ലോക റിക്കാര്‍ഡിട്ട് ‘ഗോസ്റ്റ്’ ! ഈ അദ്ഭുത പശുവിന്റെ വിശേഷങ്ങള്‍ അറിഞ്ഞാല്‍ ഞെട്ടിപ്പോകും…

ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്‌സില്‍ ഇടം നേടാന്‍ വ്യത്യസ്ഥമായ പല വേലകളും ഒപ്പിക്കുന്ന മനുഷ്യരുടെ വാര്‍ത്തകള്‍ നമ്മള്‍ കാണാറുണ്ട്. ഇത്തരത്തില്‍ ലോക റിക്കാര്‍ഡിട്ടിട്ടുള്ള നിരവധി പക്ഷിമൃഗാധികളുമുണ്ട്. ഇപ്പോള്‍ ഗിന്നസില്‍ ഇടം നേടിയിരിക്കുന്നത് ഒരു പശുവാണ്. ‘ഗോസ്റ്റ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ പശുവിന് വെറും 60 സെക്കന്‍ഡില്‍ വ്യത്യസ്തങ്ങളായ പത്ത് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അതിഥികളെ സ്വീകരിക്കുന്നത് മുതല്‍ ചുംബനം നല്‍കുന്നത് വരെയുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അമേരിക്കയിലെ നെബ്രാസ്‌കയില്‍ നിന്നുള്ള മേഗന്‍ റെയ്മാന്‍ എന്ന സ്ത്രീയാണ് ഈ പശുവിന്റെ പരിശീലക. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അടുത്തിടെ യുട്യൂബില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് ഗോസ്റ്റ് എന്ന ലോക റെക്കോര്‍ഡ് ജേതാവായ പശുവിനെ ലോകം അറിഞ്ഞത്. മേഗന്‍ റെയ്മാന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ഗോസ്റ്റ് പ്രവര്‍ത്തിക്കുന്നതിന്റെ വീഡിയോയാണ് യൂട്യൂബില്‍ ശ്രദ്ധിക്കപ്പെട്ടത്. ഒരു മിനിറ്റിനുള്ളില്‍ 10 നിര്‍ദ്ദേശങ്ങളോടാണ് ഈ പശു കൃത്യമായി…

Read More

ഇടനാഴിയില്‍ പ്രേതം ! കാലൊച്ചയും പൊട്ടിച്ചിരിയും കേട്ട് ഭയന്ന് വിറച്ച് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍; വീഡിയോ വൈറല്‍…

പ്രേതഭീതിയില്‍ വിറച്ച് ഛത്തീസ്ഗഢിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍. ഇടനാഴിയിലൂടെ പ്രേതം നടക്കുന്നതായുള്ള കിംവദന്തികള്‍ ഉയര്‍ന്നതാണ് വിദ്യാര്‍ഥികളെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. മഹാസമുന്ദിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. ഹോസ്റ്റലില്‍ ഒരു പെണ്‍കുട്ടിയുടെ ചിരി കേട്ടതായും റൂമില്‍ നിന്ന് പുറത്തിറങ്ങി നോക്കിയപ്പോള്‍ ആരെയും കണ്ടില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. വിദ്യാര്‍ഥികളുടെ പരാതിയില്‍ ഹോസ്റ്റലില്‍ എത്തി പോലീസ് അന്വേഷണം നടത്തി. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നാണ് പെണ്‍കുട്ടിയുടെ ശബ്ദം കേട്ടത്. 54 വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ ഇപ്പോള്‍ ആറ് കുട്ടികള്‍ മാത്രമേ ഉള്ളൂ. ബാക്കിയുള്ള കുട്ടികള്‍ എല്ലാം വേനലവധിക്ക് നാട്ടില്‍ പോയിരിക്കുകയാണ്. ചില ആളുകള്‍ കുട്ടികളെ കളിപ്പിക്കുന്നതായിരിക്കും എന്നാണ് കോളജിലെ ഡീന്‍ പറയുന്നത്.

Read More

രാത്രിയില്‍ മുറിയില്‍ നിന്ന് കൊട്ടല്‍ കേള്‍ക്കാം ! അടുക്കളയില്‍ നില്‍ക്കുമ്പോള്‍ ആരോ പിറകിലൂടെ നടക്കും;ഭയപ്പെടുത്തുന്ന അനുഭവം പങ്കുവെച്ച് നടി വരദ

സിനിമയിലൂടെ വന്ന് സീരിയലില്‍ താരമായ അപൂര്‍വം നടിമാരിലൊരാളാണ് വരദ. സോഷ്യല്‍ മീഡിയയിലും സജീവമാണ് വരദ. സീരിയല്‍ നടന്‍ ജിഷിന്‍ മോഹന്‍ ആണ് വരദയുടെ ഭര്‍ത്താവ്. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ജിഷിന്‍ മോഹനും വരദയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച അമല എന്ന പരമ്പരയുടെ സെറ്റില്‍ വച്ചാണ് രണ്ടുപേരും തമ്മില് പ്രണയത്തിലാകുന്നത്. പിന്നാലെ വിവാഹം കഴിക്കുകയും ആയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ ദമ്പതികളെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തു വന്നിരുന്നത്. തങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പ്രതികരണങ്ങളുമായി ജിഷിനും വരദയും രംഗത്തെത്തുകയും ചെയ്തിരുന്നു. അതേ സമയം താന്‍ താമസിച്ചിരുന്ന വീട്ടില്‍ പ്രേതബാധ ഇണ്ടെന്ന് തോന്നിയതിനെക്കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് വരദ ഇപ്പോള്‍. വരദയുടെ വാക്കുകള്‍ ഇങ്ങനെ…ഞാനവിടെ ഒറ്റയ്ക്ക് ആയിരുന്നു താമസിച്ചിരുന്നത്. എനിക്കവിടെ മറ്റൊരാള്‍ കൂടെ ഉള്ളതായി ഫീല്‍ കിട്ടി തുടങ്ങി.…

Read More

ആ സ്ഥലത്ത് എത്തിയപ്പോള്‍ കാര്‍ പെട്ടെന്ന് നിന്നു, ലൈറ്റെല്ലാം ഓഫായി,ഡോര്‍ തനിയെ തുറന്നു ! പ്രേതാനുഭവം പങ്കുവെച്ച് ഗൗരി കൃഷ്ണന്‍…

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയനടിയാണ് ഗൗരി കൃഷ്ണന്‍. പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയില്‍ പൗര്‍ണമി എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിച്ചത്. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയായ പൗര്‍ണമി തിങ്കള്‍ അവസാനിച്ചിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. പൗര്‍ണമി തിങ്കള്‍ സംവിധായകന്‍ മനോജ് ആണ് താരത്തിന്റെ ഭര്‍ത്താവ്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ഗൗരി. ഇപ്പോഴിതാ ഗൗരി പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു യെസ് ഓര്‍ നോ വീഡിയോയാണിത്. ഇതില്‍ തനിക്ക് പ്രേതാനുഭവം ഉണ്ടായെന്ന് തുറന്നു പറയുകയാണ് ഗൗരി. ഒരു കല്യാണത്തിന് പോയി വരുമ്പോഴായിരുന്നു സംഭവം. വരുന്ന വഴി ഒരു റെസ്റ്റോറന്റിന്‍ ഭക്ഷണം കഴിക്കാന്‍ പോയി. അപ്പോള്‍ സമയം 11 മണിയായിരുന്നു. വെള്ളനാട് നിന്ന്…

Read More

പ്രേതപ്പാവ കുടുംബത്തിന്റെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് നാല്‍പ്പതു വര്‍ഷം ! പാവയെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍ കേട്ടാല്‍ ഏതുധൈര്യശാലിയും പേടിച്ച് ബോധം കെടും…

കോങ്ജറിങ്, അനബെല്ലാ സിനിമകളിലെ പ്രധാന കഥാപാത്രമാണ് അനബെല്ലാ പാവ. യഥാര്‍ഥത്തില്‍ ഇങ്ങനെയൊരു പാവയുണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ… എന്നാല്‍ അത്തരം ഒരു പാവയുണ്ട് എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 40 വര്‍ഷമായി ഒരു കുടുംബത്തിന്റെ ശാപമാണ് ഈ പാവ. പാവയെ പുറത്തുകളയാന്‍ ശ്രമിക്കുമ്പോഴെല്ലാം കുടുംബത്തില്‍ എന്തെങ്കിലുമൊക്കെ അശുഭ കാര്യങ്ങള്‍ നടക്കും. അതോടെ എല്ലാവരുടെയും ശ്രദ്ധ അതിലേക്കു തിരിയും. ഈ പാവക്കുട്ടിയുടെ കാര്യം എല്ലാവരും മറന്നു പോകും. അത് വീണ്ടും ആ വീടിന്റെ ഏതെങ്കിലും കോണിലുണ്ടാവും. ഓസ്‌ട്രേലിയയിലെ റോക് ഹാംപ്ടണിലുള്ള ഫീ വെല്‍ച്ച് കുടുംബത്തെയാണ് സദി എന്ന പാവക്കുട്ടി വിടാതെ കൂടെ കുടിയിരിക്കുന്നത്. 40 വര്‍ഷങ്ങള്‍ക്കു മുമ്പ് മിസ്സിസ്സ് വെല്‍ച്ചിന്റെ അമ്മ, മിസ്സിസ്സ് വെല്‍ച്ചിന്റെ സഹോദരിക്ക് സമ്മാനിക്കാനായി വാങ്ങിക്കൊണ്ടുവന്നതാണ് ആ പാവക്കുട്ടിയെ. സഹോദരിമാര്‍ ഇരുവരും വളര്‍ന്ന് വിവാഹിതരും കുടുംബസ്ഥരുമൊക്കെ ആയതിനിടയില്‍, ആ പാവക്കുട്ടി മിസ്സിസ്സ് വെല്‍ച്ചിന്റെ വീട്ടില്‍…

Read More

ശവമടക്കിനു ശേഷം കല്ലറയില്‍ നിന്ന് തുടര്‍ച്ചയായി അലര്‍ച്ച കേട്ടതോടെ നാട്ടുകാര്‍ അങ്കലാപ്പിലായി; ഒടുവില്‍ കല്ലറ തുറന്നു പരിശോധിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച…

ശവമടക്കിനു ശേഷം കല്ലറയില്‍ നിന്നു മൃതദേഹം കാണാതായ സംഭവങ്ങള്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബ്രസീലില്‍ നടന്ന ഒരു സംഭവം ഇതിനെയെല്ലാം കടത്തി വെട്ടുന്നതാണ്. ബ്രസില്‍ സ്വദേശിയായ അല്‍മെഡ സാന്റോസ് എന്ന യുവതിയുടെ മരണ ശേഷമാണു ഞെട്ടിക്കുന്നതും വിചിത്രവുമായ സംഭവങ്ങള്‍ അരങ്ങേറിയത്. രണ്ടു ഹൃദയാഘാതങ്ങളെ തുടര്‍ന്ന് അന്തരീകാവയവങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്നാണ് യുവതി മരിക്കുന്നത്. തുടര്‍ന്നു ബന്ധുക്കള്‍ മതാചാരപ്രകാരം മൃതദേഹം സംസ്‌ക്കരിച്ചു. എന്നാല്‍ ഇതിനു ശേഷം യുവതിയെ അടക്കം ചെയ്ത കല്ലറയില്‍ നിന്നു തുടച്ചയായി അലര്‍ച്ച കേള്‍ക്കുന്നതായി സമീപവാസികള്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഒടുവില്‍ പരിസരവാസികളുടെ പരാതികൊണ്ട് പൊറുതിമുട്ടിയ ബന്ധുക്കള്‍ എത്തി കല്ലറ തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. മൃതദേഹത്തിന്റെ നെറ്റിയിലും കൈയിലും മുറിവുകള്‍ ഉണ്ടായിരിക്കുന്നു. ശവപ്പെട്ടിയില്‍ മറിഞ്ഞു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. 37 കാരിയായ യുവതിയുടെ വിരലുകള്‍ ശവപ്പെട്ടിയില്‍ അടര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു. ഇതോടെ പെണ്‍കുട്ടിയെ ജീവനോടെയാണോ അടക്കം ചെയ്തത് എന്നായി…

Read More