിയില്ല. പിന്നെ എന്‍റെ കല്യാണം ഞാൻ എങ്ങനെ മറയ്ക്കും. ആളുകൾ അത് കുറച്ച് സെൻസിറ്റിവിറ്റിയോടെ കൈകാര്യം ചെയ്യണം. എനിക്ക് എന്‍റെ സ്വകാര്യതയുണ്ട്. ആരെങ്കിലും അതിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് എനിക്കിഷ്ടമല്ല. വിവാഹം ഒരു വിശുദ്ധ ഇടമാണ്. അത് എല്ലാവർക്കും പ്രധാനമാണ്. അതെനിക്കും പ്രധാനമാണ്. അത് ശരിക്കും സംഭവിക്കുന്ന ദിവസം ആളുകൾ അറിയും. എന്നെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ മറച്ചുവയ്ക്കാൻ ഇഷ്ടമില്ലാത്ത ആളാണ് ഞാൻ. ഞാൻ ആരെയാണ് വിവാഹം കഴിക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ പോയേക്കില്ലായിരിക്കാം. പക്ഷെ എന്നോട് അതേക്കുറിച്ച് ആളുകൾക്ക് ചോദിക്കാം. -അനുഷ്ക ഷെട്ടി

Read More

തന്‍റെ മുന്‍കാമുകനുമായി ഇപ്പോഴും ബന്ധമുണ്ട് ! വെളിപ്പെടുത്തലുമായി പ്രിയ വാര്യര്‍

അഡാറ് ലൗവ് എന്ന ചിത്രത്തിലൂടെ യുവമനസുകളെ കീഴടക്കിയ താരമാണ് പ്രിയ വാര്യര്‍. ചിത്രത്തില്‍ പ്രിയയുടെ കണ്ണിറുക്കല്‍ സീന്‍ വന്‍ ഹിറ്റായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അത്രത്തോളം തരംഗമായ വീഡിയോ അന്നുണ്ടായിരുന്നില്ല. മലയാളത്തില്‍ ചിത്രങ്ങള്‍ കുറവാണെങ്കിലും പ്രിയയുടെ കണ്ണിറുക്കല്‍ സീന്‍ ഇന്നും പ്രേക്ഷകര്‍ക്കു ഹരമാണ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. വളരെക്കുറച്ചു സിനിമകള്‍ മാത്രം ചെയ്ത് ഇത്രത്തോളം ആരാധകരെ സമ്പാദിച്ച മറ്റൊരു താരവും മലയാളത്തിലുണ്ടായിട്ടില്ല. വളരെ നാളുകള്‍ക്ക് ശേഷം പ്രിയയുടെ മലയാള സിനിമ റിലീസിനെത്തുകയാണ്. ഫോര്‍ ഇയേഴ്‌സ് എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ രഞ്ജിത്ത് ശങ്കറാണ്. ജൂണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സര്‍ജാനോ ഖാലിദാണ് പ്രിയയുടെ നായകന്‍. സിനിമയുടെ പ്രമോഷന്‍ തിരക്കിലാണ് താരം. ഒരു യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. തന്‍റെ മുന്‍കാമുകനുമായി ഇപ്പോഴും സൗഹൃദമുണ്ടെന്നായിരുന്നു പ്രിയയുടെ…

Read More

Age Applicable “sex Talks:” When To Have “These” Conversations Hfc Houston & San Antonio Tx

Although the core features like swiping and chatting are free, HER also offers premium paid memberships that enable customers to take away ads and undo skips. Users can go incognito if they are not able to be out, change locations and set filters for age and other characteristics if they’ve a “type.” Sign in together with your Google or Facebook account for ease of use, but know you are giving up private info from your social media accounts to log in that method. Not only should mental health professionals or…

Read More

ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന സ്ത്രീ ആയാലും പുരുഷന്‍ ആയാലും ഈ അഞ്ച് സത്യങ്ങൾ അറിയൂ… ശാന്തി ഉറപ്പ് !

ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന സ്ത്രീ ആയാലും പുരുഷന്‍ ആയാലും അഞ്ച് സത്യങ്ങള്‍ അറിയണം. 1. വാര്‍ദ്ധക്യം വരും – അത് ഒഴിവാക്കാന്‍ ആവില്ല 2. രോഗങ്ങള്‍ വരും – ഒഴിവാക്കാന്‍ ആവില്ല 3. മരണം -ഒഴിവാക്കാന്‍ ആവില്ല 4. എന്‍റെ ബന്ധുക്കൾ, പ്രിയപ്പെട്ടവർ പിരിഞ്ഞു പോകും -ബന്ധങ്ങള്‍ ശാശ്വതം അല്ല. 5. ഞാന്‍ അനുഭവിക്കുന്നത് എന്‍റെ കര്‍മഫലങ്ങള്‍ ആണ്. അതിനു ഞാന്‍ മാത്രം ആണ് ഉത്തരവാദി… ഈ അഞ്ചു കാര്യങ്ങള്‍ മനനം ചെയ്തു പൂര്‍ണമായും മനസിലാകുമ്പോള്‍ നമ്മളില്‍ അത്ഭുതങ്ങള്‍ ഉണ്ടാകുന്നു… വാര്‍ദ്ധക്യം അനിവാര്യം എന്ന് അറിയുമ്പോള്‍ യൗവ്വനത്തിന്‍റെ അഹങ്കാരം ഇല്ലാതെ ആകുന്നു, അല്ലെങ്കില്‍ കുറയുന്നു.രോഗങ്ങള്‍ വരാം എന്ന് അറിയുമ്പോള്‍ ആരോഗ്യത്തിന്‍റെ അഹങ്കാരം ഇല്ലാതെ ആകുന്നു. മരണം ഒഴിവാക്കാന്‍ പറ്റില്ല എന്ന് അറിയുമ്പോള്‍ സുഖജീവിതം എന്ന അഹങ്കാരം കുറയുന്നു.ബന്ധങ്ങള്‍ സ്ഥിരം അല്ല എന്ന് അറിയുമ്പോള്‍ മരണശോകം മാറുന്നു. പ്രിയരുടെ വിയോഗം…

Read More

ലോകത്തെ ഏറ്റവും വലിയ കാല്‍ പാദങ്ങളുള്ള യുവതി! ഗിന്നസ് റിക്കാര്‍ഡില്‍ ഇടം നേടി അമേരിക്കക്കാരി

പലരും തങ്ങളുടെ വേറിട്ട കഴിവുകള്‍ നിമിത്തം ഗിന്നസ് റിക്കാര്‍ഡില്‍ ഇടം നേടാറുണ്ട്. എന്നാല്‍ സ്വന്തം ശാരീരിക പ്രത്യേകതകള്‍ കൊണ്ട് ഗിന്നസ് റിക്കാര്‍ഡില്‍ ഇടം പിടിക്കുന്നവരുമുണ്ട്. അത്തരത്തിലൊരാളാണ് അമേരിക്കയിലെ ടെക്സാസില്‍ നിന്നുള്ള ടാനിയ ഹെര്‍ബെര്‍ട്ട് എന്ന യുവതി. ആറടി ഒമ്പതിഞ്ച് ഉയരമുള്ള ഇവരുടെ വലത് കാലിന് 33.1 സെന്‍റിമീറ്ററും (13.03 ഇഞ്ച്) ഇടതിന് 32.5 സെന്‍റിമീറ്ററും (12.79 ഇഞ്ച്) ആണ് നീളം. ടാനിയയുടെ അമ്മയ്ക്ക് ആറടി അഞ്ച് ഇഞ്ചും അച്ഛന് ആറടി നാല് ഇഞ്ചും ആയിരുന്നു ഉയരം. 18 ഇഞ്ചാണ് ടാനിയയുടെ ഷൂ വലിപ്പം അതിനാല്‍തന്നെ സാധാരണ സ്ത്രീകള്‍ക്കുള്ള ഷൂസ് കണ്ടെത്താന്‍ അവള്‍ക്ക് പാകമായിരുന്നില്ല. പുരുഷന്മാരുടെ ഷൂസാണ് താന്‍ മിക്കപ്പോഴും ധരിച്ചിരുന്നതെന്ന് ടാനിയ പറയുന്നു. ഏതായലും ഗിന്നസ് റിക്കാര്‍ഡില്‍ ഇടംനേടിയ സന്തോഷത്തിലാണ് ടാനിയ. നിരവധിയാളുകള്‍ സമൂഹ മാധ്യമങ്ങള്‍ വഴി അവളെ അഭിനന്ദിക്കുന്നുണ്ട്.

Read More

താൻ ഉദ്ദേശിച്ചത് അങ്ങനെയല്ല! പരാമർശത്തിൽ വിശദീകരണവുമായി അഞ്ജലി മേനോൻ

സിനിമ നിരൂപണം എഴുതണമെങ്കിൽ സിനിമ എന്താണെന്നു പഠിക്കണമെന്ന പരാമർശത്തിൽ വിശദ്ദീകരണവുമായി അഞ്ജലി മേനോൻ. പ്രേക്ഷകർ വളരെ വിശദമായി നിരൂപണങ്ങൾ എഴുതുന്ന കാലമാണിതെന്നും സിനിമയെ പറ്റി കുറച്ചുകൂടി ധാരണ ഉണ്ടെങ്കലും അതിലും മനോഹരമായി നിരൂപകർക്ക് മാറാം എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് അഞ്ജലി പറഞ്ഞു. പ്രേക്ഷകരുടെ നല്ലതോ ചീത്തയോ ആയ അഭിപ്രായങ്ങളെയും അവലോകനങ്ങളെയും താൻ മാനിക്കുന്നുണ്ടെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അവർ പറഞ്ഞു. ആ അഭിമുഖത്തിൽ ഞാൻ പറഞ്ഞത് ഫിലിം മേക്കിംഗിനെക്കുറിച്ചു നല്ല ധാരണയുണ്ടെങ്കിൽ അത് പ്രഫഷണലായി ചലച്ചിത്ര നിരൂപണത്തെ എത്രമാത്രം സഹായിക്കും എന്നാണ്. അതിനുള്ള മികച്ച ഉദാഹരണമാണ് വർഷങ്ങളായി പ്രഫഷണലായി സിനിമാ നിരൂപണമെഴുതുന്ന ഫിലിം ജേണലിസ്റ്റ് ഉദയ താര മാഡം എന്നും ഞാൻ പറഞ്ഞു. പ്രേക്ഷകർ തന്നെ വളരെ രസകരമായി വിശദമായ നിരൂപണങ്ങൾ എഴുതുന്ന സമയമാണിത്, അതിനാൽ പ്രഫഷണൽ സിനിമാ നിരൂപകർ അതിലും ഉയരത്തിൽ ലക്ഷ്യമിടണമെന്നാണ് ഞാൻ ഉദ്ദേശിച്ചത്.…

Read More

മലയാളം ദൃശ്യം2 വളരെ മോശം! സോണി ടെലിവിഷനിലെ സിഐഡി എന്ന സീരിയൽ ദൃശ്യം 2 നേക്കാൾ നൂറു മടങ്ങ് ഭേദം; നടൻ കെആർകെ

ദൃശ്യം 2 വളരെ മോശം സിനിമയാണെന്ന് നടനും നിരൂപകനുമായ കെആർകെ. സോണി ടെലിവിഷനിലെ സിഐഡി എന്ന സീരിയൽ ദൃശ്യം 2 നേക്കാൾ നൂറു മടങ്ങ് ഭേദമാണെന്നും ഒരു സ്റ്റാർ മാത്രമേ ചിത്രത്തിനു നൽകാനാകൂ എന്നും കെആർകെ ട്വീറ്റ് ചെയ്തു. ദൃശ്യം 2വിന്‍റെ ഹിന്ദി പതിപ്പ് നവംബർ 18ന് റിലീസിന് എത്തുകയാണ്. സിനിമ റിവ്യു ചെയ്യുന്നതിനായി ദൃശ്യം 2 മലയാളം പ്രൈമിൽ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു കെആർകെ. ദൃശ്യം 2 ഹിന്ദിയും മലയാളത്തിന്‍റെ ഫ്രെയിം ടു ഫ്രെയിം കോപ്പിയാകും. എത്ര ഇഴഞ്ഞാണ് ഈ സിനിമ പോകുന്നത്. വളരെ മോശം. പുതിയ ഇൻസ്പെക്ടർ എത്തുന്നതുവരെയുള്ള രംഗങ്ങൾ സഹിക്കാൻ കഴിയില്ല. പതുക്കെ തുടങ്ങി അരമണിക്കൂറിനുള്ളിൽ എന്തൊക്കെയോ സംഭവിക്കുന്നു. ആദ്യ ഒന്നര മണിക്കൂറിൽ ഈ ചിത്രത്തിൽ ഒന്നും തന്നെയില്ല. സിനിമയുടെ അവസാന 30 മിനിറ്റ് ആളുകൾക്ക് ഇഷ്ടപ്പെട്ടേക്കാം. ഹീറോയുടെ കുടുംബത്തെ പൊലീസ് ഉപദ്രവിക്കുന്നത്…

Read More

തിരുത്താൻ ആഗ്രഹിക്കുന്ന കാര്യം, അതൊന്നും പണ്ട് കിട്ടിയിട്ടില്ല! മീരാ ജാസ്മിൻ തുറന്നു പറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറലാവുന്നു

സിനിമകളിൽനിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയ സമയത്ത് ഒരു ടെലിവിഷൻ പരിപാടിയിൽ തന്‍റെ കരിയറിലെ പല സംഭവങ്ങളെക്കുറിച്ചും മീരാ ജാസ്മിൻ തുറന്നു പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്. സിനിമകൾക്ക് പുറകെ പോയി മീര തന്‍റെ കഴിഞ്ഞ പത്ത് വർഷം കളഞ്ഞു കുളിച്ചോ എന്ന അവതാരകന്‍റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മീര. അങ്ങനെ ഞാൻ പറയില്ല. പക്ഷെ എനിക്ക് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള പല സിനിമകളും എനിക്ക് ചെയ്യാൻ പറ്റിയിട്ടില്ല. എനിക്ക് ഇഷ്ടപ്പെട്ട, എനിക്ക് നൂറ് ശതമാനം ഗംഭീരമായി ചെയ്യാൻ കഴിയുമെന്നുള്ള സിനിമകൾ ചെയ്യാൻ പറ്റിയിട്ടില്ല. ഞാൻ സന്തോഷവതിയല്ലേ എന്നൊരു ചോദ്യം ചോദിച്ചാൽ, എന്‍റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചിട്ടുണ്ടോ, അതിപ്പോൾ കരിയർ ആയാലും വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടത് ആണെങ്കിലും ഈ നിമിഷം വരെ സംഭവിച്ചേക്കുന്ന കാര്യങ്ങളിൽ എനിക്ക് ഒരു നഷ്ടബോധവും ഇല്ല. എന്‍റെ ജീവിതത്തിൽ ഞാൻ വളരെയധികം സന്തോഷവതിയാണ്. മൊത്തത്തിൽ നോക്കുമ്പോൾ…

Read More

കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ അധ്യാപകന്‍..! വിദ്യാര്‍ഥിനിക്ക് നേരെ അധ്യാപകന്‍റെ ലൈംഗികാതിക്രമം; പരാതിയില്‍ പറയുന്നത് ഇങ്ങനെ…

കൊച്ചി: തൃപ്പൂണിത്തറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് നേരെ അധ്യാപകന്‍റെ ലൈംഗികാതിക്രമം. കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ അധ്യാപകന്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സംഭവദിവസം കൊച്ചിൽ സ്വകാര്യ ബസ് സമരമായതിനാല്‍ അധ്യാപകനൊപ്പമാണ് പെണ്‍കുട്ടി കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോയത്. മടങ്ങിവരുമ്പോള്‍ ഇയാള്‍ മോശമായി സംസാരിക്കുകയും സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്‌തെന്നാണ് പരാതി. സംഭവത്തില്‍ തൃപ്പൂണിത്തറ ഹില്‍പാലസ് പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌കൂളിലെ ഗസ്റ്റ് അധ്യാപകനായ പട്ടിമറ്റം സ്വദേശി കിരണ്‍ ആണ് കേസിലെ പ്രതി. കിരണ്‍ ഇപ്പോള്‍ ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Read More

ബിയറിൽ പൊടി ചേർത്തതായി സംശയമുണ്ടെന്ന് പെൺകുട്ടി! കൊച്ചിയിൽ കാറിനുള്ളിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: കൊച്ചിയിൽ കാറിനുള്ളിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സുഹൃത്തായ ഡോളിയാണ് തന്നെ ബാറിൽ കൂട്ടിക്കൊണ്ടുപോയതെന്നും തനിക്ക് തന്ന ബിയറിൽ പൊടി ചേർത്തതായി സംശയമുണ്ടെന്നും പെൺകുട്ടി പറഞ്ഞു. ബിയർ കുടിച്ച് അവശയായ തന്നോട് സുഹൃത്തുക്കളുടെ കാറിൽ കയറാൻ പറഞ്ഞത് ഡോളിയാണ്. വാഹനം സഞ്ചരിച്ചുകൊണ്ടിരിക്കെ മൂന്നുപേരും ചേർന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങി. അവിടെവച്ച് പ്രതികരിക്കാൻ ഭയമായിരുന്നു. പിന്നീട് ബാറിൽ തിരിച്ചെത്തി ഡോളിയെയും കൂട്ടി രാത്രി തന്നെ കാക്കനാട്ട് ഉപേക്ഷിച്ചു. വ്യ‌ാഴാഴ്ച രാത്രിയാണ് സംഭവം. കാസർഗോഡുകാരിയായ മോഡലായ പെൺകുട്ടിയെയാണ് കാറില്‍ മാനഭംഗപ്പെടുത്തിയത്. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്നു യുവാക്കളെയും യുവതിയുടെ സുഹൃത്തായ സ്ത്രീയെയും എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. രാത്രി എട്ടോടെയാണ് സുഹൃത്തായ സ്ത്രീയോടൊപ്പം യുവതി ഷിപ്പ്‌യാർഡിനു സമീപത്തെ ബാറിലെത്തിയത്. രാത്രി 10 ഓടെ യുവതി ബാറില്‍ കുഴഞ്ഞുവീണു.…

Read More