ഇടനാഴിയില്‍ പ്രേതം ! കാലൊച്ചയും പൊട്ടിച്ചിരിയും കേട്ട് ഭയന്ന് വിറച്ച് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍; വീഡിയോ വൈറല്‍…

പ്രേതഭീതിയില്‍ വിറച്ച് ഛത്തീസ്ഗഢിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍. ഇടനാഴിയിലൂടെ പ്രേതം നടക്കുന്നതായുള്ള കിംവദന്തികള്‍ ഉയര്‍ന്നതാണ് വിദ്യാര്‍ഥികളെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. മഹാസമുന്ദിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. ഹോസ്റ്റലില്‍ ഒരു പെണ്‍കുട്ടിയുടെ ചിരി കേട്ടതായും റൂമില്‍ നിന്ന് പുറത്തിറങ്ങി നോക്കിയപ്പോള്‍ ആരെയും കണ്ടില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. വിദ്യാര്‍ഥികളുടെ പരാതിയില്‍ ഹോസ്റ്റലില്‍ എത്തി പോലീസ് അന്വേഷണം നടത്തി. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നാണ് പെണ്‍കുട്ടിയുടെ ശബ്ദം കേട്ടത്. 54 വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ ഇപ്പോള്‍ ആറ് കുട്ടികള്‍ മാത്രമേ ഉള്ളൂ. ബാക്കിയുള്ള കുട്ടികള്‍ എല്ലാം വേനലവധിക്ക് നാട്ടില്‍ പോയിരിക്കുകയാണ്. ചില ആളുകള്‍ കുട്ടികളെ കളിപ്പിക്കുന്നതായിരിക്കും എന്നാണ് കോളജിലെ ഡീന്‍ പറയുന്നത്.

Read More