വിടരും മുമ്പേ… ദേവി, ഒരു കണ്ണീരോർമ്മ

പ്രദീപ് ഗോപി മദ്യലഹരിയിൽ മുത്തശി പൊള്ളലേൽപ്പിച്ച ദേവി എന്ന പതിമൂന്നുകാരി കണ്ണീരോർമയായത് ഏതാനും വർഷം മുന്പാണ്. കൃത്യമായി പറഞ്ഞാൽ 2013 ഏപ്രിൽ 12നാണ് ദേവി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്. ഒരു മാസമായി ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ദേവി. ഇടുക്കി പാറക്കടവ് കോളനി പുത്തൻപുരയ്ക്കൽ ശെൽവന്‍റെ മകൾ മുത്ത് എന്നു വിളിക്കുന്ന ദേവിയെ മുത്തശി ഭവാനി മാർച്ച് 25നാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. തീ കൊളുത്തിയ ശേഷം മുറി പുറത്തു നിന്നു പൂട്ടിയിടുകയും ചെയ്തു. നിലവിളി കേട്ടെത്തിയ അയൽവാസികൾ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് പെണ്‍കുട്ടിയെ പുറത്തെടുത്ത് പോലീസിന്‍റെ സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആദ്യം കോട്ടയം മെഡിക്കൽ കോളജിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ നടത്തിയെങ്കിലും 70 ശതമാനം പൊള്ളലേറ്റ ദേവി ഒടുവിൽ മരണത്തിനു കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ മുത്തശി ഭവാനിയെ പോലീസ് അറസ്റ്റ് ചെയ്തു. മുത്തശി മദ്യലഹരിയിൽ…

Read More

വിടരും മുമ്പ്..! നൊമ്പരമായി അദിതി

പ്രദീപ് ഗോപി അദിതി എന്ന ആറു വയസുകാരി 2013 ഏപ്രിൽ 28നു പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചതും അച്ഛന്‍റെയും രണ്ടാനമ്മയുടെയും ക്രൂരമർദന മുറകൾക്കൊടുവിലായിരുന്നു. പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ഉൾപ്പടെ മാരകമായി പൊള്ളിച്ചും മർദിച്ചും അടിമയെപ്പോലെ പണിയെടുപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തുക യായിരുന്നു എന്നാണ് പോലീസ് കണ്ടെത്തൽ. ഇതോടെ അച്ഛൻ തിരുവന്പാടി തട്ടേക്കാട് കുറ്റിവട്ടം ഇല്ലത്ത് സുബ്രഹ്മണ്യൻ നന്പൂതിരിയെയും രണ്ടാനമ്മ ദേവിക അന്തർജനത്തെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നന്പൂതിരിയും കുടുംബവും കോഴിക്കോട് പിഎം കുട്ടി റോഡിൽ ലക്ഷ്മി നിവാസ് എന്ന വീട്ടിൽ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. മരണത്തിനു കീഴടങ്ങുന്നതിന് ഏതാനും ദിവസം മുന്പാണ് കോഴിക്കോട് മാവൂർ റോഡിലെ സ്വകാര്യ ആശുപത്രിയിൽ അദിതിയെ അതീവ ഗുരുതരാവസ്ഥയിൽ എത്തിച്ചത്. തലയ്ക്കും ശരീരത്തിന്‍റെ മറ്റെല്ലാ ഭാഗങ്ങളിലും ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു. ജനനേന്ദ്രിയത്തിൽ പൊള്ളലേറ്റ പാട്. അപകടം എങ്ങനെ സംഭവിച്ചു എന്നറിയില്ലെന്നു മാതാപിതാക്കൾ പറഞ്ഞതോടെ ഡേക്ടർമാർ വിവരം…

Read More

വിടരും മുമ്പേ…സമാന പീഡനം വീണ്ടും

പ്രദീപ് ഗോപി അഞ്ചു വർഷം മുന്പ് കുമളി സ്വദേശിയായ ഷെഫീഖ് നേരിട്ടത് കുമാരമംഗലത്തെ ഏഴുവയസുകാരൻ നേരിട്ടതിനു സമാനമായ പീഡനമായിരുന്നു. 2015 ജൂലൈ 15 നായിരുന്നു ഷെഫീഖ് എന്ന നാലു വയസുകരനായ കുരുന്നിനെ പിതാവും രണ്ടാനമ്മയും ചേർന്നു മർദിച്ച് അവശനാക്കിയത്. കുട്ടിയെ ശാരീകമായി പീഡിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു കേസ്. ഒരു വർഷത്തോളം അനുഭവിച്ച വേദനകൾക്ക് ശേഷം ജീവിതത്തിലേക്കു ഷെഫീഖ് മടങ്ങുന്നതിനിടെയാണ് ഇടുക്കിയിൽ നിന്നു സമാനമായ മറ്റൊരു ക്രൂരമർദനത്തിന്‍റെ വാർത്ത പുറത്തുവരുന്നത്. 2013 ജൂലൈ 15നാണ് കുമളി ഒന്നാം മൈൽ പുത്തൻപുരയ്ക്കൽ ഷെരീഫിന്‍റെ മകൻ ഷെഫീഖിനെ ആദ്യം കുമളിയിലെ ആശുപത്രിയിലും പിന്നീട് കട്ടപ്പനയിലെ സെന്‍റ് ജോണ്‍സ് ആശുപത്രിയിലും എത്തിക്കുന്നത്. എട്ടു ദിവസം മുന്പ് കുട്ടിക്കു വീണു പരിക്കേറ്റെന്നാണ് അവനെ ആശുപത്രിയിലെത്തിച്ച ഷെരീഫും രണ്ടാനമ്മ അനീഷയും ആശുപത്രി അധികൃതരോടു പറഞ്ഞത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ആ കുരുന്നപ്പോൾ. ഇരുന്പുവടി കൊണ്ട് തലയ്ക്കും വലതു…

Read More

വിടരുംമുമ്പേ… അരുത് കാട്ടാളാ…

പ്രദീപ് ഗോപി കുരുന്നു ജന്മങ്ങൾക്ക് നേരേയുള്ള കൊടുംക്രൂരതകൾ സാക്ഷര കേരളത്തിൽ ആവർത്തിക്കപ്പെടുന്നു. കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി ഇവിടെ നിയമങ്ങളും വിവിധ സംഘടനകളും നിലനിൽക്കുന്പോഴും ഇവർക്കു നേരേ കൊടിയ പീഡനങ്ങൾ കാലാകാലങ്ങളായി ആവർത്തിക്കപ്പെടുന്നു. ഒടുവിലിതാ തൊടുപുഴയിൽ നടന്ന സംഭവം. വെറും ഏഴു വയസുമാത്രം പ്രായമുള്ള കുട്ടിയെ അമ്മയുടെ ആൺസുഹൃത്ത് ദേഹോപദ്രവം എൽപ്പിച്ച രീതി അറിഞ്ഞ് കേരള മനഃസാക്ഷി ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഇത്തരത്തിൽ സ്വന്തം വീട്ടുകാരുടെ ക്രൂരപീഡനത്തിനിരയായ ആരോമലും ദേവിയും അദിതിയും ഷെഫീഖും നൽകിയ നോവിന്‍റെ മുറിവുണങ്ങും മുന്പാണ് തൊടുപുഴയിലെ ഏഴുവയസുകാരന്‍റെ ദുരന്തകഥയും പുറത്തുവരുന്നത്. പോലീസ് നടത്തുന്ന അന്വേഷണത്തിൽ പുറത്തുവരുന്നത് കണ്ണിൽ ചോരയില്ലാത്ത കൊടുംക്രൂരതയുടെ വിവരങ്ങളാണ്. ഏഴുവയസുകാരനെ ക്രൂരമായി മർദിച്ചു മൃതപ്രായനാക്കിയ കേസിൽ കുട്ടിയുടെ മാതാവിനൊപ്പം കഴിഞ്ഞിരുന്ന തിരുവനന്തപുരം നന്തൻകോട് സ്വദേശി കടവത്തൂർ കാസിൽ അരുണ്‍ ആനന്ദ് (36) ആണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാവിനും മൂന്നരവയസുകാരനായ ഇളയ സഹോദരനും പരിക്കേറ്റിട്ടുണ്ട്. കട്ടിലിൽ നിന്നു…

Read More