ഗാനഗന്ധർവന് എൺപതാം പിറന്നാൾ; ആശംസകൾ നേർന്ന് സംഗീത ലോകം

കോട്ടയം: മലയാളിക്ക് ഒരിക്കലും കേട്ട് മതിവരാത്ത ശബ്ദം കെ.ജെ. യേശുദാസ് എൺപതിന്‍റെ നിറവിൽ. സംഗീതത്തിന്‍റെ നിത്യവസന്തം തീർത്ത ഗാനഗന്ധർവന്‍റെ ജന്മദിനം വിപുലമായി ആഘോഷിക്കുകയാണ്‌ ആരാധകർ. എല്ലാ ജന്മദിനത്തിലുമെന്ന പോലെ ഇക്കുറിയും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് അദേഹം തന്‍റെ ജന്മദിനം കൊണ്ടാടുന്നത്.

അന്പതുവർഷത്തിലധികം നീണ്ട ചലച്ചിത്രസംഗീത യാത്രയ്ക്കിടയില്‍ അരലക്ഷത്തിലേറെ ഗാനങ്ങളാണ് യേശുദാസ് ആലപിച്ചത്. ഇന്നും യേശുദാസിന്‍റെ സ്വരമാധുരിയില്‍ പിറന്ന ഒരുഗാനമെങ്കിലും കേള്‍ക്കാതെ മലയാളികള്‍ ഉറങ്ങാറില്ല. ഇനിയും എത്രയോ ഗാനങ്ങള്‍ അദ്ദേഹത്തില്‍ നിന്നും കേള്‍ക്കാനുമുണ്ട്.!സംഗീത പ്രേമികള്‍ കാത്തിരിപ്പിലാണ്..!

Related posts