കണ്ണൂരില്‍ പത്താംക്ലാസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമമെന്ന് പരാതി ! കുതറിയോടി രക്ഷപ്പെട്ടെന്ന് പെണ്‍കുട്ടി

കണ്ണൂര്‍ കക്കാട് കുഞ്ഞിപ്പള്ളിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന് പരാതി. സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ വെച്ച് കറുത്ത നിറമുള്ള വാനിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. വാഹനത്തിലെത്തിയവര്‍ കൈയില്‍ പിടിച്ച് ബലമായി വാഹനത്തിനുള്ളിലേക്ക് കയറ്റാന്‍ ശ്രമം നടത്തിയെന്നും കൈ തട്ടിമാറ്റി കുതറിയോടി രക്ഷപ്പെടുകയായിരുന്നുവെന്നും മുഖംമൂടി ധരിച്ച നാലുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നും പെണ്‍കുട്ടി പറയുന്നു. പരാതിയെത്തുടര്‍ന്ന് സമീപത്തെ കടകളില്‍ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. പെണ്‍കുട്ടി സ്ഥിരമായി സ്‌കൂളില്‍ പോകുന്ന ഇടവഴിയാണിത്. ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നതെന്നാണ് പരാതി. ദിവസങ്ങള്‍ക്ക് മുമ്പ് കുഞ്ഞിപ്പള്ളിയില്‍ പതിനാറുകാരനെ കാണാതായിരുന്നു. ജൂലൈ 16ന് വീട്ടില്‍ നിന്ന് മുടി മുറിക്കാന്‍ തൊട്ടടുത്ത കടയില്‍ പോയ മുഹമ്മദ് ഷൈസിനെയാണ് കാണാതായത്. ഇതുവരെയായും കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

Read More

പത്താംക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പരാതി ! സഹോദരന്മാര്‍ അറസ്റ്റില്‍…

പത്തനംതിട്ടയില്‍ കൂട്ടുകാരികളായ പത്താംക്ലാസ് വിദ്യാര്‍ഥിനികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍. കൊട്ടാരക്കര സ്വദേശികളായ ഉണ്ണി,കണ്ണന്‍ എന്നിവരാണ് പിടിയിലായത്. ചൈല്‍ഡ്‌ലൈന്‍ കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പെണ്‍കുട്ടികളില്‍ ഒരാളെ മൂന്നു തവണ ലൈംഗികപീഡനത്തിനിരയാക്കിയതായാണ് വിവരം.

Read More

ഉരുള്‍പൊട്ടല്‍ ബന്ധുവിനെ കൊണ്ടുപോകുന്നത് കണ്ടു നില്‍ക്കേണ്ടി വന്നു ! കുടുംബം മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പില്‍; ഉള്ളു നുറുങ്ങുന്ന വേദനയിലും കുട്ടിപ്പോലീസായി വേഷമിട്ട് കര്‍മനിരതയായി പത്താംക്ലാസുകാരി…

ഉരുള്‍പൊട്ടല്‍ വീടിനെയും ബന്ധുക്കളെയും നഷ്ടമാക്കിയിട്ടും വേദന കടിച്ചമര്‍ത്തി തന്റെ നാട്ടുകാര്‍ക്ക് വേണ്ടതെല്ലാം ചെയ്ത് ഓടി നടക്കുകയാണ് പത്താം ക്ലാസുകാരിയായ മിസ്രിയ. വ്യാഴാഴ്ച വൈകിട്ടുണ്ടായ ഉരുള്‍പൊട്ടല്‍ കണ്‍മുന്നില്‍ കാണുകയും അടുത്ത കൂട്ടുകാരിയും പിതൃസഹോദരപുത്രന്റെ ഭാര്യയുമായ ഹാജിറയെ നഷ്ടമാകുകയും ചെയ്ത മിസ്രിയ പിറ്റേന്നു രാവിലെ മുതല്‍ ക്യാംപില്‍ സജീവമായി. പച്ചക്കാട് മലയില്‍നിന്നുള്ള കുടുംബങ്ങള്‍ക്ക് നഷ്ടമായത് അഞ്ച് പേരെയാണ്. ഇവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് ഓടി നടക്കുകയാണ് ഈ മിടുക്കി. എല്ലാം നഷ്ടപ്പെട്ട് കരയാന്‍ നില്‍ക്കുന്നവരും മിസിരിയയുടെ മുഖത്തെ പുഞ്ചിരി കണ്ടാല്‍ കരയാന്‍ മറന്ന് പോകും. മിസിരിയയുടെ സ്‌കൂളില്‍ തന്നെ തുറന്ന ക്യാംപില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ആയി സേവനത്തിന് ഇറങ്ങുകയായിരുന്നു ഈ പത്താം ക്ലാസ്‌കാരി. എത്ര വിഷമമുണ്ടെങ്കിലും തന്റെ നാട്ടുകാരെ സഹായിക്കാനും അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് ചെയ്യാനും മിസിരിയക്ക് മടിയൊന്നും ഇല്ല. എല്ലാവര്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ എല്ലാം കൊടുത്ത് ക്യാമ്പിലെ മിടുക്കി…

Read More

കട്ടിലില്‍ കെട്ടിയുള്ള പീഡനദൃശ്യങ്ങള്‍ കൗണ്‍സിലറിന് നന്നേ ബോധിച്ചു; ഒരു പകലിന് വാഗ്ദാനം ചെയ്തത് 25000 രൂപയും ആഡംബര മൊബൈലും; പെണ്‍കുട്ടിയെ നിരവധിപേര്‍ക്ക് കാഴ്ചവച്ചതായി സൂചന; പറശ്ശിനിക്കടവ് ട്രാപ്പില്‍ സന്ദീപ് ലക്ഷ്യമിട്ടത് ‘ഇതുക്കും മേലെ’

പറശ്ശിനിക്കടവില്‍ പത്താംക്ലാസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസിലെ മുഖ്യപ്രതി മാട്ടൂല്‍ ജസീന്തയില്‍ കെ.വി. സന്ദീപ് ലക്ഷ്യമിട്ടത് വന്‍പെണ്‍വാണിഭം. പെണ്‍കുട്ടിയെ കാഴ്ചവച്ച് ഇയാള്‍ നിരവധി ആളുകളില്‍ നിന്ന് പണം തട്ടിയതായും സൂചനയുണ്ട്. ശ്രീകണ്ഠാപുരം നഗരസഭിലെ ഒരു കൗണ്‍സിലറോട് 25,000 രൂപ ആവശ്യപ്പെട്ടതായാണ് വിവരം. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചാണ് സന്ദീപ് മറ്റുള്ളവരെ വലവീശുന്നത്. പീഡന ദൃശ്യങ്ങള്‍ വീഡിയോ ചാറ്റിങ് വഴി ആരോപണ വിധേയനായ കൗണ്‍സിലറെ കാണിച്ചാണ് ഇടപാട് ഉറപ്പിക്കുന്നത്. നേരത്തെ ശ്രീകണ്ഠാപുരം നഗരസഭാ തെരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങള്‍ ഉയര്‍ത്തിയ ഈ നേതാവിന് പെണ്‍കുട്ടിയെ എത്തിച്ചു നല്‍കാമെന്നായിരുന്നു ധാരണ. രാവിലെ 10 മണിക്കു തന്നെ തന്റെ സ്വന്തം വാഹനത്തില്‍ പെണ്‍കുട്ടിയെ എത്തിക്കാമെന്നും വൈകീട്ട് തിരിച്ച് നല്‍കണമെന്നുമായിരുന്നു സന്ദീപ് ഈ നഗരസഭാംഗവുമായി ഉണ്ടാക്കിയ വ്യവസ്ഥ. വന്‍പെണ്‍വാണിഭത്തിനുള്ള സാധ്യതകളാണ് പോലീസിന്റെ സമയോചിതമായ ഇടപെടലോടെ പൊളിഞ്ഞു വീണത്. കൗണ്‍സിലറുമായി ഉണ്ടാക്കിയ ധാരണയുമായി ബന്ധപ്പെട്ട്…

Read More