ഒടുവില്‍ കുറ്റസമ്മതം നടത്തി കാമുകന്‍! 11 വര്‍ഷം മുമ്പ് കാണാതായ അമ്മയെയും മകളെയും കാമുകൻ കൊന്നതെന്ന് തെളിഞ്ഞു

തിരുവനന്തപുരം: ഊരൂട്ടമ്പലത്ത് നിന്നും അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പോലീസ്. 11 വര്‍ഷം മുമ്പ് കാണാതായ ഊരുട്ടമ്പലം സ്വദേശി വിദ്യ, മകള്‍ ഗൗരി എന്നിവരാണ് കൊല്ലപ്പെട്ടത്. വിദ്യയുടെ കാമുകൻ മാഹിന്‍ കണ്ണ് ആണ് കൊലപാതകം നടത്തിയത്. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. 2011 ഓഗസ്റ്റ് 18 നാണ് ഊരൂട്ടമ്പലത്തെ വീട്ടില്‍ നിന്ന് വിദ്യയെയും മകളെയും മാഹിൻ കണ്ണ് ഇറക്കിക്കൊണ്ട് പോയത്. അന്നു തന്നെ വിദ്യയെയും കുഞ്ഞിനെയും പിറകില്‍ നിന്ന് തള്ളി കടലിലേക്കിട്ടു എന്നാണ് മാഹിൻ കണ്ണ് പോലീസിന് നല്‍കിയ മൊഴി. മാഹിന്‍ കണ്ണിന്‍റെ ഭാര്യ റുഖിയയ്ക്കും കൊലപാതകത്തെക്കുറിച്ച് അറിയാമെന്നും പോലീസ് കണ്ടെത്തി. കേസില്‍ തുടക്കത്തിൽ ഗുരുതര വീഴ്ചയാണ് പോലീസിന് ഉണ്ടായത്. 2011 ഓഗസ്റ്റ് 18ന് പൂവാറില്‍ തന്നെ ഉണ്ടായിരുന്ന മാഹിൻ കണ്ണ് വിദ്യയെയും രണ്ടര വയസുകാരി മകളെയും വേളാങ്കണ്ണിയിലേക്ക് കൊണ്ടുപോയെന്ന് കള്ളം പറഞ്ഞു.…

Read More

കടയില്‍ നിന്ന് പതിവായി പണം മോഷ്ടിച്ച പോലീസുകാരനെ കടയുടമ കൈയ്യോടെ പൊക്കി ! മാങ്ങാ,സ്വര്‍ണ മോഷണങ്ങള്‍ക്കു ശേഷം പോലീസിനു പുതിയ നാണക്കേട്…

പോലീസുകാരന്റെ മാങ്ങാമോഷണം കേരളത്തില്‍ സൃഷ്ടിച്ച വിവാദം ചെറുതല്ലായിരുന്നു. പിന്നാലെ പുറത്തു വന്ന പോലീസുകാരന്റെ സ്വര്‍ണമോഷണം ഡിപ്പാര്‍ട്ട്‌മെന്റിന് കൂനിന്മേല്‍ കുരുവായി. ഇപ്പോഴിതാ കടയില്‍ നിന്ന് സ്ഥിരമായി പണം മോഷ്ടിക്കുന്ന പോലീസുകാരനെ കടയുടമ കൈയോടെ പിടികൂടിയിരിക്കുകയാണ്. എന്നാല്‍ പിടിക്കപ്പെട്ടതോടെ പോലീസുകാരന്‍ പണം നല്‍കി തടിയൂരിയെന്നാണ് വിവരം. പാമ്പനാര്‍ ടൗണിലെ കടയിലായിരുന്നു സംഭവം. പതിവുപോലെ പണം കവരുന്നതിനിടെയാണ് പോലീസുകാരന്‍ കുടുങ്ങിയത്. പതിവായി പണം നഷ്ടപ്പെടുന്നത് പതിവായതോടെ കടയുടമ കടയിലെത്തുന്നവരെയെല്ലാം രഹസ്യമായി നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പതിവുപോലെ കടയിലെത്തിയ പൊലീസുകാരന്‍ 1000 രൂപ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇത് കടയുടമ കാണുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പിടിച്ചുനിര്‍ത്തി അടുത്തുള്ള വ്യാപാരികളെ വിളിച്ചുകൂട്ടി. ആളുകള്‍ കൂടിയതോടെ 40,000 രൂപ നല്‍കാമെന്ന് പറഞ്ഞ് പോലീസുകാരന്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കി. 5000 രൂപ നല്‍കുകയും ചെയ്തു. സ്ഥലത്തെത്തിയവരില്‍ ചിലര്‍ പോലീസില്‍ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുമ്പ് കടയില്‍…

Read More

ഡയമണ്ട് നെക്ലേസ് ചെയ്തത് സിനിമയെ പറ്റി ഒരു ധാരണയും ഇല്ലാതെ; ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ  ഇപ്പോഴും വിറയൽ വരുമെന്ന് അനുശ്രീ

പ്രണവിനെ നമ്മളൊക്കെ അതിശയത്തോടെയാണ് നോക്കിയിരുന്നത്. അങ്ങോട്ട് പോയി മിണ്ടാൻ പോലും ഒരു ബുദ്ധിമുട്ടായിരുന്നു. പക്ഷെ പ്രണവ് അങ്ങനെയല്ല. ഇങ്ങോട്ട് വന്ന് സംസാരിക്കും നമുക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കും. ഞങ്ങൾ അച്ചാറും മിഠായിയുമൊക്കെ വാങ്ങികൊണ്ട് വന്ന് കഴിച്ചുകൊണ്ടിരിക്കുമ്പോൾ അപ്പു ചേട്ടൻ വരും എനിക്ക് കൂ‌ടി കുറച്ച് തരുമോയെന്ന് ചോദിച്ച്. നമുക്ക് മിണ്ടാൻ മടിയുണ്ടെന്ന് പ്രണവിന് മനസിലാകുമ്പോൾ പ്രണവ് ഇങ്ങോട്ട് വന്ന് സംസാരിക്കും. നമ്മൾ ലാൽ സാറിന്‍റെ മകൻ എന്ന രീതിയിലാണ് പ്രണവിനെ നോക്കുക. പ്രണവ് പെരുമാറുമ്പോൾ നമുക്ക് അങ്ങനൊരു ഫീൽ തോന്നുകയില്ല. നമ്മുടെ കൂടെ കമ്പിനിയടിച്ച് നിൽക്കും. മൂന്ന് സിനിമ ചെയ്തിട്ടും ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ വിറയൽ വരും. സിനിമയെ പറ്റി ഒരു ധാരണയും ഇല്ലാതെയാണ് ഡയമണ്ട് നെക്ലേസ് ചെയ്തത്.-അനുശ്രീ

Read More

മകൾ വളരുമ്പോൾ അവളുടെ വഴികൾ തെരഞ്ഞെടുക്കട്ടെ; കാമറ കണ്ണിൽ നിന്ന് അവളെ അകറ്റിനിർത്താൻ പാടുപെടുകയാണെന്ന് ആലിയ ഭട്ട്

പൊതുജനങ്ങളുടെ കണ്ണിൽ നിന്നു മാറ്റിനിർത്തി മകളെ വളർത്താനാണ് ആഗ്രഹിക്കുന്നത്. എങ്ങനെയാണ് കാമറക്കണ്ണുകളിൽ നിന്നു അകറ്റി നിർത്തി മകളെ വളർത്തേണ്ടതെന്ന ആശങ്കയുണ്ട്. ഇക്കാര്യത്തെ കുറിച്ച് രൺബീറിനോടും സുഹൃത്തുക്കളോടും നിരന്തരം സംസാരിക്കാറുണ്ട്. അവളുടെ ജീവിതത്തിലേക്ക് യാതൊരുവിധത്തിലുള്ള കടന്നുകയറ്റങ്ങളും ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ വഴിയാണ് ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. അവൾ വളരുമ്പോൾ അവളുടെ വഴികൾ തെരഞ്ഞെടുക്കട്ടെ. ഇപ്പോഴത്തെ തീരുമാനം ഇങ്ങനെയാണ്. ഭാവിയിൽ മകൾ അഭിനയരംഗത്തേക്കു വരുമോ എന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനം പറയാൻ കഴിയില്ല. അത് എങ്ങനയായിരിക്കണം എന്നതു സംബന്ധിച്ച് വ്യക്തതയില്ല. വലിയ പദ്ധതികളൊന്നും ഇല്ലാതെ മുന്നോട്ടു പോകുന്നതാണ് നല്ലത്.-ആലിയ ഭട്ട്

Read More

Freechatnow Analysis & Comparable Web Sites Choose Itmain Samachar

You also can attain them by way of social media, the place they’re energetic with updates and knowledge. So principally, the intercourse cams you find on free chat now aren’t real nonetheless fed from ImLive. The loyal fanbase from the 90s has been rising every day because of its already well-reputed name and extra updates. If you may be into reside chats and are keen on assembly new of us with the similar freaky side as you, then Freechatnow might be wonderful for you. Another necessary diploma to notice is…

Read More

ആരെങ്കിലും എനിക്കൊരു ജോലി തരൂ: ഞാൻ ഇപ്പോഴും അഭിനയിക്കുന്നുണ്ട്; അവസരങ്ങൾ ചോദിച്ച് ഭൂമിക ചൗള

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ഭൂമിക ചൗള. ഒരുകാലത്ത് തമിഴ് സിനിമകളിലെ സജീവസാന്നിധ്യമായിരുന്ന നടി അടുത്തിടെയായി വളരെ കുറച്ചു സിനിമകളിലാണ് അഭിനയിക്കുന്നത്. ബോളിവുഡിലും നിരവധി ചിത്രങ്ങളിൽ ഭൂമിക തിളങ്ങിയിരുന്നു. തന്‍റെ സിനിമാജീവിതം23 വർഷം പിന്നിടപകയാണെന്നും എന്നാൽ തനിക്ക് ഇപ്പോഴും ഒരു തുടക്കകാരിയെ പോലെയാണ് തോന്നുന്നതെന്നും പറയുകയാണ് ഭൂമിക ഇപ്പോൾ. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഭൂമിക തന്‍റെ സിനിമ ജീവിതത്തെ കുറിച്ച് മനസ് തുറന്നത്. ബോളിവുഡിൽ നിന്ന് എനിക്കിപ്പോൾ സിനിമകൾ വരാറില്ല. ഒന്നെങ്കിൽ ബോളിവുഡിലെ ആളുകൾക്ക് താൻ ഇപ്പോഴും അഭിനയിക്കുന്നുണ്ടെന്ന കാര്യം അറിയില്ല. അല്ലെങ്കിൽ താൻ അഭിനയം നിർത്തിയതായി അവർക്ക് തോന്നിയട്ടുണ്ടാകാം. അതാകും അവസരങ്ങൾ ലഭിക്കാത്തത്. ഒന്നെങ്കിൽ ഞാൻ ഒരു നല്ല അഭിനേതാവ് അല്ല, അല്ലെങ്കിൽ എന്‍റെ പിആർ വേണ്ടത്ര കോളുകൾ ചെയ്യുന്നില്ല, അല്ലെങ്കിൽ ഞാൻ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടെന്ന കാര്യം അവർക്ക് അറിയില്ല.…

Read More

Tinychat Evaluation February 2023: Is It Price Your Coin?

We have presently spoken numerous everybody on the internet and fulfilled some. Next, I was more demanding and got here across a nice guy for a relationship. We still don’t realize if it’s the right alternative I think, however I enterprise constructive habits and opinions. We intend to evening and savor my time, and perhaps after that I’ll ponder long-lasting love. There could be greater than sufficient scorching fishes contained on this lake. The website strive extra profitable and positioned present with valuable content. How do you use ManyCam on…

Read More

കത്ത് വിവാദം: വാർഡ്തല പ്രചാരണവുമായി എൽഡിഎഫ്; വിവാദത്തിനു പിന്നിൽ യുഡിഎഫ് ബിജെപി കൂട്ടുകെട്ടാണെന്ന് സിപിഎം

തിരുവനന്തപുരം: കത്ത് വിവാദത്തിൽ കോർപ്പറേഷനിലെ മുഴുവൻ വാർഡുകളിലും വീടുകൾ കേന്ദ്രീകരിച്ച് ഇന്ന് മുതൽ എൽഡിഎഫിന്‍റെ പ്രചാരണപരിപാടികൾ. ഇന്നും നാളെയുമാണ് കോർപറേഷനിലെ നൂറ് വാർഡുകളിലും ലഘുലേഖകൾ പ്രസിദ്ധീകരിച്ച് പ്രചാരണ പരിപാടി നടത്തുന്നത്. കോണ്‍ഗ്രസും ബിജെപിയും ചേർന്നുള്ള കൂട്ടുകെട്ടാണ് കത്ത് വിവാദത്തിന് പിന്നിലെന്നാണ് എൽഡിഎഫ് അണികളെയും ജനങ്ങളെയും ബോധിപ്പിക്കുന്നത്. എൽഡിഎഫ് സംഘടിപ്പിക്കുന്ന വാർഡ് തല പ്രചാരണം നഗരസഭയിലെ നൂറുവാ‍ർഡുകളിലും നടക്കും. പാർട്ടിയെ സമൂഹമധ്യത്തിൽ താഴ്ത്തികെട്ടുന്നതിന് പ്രതിപക്ഷം നടത്തുന്ന ദുഷ്പ്രചരണങ്ങളിൽ കുടുങ്ങരുതെന്ന് ബോധ്യപ്പെടുത്താനാണ് എൽഡിഎഫ് ഭവന സന്ദർശന പ്രചരണത്തിലൂടെ ഉദ്ദേശിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റി യോഗതീരുമാനപ്രകാരമാണ് പ്രചാരണം. കോർപറേഷനിലെ താൽക്കാലിക നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് മേയർ ആര്യാരാജേന്ദ്രൻ പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് എഴുതിയതായുള്ള കത്ത് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നത് പാർട്ടിക്ക് ഏറെ ക്ഷീണമുണ്ട ാക്കിയിരുന്നു. പാർട്ടിയിലെ ആഭ്യന്തര കലഹമാണ് കത്ത് പുറത്ത് വരാൻ കാരണമെന്ന് പരക്കെ വിമർശനം ഉയർന്നിരുന്നു.പാർട്ടി…

Read More

വിഴിഞ്ഞത്ത് ക്രമസമാധാന പാലനത്തിന് സ്പെഷൽ ഓഫീസർ; സംഘർഷവുമായി ബന്ധപ്പെട്ട കേസുകളുടെ മേൽനോട്ടം;സംഘത്തിൽ അഞ്ച് എസ്പിമാർ

തിരുവനന്തപുരം: വിഴിഞ്ഞത്ത് ക്രമസമാധാന പാലനത്തിനായി തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ.നിശാന്തിനിയെ സ്പെഷൽ ഓഫീസറായി നിയമിച്ചു. വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ടുള്ള കേസുകളുടെ മേൽനോട്ടവും സംഘർഷം നിയന്ത്രിക്കലുമാണ് ചുമതല. സംഘത്തിൽ അഞ്ച് എസ്പിമാരുമുണ്ട്. എട്ട് ഡിവൈഎസ്പിമാരും സംഘത്തിലുണ്ടാകും. കൂടാതെ സിഐമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ഉണ്ടാകും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൂടിയ പോലീസ് ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത്ത് കുമാർ ആണ് നിശാന്തിനിയെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചത്. ക്രൈംബ്രാഞ്ച് എസ്.പി മധുസൂദനൻ. കെഇ ബൈജു, കെക അജി എന്നീ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും.വിഴിഞ്ഞത്ത് ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണെങ്കിലും ജാഗ്രതയിലാണ് പോലീസും അധികാരികളും. 

Read More

വീട്ടിലെ ജോലിക്കാരിയുടെ കടം തീര്‍ക്കാന്‍ നല്‍കിയത് ലക്ഷങ്ങള്‍…പിന്നെ സ്വര്‍ണവളയും ! നയന്‍താരയെ പുകഴ്ത്തി വിഘ്‌നേഷിന്റെ അമ്മ

മരുമകള്‍ നയന്‍താരയെ മുക്തകണ്ഠം പ്രശംസിച്ച് വിഘ്‌നേഷ് ശിവന്റെ അമ്മ മീന കുമാരി. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ദയയും കരുതലുമുള്ള സ്ത്രീ നയന്‍താരയാണെന്നാണ് മീനാ കുമാരി പറയുന്നത്. ബുദ്ധിമുട്ട് പറഞ്ഞ് ആരെത്തിയാലും അവരെ സഹായിക്കാന്‍ ഒരു മടിയും കാണിക്കാത്തവളാണ് നയന്‍താര എന്നും മീനാ കുമാരി പറഞ്ഞു. ഹാപ്പി മെയ്ഡ്‌സ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ ഉദ്ഘാടന വേളയില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും സാമൂഹിക ഉത്തരവാദിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു അവര്‍. മീനാ കുമാരിയുടെ വാക്കുകള്‍ ഇങ്ങനെ…എന്റെ മകന്‍ വിഘ്‌നേഷും മരുമകള്‍ നയന്‍താരയും കഠിനാധ്വാനികളാണ്. നയന്‍താരയുടെ വീട്ടില്‍ എട്ട് ജോലിക്കാരുണ്ട്. നാല് സ്ത്രീകളും നാല് പുരുഷന്മാരും. ഒരിക്കല്‍ അവരിലൊരു സ്ത്രീ അവര്‍ക്ക് നാല് ലക്ഷം രൂപയുടെ കടം ഉണ്ടെന്നും അതിനാല്‍ ജീവിതം ദുരിതത്തിലാണെന്നും നയന്‍താരയോട് പറഞ്ഞു. ഉടന്‍ തന്നെ അത്രയും തുക നല്‍കിയിട്ട് കടങ്ങളെല്ലാം തീര്‍ക്കാന്‍ അവരോട് പറഞ്ഞു. ഒരു വീട്ടുജോലിക്കാരിക്ക് ഇത്രയും…

Read More