എന്നിലെ സ്‌ത്രൈണതയെ ഞാന്‍ തിരസ്‌കരിച്ചു ! ഹോര്‍മോണ്‍ പ്രശ്‌നങ്ങളെക്കുറിച്ച് വിദ്യ ബാലന്‍

ബോളിവുഡില്‍ സ്വന്തമായൊരു ഇരിപ്പിടമുള്ള നടിയാണ് വിദ്യാ ബാലന്‍. സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ കരിയറിന്റെ തുടക്കകാലം മുതല്‍ ശ്രദ്ധാലുവാണ് വിദ്യ ബാലന്‍.

പ്രാധാന്യം കുറഞ്ഞ വേഷങ്ങള്‍ വിദ്യ ബാലന്‍ തെരഞ്ഞെടുക്കാറില്ല. എന്നും വ്യത്യസ്തമായ സിനിമകള്‍ നടിയെ തേടി എത്തുകയും ചെയ്തു.

ശരീര വണ്ണത്തിന്റെ പേരില്‍ താന്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് താരം നേരത്തെയും തുറന്ന് സംസാരിച്ചിട്ടുണ്ട്. എല്ലാ പ്രതിസന്ധികളെയും അഭിമുഖീകരിച്ച് നടിക്ക് ഉയരങ്ങളിലേക്ക് കുതിക്കാന്‍ കഴിഞ്ഞു.

ഇപ്പോഴിതാ തന്റെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വിദ്യ. പിസിഒഡി ഉള്‍പ്പെടെയുള്ള ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ എനിക്കുണ്ട്. ഇതിന് ചില കാരണങ്ങളുണ്ടെന്നും നടി വ്യക്തമാക്കി.

നടിയുടെ വാക്കുകള്‍ ഇങ്ങനെ…എന്നിലെ സ്ത്രീത്വത്തെ ഞാന്‍ നിരസിച്ചത് കൊണ്ടാണ് പിസിഒഡി, അല്ലെങ്കില്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ വന്നതെന്ന് ഞാന്‍ കരുതുന്നു. എനിക്കെപ്പോഴും ഒരു ആണ്‍കുട്ടിയേക്കാള്‍ മെച്ചപ്പെട്ട ആളാകണമായിരുന്നു.

എന്നെ ഗര്‍ഭിണിയായപ്പോള്‍ എന്റെ അമ്മ ആഗ്രഹിച്ചത് ഒരു ആണ്‍കുട്ടിയെയാണ്. ചെറുപ്പകാലത്ത് എനിക്ക് ചുറ്റുമുള്ള ആണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന പരിഗണന എന്നെ സ്വാധീനിച്ചു.

ബന്ധുക്കള്‍ പലപ്പോഴും ആണ്‍കുട്ടികള്‍ക്കാണ് പ്രഥമ പരിഗണന കൊടുത്തത്. ഒരിക്കല്‍ എന്റെ അങ്കിള്‍ അച്ഛനോട് പറഞ്ഞത് ആശങ്കപ്പെടേണ്ട, നിങ്ങള്‍ക്കൊപ്പം എപ്പോഴും എന്റെ മകന്‍ ഉണ്ടാകുമെന്നാണ്.

എനിക്കത് കേട്ട് ദേഷ്യം വന്നു. ഞാനും എന്റെ സഹോദരിയും അടുത്ത് ഇരിക്കുന്നുണ്ട്. ഞങ്ങളുടെ അച്ഛന് വേണ്ടി മറ്റൊരാളുടെ മകന്‍ ആവശ്യമില്ല.

ഇത്തരം സംസാരങ്ങള്‍ എന്നെ ആഴത്തില്‍ ബാധിച്ചു. ഇതെല്ലാം എന്നിലെ സ്‌ത്രൈണതയെ ഞാന്‍ തിരസ്‌കരിക്കാന്‍ കാരണമായി. ഹോര്‍മോണല്‍ പ്രശ്‌നം എനിക്കെപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്.

ജീവിതത്തിലെ എല്ലാ പരാജയങ്ങള്‍ക്കും കാരണം എന്റെ ശരീര ഭാരമാണെന്ന് ചിന്തിച്ച ഒരു കാലം ഉണ്ടായിരുന്നു. സിനിമകള്‍ പരാജയപ്പെട്ടാല്‍ പോലും അതിന് കാരണവും എന്റെ ശരീരമാണെന്ന് വരെ ചിന്തിച്ചുവെന്നും വിദ്യ പറഞ്ഞു.

Related posts

Leave a Comment