കൊല്ലത്ത് പോലീസിനെതിരേ ആത്മഹത്യാക്കുറിപ്പെഴുതിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച് പതിനാറുകാരന്‍ !

പോലീസിനെതിരേ ആത്മഹത്യാക്കുറിപ്പെഴുതി വച്ച ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച് വിദ്യാര്‍ഥി. കൊല്ലത്താണ് സംഭവം.

ക്‌ളാപ്പന സ്വദേശിയായ പതിനാറുകാരനാണ് കൊല്ലം ഓച്ചിറ പോലീസിനെതിരെ ആരോപണം ഉന്നയിച്ച ശേഷം വിഷക്കായ കഴിച്ച് ആത്മഹ്യയ്ക്ക് ശ്രമിച്ചത്.

വിദ്യാര്‍ത്ഥി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സ്‌കൂളിലുണ്ടായ അടിപിടിക്കേസില്‍ പോലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ പോലീസ് ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാര്‍ത്ഥിയുടെ ആരോപണം.

കഴിഞ്ഞ 23ന് വൈകിട്ടാണ് വിദ്യാര്‍ഥി ഉള്‍പ്പെടെ നാലു പേര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.

ഇവര്‍ക്കെതിരെ കൊടുത്ത പരാതിയില്‍ പോലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും വഴങ്ങിയില്ലെങ്കില്‍ മറ്റ് കേസില്‍പ്പെടുത്തി അകത്താക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു.

Related posts

Leave a Comment