വന്യമൃഗ അക്രമം ! ശക്തമായ പ്രതിഷേധവുമായി കേരളാ കോണ്‍ഗ്രസ്(എം)

തിരുവനന്തപുരം :സംസ്ഥാനത്തെ വന്യമൃഗ അക്രമം പ്രതിരോധിക്കാന്‍ വനം വകുപ്പിന് കഴിയുന്നില്ലെന്ന പരാതിയും ഒപ്പം പ്രത്യക്ഷ സമരവുമായി കേരളാ കോണ്‍ഗ്രസ്(എം) കര്‍ഷക വിഭാഗം തുടര്‍ന്ന് വരുന്ന സമരം ശക്തമാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി ഫോറസ്റ്റ് ഓഫീസുകള്‍ക്കു മുന്നില്‍ നടന്ന സമരങ്ങളുടെ തുടര്‍ച്ചയായി നാളെ തിരുവനന്തപുരം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസ് പടിക്കലും കഴിഞ്ഞ ദിവസം കാട്ട് പോത്തിന്റെ അക്രമത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ട കണമല ഉള്‍പ്പെടുന്ന എരുമേലി ഫോറെസ്‌റ് റെയിഞ്ച് ഓഫീസ് പടിക്കലും മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. കര്‍ഷകരുടെ ആശങ്ക കഴിഞ്ഞ ദിവസം കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ്.കെ.മാണി എം പി മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ടു അറിയിച്ചിരുന്നു. എരുമേലിയില്‍ പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യുവും തിരുവനന്തപുരത്ത് ജില്ലാ പ്രസിഡന്റ് സഹയാദാസ് നാടാരും സമരം ഉദ്ഘാടനം ചെയ്യും തിരുവനന്തപുരത്ത് കര്‍ഷക യൂണിയന്‍ ജില്ലാ…

Read More

കേരള കോണ്‍ഗ്രസ് എം ഇനി കേഡര്‍ പാര്‍ട്ടി ! പാര്‍ട്ടി ജന്‍മദിനമായ ഒക്‌ടോബര്‍ ഒന്പതിനു സംസ്ഥാന സമ്മേളനവും തെരഞ്ഞെടുപ്പും കോട്ടയത്ത്…

കോട്ടയം: സിപിഎം മോഡലില്‍ കേഡര്‍ പാര്‍ട്ടി സംവിധാനവും സംഘടന തെരഞ്ഞെടുപ്പും നടത്തുന്നതിന്റെ ഭാഗമായുള്ള കേരള കോണ്‍ഗ്രസ് എം സംസ്ഥാന സമ്മേളനം പാര്‍ട്ടിയുടെ 58ാം ജന്‍മദിനമായ ഒക്‌ടോബര്‍ ഒന്പതന് കോട്ടയത്തു നടക്കും. മെംബര്‍ഷിപ്പ് വിതരണം പൂര്‍ത്തിയാക്കി വാര്‍ഡു തലം മുതലുള്ള സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയതിനു ശേഷമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്നത്. 12 ജില്ലാ സമ്മേളനങ്ങളും പൂര്‍ത്തിയായി. ഇനി കോട്ടയം, മലപ്പുറം ജില്ലാ സമ്മേളനങ്ങളാണ് നടക്കാനുള്ളത്.27ന് കോട്ടയം ജില്ലാ സമ്മേളനവും 28ന് മലപ്പുറം ജില്ലാ സമ്മേളനവും നടക്കും. പാര്‍ട്ടി ഭരണഘടന ഭേദഗതിയുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ് വാര്‍ഡു തലത്തില്‍ വാര്‍ഡ് പ്രസിഡന്റിനു പുറമേ രണ്ടു വൈസ് പ്രസിഡന്റുമാരും രണ്ടു സെക്രട്ടറിമാരുമേ ഭാരവാഹികളായുള്ളൂ. നിയോജക മണ്ഡലം തലത്തില്‍ നാലു സെക്രട്ടറിമാരും ജില്ലയില്‍ ആറു സെക്രട്ടറിമാരുമാണുള്ളത്. ഭൂരിഭാഗം ജില്ലകളിലും പുതിയ പ്രസിഡന്റുമാരാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വനിതകള്‍ക്കും യുവജനങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യവും കമ്മറ്റികളില്‍ നല്‍കിയിട്ടുണ്ട്. വാര്‍ഡ് സമ്മേളനങ്ങള്‍…

Read More