ഹിന്ദുക്കള്‍ ഒരു വിവാഹം കഴിക്കും മൂന്നു വെപ്പാട്ടിമാരെ കൊണ്ടു നടക്കും ! കടുത്ത വര്‍ഗീയ പരാമര്‍ശവുമായി AIMIM നേതാവ്…

രാജ്യത്ത് നിലനില്‍ക്കുന്ന മതസൗഹാര്‍ദം തകര്‍ക്കുന്ന വര്‍ഗീയ പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശിലെ ഓള്‍ ഇന്‍ഡ്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ലിമീന്‍ (AIMIM) അധ്യക്ഷന്‍ ഷൗക്കത്ത് അലിക്കെതിരെ യുപി പോലീസ് കേസെടുത്തു.

വെള്ളിയാഴ്ച സംഭാലില്‍ നടന്ന റാലിയിലാണ് ഇയാള്‍ വിവാദ പരാമര്‍ശം നടത്തിയത്. അലിയുടെ വാക്കുകള്‍ ഇങ്ങനെ…832 വര്‍ഷം മുസ്ലീങ്ങളാണ് ഹിന്ദുക്കളെ ഭരിച്ചത്. അന്നെല്ലാം ഇവര്‍ ‘ജി ഹുസൂര്‍’ എന്ന് പറഞ്ഞ് കൈയ്യും കെട്ടി നില്‍ക്കുമായിരുന്നു. മുസ്ലീങ്ങള്‍ എത്ര വിവാഹം കഴിച്ചാലും, എല്ലാ ഭാര്യമാരേയും ബഹുമാനിക്കാറുണ്ട്.

പക്ഷേ ഹിന്ദുക്കള്‍ ഒരാളെ വിവാഹം കഴിക്കും, എന്നിട്ട് മൂന്ന് വെപ്പാട്ടികളും വയ്ക്കും. ഹിന്ദുക്കള്‍ ഭാര്യമാരേയും ബഹുമാനിക്കില്ല, വെപ്പാട്ടികളേയും ബഹുമാനിക്കില്ല.

ബിജെപി ദുര്‍ബലമാകുമ്പോഴെല്ലാം അതിന്റെ നേതാക്കള്‍ മുസ്ലീങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

ചിലപ്പോള്‍, അവര്‍ പറയും, മുസ്ലിംകള്‍ക്ക് ധാരാളം കുട്ടികളുണ്ടെന്നും രണ്ടോ മൂന്നോ തവണ വിവാഹം കഴിക്കുന്നുവെന്നും … അതെ, ഞങ്ങള്‍ രണ്ടുതവണ വിവാഹം കഴിക്കുമ്പോള്‍, ഞങ്ങള്‍ രണ്ട് ഭാര്യമാര്‍ക്കും തുല്യ ബഹുമാനം നല്‍കുന്നു.

എന്നാല്‍ നിങ്ങള്‍ ഹിന്ദുക്കള്‍ ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും ആര്‍ക്കും അറിയാത്ത മൂന്ന് വെപ്പാട്ടികളെ നിലനിര്‍ത്തുകയും ചെയ്യുന്നു’ ഹിന്ദിയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറയുന്നു.

വീഡിയോയുടെ മറ്റൊരു ഭാഗത്ത്, അലി പറയുന്നത് ഇങ്ങനെ , ‘പുഴുക്കളേയും പ്രാണികളേയും പോലുള്ള നിങ്ങളെ ഞങ്ങള്‍ 832 വര്‍ഷം ഭരിച്ചു, നിങ്ങള്‍ പിന്നില്‍ കൈകള്‍ കൂപ്പി ജി ഹുസൂര്‍ എന്ന് പറഞ്ഞു, ഇപ്പോള്‍ നിങ്ങള്‍ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു.’

നമ്മളേക്കാള്‍ മതേതരത്വമുള്ളവര്‍ ആരാണ് ? അക്ബര്‍ ജോധാ ബായിയെ വിവാഹം കഴിച്ചു. ഞങ്ങളോടൊപ്പം നിങ്ങളുടെ ആളുകളെയും ഞങ്ങള്‍ ഉയര്‍ത്തുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ഒരു പ്രശ്‌നമുണ്ട്. മുസ്ലീങ്ങളെ കശാപ്പ് ചെയ്യണമെന്ന് ഒരു സന്യാസി പറയുന്നു. എന്തുകൊണ്ട് ? നമ്മള്‍ കാരറ്റോ ഉള്ളിയോ മറ്റുമാണോ ?’ അലി പറയുന്നു.

അര്‍ച്ചിത് അഗര്‍വാള്‍ എന്ന വ്യക്തിയാണ് ഷൗക്കത്ത് അലിക്കെതിരെ പരാതി നല്‍കിയതെന്ന് എസ് പി ചക്രേഷ് മിശ്ര വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153എ (മതം, വംശം, ജന്മസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക), 295 എ (മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തി) എന്നിവ പ്രകാരം അലിക്കെതിരേ കേസെടുത്തിട്ടുണ്ട് മിശ്ര പറഞ്ഞു.

Related posts

Leave a Comment