ജോസ് ആലുക്കാസിലെ മോഷണം; മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു

ചെന്നൈ: ജോസ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പിന്‍റെ കോയന്പത്തൂരിലെ ഷോറൂമിൽ മോഷണം നടത്തിയ കേസിലെ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞെന്നു പോലീസ്.

ധര്‍മപുരി സ്വദേശി വിജയ് ആണ് മോഷണത്തിനു പിന്നിലെന്നും ഇയാളുടെ ഭാര്യയെ അറസ്റ്റ് ചെയ്തെന്നും കോയന്പത്തൂർ പോലീസ് പറഞ്ഞു.

കഴിഞ്ഞ ചൊവാഴ്ച പുലർച്ചെ രണ്ടോടെ ജ്വല്ലറിയിൽ കടന്ന പ്രതി 200 പവനോളം സ്വർണമാണ് കവർന്നത്. ഇയാളുടെ ഭാര്യയുടെ പക്കൽനിന്ന് മൂന്നു കിലോ സ്വർണം കണ്ടെടുത്തിട്ടുണ്ട്. ജ്വല്ലറിയിൽനിന്ന് 4.6 കിലോഗ്രാം സ്വർണമാണ് മോഷണം പോയത്.

24കാരനായ വിജയ് ഭിത്തി തുരന്നാണ് ജ്വല്ലറിക്കുള്ളിൽ പ്രവേശിച്ചത്. മോഷണ ശേഷം ഇയാൾ കടന്നു കളഞ്ഞു. പ്രതിയെ കണ്ടെത്താൻ അഞ്ചു പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായി കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണര്‍ ബാലകൃഷ്ണന്‍ പറഞ്ഞു.

ഇയാൾ മറ്റ് മൂന്നു മോഷണക്കേസുകളിൽ കൂടി പ്രതിയാണ്. ജ്വല്ലറിയിൽ മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു.

Related posts

Leave a Comment