ഈ വിവാഹം നടന്നാല്‍ കാവ്യയ്ക്കാണ് ലാഭം ! ടി പി മാധവന് കാവ്യയെ കല്യാണമാലോചിച്ചതിനെക്കുറിച്ച് മുകേഷ്…

മലയാളികളുടെ പ്രിയ നടനും എംഎല്‍എയുമാണ് മുകേഷ്. ജീവിതത്തിലെ അനുഭവങ്ങള്‍ ഇപ്പോള്‍ സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കുകയാണ് താരമിപ്പോള്‍.

നടന്‍ ടിപി മാധവന് നടി കാവ്യാ മാധവനെ കല്യാണമാലോചിച്ച രസകരമായ കാര്യമാണ് മുകേഷ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

അന്ന് നടന്ന സംഭവത്തെക്കുറിച്ച് മുകേഷ് പറയുന്നതിങ്ങനെ…ടി പി മാധവന്‍ ചേട്ടന് ഒരു മകനൊക്കെയുണ്ടെങ്കിലും കുറേക്കാലമായി ഭാര്യയുമായി വേര്‍പിരിഞ്ഞുനില്‍ക്കുകയാണ്. ഒറ്റയ്ക്കുള്ള ജീവിതമാണ്.

മാധവന്‍ ചേട്ടന്‍ കല്യാണം കഴിക്കണമെന്ന് ഞങ്ങള്‍ എല്ലാവരും പറഞ്ഞു. അതൊന്നും നടക്കില്ലെന്ന് ചേട്ടന്റെ മറുപടി. പിന്നീട് ദിവസം ചേട്ടന് നല്ലൊരു ആലോചന വന്നിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു.

എനിക്കോ എന്ന് അദ്ദേഹം. ഈ കല്യാണം നടന്നാല്‍ പെണ്‍കുട്ടിയ്ക്കാണ് ലാഭം. എന്നെ കല്യാണം കഴിച്ചാല്‍ ലോകത്തേതെങ്കിലും പെണ്‍കുട്ടിയ്ക്ക് ലാഭം വരുമോയെന്ന് ചേട്ടന്‍ ചോദിച്ചു.

ചെറുപ്പക്കാരിയും സുന്ദരിയുമായ പെണ്‍കുട്ടിയാണ്. പക്ഷേ അവര്‍ക്കാണ് ലാഭം. അതുകൊണ്ട് ഈ കല്യാണത്തിന് അവര്‍ മുന്‍കൈയെടുത്തിരിക്കുകയാണെന്ന് ഞാന്‍ മറുപടി നല്‍കി.

പുള്ളിയുടെ മുഖത്തൊരു നാണവും പ്രതീക്ഷയും കണ്ടു. ചേട്ടാ പെണ്‍കുട്ടിയ്ക്കാണ് ലാഭം. അവരുടെ പേര് കേട്ടാല്‍ ഞെട്ടരുത്, ഹീറോയിനായിട്ടൊക്കെ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഹീറോയിനോ അതാരാടാ എന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ പറഞ്ഞു കാവ്യ മാധവനാണെന്ന്.

എന്റെ കൈയില്‍ നിന്ന് നീ മേടിക്കുമെന്നായി മാധവന്‍ ചേട്ടന്‍. കാവ്യ മാധവനെ ചേട്ടന്‍ കെട്ടുന്നത് അവര്‍ക്ക് ലാഭമാണ്. അതുകൊണ്ടല്ലേ അവര്‍ മുന്‍കൈയെടുക്കുന്നത്.

എന്താ ലാഭം എന്ന് അദ്ദേഹം ചോദിച്ചു. സാധാരണ പെണ്‍കുട്ടികള്‍ കല്യാണം കഴിക്കുമ്പോള്‍ അവര്‍ക്ക് സര്‍ട്ടിഫിക്കറ്റിലൊക്കെ പേര് മാറ്റണം.

കാവ്യ ഒരാളെ കെട്ടിയാല്‍ അയാളുടെ പേര് വയ്ക്കേണ്ടേ. ഇതിപ്പോള്‍ ചേട്ടനെ കെട്ടിക്കഴിഞ്ഞാല്‍ പേര് മാറ്റണ്ടല്ലോ. അപ്പോള്‍ അവര്‍ക്കല്ലേ ലാഭമെന്ന് പറഞ്ഞപ്പോള്‍ അവിടെ കിടന്ന പുസ്തകമെടുത്ത്, അദ്ദേഹം എന്നെ മൂന്നാല് തവണ അടിച്ച് ഭയങ്കര ചീത്തയും വിളിച്ചു.’ മുകേഷ് ചിരിച്ചു കൊണ്ട് പറഞ്ഞു.

Related posts

Leave a Comment