കാമുകനെ കൊന്നു കനാലിൽ തള്ളി ! കാമുകിയും സഹോദരനും പിതാവുമടക്കം എട്ടുപേർ അറസ്റ്റിൽ

ചെന്നൈ: മകളെ പ്രണയിച്ച യുവാവിനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് അച്ഛൻ വകവരുത്തി കനാലിൽ തള്ളി. സംഭവത്തിൽ അച്ഛനും മകനും മകളുമടക്കം എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂർ തിരുമലൈ സമുദ്രം സ്വദേശി ശക്തിവേലാണ് (23) കൊല്ലപ്പെട്ടത്. അയ്യാസാമിപ്പട്ടി സ്വദേശി ബാലഗുരു, മകൾ ദേവിക, മകൻ ദുരൈമുരുക‍ൻ എന്നിവരെയും അഞ്ചു വാടക കൊലയാളികളെയുമാണ് അറസ്റ്റ് ചെയ്തത്. ശക്തിവേലും ദേവികയും പ്രണയത്തിലായിരുന്നു. ഇരുവരും ഒരേ സമുദായക്കാരായിരുന്നെങ്കിലും ദേവികയുടെ പിതാവായ ബാലഗുരു പ്രണയത്തെ എതിർക്കുകയും ശക്തിവേലിനെ കൊല്ലാൻ പദ്ധതിയിടുകയുമായിരുന്നു. ഭൂമിയിടപാട് സംബന്ധിച്ച് സംസാരിക്കാനെന്ന വ്യാജേന ശക്തിവേലിനെ കൃഷിയിടത്തിലേക്കു വിളിച്ചുവരുത്തിയാണ് വാടകക്കൊലയാളികളുടെ സഹായത്തോടെ കൊലപ്പെടുത്തിയത്. ശക്തിവേലിന്‍റെ മൃതദേഹവും ഇയാൾ വന്ന വാഹനവും പ്രതികൾ സമീപത്തെ കനാലിൽ തള്ളി. മകൾ ദേവികയും മകൻ ദുരൈമുരുകനും ഇതിനു കൂട്ടുനിന്നതായി അന്വേഷണത്തിൽ തെളിഞ്ഞെന്നും പോലീസ് പറഞ്ഞു.

Read More

ആണ്‍സുഹൃത്തിനെ പോലീസ് പൊക്കി ! പോലീസുകാരുടെ മേല്‍ കലിപ്പ് തീര്‍ത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി

ആണ്‍സുഹൃത്തിനെ പിടികൂടിയതിന്റെ ദേഷ്യം പോലീസുകാരുടെ മേല്‍ തീര്‍ത്ത് പെണ്‍കുട്ടി. ശനിയാഴ്ച തൃക്കൊടിത്താനം കൈലാത്തുപടിക്കു സമീപമാണു സംഭവം. ഗോശാലപ്പറമ്പില്‍ വിഷ്ണുവിനെ(19)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കണ്ടതായി തൃക്കൊടിത്താനം പോലീസിനു വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസെത്തി വിഷ്ണുവിനെ അറസ്റ്റ് ചെയ്തു. വിഷ്ണുവിനെ ജീപ്പില്‍ നിന്ന് ഇറക്കിവിടണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി അതിക്രമം നടത്തുകയായിരുന്നുവെന്ന് എസ്എച്ച്ഒ ജി.അനൂപ് പറഞ്ഞു. ഡോറിനിടയില്‍പെട്ട് സിപിഒ ശെല്‍വരാജിന്റെ കൈക്കു പരുക്കേറ്റു. വിഷ്ണുവിനെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലേക്കു മാറ്റി.

Read More

ഫേസ്ബുക്കിലൂടെ പ്രണയത്തിലായി ! 29കാരനായ കാമുകനെ കാണാന്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെത്തി 34കാരിയായ വീട്ടമ്മ

ഇന്ത്യയും പാക്കിസ്ഥാനും രാഷ്ട്രീയപരമായി ശത്രുതയിലാണെങ്കിലും ഇരു രാജ്യങ്ങളിലെയും യുവാക്കള്‍ പ്രണയബദ്ധരാവുന്നതും പരസ്പരം കാണാന്‍ ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും പോകുന്നതിന്റെയും വാര്‍ത്തകള്‍ നമ്മള്‍ പതിവായി കേള്‍ക്കാറുണ്ട്. ഇത്തരത്തില്‍ ഫേസ്ബുക്ക് സൗഹൃദം പ്രണയത്തില്‍ കലാശിച്ചതോടെ ആണ്‍സുഹൃത്തിനെ കാണാന്‍ പാക്കിസ്ഥാനിലേക്ക് കടന്നിരിക്കുകയാണ് ഒരു ഇന്ത്യന്‍ യുവതി. ഉത്തര്‍ പ്രദേശിലെ കൈലോര്‍ ഗ്രാമവാസിയും രാജസ്ഥാനിലെ ആള്‍വാറിലെ താമസക്കാരിയുമായ അഞ്ജു എന്ന 34-കാരിയാണ് കാമുകനെ കാണാന്‍ അതിര്‍ത്തി കടന്നത്. പാക്കിസ്ഥാനിയും 29-കാരനുമായ നസ്റുള്ളയെ കാണാനാണ് അഞ്ജു നാടുവിട്ടത്. നിലവില്‍ പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുണ്‍ഖ്വ പ്രവിശ്യയിലെ അപ്പര്‍ ദിര്‍ ജില്ലയിലാണ് അഞ്ജു ഇപ്പോള്‍ ഉള്ളത്. മെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്ന നസ്റുള്ളയുമായി കുറച്ചുമാസങ്ങള്‍ക്ക് മുമ്പാണ് അഞ്ജു ഫേസ്ബുക്കിലൂടെ സൗഹൃദത്തിലാകുന്നത്. വിവാഹിതയും പതിനഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും അമ്മയാണ് അഞ്ജു. ഇവര്‍ പാക്കിസ്ഥാനിലുണ്ടെന്നും നസ്റുള്ളയെ വിവാഹം കഴിക്കാനായി എത്തിയതല്ലെന്നും പാക്കിസ്ഥാന്‍ പോലീസ് പറഞ്ഞു. ആദ്യം അഞ്ജുവിനെ കസ്റ്റഡിയില്‍…

Read More

അടൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി കാമുകനും സുഹൃത്തുക്കളും ! ആറുപേര്‍ പിടിയില്‍

അടൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 17കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസില്‍ ആറുപേര്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കാമുകനെയും ഇയാളുടെ സുഹൃത്തുക്കളായ അഞ്ചുപേരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജൂലൈ ആദ്യവാരമാണ് സംഭവത്തില്‍ പോലീസ് കേസെടുത്തത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിശദമായ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു. സംഭവത്തില്‍ കേസെടുത്തതോടെ പെണ്‍കുട്ടിയുടെ കാമുകന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നാട്ടില്‍നിന്ന് മുങ്ങിയിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായാണ് ഇവരെ പിടികൂടിയത്. രണ്ടുപ്രതികളെ ഞായറാഴ്ച പുലര്‍ച്ചെ ആലപ്പുഴയില്‍നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നും പോലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് വിശദമായി ചോദ്യംചെയ്തുവരിയാണ്. ഞായറാഴ്ച വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. കാമുകനാണ് ആദ്യം ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പിന്നീട് കാമുകന്‍ ഇയാളുടെ സുഹൃത്തുക്കള്‍ക്ക് പെണ്‍കുട്ടിയുടെ മൊബൈല്‍നമ്പര്‍ കൈമാറുകയായിരുന്നു. ഇവരുമായി സൗഹൃദത്തിലാകാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയും ചെയ്തു. തുടര്‍ന്ന് കാമുകന്റെ…

Read More

ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഭാര്യയ്‌ക്കൊപ്പം ശയിക്കുന്ന കാമുകനെ ! ബാറ്റു കൊണ്ട് അടിച്ചുകൊല്ലാന്‍ ശ്രമം; ഒടുവില്‍ അറസ്റ്റ്…

കിടപ്പുമുറിയില്‍ ഭാര്യയെയും കാമുകനെയും കണ്ടതിനെത്തുടര്‍ന്ന് ഇരുവരെയും ബാറ്റു കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ചയുവാവ് പിടിയില്‍. 33കാരനായ ജോണ്‍ ഡിമ്മിഗ് ആണ് ഭാര്യയുടെ കാമുകനെ ബാറ്റു കൊണ്ട് തലയ്ക്കടിച്ചത്. മുറിയിലെത്തിയ ഡിമ്മിഗ് പുറകില്‍ വാതില്‍ അടച്ച് അകത്ത് കടന്ന് കാമുകനായ യുവാവിനെ അടിച്ചത്. ലോഹവസ്തുകൊണ്ട് ഡിമ്മിഗ് മൂന്ന് തവണയെങ്കിലും ഭാര്യയുടെ കാമുകനെ അടിച്ചതായും പോലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ അനുസരിച്ച്, ഡിമ്മിഗ് ബാറ്റുമായി എയര്‍ബിഎന്‍ബിയിലേക്ക് പ്രവേശിക്കുന്നത് വ്യക്തമാണ്. പിന്നീട്, സംഭവം നടന്നതിന് ശേഷം,ഡിമ്മിഗ് ആ യുവാവിനെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതിനുശേഷം രാത്രി 10 മണിയോടെ സ്ഥലം വിടുകയും ചെയ്തു. ഡിമ്മിഗിന്റെ ഭാര്യ ബാര്‍ബറ്റോ പോലീസിനെ വിളിച്ചു. തുടര്‍ന്ന് മുറിവേറ്റ യുവാവിനെ പോലീസ് ആശുപത്രിയിലെത്തിച്ചു. ക്രൂരമായ ആക്രമണം നടത്തിയത് തന്റെ ഭര്‍ത്താവാണെന്ന് യുവതി അവകാശപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് ഡിമ്മിഗിനെ ചോദ്യം ചെയ്തു. പിന്നിട് ഡിമ്മിഗ് ബാറ്റ് സ്വന്തമാക്കിയതായി സമ്മതിച്ചു. എന്നാല്‍…

Read More

തട്ടിക്കൊണ്ടു പോയതായി സഹോദരന് വോയ്‌സ് മെസേജ് ! കാമുകനൊപ്പം വിമാനത്തില്‍ പറന്ന് 17കാരിയുടെ ഒളിച്ചോട്ടം

തന്റെ തട്ടിക്കൊണ്ടു പോയതായി സഹോദരന് വ്യാജ സന്ദേശം അയച്ചതിനു പിന്നാലെ കാമുകനൊപ്പം കൊല്‍ക്കത്തയിലേക്ക് ഒളിച്ചോടി 17കാരി. വാട്സ്ആപ്പിലൂടെ സഹോദരന് വോയ്സ് മെസേജ് അയച്ചാണ് തന്നെ തട്ടിക്കൊണ്ടുപോയതായി പെണ്‍കുട്ടി വ്യാജ കഥ ചമച്ചതെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം കൊല്‍ക്കത്തയിലേക്ക് ഒളിച്ചോടാന്‍ പെണ്‍കുട്ടി കള്ളക്കഥ മെനഞ്ഞതാണെന്ന് മനസ്സിലായതെന്ന് പോലീസ് പറയുന്നു. പാല്‍ഘര്‍ വിരാര്‍ ഏരിയയിലാണ് സംഭവം. കമ്പനിയില്‍ ഹൗസ് കീപ്പിങ് സെക്ഷനില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. വെള്ളിയാഴ്ച ജോലിക്ക് പോയ പെണ്‍കുട്ടി രാത്രി ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയ്ക്കായി വീട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. അതിനിടെയാണ് സഹോദരന് പെണ്‍കുട്ടി വോയ്സ് മെസേജ് അയച്ചത്. തന്നെ തട്ടിക്കൊണ്ടുപോയി എന്നതായിരുന്നു മെസേജിലെ ഉള്ളടക്കം. ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തട്ടിക്കൊണ്ടുപോകല്‍ വകുപ്പ് ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, കാമുകനൊപ്പം…

Read More

കാമുകനൊപ്പം ഒളിച്ചോടാന്‍ യുവതിയ്ക്ക് വേണ്ട ഒത്താശ ചെയ്ത് ഭര്‍ത്താവ് ! കല്യാണം കഴിഞ്ഞ് 20-ാം ദിവസം യുവതിയും കാമുകനും ഒരുമിച്ചു

മഹാരാഷ്ട്രയില്‍ കാമുകനൊപ്പം ഒളിച്ചോടാന്‍ ഭാര്യയ്ക്ക് വേണ്ട എല്ലാ ഒത്താശയും ചെയ്ത് വിശാലമനസ്‌കനായ ഭര്‍ത്താവ്. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് കാമുകനെ ഉപേക്ഷിച്ച് യുവതി തന്നെ വിവാഹം ചെയ്തതെന്ന് ഭര്‍ത്താവ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നായിരുന്നു സഹായം. ബീച്ച്കില ഗ്രാമത്തിലാണ് സംഭവം. മെയ് പത്തിനായിരുന്നു സനോജ് കുമാറിന്റെ വിവാഹം. കല്യാണം കഴിഞ്ഞ് കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭാര്യ അസന്തുഷ്ടയാണെന്ന് ഭര്‍ത്താവ് തിരിച്ചറിയുകയായിരുന്നു. അന്വേഷിച്ചപ്പോള്‍ ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി പ്രണയം ഉണ്ടെന്നും കണ്ടെത്തി. കഴിഞ്ഞ പത്തുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും സനോജ് കുമാറിന് മനസിലായി. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായിരുന്നത് കൊണ്ടാണ് ഇരുവര്‍ക്കും വിവാഹം കഴിക്കാന്‍ സാധിക്കാതിരുന്നത്. ഭാര്യയുടെ സങ്കടം തിരിച്ചറിഞ്ഞ സനോജ്, കാമുകനൊപ്പം ഒളിച്ചോടാന്‍ സഹായം ചെയ്ത് കൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കല്യാണം കഴിഞ്ഞ് 20 ദിവസത്തിന് ശേഷമാണ് ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇരുവരെയും നാട്ടുകാര്‍ പിടികൂടി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് ഭര്‍ത്താവിനെയും വീട്ടുകാരെയും സ്റ്റേഷനിലേക്ക്…

Read More

തന്നെ ഉപേക്ഷിച്ച മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകന്റെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ച് യുവതി…

തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകനെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. ശനിയാഴ്ച, തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. വര്‍ണപുരം സ്വദേശിയായ കാര്‍ത്തി (27)യ്ക്കു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. കാര്‍ത്തിയുടെ ബന്ധു കൂടിയായ മീനാദേവിയാണ് പോലീസിന്റെ പിടിയിലായത്. മീനാദേവിയും കാര്‍ത്തിയും പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. മീനാദേവിയെ വിവാഹം കഴിക്കാമെന്ന് കാര്‍ത്തി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റൊരു യുവതിയുമായി കാര്‍ത്തിയുടെ വിവാഹനിശ്ചയം നടക്കാന്‍ പോകുന്നുവെന്ന കാര്യം മീനാദേവി അറിഞ്ഞു. തുടര്‍ന്ന് മീനാദേവി ഇക്കാര്യം കാര്‍ത്തിയോട് ചോദിച്ചു. ഇത് ഇരുവരും തമ്മില്‍ തുടര്‍ച്ചയായ വഴക്കിന് വഴിവെച്ചു. ശനിയാഴ്ച കാര്‍ത്തി, മീനാദേവിയെ കാണാന്‍ പോയിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് മീനാദേവി, കാര്‍ത്തിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. കാര്‍ത്തിയുടെ മുഖത്തം കൈകളിലുമാണ് എണ്ണ വീണ് പൊള്ളിയത്. നിലവിളി കേട്ട് ഓടിക്കൂടി ആളുകളാണ് കാര്‍ത്തിയെ…

Read More

എന്റെ മേലെ കയറി ഇരിക്കുകയാണ് അയാള്‍ ചെയ്തത് ! എന്റെ നാലിരട്ടി വലുപ്പമുള്ളയാളാണെന്ന് ഓര്‍ക്കണം; മുന്‍ കാമുകനെതിരേ നടി അനിഖ…

മുന്‍ കാമുകനില്‍ നിന്ന് ക്രൂരമര്‍ദ്ദനം ഏറ്റെന്ന ആരോപണവുമായി തമിഴ്‌നടി അനിഖ വിക്രമന്‍ രംഗത്ത്. നടിയുടെ വെളിപ്പെടുത്തല്‍. മര്‍ദനത്തില്‍ പരിക്കേറ്റതിന്റെ ചിത്രങ്ങളും അനിഖ പങ്കുവെച്ചിട്ടുണ്ട്. ഇയാളുടെ ക്രൂരതകള്‍ കാരണം നഷ്ടമായെന്നു കരുതിയ ജീവിതം വീണ്ടെടുത്തെന്നും അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നും വ്യക്തിമാക്കിയാണ് തന്റെ അതിജീവനകഥ നടി വിവരിച്ചിരിക്കുന്നത്. കാമുകന്‍ അനൂപ് ഇപ്പോള്‍ ഒളിവിലാണെന്ന് പറഞ്ഞ നടി ഇയാളിപ്പോള്‍ യു.എസിലുണ്ടെന്ന സംശയവും പ്രകടിപ്പിച്ചു. ഇയാളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് വ്യക്തമാക്കിയ നടി. പോലീസില്‍ പരാതി നല്‍കിയതായും പോസ്റ്റില്‍ വെളിപ്പെടുത്തി. നടിയുടെ വാക്കുകള്‍ ഇങ്ങനെ…നിര്‍ഭാഗ്യവശാല്‍ അനൂപ് പിള്ള എന്നൊരാളുമായി ഞാന്‍ ഇഷ്ടത്തിലായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അയാള്‍ എന്നെ മാനസികമായും ഏറ്റവുമൊടുവില്‍ ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. ഇതുപൊലെ ഒരാളെ ജീവിതത്തില്‍ ഞാന്‍ വേറെ കണ്ടിട്ടില്ല. ഇതെല്ലാം ചെയ്തശേഷം അയാള്‍ എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇയാള്‍ ഇത്തരത്തില്‍ പെരുമാറുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല എന്നതാണ്…

Read More

കാമുകനൊപ്പം പൊകണമെന്ന് പെണ്‍കുട്ടി ! കോടതിമുറ്റത്ത് സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയ 11 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്…

കാണാതായ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയതിനു പിന്നാലെ കോടതിയ്ക്കു പുറത്ത് അരങ്ങേറിയത് വന്‍സംഘര്‍ഷം. സംഘര്‍ഷത്തിനു നേതൃത്വം കൊടുത്ത സി.പി.എം. ജില്ലാ നേതാക്കളടക്കമുള്ള 14 പേര്‍ക്കെതിരേ മുട്ടം പോലീസ് സ്വമേധയാ കേസെടുത്തു. സി.പി.എമ്മിന്റെ ഏരിയാ സെക്രട്ടറിമാരായ ടി.ആര്‍. സോമന്‍, മുഹമ്മദ് ഫൈസല്‍ എന്നിവര്‍ ഉള്‍പ്പെടെ 11 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെയും പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനും രണ്ട് ബന്ധുക്കള്‍ക്കുമെതിരെയാണ് കേസ്. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. കോടതി അനുവദിച്ചതോടെ സ്വന്തം ഇഷ്ടപ്രകാരം പുരുഷ സുഹൃത്തിനൊപ്പം പോകാന്‍ വിദ്യാര്‍ഥിനി തീരുമാനിച്ചു. വിദ്യാര്‍ഥിനിയുടെ പിതാവുള്‍പ്പെടെയുള്ള ബന്ധുക്കളും സി.പി.എം. നേതാക്കളും മലപ്പുറം സ്വദേശിയായ ആണ്‍സുഹൃത്തിനെയും ബന്ധുക്കളെയും കൈകാര്യംചെയ്യാന്‍ മുതിര്‍ന്നു. തടയാന്‍ പോലീസ് സന്നാഹമെത്തിയതോടെ കോടതി റോഡ് സംഘര്‍ഷഭരിതമായി. പെണ്‍കുട്ടിയെ വാഹനത്തില്‍നിന്നും പിടിച്ചിറക്കാനും കാര്‍ തട്ടിയെടുക്കാനും ശ്രമമുണ്ടായി. പുറപ്പുഴ ശാന്തിഗിരി കോേളജിലെ ബിരുദവിദ്യാര്‍ഥിനിയും മലപ്പുറം സ്വദേശിയും കെ.എസ്.എഫ്.ഇ. ജീവനക്കാരനുമായ യുവാവുമായി സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് പ്രേമത്തിലാവുകയായിരുന്നു. നാലാം തീയതി യുവതിയെ കാണാനില്ലെന്നു…

Read More