കമല്‍ മലയാളത്തിലെ ‘ഹാര്‍വി വെയ്ന്‍സ്റ്റീന്‍’ ? കമലിനെതിരായ പീഡനാരോപണത്തില്‍ പുതിയ തെളിവുമായി യുവനടി ; കമല്‍ സ്വന്തം കൈപ്പടയില്‍ യുവതിയ്‌ക്കെഴുതിയ കത്ത് പുറത്ത്…

ചലച്ചിത്ര അക്കാദമി ചെയര്‍മാനും സിനിമാ സംവിധായകനുമായ കമല്‍ തന്റെ സിനിമകളില്‍ നായികാപദവി വാഗ്ദാനം ചെയ്ത് യുവതികളെ പീഡിപ്പിച്ചതായുള്ള പരാതികള്‍ മുമ്പേ തന്നെ പുറത്തു വന്നിരുന്നു. എന്നാല്‍ തന്റെ സിനിമകളില്‍ അവസരം കിട്ടാത്തതിന്റെ നിരാശയില്‍ തനിക്കെതിരേ അപവാദ പ്രചരണം നടത്തുന്നതാണിതെന്നു പറഞ്ഞായിരുന്നു കമല്‍ ഇതുവരെ ഇത്തരം ആരോപണങ്ങളെ പ്രതിരോധിച്ചിരുന്നത്. 2020 ഏപ്രിലിലാണ് ഒരു യുവതി കമലിനെതിരേ ആദ്യമായി ലൈംഗികാരോപണം ഉന്നയിക്കുന്നത്. കമലിന്റേതായി പുറത്തിറങ്ങിയ ‘പ്രണയ മീനുകളുടെ കടല്‍’ എന്ന സിനിമയില്‍ നായിക വേഷം വാഗ്ദാനം ചെയ്ത് കമല്‍ പീഡിപ്പിച്ചെന്നു കാണിച്ചായിരുന്നു യുവതി വക്കീല്‍ നോട്ടീസയച്ചത്. ഈ വേഷം അവസാനം മറ്റൊരു നടിയ്ക്ക് കൊടുത്തതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. വക്കീല്‍ നോട്ടീസില്‍ കമലുമായുള്ള ബന്ധത്തെക്കുറിച്ച് യുവതി തുറന്നെഴുതിയിരുന്നു. എന്നാല്‍ റോളുകള്‍ ലഭിക്കാതെ വരുമ്പോഴുണ്ടാകുന്ന നിരാശയില്‍ കെട്ടിച്ചമയ്ക്കപ്പെട്ട കഥയാണിതെന്നു പറഞ്ഞ് കമല്‍ അന്ന് തടിതപ്പുകയായിരുന്നു. പിന്നീട് അതേക്കുറിച്ച് വാര്‍ത്തകളൊന്നും കേട്ടിരുന്നില്ല. എന്നാല്‍…

Read More

വഴിതെറ്റിയ മോഹങ്ങൾ..!  തെറ്റായബന്ധം തടസപ്പെടുമെന്ന പ്രകോപനം;  തന്നെ ഒഴിവാക്കി ഹരികൃഷ്ണ  സുഹൃത്തിനെ വിവാഹം കഴിച്ചു പോകും; കുറ്റം സമ്മതിച്ച് രതീഷ് പറഞ്ഞതിങ്ങനെ…

ചേര്‍ത്തല: ചേര്‍ത്തലയില്‍ സഹോദരി ഭര്‍ത്താവ് നഴ്സിനെ കൊലപ്പെടുത്തിയതു തെറ്റായബന്ധം തടസപ്പെടുമെന്ന പ്രകോപനത്തിൽ. സഹോദരിയുടെ വീട്ടില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പുത്തന്‍കാട്ടുങ്കല്‍ വീട്ടില്‍ രതീഷ് (ഉണ്ണി-40) കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. രതിഷിന്‍റെ ഭാര്യയായ നീതുവിന്‍റെ സഹോദരി കടക്കരപ്പള്ളി പ‍ഞ്ചായത്ത് പത്താം വാര്‍ഡ് തളിശേരിത്തറ വീട്ടില്‍ ഹരികൃഷ്ണയെ (26) ആണ് ശനിയാഴ്ച രാത്രിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എല്ലാവർക്കും പേടിഹരികൃഷ്ണയെ നിരന്തരം പീഡിപ്പിച്ചിരുന്ന രതീഷ്, ഹരികൃഷ്ണയ്ക്കു മറ്റൊരു ബന്ധം ഉണ്ടെന്ന് അറിഞ്ഞതിനെത്തുടര്‍ന്നു സംഭവം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഹരികൃഷ്ണയുടെ കൂടെ ജോലി ചെയ്യുന്ന സുഹൃത്തിനെ വിവാഹം കഴിച്ചു പോകുമെന്നുള്ള പ്രതിയുടെ സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് പറഞ്ഞു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താത്കാലിക നഴ്‌സായി ജോലിചെയ്യുന്ന ഹരികൃഷ്ണ അവിവാഹിതയാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ…

Read More

വീട്ടുപറമ്പിൽ തോർത്തു മുണ്ടുടുത്ത കൃഷിക്കാരൻ; വിദേശത്തെത്തിയാൽ കോട്ടിട്ട വ്യവസായ പ്രമുഖൻ ; ഓർമയായത്, പാവപ്പെട്ടവന്‍റെ തണൽ

നവാസ് മേത്തർതലശേരി: എളിമയോടെയുള്ള പെരുമാറ്റം, സാധാരണക്കാരിൽ സാധാരണക്കാരനായുള്ള ജീവിതചര്യകൾ…സഹായം തേടിയെത്തുന്നവരെ സ്വീകരിച്ചിരുത്തി പരിഹാരം കാണുന്ന പ്രകൃതം. പറമ്പിൽ തോർത്തു മുണ്ടുടുത്ത കർഷകൻ. വിദേശ രാജ്യങ്ങളിൽ പടർന്നു പന്തലിച്ച് കിടക്കുന്ന വ്യാപാര വ്യവസായ സ്ഥാപനങ്ങളിലെത്തിയാൽ വ്യവസായിയും. ശനിയാഴ്ച മരണമടഞ്ഞ പാനൂർ എലാങ്കോട്ടെ പാക്കഞ്ഞി കുഞ്ഞബ്ദുള്ള ഹാജി. ഒരു പാഠപുസ്തകമാണ് ലോകത്തിന്.മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപിക ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡ് നൽകി ആദരിച്ച വ്യക്തിത്വം. ഈ മനുഷ്യന്‍റെ തണലിൽ വളർന്ന് പന്തലിച്ചവർ ഏറെയാണ്. മനുഷ്യർക്ക് ഉപകാരപ്രദമായ ഏത് പദ്ധതിക്കൊപ്പവും ഈ നല്ല മനസുണ്ടാകും. മലബാർ കാൻസർ സെന്‍ററിന് മുന്നിലെ സിഎച്ച് സെന്‍റർ, തന്‍റെ വീടിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ഡയാലിസ് സെന്‍ററും അനാഥാലയവും… എല്ലാം ചെറിയ ഉദാഹരണങ്ങൾ മാത്രം. പാനൂർ മേഖലയിലെ സർക്കാർ ഓഫീസുകളിൽ മിക്കതും സ്ഥിതി ചെയ്യുന്നത് കുഞ്ഞബ്ദുള്ള ഹാജി നൽകിയ സ്ഥലത്താണ്. സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങളോടൊപ്പം അതേയളവിൽ സാധാരണക്കാരെയും…

Read More

അമ്പരപ്പിലും ആവശേത്തിലും  മാസ്ക് എടുത്ത് മുഖം തുടച്ചു;  ഹെൽമെറ്റ്  കള്ളൻ പോലീസ് പിടിയിൽ

വൈക്കം: വൈക്കം ബിവറേജസ് ഒൗട്ട് ലെറ്റിനു സമീപം പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിൽ വച്ചിരുന്ന പുതിയ ഹെൽമറ്റ് മോഷ്ടിച്ചു കടന്നു കളഞ്ഞയാളെ പോലിസ് പിടികൂടി. കഴിഞ്ഞ ദിവസം ബിവറേജസ് ഒൗട്ട്ലെറ്റിനു സമീപം ഇരുചക്രവാഹനത്തിലെത്തിയ മധ്യവയസ്കൻ അവിടെ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളിൽ ഒന്നിൽ ഇരുന്ന പുതിയ ഹെൽമറ്റ് എടുത്ത ശേഷം തന്‍റെ പഴയ ഹെൽമറ്റ് വാഹനത്തിൽ വച്ചു കടന്നുകളയുകയായിരുന്നു. ഇരുചക്രവാഹന ഉടമയുടെ പരാതിയെ തുടർന്ന് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു ഏറെ ബുദ്ധിമുട്ടിയാണ് പോലിസ് മോഷ്ടാവിലേക്കെത്തിയത്. മാസ്ക് വച്ചിരുന്ന മോഷ്ടാവ് വൈക്കം പുളിഞ്ചുവട് ഭാഗത്തെത്തിയപ്പോൾ മാസ്ക് നീക്കി മുഖം തുടച്ചത് അന്വേഷണത്തിൽ പിടിവള്ളിയായി. സംഭവവുമായി ബന്ധപ്പെട്ട് വെച്ചൂർ സ്വദേശിയെ പോലിസ് പിടികൂടിയെങ്കിലും ഇയാൾ ഹെൽമറ്റിന്‍റെ ഉടമസ്ഥനോടു മാപ്പു പറഞ്ഞതോടെ പോലിസ് ഇയാളെ താക്കീത് ചെയ്ത് വിട്ടയച്ചു.

Read More

ഈ വാര്‍ത്തകളുടെ ഉറവിടം എവിടെയാണെന്ന് എനിക്ക് ചെറിയ ഒരു ധാരണ ഉണ്ട് ! തനിക്കെതിരേ വരുന്ന വ്യാജ വാര്‍ത്തകളെക്കുറിച്ച് അര്‍ത്ഥന ബിനുവിനു പറയാനുള്ളത്…

സിനിമ താരങ്ങള്‍ക്കെതിരേയുള്ള വ്യാജവാര്‍ത്തകള്‍ക്ക് ഒരിക്കലും പഞ്ഞമുണ്ടാകാറില്ല. ഇത്തരത്തില്‍ തനിക്കെതിരേ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളോട് രൂക്ഷമായി പ്രതികരിക്കുകയാണ് നടി അര്‍ത്ഥന ബിനു. തന്നെയും കുടുംബത്തെയും വളരെ മോശമായി ചിത്രീകരിച്ചു കൊണ്ടുള്ള കമന്റുകള്‍ ചില പോസ്റ്റുകള്‍ക്കു താഴെ വരുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും കുറച്ചു ദിവസം കഴിഞ്ഞാല്‍ ഇത് അവസാനിക്കുമെന്നു കരുതിയാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും അര്‍ത്ഥന പറയുന്നു. പക്ഷേ അതാണ് താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്നും നടി പറയുന്നു. താന്‍ വിജയകുമാറിന്റെ മകളല്ല എന്ന് പറഞ്ഞതായി ചിലര്‍ പറഞ്ഞു പരത്തുന്നതായും നടി പറയുന്നു. അര്‍ത്ഥന ബിനുവിന്റെ വാക്കുകള്‍… എന്റെ ആദ്യ മലയാള സിനിമയായ മുദ്ദുഗൗ ഇറങ്ങിയ സമയം മുതല്‍ ഒരു വ്യാജ വാര്‍ത്ത പലപല തലക്കെട്ടുകളിലായി ഇടവേളകള്‍ വച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ മാസം 19-ന് പ്രചരിച്ച ഒരു വാര്‍ത്തയാണ് ആണ് ഇതില്‍ അവസാനത്തേത്. ആ വാര്‍ത്ത ഞാന്‍ കാണുന്നത്…

Read More

അമ്മഞ്ചേരി സിബിയുടെ മരണത്തോടെ ഇല്ലാതാകുന്നത്  ഉന്നതരുടെ ബ്ലാക്ക് മണിയെക്കു റിച്ചുള്ള വിവരങ്ങൾ; ബ്ലേഡ് എടുത്തവർ ഇനി പണം കൊടുക്കുകയും വേണ്ട, പേടിക്കുകയും

ഗാന്ധിനഗർ: കുപ്രസിദ്ധ ഗുണ്ട അമ്മഞ്ചേരി സിബിയുടെ മരണത്തോടെ ഇല്ലാതാകുന്നത് പല ഉന്നതരുടെ ബ്ലാക്ക് മണിയെക്കുറിച്ചുള്ള വിവരങ്ങൾ. ജില്ലയിലും അയൽപക്ക ജില്ലകളിലുമുള്ള പല ഉന്നതരായ വ്യക്തികളുടേയും അനധികൃത പണമിടപാടിലെ മുഖ്യ പങ്കാളിയായിരുന്നു കഴിഞ്ഞ ദിവസം മരണപ്പെട്ട സിബി ജി. ജോണി (39) എന്ന അമ്മഞ്ചേരി സിബി. വിവിധ സ്ഥലങ്ങളിലായി ലക്ഷങ്ങളുടെ ബ്ലേഡ് പലിശ ഇടപാടാണ് ഇയാൾ നടത്തി വന്നിരുന്നത്. ഇടപാടുമായി ബന്ധപ്പെട്ട് ഇയാൾക്കു നിരവധിപേർ ലക്ഷങ്ങൾ കൊടുക്കാനുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ മരണത്തിൽ അസ്വഭാവികത ഇല്ലെന്നും ആത്മഹത്യ ആണെന്നുമാണ് പോലീസിന്‍റെ പ്രഥമിക നിഗമനം. കോടികളുടെ ഇടപാടാണ് ഇയാൾ നടത്തി വന്നിരുന്നത്. മണർകാട് ക്രൗണ്‍ ക്ലബിൽ 2020 ജൂലൈയിൽ നടന്ന 18 ലക്ഷത്തിൽപ്പരം രൂപയുടെ ചീട്ടുകളി കേസിലെ പ്രതിയുമാണ്.

Read More

അധികൃതരുടെ അനാസ്ഥ, വാക്സിനേഷൻ കേന്ദ്രത്തിൽ പൂരത്തിരക്ക്; വലഞ്ഞത്വാക്സിനെടുക്കാൻ എത്തിയവർ

പുതുപ്പള്ളി: അധികൃതരുടെ അനാസ്ഥ, വലഞ്ഞത് വാക്സിനെടുക്കാൻ എത്തിയവർ. ഇന്നു രാവിലെ പുതുപ്പള്ളി സെന്‍റ് ജോർജ് ഗവണ്‍മെന്‍റ് എൽപി സ്കൂളിലെ വാക്സിനേഷൻ കേന്ദ്രത്തിലാണ് ഉത്തരവാദിത്വപ്പെട്ടവരുടെ അനാസ്ഥയിൽ കോവിഡ് മാനദണ്ഡങ്ങൾ പോലും ലംഘിക്കപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് വാക്സിൻ രജ്സ്റ്റർ ചെയ്തവർക്ക് ഇവിടെ ഇന്നു രാവിലെ ഒന്പതു മുതൽ വാക്സിനെടുക്കാൻ സമയം അനുവദിച്ചിരുന്നു. ആളുകൾ സമയത്ത് എത്തിയിട്ടും ജീവനക്കാരും മറ്റ് അധികൃതരും ഇവിടെത്തിയത് രാവിലെ 9.30 കഴിഞ്ഞ്. തുടർന്നു വാക്സിൻ വിതരണത്തിനുള്ള സംവിധാനങ്ങൾ തയാറാക്കി വന്നപ്പോഴേക്കും വീണ്ടും താമസിച്ചു. ഇതോടെ വാക്സിൻ വിതരണം അവതാളത്തിലായി. രാവിലെ ഒന്പതു മുതൽ 10 വരെ സമയം അനുവദിച്ചവരുടെ പിന്നാലെ 10ന് അടുത്ത സമയം അനുവദിച്ചവരും എത്തിയതോടെ ഇവിടെ തിക്കും തിരക്കുമായി. ഒന്നാം ഡോസ് സ്വീകരിക്കാൻ പ്രായമുള്ളവരടക്കം 100ൽ അധികം പേരാണ് ഇന്നലെ രാവിലെ 10ന് തന്നെ ഇവിടെത്തിയത്. പ്രാതൽ പോലും കഴിക്കാതെ രാവിലെ…

Read More

എടുത്തുവച്ചത് വയ്യാവേലി ? ഘടകകക്ഷികളില്‍ കുരുങ്ങി സിപിഎം; മന്ത്രിസ്ഥാനം കൊടുത്തു, പണി കിട്ടി

സ്വന്തം ലേഖകൻ കോഴിക്കോട്: സിപിഐ കയ്യാളുന്ന വനം,‌ റവന്യൂ വകുപ്പുകള്‍ വരുത്തിവച്ച മരംമുറി വിവാദം കെട്ടടങ്ങും മുന്പേ മറ്റു ഘടകകക്ഷികളായ ഐഎന്‍എല്‍, എന്‍സിപി എന്നിവയിലെ വിവാദങ്ങളില്‍ കുടുങ്ങി സിപിഎം. പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളും കോഴവിവാദവുമാണ് ആദ്യമായി ഇടതുസര്‍ക്കാരില്‍ മന്ത്രിസ്ഥാനം വഹിക്കുന്ന ഐഎന്‍എലിന് പ്രശ്നം സൃഷ്ടിച്ചത്. ഇതോടെ ഇന്നലെ പാര്‍ട്ടി ഔദ്യോഗികമായി തന്നെ പിളര്‍ന്നു.നേതൃയോഗത്തില്‍ കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയെന്ന് അബ്ദുൾ വഹാബും അബ്ദുൾ വഹാബിനെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയെന്ന് കാസിം ഇരിക്കൂറും പ്രഖ്യാപിച്ചു. മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ കാസിം ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനൊപ്പമാണ്. ഔദ്യോഗികമായി മുന്നണിയില്‍ ഉള്‍പ്പെടുത്താതിരിക്കുമ്പോഴും പരാതിയും പരിഭവവുമില്ലാതെ എല്‍ഡിഎഫിനൊപ്പം വര്‍ഷങ്ങളോളം ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ച ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ മന്ത്രി സ്ഥാനം അഹമ്മദ് ദേവര്‍കോവിലിന് ലഭിച്ചതോടെ ചേരി തിരിയുകയായിരുന്നു. ഇന്ത്യന്‍ നാഷണല്‍ ലീഗിന്‍റെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന അഹമ്മദ് ദേവര്‍…

Read More

ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യമെന്ന തിരിച്ചറിവില്‍ ഞാന്‍ ദീര്‍ഘ ശ്വാസമെടുത്തു….

ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ്കുന്ദ്ര ഇന്ത്യയിലും വിദേശത്തുമായി രഹസ്യ സങ്കേതങ്ങളില്‍ ‘സെക്സ് റേവ് പാര്‍ട്ടികള്‍’ സംഘടിപ്പിക്കാറുണ്ടെന്നും സൂചന. ഇവിടെ നിന്നും പകര്‍ത്തിയ രംഗങ്ങള്‍ ‘ഹോട്ട് കണ്ടന്‍റ് എന്ന പേരിലും വിറ്റഴിച്ചിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇതിനിടെ വിഷയത്തില്‍ ആദ്യമായി ശില്‍പ ഷെട്ടി പരോക്ഷ പ്രതികരണവും നടത്തി. ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യമെന്ന തിരിച്ചറിവില്‍ ഞാന്‍ ദീര്‍ഘ ശ്വാസമെടുത്തു. മുമ്പും വെല്ലുവിളികളെ അതിജീവിച്ചിട്ടുണ്ട്. ഇനിയും അതു തന്നെ ചെയ്യും. തന്നെ ബാധിക്കില്ലെന്ന തരത്തിലാണ് ട്വീറ്റ്. കുന്ദ്രയുമായി ഇനി ബന്ധമുണ്ടാകില്ലെന്ന സൂചനകളാണ് ഈ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഉള്ളതെന്ന വിലയിരുത്തല്‍ ശക്തമാണ്. താന്‍ ചതിക്കപ്പെട്ടുവെന്ന വികാരമാണ് നടി പങ്കുവയ്ക്കുന്നതെന്നാണ് പൊതുവേയുള്ള ചര്‍ച്ചകള്‍. കുന്ദ്രയുമായി വിവാഹ മോചനത്തിനും ശില്‍പാ ഷെട്ടി തയാറാകുമെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലെ നീലച്ചിത്ര നിര്‍മാണകേസില്‍ മോഡലുകളെയും സിനിമാമോഹികളെയും എത്തിച്ചിരുന്നത് സിനിമയും വെബ്സീരീസും കാട്ടിയായിരുന്നു. സിനിമകളില്‍ അവസരം വാഗ്ദാനം…

Read More

എന്നിലെ എന്നെ സ്വയം തിരിച്ചറിയാന്‍ സഹായിച്ച വ്യക്തി ! എന്നെയും നിങ്ങള്‍ അതിലൂടെ ഒരുക്കി എടുത്തു എന്നത് കൊണ്ട് ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു;സുഹൃത്തിനെക്കുറിച്ച് സാധിക…

ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് സാധിക വേണുഗോപാല്‍. ഇടയ്ക്കിടെ കിടിലന്‍ ഫോട്ടോഷൂട്ടുമായി താരം രംഗത്തു വരാറുമുണ്ട്. അടുത്തിടെ നടിയുടെ വിവാഹ മോചനത്തെ കുറിച്ച് തുറന്ന് പറഞ്ഞ കാര്യങ്ങളൊക്കെ വൈറലായിരുന്നു. ഇപ്പോഴിതാ പ്രിയ സുഹൃത്ത് ബദ്രിയ്ക്ക് ജന്മദിന സന്ദേശവുമായി എത്തിയ സാധികയുടെ എഴുത്താണ് വൈറലാവുന്നത്. സാധികയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… എന്നിലെ എന്നെ സ്വയം തിരിച്ചറിയാന്‍ സഹായിച്ച മനോഹരമായ വ്യക്തിയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ നേരുകയാണ്. ഞാന്‍ എനിക്ക് തന്നെ പ്രാധാന്യം നല്‍കാനും, എന്റെ ഇഷ്ടങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനും എന്നെ പഠിപ്പിച്ച ജെന്റില്‍മാന്‍, എന്റെ ജീവിതത്തിലെ സന്തോഷത്തിനും പോസ്റ്റിവിറ്റിക്കും കാരണമായ വ്യക്തി. എന്റെ ഒപ്പം നില്‍ക്കുന്നതിന് നന്ദിയും നീ പുറത്തെടുപ്പിച്ച എന്നിലെ ആ ഭാഗത്തെ സ്‌നേഹിക്കുകയും ചെയ്യുന്നു.പിറന്നാള്‍ ആശംസകള്‍ മനു. നീ അര്‍ഹിക്കുന്ന എല്ലാ സന്തോഷവും, വിജയവും നിന്നിലേക്ക് എത്തട്ടെ എന്നാശംസിക്കുന്നു. വിജയത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍…

Read More