തെരുവ് നായയെ രക്ഷിക്കുന്നതിനിടെ യുവാവ് അപകടത്തിൽ മരിച്ചു, തന്‍റെ രക്ഷകനെ പിന്തുടർന്ന് ഒടുവിൽ നായ വീട്ടിലെത്തി; പിന്നീട് സംഭവിച്ചത് അവിശ്വസിനീയമായ കാര്യങ്ങൾ

ദാവൻഗരെ: കർണാടകയിലെ ദാവൻഗരെയിൽ ബൈക്ക് യാത്രക്കിടെ തെരുവ് നായയുമായി കൂട്ടിയിടിക്കാതിരിക്കാൻ ശ്രമിച്ച യുവാവ് അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. എന്നാൽ പിന്നീട് സംഭവിച്ചത് കഥാ പുസ്തകങ്ങളിൽ വായിച്ചതുപോലുള്ള കാര്യങ്ങളാണ്. ശിവമോഗ ജില്ലയിലെ ഭദ്രാവതി താലൂക്കിൽവച്ചാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടത്. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം നായ യുവാവിന്‍റെ വീട്ടിൽ എത്തി. തുടർന്ന് യുവാവിന്‍റെ അമ്മയുടെ അടുത്തെത്തി അവരുടെ കൈയിൽ തല ചായ്ച്ചു. അവരുടെ മകന്‍റെ മരണത്തിൽ ദുഃഖം പ്രകടിപ്പിക്കുന്നതുപോലെയായിരുന്നു ആ സംഭവം. “ശവസംസ്കാരത്തിന് ശേഷം നായ ഞങ്ങളുടെ വീട്ടിലേക്ക് അടുക്കാൻ ശ്രമിച്ചു, പക്ഷേ പ്രദേശത്തെ മറ്റുള്ളവർ അത് തടഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് ശേഷം അത് വീട്ടിൽ കയറി എന്‍റെ കൈയിൽ തല ചായ്ച്ചു. നായ എന്‍റെ മകൻ നഷ്ടപ്പെട്ടതിന്‍റെ സങ്കടം അറിയിക്കാൻ ശ്രമിക്കുന്നതായി ഞങ്ങൾക്ക് തോന്നി’. സംഭവത്തെ കുറിച്ച് യുവാവിന്‍റെ അമ്മ പറഞ്ഞത് ഇങ്ങനെയായിരുന്നു. നായ എട്ടുകിലോമീറ്ററോളം…

Read More

ചിക്കൻ സാൻഡ്‌വിച്ച് ബാഗിൽ വച്ച് മറന്നു; ഓസ്‌ട്രേലിയൻ കസ്റ്റംസ് യുവതിക്ക് ചുമത്തിയത് 1.6 ലക്ഷം രൂപ പിഴ

77 കാരിയായ ജൂൺ ആംസ്ട്രോങ് ബ്രിസ്ബേനിലേക്കുള്ള വിമാനത്തിൽ കയറുന്നതിന് മുമ്പ് ക്രൈസ്റ്റ് ചർച്ച് എയർപോർട്ടിൽ നിന്ന് ഗ്ലൂറ്റൻ ഫ്രീ ചിക്കനും ലെറ്റ്യൂസ് സാൻഡ്‌വിച്ചും ഒരു മഫിനും വാങ്ങിയിരുന്നു. ലാൻഡിംഗിന് ശേഷം ബാഗ് പരിശോധനയിൽ സാൻഡ്‌വിച്ച് കണ്ടെത്തി. തുടർന്ന് ആംസ്ട്രോങ്ങിന്‍റെ അശ്രദ്ധയ്ക്ക് ചുമത്തിയ പിഴ 1,64,000 രൂപയാണ്. ക്രൈസ്റ്റ് ചർച്ചിൽ നിന്ന് ബ്രിസ്‌ബേനിലേക്കുള്ള വിമാനത്തിനായി ആംസ്ട്രോങ് ഗ്ലൂറ്റൻ ഫ്രീ ചിക്കനും ലെറ്റൂസ് സാൻഡ്‌വിച്ചും പായ്ക്ക് ചെയ്തിരുന്നു. മുക്കാൽ മണിക്കൂർ യാത്രയിൽ അവർ സാൻഡ്‌വിച്ച് കഴിക്കാൻ തീരുമാനിച്ചു. എന്നാൽ ഫ്ലൈറ്റ് സമയത്ത് അവർ ഉറങ്ങിപ്പോയി. തുടർന്ന് ബ്രിസ്‌ബേനിൽ എത്തിയപ്പോൾ ബാഗിലെ സാൻഡ്‌വിച്ചിനെക്കുറിച്ച് അവർ ഓർത്തതെ ഇല്ല. കസ്റ്റംസ് സെക്യൂരിറ്റിയിലൂടെ കടന്നുപോകുമ്പോൾ, ബാഗ് പരിശോധിക്കുകയും സാൻഡ്‌വിച്ച് കണ്ടെത്തുകയും ചെയ്തു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ 3000 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം ₹ 1,64,513) പിഴ ഈടാക്കുമെന്ന് ആംസ്‌ട്രോങ്ങിനോട് പറഞ്ഞു. പിഴയെ കുറിച്ച് ആംസ്ട്രോങ്ങിന്…

Read More

ഈ നൂറ്റാണ്ടിലെ ആഡംബര വിവാഹം; സോഷ്യൽ മീഡിയയിൽ വൈറലായ ആഘോഷം

മഡലെയ്ൻ ബ്രോക്ക്‌വേയും ജേക്കബ് ലാഗ്രോണും പ്രശസ്തരല്ലായിരിക്കാം, പക്ഷേ അവരുടെ വിവാഹം സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ചകൾക്ക് കാരണമാണ്. അവർ കല്ല്യാണത്തിനായി എത്ര പണം ചെലവഴിച്ചുവെന്നത് ആളുകളെ അത്ഭുതപ്പെടുത്തുകയും അസ്വസ്ഥരാക്കുകയും ചെയ്തു.  തന്‍റെ കുടുംബത്തിന്‍റെ കാർ ബിസിനസിൽ നിന്ന് ധാരാളം പണം പാരമ്പര്യമായി ലഭിച്ച 26 കാരിയായ അവകാശി പാരീസിലെ ആഘോഷങ്ങളിൽ ധരിച്ചത് ഫാൻസി വസ്ത്രങ്ങളായിരുന്നു. വളരെ മനോഹരമായ സ്ഥലങ്ങളിൽ വച്ച് പങ്കാളിയെ അവൾ വിവാഹം കഴിച്ചു. അതിഥികളെ സ്വകാര്യ വിമാനങ്ങളിൽ പറത്തൽ, പ്രശസ്തമായ വെർസൈൽസ് കൊട്ടാരം വാടകയ്‌ക്കെടുക്കൽ, മറൂൺ 5-ന്‍റെ കച്ചേരി, എല്ലായിടത്തും ധാരാളം ഫാൻസി പൂക്കൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബ്രോക്ക്‌വേയുടെ ആഡംബര വിവാഹത്തിന്‍റെ വീഡിയോകൾ വാരാന്ത്യത്തിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ആളുകൾ ഈ സംഭവത്തെ “ലോകത്തിലെ ഏറ്റവും അതിശയകരമായ കല്യാണം” എന്നാണ് വിശേഷിപ്പിച്ചത്.

Read More

യുദ്ധവിമാനം പറത്താൻ ബസ് ഡ്രൈവറുടെ മകൾ

മീററ്റ്: പരിമിതമായ ജീവിതസാഹചര്യത്തിൽനിന്നു സ്വപ്നംപോലും കാണാൻ സാധിക്കാത്ത ഉയരങ്ങളിൽ എത്തിച്ചേർന്നവർ നമുക്കു ചുറ്റും ധാരാളമുണ്ട്. അവരുടെ കഠിനാധ്വാനത്തിന്‍റെയും പരിശ്രമങ്ങളുടെയും കഥകൾ മറ്റുള്ളവർക്കു പ്രചോദനമാകാറുമുണ്ട്. ഉത്തർപ്രദേശ് മീററ്റിലെ പല്ലവപുരത്തുനിന്നുള്ള ശ്രുതി സിംഗിന്‍റെ ജീവിതവും അത്തരത്തിൽ ഒന്നാണ്. ഉത്തര്‍പ്രദേശ് റോഡ് വേയ്‌സ് കോര്‍പറേഷനില്‍ ഡ്രൈവറായ കെ.പി. സിംഗിന്‍റെയും സുനിതയുടെയും മകളാണ് ശ്രുതി. തനി നാട്ടിൻപുറത്തുകാരി. എയര്‍ഫോഴ്‌സിൽ പൈലറ്റാകുകയെന്ന മോഹം ചെറുപ്പത്തിലേ ശ്രുതിയുടെ മനസിൽ കയറി. വെറുതേ സ്വപ്‌നം കണ്ടിരിക്കാതെ മോഹം സാക്ഷാത്കരിക്കാൻ കഠിനാധ്വാനംതന്നെ നടത്തി. മുടങ്ങാത്ത പഠനത്തോടൊപ്പം പരിശീലനക്ലാസിലും പങ്കെടുത്തു. ആദ്യ രണ്ടുതവണ പ്രവേശനപ്പരീക്ഷ എഴുതിയപ്പോൾ പരാജയമായി. എന്നാൽ, ഈ വര്‍ഷത്തെ എയര്‍ഫോഴ്‌സ് കോമണ്‍ അഡ്‌മിഷന്‍ ടെസ്റ്റില്‍ രണ്ടാം റാങ്ക് നേട്ടത്തോടെ ശ്രുതി സേനയിൽ അംഗമായി. അടുത്ത ജനുവരിയില്‍ ഹൈദരാബാദിലെ എയര്‍ഫോഴ്‌സ് അക്കാഡമിയില്‍ ഈ മിടുക്കിക്കുട്ടി പരിശീലനം ആരംഭിക്കും. യുദ്ധവിമാനം പറത്തുക എന്ന സ്വപ്നം പൂവണിയാൻ പോകുന്നതിന്‍റെ ത്രില്ലിലാണ് ഇപ്പോൾ…

Read More

ടാക്സിയിൽ ഫോൺ മറന്നുവച്ച യുവതി ഡ്രൈവറോട് പറഞ്ഞത്…!

 ടാക്സിയിലോ ഓട്ടോറിക്ഷയിലോ യാത്രക്കാർ ബാഗോ മറ്റു സാധനങ്ങളോ മറന്നുവച്ചാൽ എന്താണു സംഭവിക്കുക? നല്ല ഡ്രൈവർമാരാണെങ്കിൽ ഉടമയെ കണ്ടെത്തി തരികെ നൽകുകയോ അതല്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ ഏൽപിക്കുകയോ ചെയ്യും. ഡ്രൈവറുടെ സത്യസന്ധതകൊണ്ടു ബാഗ് തിരികെ ലഭിച്ചാൽ ഉടമ മതിയായ പാരിതോഷികം നൽകുന്നതും നാട്ടുനടപ്പാണ്. എന്നാൽ, തെക്കുകിഴക്കൻ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ നടന്ന സംഭവം അറിഞ്ഞാൽ “ഇങ്ങനെയുമുണ്ടോ ആളുകൾ’ എന്നു ചിന്തിച്ചു മൂക്കത്തു വിരൽ വച്ചുപോകും. ഗ്വാങ്‌ഷൂവിനടുത്തുള്ള ചെറിയൊരു നഗരമാണ് ഷാവോക്കിങ്. അവിടേക്കു പോകാൻ ഒരു യുവതി ടാക്സി കാർ വിളിച്ചു. ലക്ഷ്യസ്ഥാനത്ത് യാത്രക്കാരിയെ ഇറക്കിയശേഷം ചാർജും വാങ്ങി ഡ്രൈവർ മടങ്ങി. കുറച്ചു കഴിഞ്ഞപ്പോഴാണ് തന്‍റെ ഫോൺ കാറിൽ മറന്നുവച്ചെന്നു യുവതി അറിഞ്ഞത്. ഉടൻ ഡ്രൈവറെ വിളിച്ച് തന്‍റെ ഫോൺ കൊണ്ടുത്തരണമെന്ന് ആവശ്യപ്പെട്ടു. 50 കിലോമീറ്ററോളം ദൂരെയാണു താനുള്ളതെന്നും തിരികെ വരണമെങ്കിൽ ആയിരം രൂപ തരേണ്ടിവരുമെന്നും ഡ്രൈവർ പറഞ്ഞു. എന്നാൽ,…

Read More

ഉത്തർപ്രദേശിൽ ഇന്ന് ‘നോ നോൺവെജ് ഡേ’; മാംസം വർജിക്കാൻ ഉത്തരവിറക്കി സർക്കാർ, പിന്നിലെ കാരണമിത്…

ഉത്തർപ്രദേശ്: സാധു ടി എൽ വസ്വാനിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് ഉത്തർപ്രദേശിൽ’ നോ നോൺവെജ് ഡേ’ പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാരിന്‍റെ സർക്കുലർ പ്രകാരം സംസ്ഥാനത്തെ എല്ലാ അറവുശാലകളും ഇറച്ചിക്കടകളും ഇന്ന് അടച്ചിടും. അഹിംസാ സിദ്ധാന്തം പിന്തുടരുന്ന സാധു ടി എൽ വാസ്വാനിയെ ആദരിക്കുന്നതിനായാണ് നവംബർ 25 നോ നോൺ വെജ് ദിനമായി പ്രഖ്യാപിക്കാനുള്ള തീരുമാനം യുപി സർക്കാർ എടുത്തത്. സംസ്ഥാനത്തുടനീളം ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. Uttar Pradesh | 25th November 2023 declared as 'No non-veg day' on the occasion of the birth anniversary of Sadhu TL Vaswani. All slaughterhouses and meat shops to remain closed on the day. pic.twitter.com/wZHPUHVGuJ — ANI UP/Uttarakhand (@ANINewsUP)…

Read More

ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ വിറ്റത് പതിനാലായിരം രൂപയ്ക്ക്; മയക്കുമരുന്ന് വാങ്ങുന്നതിനായി കുട്ടികളെ വിറ്റ ദമ്പതികൾ അറസ്റ്റിൽ

മുംബൈ: മയക്കുമരുന്നിന് പണം കണ്ടെത്താൻ സ്വന്തം കുട്ടികളെ വിറ്റതിന് മുംബൈയിൽ ദമ്പതികൾ അറസ്റ്റിൽ. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും അന്ധേരിയിൽ നിന്ന് ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ രക്ഷപ്പെടുത്തുകയും ചെയ്തു. അതേസമയം രണ്ടാമത്തെ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അറസ്റ്റിലായ പ്രതികളിൽ മാതാപിതാക്കളായ ഷബീറും സാനിയ ഖാനും ഷക്കീൽ മക്രാനിയും ഉൾപ്പെടുന്നു. വിൽപനയിൽ നിന്ന് കമ്മീഷൻ വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന ഏജന്‍റ് ഉഷാ റാത്തോഡിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ആൺകുട്ടിയെ അറുപതിനായിരം രൂപയ്ക്കും ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ പതിനാലായിരം രൂപയ്ക്കുമാണ് വിറ്റത്. ഷബീറും സാനിയയും മയക്കുമരുന്നിന് അടിമകളായിരുന്നു. ഇവർക്ക് മയക്കുമരുന്നില്ലാതെ ജീവിക്കാൻ കഴിയില്ല.  

Read More

കഠിന ജോലികൾ ചെയ്യാൻ മലയാളികൾക്ക് മടി; അതിഥി തൊഴിലാളികൾ ഉള്ളതിനാൽ നമ്മള്‍ അതിജീവിക്കുന്നു; ഇതര സംസ്ഥാന തൊഴിലാളികളെ അഭിനന്ദിച്ച്‌ ഹൈക്കോടതി

കേരളത്തിന്‍റെ വികസനത്തിൽ അതിഥി തൊളിലാളികളുടെ പങ്ക് വളരെ വലുതാണെന്ന് കേരള ഹെെക്കോടതി. ഭാരിച്ച ജോലികൾ ചെയ്യാൻ മടിക്കുന്ന മലയാളികളാണ് കേരളത്തിൽ അത്തരം ജോലികളിൽ മലയാളികൾ പിന്നോട്ട് മാറുമ്പോൾ അവിടെ അത്ഥി തൊളിലാളികൾ തങ്ങളുടെ ഉദാത്തമായ സേവനങ്ങൾ നൽകുന്നു എന്ന് ഹെെക്കോടതി പറഞ്ഞു. അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട ഒരു കേസ് ഹൈക്കോടതിയില്‍ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് പരാമര്‍ശം നടത്തിയത്. രജിസ്റ്റര്‍ ചെയ്യാത്ത ഇതര സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ചുള്ള ഒരു ഹർജി പരിഗണിക്കുന്നതിനിടയിലാണ് അതിഥി തൊഴിലാളികളുടെ സ്തുത്യർഹ സേവനത്തെ സംബന്ധിച്ചുള്ള പരാമർശം കോടതി നടത്തിയത്. കോടതി അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് എതിരല്ലെന്ന് ഹർജി പരിഗണിക്കുന്നവേളയില്‍ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കഠിന ജോലികൾ ചെയ്യാൻ മലയാളികളുടെ ഈഗോ അവരെ അനുവദിക്കുന്നില്ല. മലയാളികള്‍ക്ക് മടിയാണ് അത്തരം ജോലികൾ ചെയ്യാനായി. ഇതര സംസഥാന തൊഴിലാളികൾ ഉള്ളതുകൊണ്ടാണ് നമ്മള്‍…

Read More

പൊരുതാം…പടവെട്ടാം; അതിക്രമങ്ങൾ തടയാൻ സ്ത്രീകൾക്കായൊരു ദിനം

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ഇന്ന് നമ്മുടെ ലോകത്ത് വർധിച്ചുകൊണ്ടിരിക്കുകയാണ്. സമത്വം, വികസനം, സമാധാനം എന്നിവ കൈവരിക്കുന്നതിനും സ്ത്രീകളുടെയും പെൺകുട്ടികളുടെയും മനുഷ്യാവകാശങ്ങൾ നിറവേറ്റുന്നതിനും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടസ്സമായി തുടരുന്നു. അതുകൊണ്ടാണ് ഈ ആഗോള പ്രശ്നത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും നവംബർ 25 ന് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം ആഘോഷിക്കുന്നത്. സ്ത്രീകൾ അഭിമുഖീകരിക്കുന്ന വ്യത്യസ്‌ത തരത്തിലുള്ള അതിക്രമങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അഭിഭാഷകർ പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകൾക്ക് മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി യുഎൻ നിയുക്തമാക്കിയ ദിനമാണിത്. ഏകദേശം 736 ദശലക്ഷം സ്ത്രീകൾ അതായത് ഏതാണ്ട് മൂന്നിലൊന്ന് പേർ പീഡനത്തിനിര‍യാകുന്നു. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിന് കൂടുതൽ നിക്ഷേപം നടത്തണമെന്ന് യുഎൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആമിന മുഹമ്മദ് ഈ അവസരത്തിൽ ആഹ്വാനം ചെയ്തു. നവംബർ 25 ന് ആരംഭിച്ച് ഡിസംബർ 10 ന് അവസാനിക്കുന്ന, 16 ദിവസത്തേക്ക്…

Read More

അവസാനിക്കാത്ത അനാചാരങ്ങൾ; ന്യൂമോണിയ മാറാൻ പിഞ്ചുകുഞ്ഞിനെ പഴുപ്പിച്ച ഇരുമ്പുവടിക്ക് അടിച്ചു

രോഗം വന്നാൽ ആശുപത്രിയിൽ പോയി ചികിത്സ തേടുന്നതിനു പകരം മന്ത്രവാദവും മറ്റും പരീക്ഷിക്കുന്നവർ കുറവല്ല. അന്ധവിശ്വാസം തലയ്ക്കു പിടിച്ച ഇത്തരക്കാരുടെ ചികിത്സകൾ രോഗികളുടെ മരണത്തിൽവരെ കലാശിക്കാറുമുണ്ട്. മന്ത്രവാദ ചികിത്സയുമായി ബന്ധപ്പെട്ട് മധ്യപ്രദേശിൽനിന്നു പുറത്തുവരുന്ന ഒരു വാർത്ത നടുക്കമുളവാക്കുന്നതാണ്. ന്യൂമോണിയ മാറാൻ വേണ്ടി ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ ചുട്ടുപഴുത്ത ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചെന്നാണു റിപ്പോർട്ട്. ഒരു സ്ത്രീയാണ് പനി മാറ്റിത്തരാമെന്നു പറഞ്ഞ് കുഞ്ഞിനെ അതിക്രൂരമായി പ്രഹരിച്ചത്. ഒന്നോ രണ്ടോ തവണയൊന്നുമായിരുന്നില്ല അടി. 40 തവണയാണു പിഞ്ചുശരീരത്തിൽ അടിയേറ്റത്. ഗുരുതരമായ പരിക്കുകളോടെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയുടെ കഴുത്തിലും വയറ്റിലുമടക്കം അടിയേറ്റ പാടുകളുണ്ടെന്നു കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു. മധ്യപ്രദേശിലെ ഷഹ്ദോൾ ജില്ലയിലാണ് സംഭവം നടന്നത്. ബൂട്ടി ബായ് ബൈഗ എന്നാണു കുട്ടിക്ക് അടിചികിത്സ നൽകിയ സ്ത്രീയുടെ പേര്. കുട്ടിയെ ഉപദ്രവിച്ചതിന് ഈ സ്ത്രീക്കെതിരേയും കുട്ടിയുടെ അമ്മ…

Read More