അന്തിമ ചിത്രം തെളിഞ്ഞു; സംസ്ഥാനത്ത് ആകെ 227 സ്ഥാനാർഥികൾ; വയനാട്ടിൽ മത്‌സരിക്കുന്നത് 22 പേർ

തിരുവനന്തപുരം: സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിക്കുന്നത് 227 സ്ഥാനാർഥികൾ. നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് അന്തിമ ചിത്രം തെളിഞ്ഞത്. 16 പേർ നാമനിർദേശ പത്രികകൾ പിൻവലിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാടാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ള മണ്ഡലം. വയനാട്ടിൽ 20 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ആലത്തൂരിലാണ് സ്ഥാനാർത്ഥികൾ ഏറ്റവും കുറവ്. ആറ് സ്ഥാനാർഥികളാണ് ആലത്തൂരിൽ മത്സരിക്കുന്നത്. മണ്ഡലം, സ്ഥാനാർത്ഥികളുടെ എണ്ണം, പത്രിക പിൻവലിച്ചവർ എന്ന ക്രമത്തിൽ: *കാസർഗോട്: ഒൻപത്-രണ്ട് *കണ്ണൂർ: 13-ഒന്ന് *വയനാട്: 20-രണ്ട് *വടകര: 12-ഒന്ന് *കോഴിക്കോട്: 14-ഒന്ന് *പൊന്നാനി: 12-രണ്ട് *മലപ്പുറം: എട്ട് *പാലക്കാട്: ഒമ്പത്-ഒന്ന് *ആലത്തൂർ: ആറ്-ഒന്ന് *തൃശൂർ: എട്ട്-ഒന്ന് *ചാലക്കുടി: 13 *എറണാകുളം: 13-ഒന്ന് *ഇടുക്കി: എട്ട് *കോട്ടയം: ഏഴ് *ആലപ്പുഴ: 12 *മാവേലിക്കര: 10 *പത്തനംതിട്ട: എട്ട് *കൊല്ലം: ഒമ്പത്-ഒന്ന് *ആറ്റിങ്ങൽ: 19-രണ്ട് *തിരുവനന്തപുരം: 17

Read More

വോട്ടു ചെയ്തില്ലെങ്കിൽ അനുഭവിക്കേണ്ടിവരും;  ബിജെപി എംഎൽഎയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

അഹമ്മദാബാദ്: വോട്ടർമാരെ ഭീഷണിപ്പെടുത്തിയതിന് ഗുജറാത്തിലെ ബിജെപി എംഎൽഎയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. വഡോധര ലോക്സഭാ മണ്ഡലത്തിലെ വഗോഡിയയിൽനിന്നുള്ള എംഎൽഎ മധു ശ്രീവാസ്തവയ്ക്കാണ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ബിജെപിക്കു വോട്ടു ചെയ്തില്ലെങ്കിൽ പരിണിത ഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കവെ ശ്രീവാസ്തവയുടെ ഭീഷണി. ബിജെപി സ്ഥാനാർഥി രഞ്ജൻ ഭട്ടിനുവേണ്ടി വോട്ടു ചോദിക്കവെയാണ് ശ്രീവാസ്തവ വിവാദ പരാമർശനം നടത്തിയത്. മേഖലയിലെ അനധികൃത താമസക്കാരുടെ കാര്യം “ശരി’യാക്കുമെന്നും വോട്ടു ചെയ്യുന്പോൾ താമരയ്ക്കു തന്നെ കുത്തണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ശ്രീവാസ്തവയുടെ പ്രസംഗത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ഇതോടെയാണ് ജില്ലാ തെരഞ്ഞെടുപ്പ് കമ്മീഷണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

Read More

എം.ബി. രാജേഷിന്‍റെ പര്യടനത്തിനിടെ വടിവാൾ: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി

പാലക്കാട്: പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി എം.ബി. രാജേഷിന്‍റെ പ്രചാരണ റാലിയിൽ വടിവാൾ കണ്ടെന്ന വാർത്തയിൽ‌ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഡിജിപിക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദേശം നൽകി. ഇത്തരം സംഭവങ്ങള്‍ സ്വതന്ത്ര തെരഞ്ഞെടുപ്പിന് തടസമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒറ്റപ്പാലത്ത് എം.ബി. രാജേഷ് പര്യടനം നടത്തുന്നതിനിടെയാണ് അദ്ദേഹത്തെ അനുഗമിച്ചിരുന്ന ബൈക്കില്‍നിന്നാണ് വടിവാള്‍ നിലത്തുവീണത്. ബൈക്കുകള്‍ കൂട്ടത്തോടെ വരുന്നതിനിടെ ഒരു ബൈക്ക് റോഡില്‍ വീഴുകയും അതില്‍നിന്ന് വടിവാള്‍ റോഡിലേക്ക് തെറിക്കുകയുമായിരുന്നു. ഉടനേ മറ്റു വാഹനങ്ങള്‍വന്ന് വളഞ്ഞുനില്ക്കുകയും തുടര്‍ന്ന് വടിവാളെടുത്ത് പോകുകയുമായിരുന്നു. സംഭവം വിവാദമായതോടെ കോണ്‍ഗ്രസും ബിജെപിയും സിപിഎമ്മിനെതിരെ രംഗത്തെത്തിയിരുന്നു. സിപിഎം അക്രമം നടത്തുന്നതിന്‍റെ തെളിവാണിതെന്നായിരുന്നു കോണ്‍ഗ്രസ്, ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു. എന്നാല്‍ സംഭവത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നായിരുന്നു സിപിഎം നേതാക്കളുടെ വിശദീകരണം.

Read More

ധാർഷ്ട്യം നിറഞ്ഞതും ദീർഘവീക്ഷണം ഇല്ലാത്തതും..; ബിജെപിയുടെ പ്രകടനപത്രിക ഒറ്റപ്പെട്ട മനുഷ്യന്‍റെ ശബ്ദമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ബിജെപിയുടെ പ്രകടനപത്രികയ്ക്കെതിരേ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഒറ്റപ്പെട്ട മനുഷ്യന്‍റെ ശബ്ദമാണ് അവരുടെ പ്രകടനപത്രികയെന്നും ജനങ്ങളുടെ അഭിപ്രായമില്ലാതെയാണ് ഇത് പുറത്തിറക്കിയതെന്നും രാഹുൽ ട്വിറ്ററിൽ പരിഹസിച്ചു. ധാർഷ്ട്യം നിറഞ്ഞതും ദീർഘവീക്ഷണം ഇല്ലാത്തതുമാണ് അവരുടെ പ്രകടനപത്രികയെന്നും രാഹുൽ വ്യക്തമാക്കി. വിശദമായ ചർച്ചകൾക്ക് ശേഷമാണ് കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയത്. ഇന്ത്യൻ ജനതയുടെ ശബ്ദമാണ് തങ്ങളുടേതെന്നും രാഹുൽ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് “സങ്കൽപ് പത്ര’ എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രിക ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത്. കഴിഞ്ഞ അഞ്ച് വർഷം സുവർണലിപികളിൽ എഴുതപ്പെടുമെന്ന് പ്രകാശന ചടങ്ങിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ അവകാശപ്പെട്ടു.

Read More

കർഷകരുടെ വരുമാനം ഇരട്ടിയാക്കും; ബിജെപി പ്രകടന പത്രിക പുറത്തിറക്കി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. “സങ്കൽപ് പത്ര’ എന്ന് പേരിട്ടിരിക്കുന്ന പ്രകടന പത്രികയാണ് ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. കർഷകരുടെ വരുമാനം ഇരട്ടിയാക്കും, ഇന്ത്യയെ മൂന്നാമത്തെ സാന്പത്തിക ശക്തിയാക്കും തുടങ്ങി 75 വാഗ്ദാനങ്ങളുമായാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷം സുവർണലിപികളിൽ എഴുതപ്പെടുമെന്ന് പ്രകാശന ചടങ്ങിൽ അമിത് ഷാ അവകാശപ്പെട്ടു. ആറുകോടി ജനങ്ങളുടെ അഭിപ്രായം അറിഞ്ഞാണ് പ്രകടനപത്രിക തയാറാക്കിയിരിക്കുന്നത്. ദേശ സുരക്ഷയാണ് പ്രധാനമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ദീർഘവീക്ഷണമുള്ളതും പ്രായോഗികവുമായ പത്രികയാണെന്ന് രാജ്നാഥ് സിംഗും അഭിപ്രായപ്പെട്ടു.

Read More

അഞ്ച് ശതമാനം വിവിപാറ്റ് എണ്ണണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വിശ്വാസ്യത ഉറപ്പാക്കാൻ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നത് വർധിപ്പിക്കണമെന്ന് സുപ്രീം കോടതി. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ചു ശതമാനം വിവിപാറ്റുകൾ എണ്ണണമെന്നാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്.

Read More

കോൺഗ്രസ്-ഡിഎംകെ സഖ്യം അവസരവാദപരമാണെന്ന് രാജ്നാഥ് സിംഗ്

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ്-ഡിഎംകെ സഖ്യം അവസരവാദപരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. വർഷങ്ങൾക്കു മുൻപ് തമിഴ്നാട്ടിലെ ജനങ്ങൾ തള്ളിക്കളഞ്ഞ കോൺഗ്രസ് പിൻവാതിലിലൂടെ തിരിച്ചുവരാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഐഎഡിഎംകെ സ്ഥാനാർഥി എൻ.ആർ. ശിവപതിയുടെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിലെയും ഡിഎംകെയിലെയും നിരവധി പേർ ജാമ്യത്തിലാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.

Read More

റോബർട്ട് വദ്രയ്ക്കെതിരേയും സ്മൃതി ഇറാനി; സ്മൃതി ഇറാനി  വയനാട്ടിലേക്ക്

നിയാസ് മുസ്തഫ വയനാട്ടിൽ എൻഡിഎ സ്ഥാനാർഥിയും ബിഡിജെഎസ് നേതാവുമായ തുഷാർ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്രമന്ത്രിയും അമേത്തിയിൽ രാഹുൽഗാന്ധിയുടെ എതിരാളിയുമായ സ്മൃതി ഇറാനി വയനാട്ടിലെത്തുമെന്ന് ബിജെപി നേതാക്കൾ സൂചന തരുന്നു. സ്മൃതിയുടെ കേരളത്തിലെ പ്രധാന പ്രചാരണ പരിപാടി വയനാട്ടിലായിരിക്കും. റോഡ് ഷോ ഉൾപ്പെടെ പരിഗണനയിലാണ്. രാഹുൽഗാന്ധി പ്രതിനിധാനം ചെയ്യുന്ന അമേത്തി മണ്ഡലത്തിലെ പിന്നോക്കാവസ്ഥ വയനാട്ടിലെ ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരിക്കും സ്മൃതി വയനാട്ടിലെത്തുക. സ്മൃതിയുടെ സന്ദർശനം ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാനു ള്ള ഒരുക്കത്തിലാണ്.അതേസമയം, എഐസിസി ജനറൽ സെക്രട്ടറിയും കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയുമുള്ള പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര കോൺഗ്രസിനുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ വിമർശനവുമായി സ്മൃതി ഇറാനി രംഗത്തുവന്നിട്ടുണ്ട്. റോബർട്ട് വദ്ര തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാൻ തീരുമാനിച്ചിരിക്കുന്നു. ജനങ്ങളോട് എനിക്ക് മുന്നറിയിപ്പ് നൽകാനുള്ളത് നിങ്ങളുടെ ഭൂമി നഷ്‌‌ടപ്പെടാതെ നോക്കണമെന്നാണ്- സ്മൃതി ഇറാനി വിമർശിക്കുന്നു. പ്രിയങ്ക ഗാന്ധിക്ക്…

Read More

ഇന്ത്യ ടിവി സര്‍വേയില്‍ പറയുന്നതിങ്ങനെ, എന്‍ഡിഎ നേരിയ ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തിലെത്തും, കേരളത്തില്‍ യുഡിഎഫിന് 14 സീറ്റുകള്‍, തിരുവനന്തുപരത്ത് കുമ്മനം, കോണ്‍ഗ്രസിന് ദേശീയതലത്തില്‍ ഇരട്ടി സീറ്റുകള്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ത്യ ടിവി സിഎന്‍എക്‌സ് പ്രീ പോള്‍ സര്‍വേ പുറത്തുവന്നു. കോണ്‍ഗ്രസിന് ആശ്വാസം നല്കുന്നതാണെങ്കിലും എന്‍ഡിഎ നേരിയ ഭൂരിപക്ഷത്തിന് ഭരണം നിലനിര്‍ത്തുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകളാണ് വേണ്ടത്. 275 സീറ്റാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന് ലഭിക്കുകയെന്ന് സര്‍വേ പ്രവചിക്കുന്നു. നിലവില്‍ 282 സീറ്റുണ്ടായിരുന്ന ബിജെപി 230 സീറ്റിലേക്ക് വഴുതിവീഴും. 52 സീറ്റിന്റെ കുറവ്. കോണ്‍ഗ്രസാകട്ടെ വലിയ കുതിപ്പ് നടത്തും. 44 സീറ്റില്‍ നിന്ന് 97 സീറ്റിലേക്കാകും രാഹുല്‍ ഗാന്ധിയുടെ കീഴില്‍ കോണ്‍ഗ്രസ് കുതിക്കുക. യുപിഎയ്ക്ക് ആകെ ലഭിക്കുക 126 സീറ്റുകളാകും. കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യയാകും യുപിഎയ്ക്ക് കൂടുതല്‍ സീറ്റുകള്‍ സമ്മാനിക്കുക. കേരളത്തില്‍ യുഡിഎഫ് 14 സീറ്റുകള്‍ നേടുമ്പോള്‍ എല്‍ഡിഎഫിന് 5 സീറ്റുകളാണ് ലഭിക്കുക. ഒരു സീറ്റില്‍ ബിജെപി ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്.…

Read More

രാഹുൽ ഇഫക്ട് ഗൾഫ് നാടുകളിലും! പ്രവാസികൾ വോട്ട് ചെയ്യാൻ നാട്ടിലേക്ക്…

മുക്കം: തെക്കും വടക്കും വേർതിരിവില്ലാതെ ഇന്ത്യ ഒന്നാണെന്ന സന്ദേശവുമായി രാഹുൽ ഗാന്ധി വയനാട് പാർലമെന്‍റ് മണ്ഡലത്തിൽ മത്സരിക്കുന്നതിന്‍റെ ആഘോഷാരവങ്ങൾ ആയിരം കാതമകലെ ഗൾഫുനാടുകളിലും . രാഹുലും വയനാടുമാണ് സൗദി അറേബ്യയിലും ദുബായിയും ഉൾപ്പെടെ മലയാളികൾ ഏറെയുള്ള വിദേശ രാജ്യങ്ങളിലും പ്രധാന ചർച്ച. വയനാട് മണ്ഡലക്കാർക്കിടയിൽ പ്രത്യേകിച്ചും. പ്രധാനമന്ത്രി സ്ഥാനാർഥിയെ രാജ്യത്തെ ഏറ്റവും കൂടിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനുള്ള വിവിധ രീതിയിലുള്ള പ്രചാരണങ്ങളും പരിപാടികളുമാണ് ഗൾഫുനാടുകളിലെങ്ങും നടക്കുന്നത്. വയനാട് പാർലമെന്‍റിലെ സുൽത്താൻ ബത്തേരി , കൽപ്പറ്റ, മാനന്തവാടി, തിരുവമ്പാടി, ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയമസഭാ മണ്ഡലങ്ങളിലെ പതിനായിരക്കണക്കിന് വോട്ടർമാർ യു.എ.ഇയിൽ മാത്രമായുള്ളതായി ഷാർജ വയനാട് ജില്ല കെഎംസിസി .പ്രസിഡന്‍റ് അൻവർ സാദത്തും ജനറൽ സെക്രട്ടറി ഷഫീഖ് ഷാർജയും രാഷ്ട്രദീപികയോട് പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിൽ എക്കാലത്തും നിർണായക സ്വാധീനം ചെലുത്തുന്ന കെഎംസിസി, ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പതിവിലേറെ സജീവമാണ്. യുഎഇ…

Read More