Is Chathour Legit And Safe? Chathour Com Consider Chat Hour Critiques And Fraud And Rip

The only approach to find out is chat hour worth it is to make an account and start looking for the right chat room. People who determine to go to sure chat rooms often catch themselves as being the only ones there since solely few people log in to the app or a website daily. Chat Hour (chathour.com) is likely one of the oldest chat service providers on the internet. SaferKid displays telephones and tablets to make sure children aren’t downloading any of over 200,000 unsafe apps. We determine plenty…

Read More

Mygirlfund Snaps Critiques 2022

Maggie has no credibility in this matter or anything else for that matter that she gets to talk about while getting paid to do so. I simply joined as I need to make a lol extra money. Actually, there are many ladies on mgf who don’t do sex work in any respect. You could make platonic associates on mgf, and still get paid. The 1000’s of women fortunately making friends every day on the location can again me up on that, and this blog offers them a possibility to do…

Read More

യുവതിയ്ക്ക് വിവാഹാലോചനയുമായി മധ്യവയസ്‌കനെ സമീപിച്ചത് ഭര്‍ത്താവ് ! 53കാരനില്‍ നിന്ന് ദമ്പതികള്‍ തട്ടിയത് 41 ലക്ഷം; യുവതി ഒളിവില്‍…

വിവാഹ വാഗ്ദാനം നല്‍കി മധ്യവയസ്‌കനെ പ്രലോഭിപ്പിച്ച് 41 ലക്ഷം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. ഭര്‍ത്താവ് മരിച്ച യുവതിയാണെന്ന വ്യാജേന ഭാര്യയെ മുന്നില്‍ നിര്‍ത്തി തട്ടിപ്പ് നടത്തിയ കടമ്പഴിപ്പുറം സ്വദേശി സരിന്‍ കുമാര്‍ (37) ആണ് പോലീസിന്റെ പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ച് വിവാഹ തട്ടിപ്പുകേസുകളില്‍ പ്രതിയായ ഭാര്യ ശാലിനി (36) ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. 53കാരനാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. പ്രമുഖ മലയാള പത്രങ്ങളില്‍ പുനര്‍വിവാഹത്തിന് ആലോചന ക്ഷണിച്ച പരസ്യദാതാവിന്റെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ച യുവതിയാണെന്ന വ്യാജേനയാണ് ശാലിനി സ്വയം പരിചയപ്പെടുത്തിയത്. മധ്യപ്രദേശില്‍ അധ്യാപികയാണെന്നാണ് പറഞ്ഞിരുന്നത്. പരസ്യം നല്‍കിയ 53 കാരന്റെ ഫോണില്‍ സന്ദേശങ്ങള്‍ അയച്ചു സൗഹൃദം നടിച്ചു. വാഹനാപകടത്തില്‍ മരിച്ച ആദ്യ ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് പലരില്‍നിന്ന് കടം വാങ്ങിയാണ് ആശുപത്രി ചെലവ് നടത്തിയെന്നു പറഞ്ഞ് പലതവണയായി 41 ലക്ഷം…

Read More

ഓണത്തിനെത്തും ‘മലബാർ ബ്രാണ്ടി’…! പ്രതിദിനം പതിമൂവായിരം കെയ്സ് മദ്യം ഉത്പാദിപ്പിക്കും; മദ്യ ഉല്പാദനത്തിലൂടെ ജോലി ലഭിക്കുന്നത്  250 പേർക്ക് 

പാലക്കാട്: പാലക്കാട് നിന്ന് സർക്കാരിന്‍റെ മദ്യഉത്പാദനം ആരംഭിക്കാനൊരുങ്ങുന്നു. സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന മലബാർ ബ്രാണ്ടി അടുത്ത ഓണത്തിന് വിപണിയിലെത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.  നിർമാണ നടപടികൾക്ക് പാലക്കാട് ചിറ്റൂരിൽ തുടക്കമായി. പാലക്കാട് മേനോൻപാറയിലുള്ള മലബാർ ഡിസ്റ്റിലറീസിൽ നിന്നുമാണ് പുതിയ ബ്രാണ്ടി ഉല്പാദിപ്പിക്കുക. 2002 ൽ അടച്ചു പൂട്ടിയ ചിറ്റൂർ ഷുഗർ ഫാക്ടറിയാണ് മലബാർ ഡിസ്റ്റിലറീസായി മാറിയത്. 110 ഏക്കർ സ്ഥലമാണ് ഇവിടെയുള്ളത്.പ്രതിദിനം പതിമൂവായിരം കെയ്സ് മദ്യം ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി നാലു ഘട്ടങ്ങളിലുള്ള പ്രവർത്തനങ്ങളാണ് പൂർത്തിയാകേണ്ടത്. ആദ്യഘട്ടത്തിൽ 70,000 ചതുരശ്ര അടി വിസ്തീർണമുളള കെട്ടിടത്തിന്‍റെ നവീകരണത്തിനായി ആറേകാൽ കോടി അനുവദിച്ചിട്ടുണ്ട്. കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിനാണ് നിർമാണ ചുമതല. പദ്ധതിക്കായി ചിറ്റൂർ മൂങ്കിൽമടയിൽ നിന്നുമാണ് വെള്ളമെത്തിക്കുക. ഇതിനായി വാട്ടർ അഥോറിറ്റി പ്രത്യേക പൈപ്പ് ലൈൻ സ്ഥാപിക്കും. ഒരു കോടി 87 ലക്ഷം രൂപ വാട്ടർ അഥോറിറ്റിയ്ക്ക് കൈമാറിയതായി…

Read More

കടുവ ഇറങ്ങി; കണ്ണൂരിൽ മൂന്നു  പഞ്ചായത്തുകളിൽ ജാഗ്രത; സ്കൂളിന് അവധി, തൊഴിലുറപ്പ് പണി നിർത്തിവച്ചു;കടുവയെ കണ്ടെത്താൻ തെരച്ചിൽ

ഇരിട്ടി: ഉളിക്കൽ, പായം പഞ്ചായത്തുകൾക്കു പിന്നാലെ അയ്യൻകുന്ന് പഞ്ചായത്തിലും കടുവയെ കണ്ടെത്തി. മുണ്ടയാംപറന്പ് ഭഗവതി ക്ഷേത്രത്തിന് സമീപം എരുവന്താനം പ്രഭാകരന്‍റെ പറന്പിലാണ് രാവിലെ 6.30 ഓടെ കടുവയെ കണ്ടെത്തിയത്. അയൽവാസിയായി പുതിയവീട്ടിൽ ബിനുവാണ് കടുവയെ കണ്ടത്. വനംവകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ചർ ജിജിലിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കടുവയുടെ കാൽപാടുകളാണെന്ന് സ്ഥിരീകരിച്ചു. വാർഡ് മെന്പർ മിനി വിശ്വനാഥൻ, കരിക്കോട്ടക്കരി എസ്ഐ എം. അംബുജാക്ഷൻ തുടങ്ങിയവർ സ്ഥലത്തെത്തി മൈക്കിലൂടെ ജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകി. രാവിലെ പത്തോടെ കോഴിക്കോട് നിന്ന് ദ്രുതകർമ്മ സേനയെത്തി കടുവയ്ക്കായി തെരച്ചിൽ ആരംഭിച്ചു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ മുണ്ടയാംപറന്പിൽ സ്കൂളിന് അവധി നല്കി. തൊഴിലുറപ്പ് പണികൾ നിർത്തി വയ്ക്കാനും വനംവകുപ്പ് നിർദേശം നല്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. കാമറകളും ഡ്രോൺ…

Read More

ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ചു; സീനിയർ ഡോക്ടർമാരില്ലാതെ ശസ്ത്രക്രിയ നടത്തിയെന്നു ബന്ധുക്കൾ; ആശുപത്രിയിൽ സംഘർഷം

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചു. കൈനകരി സ്വദേശി രാംജിത്തിന്‍റെ ഭാര്യ അപര്‍ണയും കുഞ്ഞുമാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരേ ബന്ധുക്കള്‍ രംഗത്തെത്തി. സീനിയർ ഡോക്ടർമാർ ഇല്ലാതെ ശസ്ത്രക്രിയ നടത്തിയതും അനസ്തേഷ്യ നൽകിയതിലെ തകരാറുമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപര്‍ണയെ പ്രസവത്തിനായി ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചത്. നാലോടെ രാംജിത്തിന്‍റെ അമ്മയെ ഡോക്ടര്‍മാര്‍ അകത്തേക്ക് വിളിപ്പിച്ച് അപര്‍ണയ്ക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നും പേപ്പറില്‍ ഒപ്പിട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ പ്രസവം നടന്നു. എന്നാല്‍ കുഞ്ഞു മരിച്ചു. കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ലെന്നും ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നുമാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളോട് പറഞ്ഞത്. കുഞ്ഞ് മരിച്ചതറിഞ്ഞ് ആശുപത്രിയില്‍ സംഘര്‍ഷ സാഹചര്യമുണ്ടായി. പ്രസവത്തിന് മുന്‍പ് അപര്‍ണയ്ക്ക് യാതൊരു ആരോഗ്യപ്രശ്‌നവുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോലീസെത്തിയാണ് സാഹചര്യം നിയന്ത്രിച്ചത്. അന്വേഷണത്തിനായി മെഡിക്കല്‍…

Read More

8 Finest Apps For Random Video Chat With Strangers

You have to affix our friendship online chat rooms to speak to female strangers online and meet like minded women to befriend and have a webcam chat. We are always in touch with you both you are on a free or a paid subscription. To meet local individuals click on the meetup near me button on the talk rooms web page. Fortunately, there are numerous wonderful free calling apps obtainable for Android customers. It’s safe and simple to use any of these apps to remain in contact with out going…

Read More

ഡിവൈഎഫ്‌ഐ നേതാവിന്റെ ഫോണ്‍ തുറന്ന പോലീസ് ഞെട്ടി ! ഫോണില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഓളം സ്ത്രീകളുമായുള്ള ലൈംഗികബന്ധത്തിന്റെ വീഡിയോകള്‍…

ലഹരിയ്‌ക്കെതിരേ ഘോരഘോരം പ്രസംഗിക്കുന്ന ഡിവൈഎഫ്‌ഐ നേതാവ് ജിനേഷിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസ് അക്ഷരാര്‍ഥത്തില്‍ അമ്പരന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേതുള്‍പ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോകളാണ് ഇയാളുടെ ഫോണില്‍ നിന്ന് പോലീസ് കണ്ടെത്തിയത്. ഇത് കൂടുതല്‍ സാങ്കേതികപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റി പ്രസിഡന്റായ ജിനേഷിന് ഹിന്ദിയിലും ഇക്കണോമിക്‌സിലും ബിരുദാനന്തരബിരുദമുണ്ട്. പെണ്‍കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ കൊടുക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. കത്തി, കഠാര, വാള്‍ തുടങ്ങിയ മാരകായുധങ്ങളുപയോഗിക്കുന്നതിന്റെ ദൃശ്യവും ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇയാള്‍ ഉള്‍പ്പെടെ എട്ടുപേരെ മലയിന്‍കീഴ് പോലീസ് അറസ്റ്റു ചെയ്തിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നാണ് കേസ്. ഡി.വൈ.എഫ്.ഐ. വിളവൂര്‍ക്കല്‍ മേഖലാ കമ്മിറ്റി പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ജെ.ജിനേഷ്(29), തൃശ്ശൂര്‍ കുന്ദംകുളം കോനത്തുവീട് മേത്തല എസ്.സുമേജ്(21), മലയം ചിത്തിരയില്‍ എ.അരുണ്‍(മണികണ്ഠന്‍-27), വിളവൂര്‍ക്കല്‍ തൈവിള തുണ്ടുവിള തുറവൂര്‍ വീട്ടില്‍ സിബി(20), ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന…

Read More

Chatrandom Review 2023 Every Little Thing You Must Find Out About It!

Some materials and content material may be sponsored; for more info, it’ll assist read the advertiser disclosure. We match many of us and all of my very own time got hectic with speaking. Subsequently, we began thinning down and remained touching the best of the most effective. There was an excellent alternative with each other. I obtained schedules and went to parties with my fights. If you may be uninterested in using this service for casual courting, you’ll have the ability to at all times delete your account utilizing My…

Read More

കാറില്‍ ചാരിനിന്നതിന്‍റെ പേരില്‍ മര്‍ദനമേറ്റ കുട്ടിയെ തേടി സ്വര്‍ണവ്യാപാരി എത്തി; കാറിൽ കയറ്റി അടിപൊളി യാത്ര ഒരുക്കി ടോണി

  കോഴിക്കോട്: കാറില്‍ ചാരിനിന്നതിന്‍റെ പേരില്‍ മര്‍ദനമേറ്റ കുട്ടിയെ കാറില്‍ കയറ്റി യാത്ര ചെയ്യിച്ചും കളിപ്പാട്ടങ്ങളും സമ്മാനങ്ങളും നല്‍കിയും സ്‌നേഹം പകര്‍ന്നു സ്വര്‍ണ വ്യാപാരി. കോട്ടയത്തെ അച്ചായന്‍സ് ഗോള്‍ഡ് ഉടമ ടോണി വര്‍ക്കിച്ചനാണ് തന്‍റെ കാര്‍ണിവല്‍ കാറില്‍ കുട്ടിയെ കയറ്റി കോഴിക്കോട് നഗരം കാണിച്ചും സമ്മാനങ്ങള്‍ നല്‍കിയും ആശ്വാസം പകര്‍ന്നത്. നവംബര്‍ മൂന്നിനു തലശേരി നാരങ്ങാപ്പുറത്തു റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ചാരിനിന്ന രാജസ്ഥാന്‍ ദമ്പതികളുടെ ആറു വയസുള്ള ഗണേഷിനാണ് കാറുടമ പൊന്ന്യംപാലം മുഹമ്മദ് ഷിനാദിന്‍റെ മര്‍ദനമേറ്റിരുന്നത്. ഷിനാദിനെതിരേ വധശ്രമത്തിനു പോലീസ് കേസെടുത്തിരുന്നു. രാജസ്ഥാനില്‍നിന്നു ജോലി തേടിയെത്തിയ കുടുംബത്തിലുള്ള ഗണേഷിനു മര്‍ദനറ്റേ സംഭവം സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഈ ഘട്ടത്തില്‍ തലശേരിയില്‍ എത്തിയ ടോണി വര്‍ക്കിച്ചന്‍ ഗണേഷിനെയും മാതാപിതാക്കളെയും കാണുകയും സഹായധനം നല്‍കുകയും ചെയ്തിരുന്നു. കുട്ടി ആശുപത്രി വിട്ടാല്‍ തന്‍റെ കാര്‍ണിവല്‍ കാറില്‍ യാത്രചെയ്യാമെന്നും വാഗ്ദാനം നല്‍കിയിരുന്നു.…

Read More