സന്നിധാനന്ദൻ ഇനിയും പാടും; കേരളത്തിന്‍റെ സ്വത്തും മലയാളികളുടെ അഭിമാനവുമായി മുടി വളർത്തിയും, കുറി വരച്ചും, ഇനി ഇതില്ലാതെയാണെങ്കിൽ അങ്ങനെയും പാടും; പിന്തുണയുമായി അധ്യാപിക കൃഷ്ണകുമാരി

ഗായകൻ സന്നിധാനന്ദനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന പോസ്റ്റിന് പ്രതികരണവുമായി സന്നിധാനന്ദനന്‍റെ അധ്യാപികയും കേരളവർമ്മ കോളജ് റിട്ടയേഡ് പ്രിൻസിപ്പാളുമായ കൃഷ്ണകുമാരി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… പാടുക പ്രിയ സന്നിധാനന്ദാ. ഇവൻ സന്നിധാനന്ദൻ..എന്‍റെ ചെല്ലക്കുട്ടി..ഞങ്ങളുടെ പ്രിയപ്പെട്ടവൻ.പണ്ട്, ഐഡിയ സ്റ്റാർ സിംഗറുകൾക്ക് മുൻപ് ശ്രീ കേരളവർമ്മ കോളേജിൽ ഒരു പ്രീഡിഗ്രി ക്ലാസ്.നാടകം ആണ് ക്ലാസിൽ എടുത്തിരുന്നതെന്ന് ഓർമ്മ. ശ്ലോകങ്ങൾ,കവിതകൾ ഒക്കെയും കുട്ടികളെക്കൊണ്ട് പാടിക്കാറുണ്ട്. ചിലർ മടിച്ചു മടിച്ചു പാടാൻ നോക്കും.ചിലർ ഒഴിയും.ചിലർ മടിക്കാതെ പാടും. ചിലപ്പോൾ ഞാനും പാടും. അങ്ങനെ ക്ലാസ് തുടരും. ആ പ്രീഡിഗ്രി ക്ലാസിലും മുന്നിൽ സൈഡിൽ ഇരുന്ന ഒരു കൊച്ചു പയ്യനെ ഞാൻ വരികൾ ചൊല്ലാൻ വിളിച്ചു. ഒട്ടും മടിക്കാതെ സന്തോഷത്തോടെ അവൻ ചൊല്ലി. സുന്ദരമായി. കുട്ടികൾ അന്നുമുതൽ അവനെ ശ്രദ്ധിച്ചുതുടങ്ങി. തമാശയിൽ പൊതിഞ്ഞും കുഞ്ഞുങ്ങളെപ്പോലെ…

Read More

അമ്മയോടൊപ്പമുള്ള നല്ലൊരു ഫോട്ടോ പോലും കയ്യില്‍ ഇല്ലല്ലോ; ഹൃദയാഹാരിയായ കുറിപ്പ് പങ്കുവച്ച് ശീതൾ ശ്യാം

തിരുവനന്തപുരം: മാതൃദിനത്തിന് ശീതൾ ശ്യാം അമ്മയെ കുറിച്ച് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. അമ്മയുമൊത്തുള്ള ചിത്രവും ശീതൾ പങ്കുവച്ചു. കണ്ണ് നിറയായെ ആർക്കും പോസ്റ്റ് വായിക്കാൻ സാധിക്കില്ല. അത്രയും ഹൃദയസ്പര്‍ശിയായ എഴുത്താണ് ശീതളിന്‍റേതെന്ന് വായിച്ചവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞു. അമ്മയോടൊപ്പമുള്ള നല്ലൊരു ഫോട്ടോ പോലും കയ്യില്‍ ഇല്ലല്ലോ എന്ന ശീതളിന്‍റെ വേദനയും എല്ലാവരിലും നോവ് പടർത്തി. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… അമ്മയോടൊപ്പം ഉള്ള ഓർമ്മകൾ എപ്പോഴും ഉള്ളു നീറ്റൽ ഉള്ളവയാണ് ഓർത്തെടുക്കാൻ പറ്റുന്ന നല്ല ദിവസം പോലും ചിലപ്പോൾ ഉണ്ടാകില്ല നല്ല ഉടുപ്പ് വാങ്ങി തരുമ്പോൾ നല്ല പലഹാരം വാങ്ങി തരുമ്പോൾ തലയിൽ എണ്ണ തേച് തരുമ്പോൾ നല്ല ഭക്ഷണം ഉണ്ടാക്കി തരുമ്പോൾ മാത്രം അമ്മയെ പുകഴ്ത്തി പറയുന്ന ഒരാളായിരുന്നു ഞാൻ. അടുത്ത് ഉള്ള തയ്യൽ കടയിൽ പോയി വെട്ടി മാറ്റിയിട്ട തുണി കൊണ്ടു…

Read More

ഞാൻ ഗാന്ധി കുടുംബത്തിന്‍റെ പ്യൂൺ അല്ല: കെ.എൽ. ശര്‍മ

ന്യൂഡൽഹി: അമേഠിയിൽ താൻ ദുർബല സ്ഥാനാർഥിയല്ലെന്നും ഗാന്ധി കുടുംബത്തിന്‍റെ പ്യൂൺ എന്ന് വിളിക്കുന്നവർ അവരുടെ സംസ്കാരം കാണിക്കുന്നുവെന്നും അമേഠിയിലെ കോൺഗ്രസ് സ്ഥാനാർഥി കിഷോരി ലാൽ ശർമ. താൻ ജയിക്കുമോയെന്ന് ജനങ്ങളോട് ചോദിക്കൂ എന്നും കെ.എൽ. ശര്‍മ ഒരു മാധ്യമത്തോടു പറഞ്ഞു. തന്‍റെ എതിർ സ്ഥാനാർഥി സ്മൃതി ഇറാനി സാധാരണ സ്ഥാനാർഥിയാണ്. അവർ നുണകൾ പറഞ്ഞാണു വോട്ട് പിടിക്കുന്നത്. കഴിഞ്ഞതവണ രാഹുലിന്‍റെ തോൽവിക്ക് ഒരു കാരണം കോൺഗ്രസിന്‍റെ മോശം പ്രവർത്തനമാണ്. രാഹുലിനെ തോൽപിക്കാൻ ബിജെപി സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ചുവെന്നും എന്നാൽ ഇക്കുറി സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടെന്നും ശർമ പറഞ്ഞു.

Read More

അടിച്ചാൽ തിരിച്ചടിക്കും… ക്യൂ നിൽക്കാൻ പറഞ്ഞ വോട്ടറുടെ മുഖത്തടിച്ച് എംഎൽഎ; തിരിച്ചടിച്ച് യുവാവ്

mഅ­മ­രാവതി: ആ­ന്ധ്രാപ്ര­ദേ­ശില്‍ വോ­ട്ടെ­ടു­പ്പി­നി­ടെ  പോ­ളിം­ഗ് ബൂ­ത്തില്‍ വ­രി നി­ന്ന യു­വാ­വി­നെ എംഎല്‍­എ മര്‍­ദിച്ചു. വൈ­എ­സ്­ആര്‍ കോണ്‍­ഗ്ര­സ് പാര്‍­ട്ടി­യു­ടെ എംഎല്‍­എ ശി­വ­കു­മാ­റാണ് യു­വാ­വി­ന്‍റെ മു­ഖ­ത്ത് ആ­ഞ്ഞ­ടി­ച്ചത്. ഇ­ന്ന് രാ­വി­ലെ­യാ­ണ് സം­ഭവം. പോ­ളിം­ഗ് ബൂ­ത്തില്‍ വ­രി നി­ന്ന ആ­ളുക­ളെ മ­റി­ക­ട­ന്ന് എംഎല്‍­എ മു­ന്നോ­ട്ട് പോ­യ­പ്പോള്‍ ഇ­വി­ടെ­യു­ണ്ടാ­യി­രു­ന്ന യു­വാ­വ് ചോദ്യം ചെ­യ്തു. ഇ­തോ­ടെ എംഎല്‍­എ ഇ­യാ­ളു­ടെ മു­ഖ­ത്ത­ടിച്ചു. പി­ന്നാലെ യു­വാ­വും എം­എല്‍­എ­യു­ടെ മുഖ­ത്ത് തി­രി­ച്ച­ടി­ച്ചു. ഇ­തേ തു­ടര്‍­ന്ന് എം­എല്‍­എ­യ്­ക്ക് ഒ­പ്പ­മു­ണ്ടാ­യി­രു­ന്ന­വര്‍ യു­വാ­വി­നെ വ­ള­ഞ്ഞി­ട്ട് മര്‍­ദി­ക്കു­ന്ന­തി­ന്‍റെ ദൃ­ശ്യങ്ങള്‍ പു­റ­ത്തു­വ­ന്നി­ട്ടു­ണ്ട്. മര്‍­ദ­ന­മേ­റ്റ ആ­ളുടെ ആ­രോ­ഗ്യനി­ല സം­ബ­ന്ധി­ച്ച വി­വ­ര­ങ്ങള്‍ വ്യക്തമല്ല

Read More

രാജ്യസഭാ സീറ്റിനെ ചൊല്ലി എല്‍ഡിഎഫില്‍ ശീതയുദ്ധം; വേണമെന്നുറപ്പിച്ച് കേരളാ കോൺഗ്രസ്- എം; വിട്ടു കൊടുക്കില്ലന്ന് സിപിഐ

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയിൽ പോര് മുറുകുന്നു. ആർക്കും സീറ്റ് വിട്ടു കൊടുക്കില്ലെന്നാണ് സിപിഐയുടെ നിലപാട്. എന്നാൽ തങ്ങൾക്ക് സീറ്റു വേണമെന്ന ഉറച്ച നിലപാടിലാണ് കേരള കോൺഗ്രസ്-എം. ഒഴിവു വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളില്‍ ഒരെണ്ണം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന കേരള കോൺഗ്രസ്-എം വാദത്തെ ചെറുക്കുകയാണ് സിപിഐ. തങ്ങൾക്ക് അർഹതപ്പെട്ട സീറ്റിൽ മറ്റാരും അവകാശവാദം ഉന്നയിക്കേണ്ട കാര്യമില്ലന്ന ഉറച്ച നിലപാടിലാണ് സിപിഐ നേതൃത്വം. ഇടതുമുന്നണി യോഗത്തിൽ ആവശ്യം ഉന്നയിക്കുമെന്നും സിപിഐ വ്യക്തമാക്കി. തർക്കം കലുഷിതമായതോടെ പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്. യോഗത്തിൽ ഇതുസംബന്ധിച്ച് നിർണായക തീരുമാനം ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം.

Read More

പറഞ്ഞ സമയത്ത് ഓട്ടോയുമായി എത്തിയില്ല; അന്വേഷിച്ചെത്തിയയാൾ കണ്ടത് കിടപ്പുമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കിടക്കുന്ന ചന്ദ്രകുമാറിനെ; നടക്കുന്ന സംഭവം കായംകുളത്ത്

കായംകുളം: വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഓട്ടോഡ്രൈവറുടെ മൃതദേഹം. വള്ളികുന്നം കടുവിനാൽ പറങ്കാമൂട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ ചന്ദ്രകുമാർ രണ്ട് വർഷമായി പള്ളിക്കത്തറ ജംഗ്ഷനു സമീപമുള്ള വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഈ വീട്ടിലെ കിടപ്പുമുറിയിലാണു മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ ഓട്ടം വിളിച്ചിരുന്ന ആൾ ചന്ദ്രകുമാർ എത്താത്തതിനെ ത്തുടർന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതോടെ മറ്റൊരാളെ വിളിച്ചു ചന്ദ്രകുമാറിനെ അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ഇയാൾ വീട്ടിലെത്തിയപ്പോഴാണു സംഭവം അറിയുന്നത്. വള്ളികുന്നം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ അംബിക. മക്കൾ: സന്ദീപ്, സ്വാതി.

Read More

കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഏഴ് മുതല്‍ 11 സെന്‍റിമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലുമാണ് യെല്ലോ അലര്‍ട്ട്.

Read More

സ്ത്രീയെന്നാൽ രണ്ടാംകിട വ്യക്തിയെന്ന കാഴ്ചപ്പാടിനെ തിരുത്തി ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന സ്ത്രീ പുരുഷ സമത്വത്തിന്‍റെ വലിയ ആശയങ്ങൾ നാം ഏറ്റെടുക്കണം; മാതൃദിനം അതിനുള്ള അവസരമാകട്ടെ; പിണറായി വിജയന്‍

തിരുവനന്തപുരം: മാതൃദിനാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീ സമൂഹത്തെ രണ്ടാം കിട പൗരന്മാരായി കണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തെയും സ്വാശ്രയത്വത്തേയും വിലക്കുന്ന ഈ വാദത്തെ ചെറുത്തുതോൽപ്പിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീയെന്നാൽ രണ്ടാംകിട വ്യക്തിയെന്ന കാഴ്ചപ്പാടിനെ തിരുത്തി ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന സ്ത്രീ പുരുഷ സമത്വത്തിന്റെ വലിയ ആശയങ്ങൾ നാം ഏറ്റെടുക്കണം. അതിനായുള്ള പരിശ്രമങ്ങൾ ശക്തിപ്പെടുത്താനുള്ള അവസരമാകട്ടെ ഈ മാതൃദിനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം… ഇന്ന് മാതൃദിനം. എല്ലാം സഹിച്ചും പൊറുത്തും മറ്റുള്ളവർക്കായി ജീവിക്കുന്നവരെന്ന ത്യാഗിയുടെ പരിവേഷമാണ് പൊതുവെ അമ്മമാർക്ക് നൽകി വരുന്നത്. നൂറ്റാണ്ടുകളായി നാം ജീവിച്ചുപോരുന്ന ഈ പുരുഷാധിപത്യ വ്യവസ്ഥയുടെ പ്രത്യയശാസ്ത്ര യുക്തിയാണ് ഈ വാദത്തിന് പിന്നിലെന്ന് കാണാം. ലിംഗ അസമത്വം മുൻനിർത്തിയും ചൂഷണം തുടരുന്ന നിലവിലെ മുതലാളിത്ത വ്യവസ്ഥയിലും ഈ പരിവേഷം വലിയ പ്രചാരം നേടിയിട്ടുണ്ട്. സ്ത്രീ…

Read More

കാമുകന് മറ്റൊരു പെൺകുട്ടിയുമായി ബന്ധം; യുവാവിന്‍റെ മേൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കോളജ് വിദ്യാർഥിനി

മൈലാടുംതുറ: ഓടുന്ന ബൈക്കിലിരുന്ന് കാമുകന്‍റെ മേൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കോളജ് വിദ്യാർഥിനി. തമിഴ്നാട്ടിലെ മൈലാടുംതുറയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. യുവാവിന് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു ആക്രമണം. ബാഗിനുള്ളിൽ പെട്രോൾ കരുതിയിരുന്ന പെൺകുട്ടി പകൽ സമയം മുഴുവൻ കാമുകനോടൊപ്പം ബീച്ചിൽ ചിലവഴിച്ചതിന് ശേഷം തിരികെ പോകുമ്പോഴാണ് ഓടുന്ന ബൈക്കിലിരുന്ന് യുവാവിന്‍റെ ശരീരത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. 60 ശതമാനത്തോളം പൊള്ളലേറ്റ യുവാവ് ചികിത്സയിലാണ്. സംഭവത്തിൽ യുവതിക്കെതിരേ കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു

Read More

ആ വിടന്‍റെ അശ്ലീലപ്പറച്ചിൽ കേട്ട് കൈയടിക്കുന്ന ജനവും ചിരിച്ച് ഇളകി മറിയുന്ന നേതാക്കന്മാരുമാണ് ഏറ്റവും അശ്ലീലം; കെ. എസ്. ഹരിഹരനെ പരിഹസിച്ച് ദീപാ നിഷാന്ത്

തൃശൂർ: കെ. കെ. ശൈലജയ്ക്കും, മഞ്ജു വാര്യര്‍ക്കുമെതിരേ ലൈംഗിക അധിക്ഷേപം നടത്തിയ ആര്‍എംപി നേതാവ് കെ. എസ്. ഹരിഹരനെ പരിഹസിച്ച് ദീപാ നിഷാന്ത്. പറയുന്ന നാവല്ല, ആ വിടന്‍റെ അശ്ലീലപ്പറച്ചിൽ കേട്ട് കൈയടിക്കുന്ന ജനവും ചിരിച്ച് ഇളകി മറിയുന്ന നേതാക്കന്മാരുമാണ് ഏറ്റവും അശ്ലീലമെന്ന് ദീപ കളിയാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ സംബന്ധിച്ച് കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… പറയുന്ന നാവല്ല… ആ വിടന്‍റെ അശ്ലീലപ്പറച്ചിൽ കേട്ട് കയ്യടിക്കുന്ന ജനവും ചിരിച്ച് ഇളകി മറിയുന്ന നേതാക്കന്മാരുമാണ് ഏറ്റവും അശ്ലീലം! തെളിയട്ടെ! സഹസ്രലിംഗന്മാരുടെ ചെമ്പൊക്കെ തെളിയട്ടെ! കുടഞ്ഞിട്! വേദിയിലും ഇൻബോക്സിലും കമന്‍റ് ബോക്സിലും നീയൊക്കെ കുടഞ്ഞിട്!. വടകരയില്‍ പ്രതിപക്ഷ നേതാവടക്കം പങ്കെടുത്ത പരിപാടിയിലാണ് ആര്‍എംപി നേതാവ് കെ. എസ്. ഹരിഹരൻ കെ. കെ. ശൈലജയേയും നടി മഞ്ജു വാര്യരേയും അധിക്ഷേപിച്ച് സംസാരിച്ചത്. ‘ടീച്ചറുടെ പോണ്‍ വിഡിയോ ആരെങ്കിലും ഉണ്ടാക്കുമോ?…

Read More