പുഴയിൽ കുളിക്കുന്നതിനിടെ ചീങ്കണി ആ­ക്രമണം; പ്ലസ് ടു വിദ്യാര്‍ഥിക്ക് പരിക്ക്; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

വാല്‍പ്പാ­റ: പു­ഴ­യില്‍ കു­ളി­ക്കു­ന്ന­തി­നിടെ ചീങ്കണി ആക്രമണത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിക്ക് പ­രിക്ക്. മാനാമ്പള്ളി സ്വദേശി അ­ജ­യ­നാ­ണ് പ­രി­ക്കേ­റ്റത്.

കൈയ്ക്കും കാലിനും പരിക്കേ­റ്റ ഇ­യാളെ വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമു­ള്ള­ത­ല്ലെ­ന്നാ­ണ് വി­വരം. 

കോയന്പത്തൂർ വാല്‍പ്പാ­റ പവര്‍ ഹൗസിന് സമീപം പുഴയില്‍ കുളിക്കുന്നതിനിടെയാണ് സം­ഭവം. ആദ്യ­മായാണ് വാല്‍പ്പാറയില്‍ ചീങ്കണിയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് വനംവകുപ്പ് അറിയി­ച്ചു. പുഴയില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അ­ധി­കൃതര്‍ മുന്നറിയിപ്പ് നല്‍കി.

 

Related posts

Leave a Comment