രാജ്യത്തെ 19 നഗരങ്ങളിൽ ഉപഭോക്തൃ സർവേ നടത്താൻ റിസർവ് ബാങ്ക്; കേരളത്തിൽ തിരുവനന്തപുരവും

പരവൂർ (കൊല്ലം): രാജ്യത്തെ വിലക്കയറ്റത്തെയും പണപ്പെരുപ്പത്തെയും കുറിച്ചുള്ള ഉപഭോക്തൃ കാഴ്ചപ്പാടുകൾ ശേഖരിക്കുന്നതിന് റിസർവ് ബാങ്ക് രാജ്യത്തെ 19 നഗരങ്ങളിൽ സർവേ നടത്തുന്നു. നഗരങ്ങളിലെ തെരഞ്ഞെടുത്ത വീടുകളിൽ നിന്നാണ് ബാങ്ക് പ്രതികരണങ്ങൾ തേടുന്നത്. കേരളത്തിൽ തിരുവനന്തപുരത്താണ് സർവേ നടത്തുക. അഹമ്മദാബാദ്, ബംഗളൂരു, ഭോപാൽ, ഭുവനേശ്വർ, ചണ്ഡിഗഡ്, ചെന്നൈ, ഡൽഹി, ഗുവഹാത്തി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു , കൊൽക്കത്ത, ലക്നൗ, മുംബൈ, നാഗ്പൂർ, പാട്ന, റായ്പൂർ, റാഞ്ചി എന്നിവയാണ് സർവേ നടക്കുന്ന മറ്റ് നഗരങ്ങൾ.കുടുംബങ്ങളിലെ പണപ്പെരുപ്പ പ്രതീക്ഷകൾ അളക്കുന്നതിനുള്ള സർവേ നടത്തുന്നതിന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ മുംബൈ ആസ്ഥാനമായ സ്വകാര്യ ഏജൻസിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇവരുടെ പ്രതിനിധികൾ തെരഞ്ഞെടുത്ത ഉപഭോക്കാക്കളെ നേരിട്ട് സമീപിച്ച് അവരുടെ പ്രതികരണങ്ങൾ രേഖപ്പെടുത്തും. ഇതിനായി പ്രത്യേക ചോദ്യാവലി ബാങ്ക് തയാറാക്കിയിട്ടുണ്ട്.സമ്പത് വ്യവസ്ഥ, ജോലി, വരുമാനം, വിലകൾ, ചെലവ് എന്നിവ അടക്കമുള്ള കാര്യങ്ങളിൽ ആധികാരിക വിവര ശേഖരണമാണ്…

Read More

വയനാട് സ്വദേശിയെ കോഴിക്കോട്ടുനിന്നു തട്ടിക്കൊണ്ടുപോയ സംഭവം; എട്ടംഗസംഘം അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് നടക്കാവില്‍നിന്നു പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. സാമ്പത്തിക ഇടപാടാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. തട്ടിക്കൊണ്ടുപോയഎട്ടംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം . വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി റഹീസിനെയാണ് ഇന്നോവ കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. നടക്കാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള യുവതി വിളിച്ചതിനെത്തുടര്‍ന്നാണ് യുവാവ് സ്ഥലത്തെത്തിയത്. ഇതിന് പിന്നാലെ ഇന്നോവ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ പ്രദേശവാസികളാണ് സംഭവം പോലീസിനെ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ഇതില്‍ നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായത്. ഇന്നോവ കാറിന്‍റെ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്. യുവതി നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. യുവതിയെ ഉപയോഗിച്ച് റഹീസിന്‍റെ വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് വിവരം.…

Read More

പൊതുസ്ഥലത്ത് തുണി കഴുകുന്ന മനുഷ്യൻ, അതും കാനഡയിൽ; വീഡിയോ പങ്കുവച്ച് യുവാവ്; ഇത്രയ്ക്കും ദാരിദ്രം ഉള്ളവർ അവിടെയും ഉണ്ടോ എന്ന് സോഷ്യൽ മീഡിയ

പൊതു സ്ഥലത്ത് നിന്ന് വസ്ത്രം കഴുകുന്നത് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. കാനഡയിൽ നിന്നുള്ള വീഡിയോ ആണിത്. ഇന്ത്യക്കാരനായ നീതീഷ് അദ്വിതി എന്ന യുവാവ് ആണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. വസ്ത്രങ്ങൾ കഴുകുന്നതിനായി ഒരാൾ പൊതുസ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ഒരു ഫൗണ്ടെയ്ന‌ു മുന്നിൽ നിൽക്കുന്നതാണ് വീഡിയോയുടെ തുടക്കം. അയാളുടെ സമീപം കുറച്ച് ബാഗുകളും വച്ചിട്ടുണ്ട്. തുണി കഴുകിയ ശേഷം അയാൾ ബാഗിൽ നിന്നും കുപ്പിയെടുത്ത് വെള്ളം ശേഖരിക്കുകയും പിന്നീട് മുഖം കഴുകുന്നതും കാണാം. കാനഡയിൽ ഇത്തരം ഒരു കാഴ്ച കാണും എന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ല എന്ന് വീഡിയോ എടുത്തുകൊണ്ട് നിതീഷ് പറയുന്നു. ആ മനുഷ്യൻ വീടില്ലാത്ത ഒരാളാണ് എന്നാണ് തോന്നുന്നത്, അങ്ങനെയുള്ള ആളുകളുടെ ഇവിടുത്തെ അവസ്ഥ ഇതാണെന്നും നിതീഷ് പറയുന്നു. നിരവധിപ്പേരാണ് നിതീഷ് ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.…

Read More

‘ഇന്ത്യൻ സിനിമയിലെ ഉരുക്ക് വനിത, ഷക്കീല പറഞ്ഞതുകേട്ട് കുറച്ചുനേരം അന്തിച്ച് നിന്നുപോയി’: ഹരീഷ് പേരടി

തെന്നിന്ത്യന്‍ നടി ഷക്കീലയെക്കുറിച്ച് നടനും എഴുത്തുകാരനമായ ഹരീഷ് പേരടി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ഒരു സ്ത്രീയെന്ന നിലയിൽ അങ്ങേയറ്റം ബഹുമാനിക്കുന്ന ഇന്ത്യൻ സിനിമയിലെ ഉരുക്ക് വനിതയോടൊപ്പം ഫോട്ടോയെടുക്കാൻ കിട്ടിയ അപൂർവ സൗഭാഗ്യം എന്ന് കുറിച്ചാണ് കുറിപ്പ് തുടങ്ങുന്നത്. സത്യത്തിൽ ചെന്നൈയിൽ നിന്നു കൊച്ചിയിലേക്കുള്ള യാത്ര കഴിഞ്ഞ് എയർപോർട്ട് ടാക്സിക്കു ക്യൂ നിൽകുന്പോൾ പിന്നിൽനിന്ന് എന്നെ തോണ്ടി വിളിച്ച് “എനക്കൊരു ഫോട്ടോ വേണം, ഉങ്കളോട് എല്ലാ തമിൾ സിനിമാവും നാൻ പാത്തിരിക്ക്, ഉങ്കളോട് എല്ലാ ക്യാരക്ടേഴ്സും എനക്ക് റൊന്പ പുടിക്കും’ എന്നു കേട്ടപ്പോൾ കുറച്ചുനേരത്തേക്ക് ഞാൻ ശ്വാസംമുട്ടി വായപിളർന്ന് അന്തിച്ചു നിന്നുപോയി. പിന്നെ സ്ഥലകാല ബോധം വീണ്ടെടുത്തു ഞാനും പറഞ്ഞു, “എനക്കും ഉങ്കളുടെ ഒരു ഫോട്ടോ വേണം മേം’ എന്ന്. വീണ്ടും ആ പെങ്ങൾ എന്നോടു ചോദിച്ചു “ഇന്ത് പടം നാൻ ഇൻസ്റ്റയിൽ പോടട്ടുമാ’ എന്ന്.…

Read More

രാഹുലിനെ പാലക്കാട്ടേക്ക് സ്വാഗതം ചെയ്യാൻ ഷാഫിയും കൂട്ടരും; മണ്ഡലത്തിൽ നിന്ന്  വിട്ടുനിൽക്കുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയായേക്കും

പാലക്കാട്: വിവാദങ്ങളിലകപ്പെട്ട രാഹുൽ മാങ്കൂട്ടത്തലിനെ നിയോജകമണ്ഡലമായ പാലക്കാട്ടേക്ക് സ്വാഗതമോതാൻ ഷാഫി പറന്പിലും കൂട്ടരും ഒരുങ്ങുന്നു. ഇതിനു മുന്നോടിയായി പാലക്കാട് ഷാഫിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. രാഹുലിനെ മാറ്റിനിർത്തേണ്ട കാര്യമില്ലെന്നും പിന്തുണ നൽകണമെന്നും രാഹുൽ പാലക്കാട് എത്തിയാൽ എല്ലാവരും ഒറ്റക്കെട്ടായി രാഹുലിന്‍റെ ഒപ്പമുണ്ടാകണമെന്നും യോഗത്തിൽ ഷാഫി നിർദ്ദേശിച്ചതായി സൂചന. കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രന്‍റെ വീട്ടിലായിരുന്നു കഴിഞ്ഞദിവസം ഷാഫി പറന്പിലിന്‍റെ സാന്നിധ്യത്തിൽ യോഗം നടന്നതെന്നാണ് റിപ്പോർട്ടുകൾ. വിവാദങ്ങളുണ്ടായ ശേഷം പാലക്കാട്ടേക്ക് വരാത്ത രാഹുലിനെ എങ്ങിനെയും പാലക്കാട് എത്തിക്കണമെന്നും അതിനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും യോഗത്തിൽ ഷാഫി പറഞ്ഞു. പാലക്കാട് വിവിധ പരിപാടികൾ സംഘടിപ്പിച്ച് രാഹുലിനെ അതിലെല്ലാം പങ്കെടുപ്പിക്കണമെന്ന് ഷാഫി അഭിപ്രായപ്പെട്ടു. മണ്ഡലത്തിൽ നിന്ന് രാഹുൽ വിട്ടുനിൽക്കുന്ന സ്ഥിതി കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി.

Read More

ഓപ്പണ്‍ ചെയ്യല്ലേ; അത് സ്റ്റെഗ്‌നോഗ്രഫിആണ്..!!!

കൊച്ചി: ഇയാളെ നിങ്ങള്‍ക്ക് അറിയാമോ? ഒരു പക്ഷേ, ഇത്തരത്തിലൊരു വാട്‌സ്ആപ്പ് മെസേജ് നിങ്ങള്‍ക്കും കിട്ടിയിരിക്കാം. വാട്‌സ് ആപ്പില്‍ വരുന്ന ഇത്തരം ഫോട്ടോകളും സന്ദേശങ്ങളും ഓപ്പണ്‍ ചെയ്യാന്‍ നില്‍ക്കരുതെന്നാണ് സൈബര്‍ പോലീസ് നല്‍കുന്ന മുന്നറിയിപ്പ്. സൈബര്‍ തട്ടിപ്പിന്‍റെ ലേറ്റസ്റ്റ് വേര്‍ഷനായ സ്റ്റെഗ്‌നോഗ്രഫി എന്ന തട്ടിപ്പാണിത്. ഇത്തരം തട്ടിപ്പുകള്‍ സംസ്ഥാനത്ത് വ്യാപകമായ പശ്ചാത്തലത്തിലാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ആകാംക്ഷ പണി തരുംഫോട്ടോ തെളിയാത്തതിനാല്‍ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയില്‍ ആരും ക്ലിക്ക് ചെയ്യും. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ വാട്‌സാപ്പ് ആദ്യം ഹാക്ക് ചെയ്യപ്പെടും. തുടര്‍ന്ന് നിങ്ങളുടെ ഫോണ്‍ തട്ടിപ്പുകാരന്‍റെ നിയന്ത്രണത്തിലാകും. ബാങ്ക് അക്കൗണ്ടിലെ പണവും നഷ്ടപ്പെട്ടേക്കാം. തട്ടിപ്പുകാരുടെ സോഫ്റ്റ്‌വെയറുകള്‍ ഫോട്ടോകളുടെ മറവില്‍ ഒളിപ്പിച്ചു കടത്തുന്ന രീതിയാണിത്. പരിചയമില്ലാത്തതോ പരിചയമുള്ളവരുടെയോ നമ്പറുകളില്‍ നിന്ന് ഇത്തരം സന്ദേശങ്ങള്‍ വരാം. നിങ്ങളുടെ പരിചയക്കാരെ ഇത്തരത്തില്‍ പറ്റിച്ച് അവരുടെ വാട്‌സാപ്പ് ഹാക്ക് ചെയ്ത ശേഷമായിരിക്കും സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടാവുക.…

Read More

തൃശൂർ–കുറ്റിപ്പുറം സംസ്ഥാനപാതയിൽ നിയന്ത്രണം വിട്ട്  ബസ് മറിഞ്ഞു; അപകടത്തിൽ 18 പേർക്ക് പരിക്ക്

കൈപ്പറമ്പ് (തൃശൂർ): തൃശൂർ – കുറ്റിപ്പുറം സംസ്ഥാന പാതയിൽ കൈപ്പറമ്പിനു സമീപം ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 18 പേർക്ക് പരിക്ക്. പാവറട്ടിയിൽ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ജീസസ് എന്ന ബസാണ് അപകടത്തിൽ പെട്ടത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. തൃശൂർ – കുന്നംകുളം സംസ്ഥാന പാതയിൽ ഏഴാംകല്ല് സെന്‍ററിനു സമീപമാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. തൊട്ടുമുന്നില്‍ പോയ കാര്‍ പെട്ടെന്ന് വെട്ടിച്ചതോടെയാണ് ബസ് ഡ്രൈവര്‍ക്കും നിയന്ത്രണം നഷ്ടമായത്. ഇതോടെ ബസ് മരത്തിലും കാർ പാലത്തിലും ഇടിച്ചു. തുടർന്ന് ബസ് നടുറോഡില്‍ കുറുകെ മറിയുക യായിരുന്നു. ബസ് ഡ്രൈവർ ഹസൻ(51), കണ്ടക്ടർ ഷാഹുൽ(46), മറ്റം സ്വദേശികളായ രാജേഷ് കുമാർ(51), രാമകൃഷ്ണൻ(62) മകൻ ദീപു(22) മഴുവഞ്ചേരി സ്വദേശികളായ ശങ്കരൻകുട്ടി(68), ജലീൽ(63), കൈപ്പറമ്പ് സ്വദേശി ഗോപിനാഥ്(68), തുവ്വാനൂർ ചിറപ്പറമ്പ് സ്വദേശി സതീഷ്(37), പുതുശ്ശേരി സ്വദേശി ആനന്ദ്കുമാർ(60), അന്യസംസ്ഥാന തൊഴിലാളികളായ…

Read More

പാറകൾ അടര്‍ന്നുവീഴാൻ സാധ്യത: ചുരത്തില്‍ ഗതാഗതം വൈകും

 കോഴിക്കോട്: താമരശേരി ചുരത്തിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് അടച്ച ചുരം റോഡ് നിലവില്‍ പൂര്‍ണമായി തുറക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍. ആധുനിക ഉപകരണങ്ങൾ എത്തിച്ച് പരിശോധിക്കണമെന്നും സുരക്ഷ ഉറപ്പാക്കിയതിനു ശേഷം മാത്രമേ റോഡ് പൂര്‍ണഗതാഗതത്തിനായി തുറക്കുകയുള്ളുവെന്ന് മന്ത്രി കെ.രാജന്‍ അറിയിച്ചു. ചുരത്തിലെ ഒമ്പതാം വളവില്‍ അപകടസാധ്യത നിലനില്‍ക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ ഇന്ന് സ്ഥലത്തെത്തി പരിശോധന ത്തുമെന്നും മന്ത്രി അറിയിച്ചു. മഴ ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹനഗതാഗതം അനുവദിക്കില്ലെന്നും മഴ കുറയുന്ന സമയത്ത് മാത്രമേ ഒറ്റലൈനായി വാഹനങ്ങളെ കടത്തിവിടുകയുള്ളൂ എന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഒറ്റലൈനായി വാഹനങ്ങൾ കടത്തിയിരുന്നു. റോഡിന്‍റെ താമരശേരി, വയനാട് ഭാഗങ്ങളില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ വരുത്താനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുവഴി പോകുന്ന വാഹനങ്ങള്‍ ജാഗ്രതയോടെയും വേഗത കുറച്ചും സഞ്ചരിക്കണം.ഇതുവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി…

Read More

കാത്തിരിപ്പിനൊടുവിൽ ചെങ്ങറ നിവാസികൾക്കു റേഷൻ കാർഡ്; സമരഭൂമിയിലെ താമസക്കാരെ ഔദ്യോഗികമായി അംഗീകരിക്കണമെന്ന ആവശ്യത്തിന് ഭാഗിക പരിഹാരം

പത്തനംതിട്ട: ചെങ്ങറ സമരഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് ഓണത്തോടനുബന്ധിച്ചു ഭക്ഷ്യപൊതുവിതരണ വകുപ്പിന്‍റെ സൗജന്യ ഓണക്കിറ്റ്. ഇതിനൊപ്പം ചെങ്ങറ നിവാസികൾക്കു റേഷൻകാർഡും നൽകും. പതിനെട്ടു വർഷമായി ചെങ്ങറയിൽ കുടിൽ കെട്ടി താമസിച്ചു വന്നവർക്കു റേഷൻകാർഡ് ഇല്ലാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങൾ പോലും നിഷേധിച്ചിരുന്നു. ചെങ്ങറയിലെ സമരം അനിശ്ചിതമായി നീളുന്നതുമായി ബന്ധപ്പെട്ട് ദീപിക കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. ചെങ്ങറ‍ നിവാസികൾക്കുള്ള ഓണക്കിറ്റിന്‍റെ വിതരണോദ്ഘാടനം ഇന്നു രാവിലെ 9.30ന് മന്ത്രി ജി. ആര്‍. അനില്‍ നിര്‍വഹിക്കും. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കാണ് പുതിയ റേഷന്‍ കാര്‍ഡ് നൽകുന്നത്. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. മന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ, ആന്‍റോ ആന്‍റണി എംപി, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രീജ പി. നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. താമസക്കാർക്ക് അംഗീകാരമാകുംസമരഭൂമിയിൽ താമസിക്കുന്നവർക്കു സ്ഥിരതാമസ രേഖ, കൂടാതെ സമരഭൂമിയിലെ റോഡുകൾ, വൈദ്യുതി, വെളളം, മറ്റ്…

Read More

രണ്ടു ദിവസത്തെ സന്ദർശനത്തിനായി മോദി ജപ്പാനിൽ

ടോക്കിയോ: യുഎസുമായുള്ള തീരുവസംഘർഷത്തിനിടയിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികവും തന്ത്രപരവുമായ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉഭയകക്ഷി യോഗങ്ങളാണു നടക്കുന്നത്. പതിനഞ്ചാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയ്‌ക്കൊപ്പം പ്രധാനമന്ത്രി മോദി പങ്കെടുക്കും. ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കുന്നതിനായി ജപ്പാൻ 68 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ജപ്പാൻ ആസ്ഥാനമായുള്ള മാധ്യമം നിക്കി ഏഷ്യ റിപ്പോർട്ട് ചെയ്തു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, സെമികണ്ടക്ടറുകൾ, പരിസ്ഥിതി, വൈദ്യശാസ്ത്രം എന്നിവയുൾപ്പെടെയുള്ള മേഖലകളിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. “നമ്മുടെ സഹകരണത്തിനു പുതിയ ചിറകുകൾ നൽകാനും സാമ്പത്തിക, നിക്ഷേപബന്ധങ്ങളുടെ വ്യാപ്തി വികസിപ്പിക്കാനും, എഐ, സെമികണ്ടക്ടറുകൾ ഉൾപ്പെടെയുള്ള പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിൽ സഹകരണം മെച്ചപ്പെടുത്താനും ഇരുരാജ്യങ്ങളും ശ്രമിക്കും…’ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കുന്നതിനും ഇന്തോ-പസഫിക് രാജ്യങ്ങൾക്ക് ധനസഹായത്തിനും സാമ്പത്തിക വികസനത്തിനുമായി…

Read More