ശശിയുടെ പോത്തിനെ അഴിച്ചുകെട്ടി;  ബിജുവും രാജനും ആശുപത്രികിടക്കയിലും; മാവേലിക്കരയിൽ സംഭവിച്ചത്


മാവേലിക്കര: പോത്തിന്‍റെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. കുറത്തികാട് ബിജു ഭവനിൽ ബിജു (44), ഗീത ഭവനിൽ ടി രാജൻ (64) എന്നിവർക്കാണ് പരിക്ക്. ചൊവ്വാഴ്ച രാത്രി 8 മണിയോടെ കുറത്തികാട് കുന്നിൽ ഭാഗത്താണ് സംഭവം.

ബിജുവിന്‍റെ സഹോദരൻ ശശി വളർത്തുന്ന മൂന്ന് പോത്തുകളിൽ ഒന്നാണ് ഇടഞ്ഞത്. ശാരീരിക അസ്വസ്ഥത കാരണം ശശിയെ ചൊവ്വാഴ്ച രാവിലെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശശി ഇല്ലാതിരുന്നതിനാൽ പോത്തിനെ അഴിച്ചു കെട്ടാൻ ബിജുവാണ് പോയത്.

പോത്തുകളിൽ ഒന്ന് ഇടഞ്ഞ് ബിജുവിനെ ആക്രമിക്കുകയായിരുന്നു.റോഡിലൂടെ പാഞ്ഞ പോത്തുകളെ കണ്ട് വഴിയാത്രക്കാർ ചിതറിയോടി. പോത്തിന്‍റെ മുന്നിൽ പെട്ട രാജനും ആക്രമണത്തിൽ പരിക്കേൽക്കുകയായിരുന്നു.

തുടയ്ക്ക് പിന്നിൽ ആഴത്തിൽ മുറിവേറ്റ ബിജുവിനെ മാവേലിക്കര ജില്ലാ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അഗ്നിശമന സേന എത്തിയെങ്കിലും പോത്തുകൾ സമീപത്തെ മതിൽക്കെട്ടുള്ള പറമ്പിൽ കയറിയിരുന്നു. നാട്ടുകാർ ഗേറ്റ് പുറത്തു നിന്നു പൂട്ടി. പോത്തുകളെ പുറത്തിറക്കിയാലും സംരക്ഷിക്കാൻ കഴിയില്ലെന്നതിനാൽ സേന മടങ്ങിപ്പോയി.

Related posts

Leave a Comment