മൂളിപ്പാട്ടിലൂടെ 19കാരിയെ വളച്ചെടുത്ത് 70കാരന്‍ ! ഇരുവരും വിവാഹിതരായി…

പ്രണയത്തിന് പ്രായം ഒരു പ്രശ്‌നമേയല്ലെന്ന് പലപ്പോഴും പറയാറുണ്ട്. ഇത് അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതാണ്പാക്കിസ്ഥാനില്‍ നിന്നുള്ള ലിയാഖത്ത് അലിയുടെയും ഷുമൈലയുടെയും ജീവിതം. 70 കാരനായ അലിയും 19 കാരി ഷുമൈലയും നാലു മാസം മുമ്പാണ് വിവാഹിതരായത്. യുട്യൂബര്‍ സയ്യിദ് ബാസിത് അലിയാണ് ഇവരുടെ പ്രണയ കഥ പങ്കുവച്ചത്. ലാഹോറില്‍വച്ച് പ്രഭാത സവാരിക്കിടെയാണ് ഇവര്‍ കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. അതിനു കാരണമായതാവട്ടെ അലിയുടെ ഒരു മൂളിപ്പാട്ടും. ഷുമൈലയ്ക്ക് പിന്നിലായി നടന്നിരുന്ന ലിയാഖത്ത് അലി എന്നും മൂളിപ്പാട്ട് പാടുമായിരുന്നു. ഇതില്‍ ഒരു പാട്ട് ഷുമൈലയുടെ ഹൃദയം കീഴടക്കിയെന്നും തങ്ങള്‍ പ്രണയത്തിലായി എന്നുമാണ് ഇവര്‍ പറയുന്നത്. പ്രണയത്തില്‍ പ്രായമോ മതമോ ഇല്ല. പ്രണയം മാത്രമാണുള്ളത്. ഞങ്ങളുടെ ബന്ധത്തില്‍ കുടുംബാംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും എന്നാല്‍ അവരെ പറഞ്ഞു സമ്മതിപ്പിക്കുകയായിരുന്നുവെന്നും ഷുമൈല പറയുന്നു. ലാഹോറിലാണ് ഇവരിപ്പോള്‍ താമസിക്കുന്നത്. പ്രണയിക്കാന്‍ പ്രായപരിധി ഇല്ല എന്നാണ് ലിയാഖത്തിന്റെ പക്ഷം. ”എനിക്ക് പ്രമേഹമോ രക്ത…

Read More

ഹിന്ദുക്കള്‍ ഒരു വിവാഹം കഴിക്കും മൂന്നു വെപ്പാട്ടിമാരെ കൊണ്ടു നടക്കും ! കടുത്ത വര്‍ഗീയ പരാമര്‍ശവുമായി AIMIM നേതാവ്…

രാജ്യത്ത് നിലനില്‍ക്കുന്ന മതസൗഹാര്‍ദം തകര്‍ക്കുന്ന വര്‍ഗീയ പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശിലെ ഓള്‍ ഇന്‍ഡ്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ലിമീന്‍ (AIMIM) അധ്യക്ഷന്‍ ഷൗക്കത്ത് അലിക്കെതിരെ യുപി പോലീസ് കേസെടുത്തു. വെള്ളിയാഴ്ച സംഭാലില്‍ നടന്ന റാലിയിലാണ് ഇയാള്‍ വിവാദ പരാമര്‍ശം നടത്തിയത്. അലിയുടെ വാക്കുകള്‍ ഇങ്ങനെ…832 വര്‍ഷം മുസ്ലീങ്ങളാണ് ഹിന്ദുക്കളെ ഭരിച്ചത്. അന്നെല്ലാം ഇവര്‍ ‘ജി ഹുസൂര്‍’ എന്ന് പറഞ്ഞ് കൈയ്യും കെട്ടി നില്‍ക്കുമായിരുന്നു. മുസ്ലീങ്ങള്‍ എത്ര വിവാഹം കഴിച്ചാലും, എല്ലാ ഭാര്യമാരേയും ബഹുമാനിക്കാറുണ്ട്. പക്ഷേ ഹിന്ദുക്കള്‍ ഒരാളെ വിവാഹം കഴിക്കും, എന്നിട്ട് മൂന്ന് വെപ്പാട്ടികളും വയ്ക്കും. ഹിന്ദുക്കള്‍ ഭാര്യമാരേയും ബഹുമാനിക്കില്ല, വെപ്പാട്ടികളേയും ബഹുമാനിക്കില്ല. ബിജെപി ദുര്‍ബലമാകുമ്പോഴെല്ലാം അതിന്റെ നേതാക്കള്‍ മുസ്ലീങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ചിലപ്പോള്‍, അവര്‍ പറയും, മുസ്ലിംകള്‍ക്ക് ധാരാളം കുട്ടികളുണ്ടെന്നും രണ്ടോ മൂന്നോ തവണ വിവാഹം കഴിക്കുന്നുവെന്നും … അതെ, ഞങ്ങള്‍ രണ്ടുതവണ…

Read More