കളമശേരിയിൽ തോക്കുകള്‍ പിടികൂടിയ സംഭവം! 19 തോക്കുകള്‍ക്കു ലൈസന്‍സ് ഇല്ല; അന്വേഷണം കാഷ്മീരിലേക്ക്

കളമശേരി: എടിഎമ്മില്‍ പണം നിറയ്ക്കാന്‍ പോകുന്ന വാഹനങ്ങളിലെ സുരക്ഷാജീവനക്കാരില്‍നിന്നു തോക്കുകള്‍ പിടികൂടിയ സംഭവത്തില്‍ അന്വേഷണം കാഷ്മീരിലേക്കും. സംഭവത്തില്‍ കാഷ്മീരികളായ 19 പേര്‍ പിടിയിലായതോടെയാണു കൂടുതല്‍ അന്വേഷണത്തിന്‍റെ ഭാഗമായി അന്വേഷണ സംഘം കാഷ്മീരിലേക്കു പോകുന്നത്. എന്നു യാത്ര തിരിക്കണമെന്നതു സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നു അധികൃതര്‍ വ്യക്തമാക്കി. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തശേഷമാകും സംഘം യാത്ര തിരിക്കുക. എന്നാല്‍, ഇതു സംബന്ധിച്ച അന്തിമ തീരുമാനമായില്ലെന്ന് അധികൃതര്‍ പറഞ്ഞു. കാഷ്മീരിലെ രജൗരി ജില്ലയില്‍പ്പെട്ട 18 പേരും ജമ്മു ജില്ലയിലെ ഒരാളുമാണ് അറസ്റ്റിലായത്. നീരജ് കുമാര്‍ (38), നാദര്‍സിംഗ് (38), ഓംകാര്‍ സിംഗ് (23), മുഹമ്മദ് ഹനീഫ് (41), അജയ്കുമാര്‍ (25), രശ്പാല്‍ കുമാര്‍ (39), അഞ്ചല്‍കുമാര്‍ (25), രവികുമാര്‍ (24), ഇഷ്ഫാക് അഹമ്മദ്(25), മുഹമ്മദ് ഷാഫിക് (24), നന്ദകുമാര്‍ (37), സുഭാഷ് ചന്ദര്‍ (45), നരേഷ്‌കുമാര്‍ (34),…

Read More

500 രൂപയുടെ കള്ളനോട്ടുകള്‍ …! കേരളം വഴി വ്യാജ കറന്‍സികള്‍ വന്‍തോതില്‍ കൈമാറി; കൈമാറ്റം മലപ്പുറത്തുവച്ച്; കള്ളനോട്ടുകള്‍ തെലങ്കാന പോലീസെത്തി കസ്റ്റഡിയിലെടുത്തു

കെ. ഷിന്‍റുലാല്‍ കോഴിക്കോട്: ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തെ ഇടനാഴിയാക്കി വന്‍തോതില്‍ കള്ളപ്പണം കൈമാറിയതായി വെളിപ്പെടുത്തല്‍ . സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ ഏതാനും ദിവസം മുമ്പ് പിടിയിലായ കൊരട്ടി പോലീസിന്‍റെ കസ്റ്റഡിയിലുള്ള മലപ്പുറം സ്വദേശി പുന്നക്കോട്ടില്‍ മുഹമ്മദ് സലീമാണ് അന്വേഷണ ഏജന്‍സികള്‍ മുമ്പാകെ ഇക്കാര്യം വ്യക്തമാക്കിയത്. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട് തെലങ്കാന പോലീസിന്‍റെ കസ്റ്റഡിയിലുള്ള തൊടുപുഴ സ്വദേശിയുമായ മുഹമ്മദ് റസാലിനാണ് മലപ്പുറം കോട്ടക്കലില്‍വച്ച് 500 രൂപയുടെ 19 ലക്ഷത്തോളം കള്ളപ്പണം കൈമാറിയത്. റസല്‍ ഈ തുക ഉപയോഗിച്ചാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലില്‍നിന്ന് സിമ്മുകള്‍ ശേഖരിച്ചതെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. അതേസമയം കള്ളനോട്ടുകളുടെ ഉറിവടം സംബന്ധിച്ച് അന്വേഷസംഘം കൂടുതല്‍ വെളിപ്പെടുത്തിയിട്ടില്ല. സലീമിനെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. കോഴിക്കോട് കേസില്‍ ഒളിവില്‍ കഴിയുന്ന ഷബീര്‍, ഹൈദരാബാദില്‍ അറസ്റ്റിലായ റസാല്‍ എന്നിവരുമായി സലീമിന് അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ…

Read More

ബസാർ തോടിനെ മുക്കിക്കൊന്ന് മാലിന്യം; വൃത്തിയാക്കാനിറങ്ങിയ  തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥം

കുമരകം: തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകൾക്ക് തോട്ടിലെ മലിനജലം മൂലം ദേഹാസ്വസ്ഥത അനുഭവപ്പെട്ടു. പഞ്ചായത്തിലെ 10-ാം വാർഡിൽ പുതിയകാവ് – ബസാർ തോട്ടിൽ പോളവാരാനിറങ്ങിയ സ്ത്രീകൾക്കാണ് ദേഹാസ്വസ്ഥത അനുഭവപ്പെട്ടത്. ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ നൂറു കണക്കിനു നാപ്കിനുകളും പ്ലാസ്റ്റിക്കും ചീഞ്ഞളിഞ്ഞ പോളയുമാണ് തോട് മലിനമാകുവാൻ കാരണം. ദേഹാസ്വസ്ഥത അനുഭവപ്പെട്ടതോടെ കരയക്കു കയറിയ സ്ത്രീകൾക്കു തൊഴിൽ ദിനം നഷ്ടപ്പെടുമെന്ന സ്ഥിതിയിലായി. പിന്നീട് തോടിന്‍റെ ഇരു കരകളിലുംനിന്ന് തോട്ടി ഉപയോഗിച്ച് പോള നീക്കാൻ തീരുമാനിക്കുകയുമായിരുന്നു. പ്രദേശത്ത് എലിപ്പനി ഉൾപ്പെടെയുള്ള ജലജന്യരോഗങ്ങൾ മുന്പ് റിപ്പോർട്ട് ചെയ്തിരിക്കുന്ന അവസ്ഥയിലാണ് തോട് ഇത്രയും മലിനപ്പെട്ടു കിടന്നത്. എസ്എൽബി സ്കൂളിനു മുൻവശത്ത് ഈ രീതിയിൽ മാലിന്യം തള്ളുന്നതിൽ പ്രതിഷേധം ഉയരുന്നുണ്ട്.

Read More

ആളെക്കൂട്ടി രാഷ്ട്രീയ യോഗം! സിപിഎം നേതാക്കളെ അറിയില്ലെന്ന്… കേസെടുത്ത് പോലീസ് തലയൂരി

തിരുവല്ല: ലോക്ഡൗണും കോവിഡ് മാനദണ്ഡങ്ങളും ലംഘിച്ച് ആളെക്കൂട്ടി യോഗം നടത്തിയെന്ന പരാതിയില്‍ കണ്ടാലറിയാവുന്ന 50 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ് തലയൂരി. ലോക്ഡൗണ്‍ ദിനമായിരുന്ന ഞായറാഴ്ച കുറ്റൂരില്‍ സംഘടിപ്പിച്ച സിപിഎം സമ്മേളനമാണ് വിവാദമായത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ. തോമസ്, സംസ്ഥാന സമിതിയംഗം കെ. അനന്തഗോപന്‍, ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു എന്നിവരടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. സിപിഎമ്മിന്‍റെ ഔദ്യോഗിക പത്രക്കുറിപ്പ് പ്രകാരം 49 കുടുംബങ്ങളിലെ 102 പേര്‍ സിപിഎം അംഗത്വം പുതുതായി സ്വീകരിച്ച ചടങ്ങായിരുന്നു ഇത്. നൂറുകണക്കിനാളുകള്‍ സമ്മേളിച്ചിരുന്നെങ്കിലും പൊതുയോഗം നടന്നിട്ടില്ലെന്ന് പാര്‍ട്ടി വിശദീകരിച്ചു. പക്ഷേ അധ്യക്ഷനും പ്രാസംഗികരുമൊക്ക വാര്‍ത്താക്കുറിപ്പിലുണ്ടാകുകയും ചെയ്തു. 50 പേര്‍ക്കെതിരെ ലോക്ഡൗണ്‍ ലംഘനത്തിനു കേസെടുത്ത് തിരുവല്ല പോലീസ് തലയൂരിയിരിക്കുകയാണ്. ബിജെപി നിയോജകമണ്ഡലം പ്രസിഡന്‍റ് ശ്യാം മണിപ്പുഴയടക്കം സംഭവത്തില്‍ പരാതി നല്കിയിരുന്നു. ജില്ലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനക്കേസുകളില്‍ പോലീസ് ഇരട്ടത്താപ്പ് പുലര്‍ത്തുന്നതായി ഡിസിസി…

Read More

ഈ വനത്തില്‍ പ്രവേശനം പൂര്‍ണമായും തുണി ഉപേക്ഷിക്കുന്ന സ്ത്രീകള്‍ക്കു മാത്രം ! ഇവിടെ ഒളിഞ്ഞു നോക്കാനെത്തുന്ന പുരുഷന്മാര്‍ക്ക് പണികിട്ടും…

സ്ത്രീകള്‍ക്കു മാത്രം പ്രവേശിക്കാന്‍ സാധിക്കുന്ന ഒരു കാട്, പ്രവേശനമാവട്ടെ പൂര്‍ണ നഗ്നയായും. കേട്ടിട്ട് കഥയെന്നു പറഞ്ഞ് തള്ളിക്കളയാന്‍ വരട്ടെ ഇന്തോനേഷ്യയിലെ പപ്പുവയിലാണ് ഇങ്ങനെയൊരു കാടുള്ളത്. കണ്ടല്‍ വനമാണിത്.എട്ടേക്കറോളം വ്യാപിച്ച് കിടക്കുന്ന ഈ കണ്ടല്‍ കാടുകളില്‍ പുരുഷന്മാര്‍ക്ക് ഒരു രീതിയിലും പ്രവേശനമില്ലെന്നതാണ് പ്രത്യേകത. സ്ത്രീകള്‍ക്ക് ഈ വനത്തില്‍ കഴിയുന്നതിനും പ്രത്യേക നിയമങ്ങള്‍ ഉണ്ട്. ഈ വനത്തില്‍ താമസിയ്ക്കാന്‍ എത്തുന്ന സ്ത്രീകള്‍ പൂര്‍ണനഗ്‌നരായിരിക്കണം. അതുകൊണ്ടു തന്നെയാണ് പുരുഷന്മാര്‍ക്ക് ഇവിടേക്ക് പ്രവേശന വിലക്കുള്ളത്. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യത്തോടെ പാടിയും ആടിയും കളിച്ചും സന്തോഷത്തോടെ ഇവിടെ കഴിയാം. കാട്ടില്‍ കഴിയുന്ന സ്ത്രീകള്‍ പാട്ട് പാടണം. വനത്തിനുള്ളില്‍ പ്രവേശിക്കുന്ന പുരുഷന്മാര്‍ക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ പാട്ട്. സ്ത്രീകള്‍ പാടുകയും ഒപ്പം ഞങ്ങള്‍ ഇവിടെയുണ്ട് എന്ന് ഇടയ്ക്കിടെ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ഇനി സ്ത്രീകളുടെ ഇവിടുത്തെ ജീവിതം കാണാനായോ അനധികൃതമായോ ഈ വനത്തിലേക്ക് പുരുഷന്മാര്‍ പ്രവേശിച്ചാല്‍ കടുത്ത…

Read More

വിശ്വാസവഞ്ചന! തടവുചാടിയ പ്രതിയെ പിടിക്കാൻ പ്രത്യേക സംഘം; പൂജപ്പുര പോലീസ് തൂത്തുക്കുടിയിലേക്ക്

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും ജയിൽ ചാടിയ കൊലക്കേസ് പ്രതി ജാഹിർ ഹുസൈൻ (48) നെ പിടികൂടാൻ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. സിറ്റി പോലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാധ്യായയുടെ നിർദേശാനുസരണം പൂജപ്പുര സിഐ റോജിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. തൂത്തുക്കുടി സ്വദേശിയായ ജാഹിർ ഹുസൈൻ പൂജപ്പുര ജയിലിന് പുറത്തെത്തിയ ശേഷം ഓട്ടോറിക്ഷയിൽ തന്പാനൂരിലെത്തി അവിടെ നിന്നും തമിഴ്നാട്ടിലേക്ക് കടന്നതായാണ് പോലീസ് സംശയിക്കുന്നത്. ഇയാളെ പിടികൂടാൻ സിറ്റി പോലീസ് തമിഴ്നാട് പോലീസിന്‍റെ സഹായം തേടി. തടവുകാരന്‍റെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ തമിഴ്നാട് പോലീസിന് കൈമാറി. പൂജപ്പുര പോലീസ് ഇന്ന് തമിഴ്നാട് തൂത്തുക്കുടിയിലേക്ക് തിരിക്കും. വിശ്വാസവഞ്ചന! ഇന്നലെ രാവിലെയാണ് ജാഹിർ ഹുസൈൻ ജയിലിൽ നിന്നും രക്ഷപ്പെട്ടത്. ചാലയിലെ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ 2017 ജൂണിൽ ഇയാളെ തിരുവനന്തപുരം സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2011…

Read More

പോര് മുറുകുന്നു, കോട്ടയം നഗരസഭയിലെ  ഭരണപക്ഷങ്ങൾ തമ്മിലുള്ള തമ്മിലടിക്കുള്ള  കാരണം ചെറുതല്ല

കോട്ടയം: നഗരസഭാ ഭരണത്തിൽ ചെയർപേഴ്സൺ- വൈസ് ചെയർമാൻ പോര് മുറുകുന്നു. പ്രതിപക്ഷത്തിനേക്കാൾ മുന്നിൽ ചെയർപേഴ്സണ്‍ ബിൻസി സെബാസ്റ്റ്യനെ മുൾമുനയിൽ നിർത്തി വൈസ് ചെയർമാൻ ബി. ഗോപകുമാർ ആരോപണങ്ങൾ ഉന്നയിച്ചതോടെ കൗണ്‍സിൽ യോഗത്തിൽ ബഹളമായി. ഇന്നലെ നടന്ന ആസൂത്രണ സമിതിയിലും ഇരുവരും തമ്മിലുള്ള പോരിനു സാക്ഷ്യം വഹിച്ചു. ഇന്നു വീണ്ടും ആസൂത്രണ സമിതിയും കൗണ്‍സിൽ യോഗവും ചേരും. ഉദ്യോഗസ്ഥ ഭരണം?നഗരസഭയിൽ സെക്രട്ടറിയുടെ ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്നും ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്താനോ ജോലിയെടുപ്പിക്കാനോ ചെയർപേഴ്സണു കഴിയുന്നില്ലെന്നും സമാന്തര ഭരണമാണ് നടക്കുന്നതെന്നും ബി. ഗോപകുമാറാണ് ആരോപണം ഉന്നയിച്ചത്. ഇതു പ്രതിപക്ഷം ഏറ്റെടുത്തതോടെ യോഗം അലന്പായി. നഗരസഭയിൽ വൈകുന്നേരം അഞ്ചിനുശേഷം സമാന്തര ഭരണം നടക്കുകയാണെന്നും കഴിഞ്ഞ കൗണ്‍സിൽ യോഗത്തിലെടുത്ത തീരുമാനങ്ങളിൽ സെക്രട്ടറി എന്തു നടപടിയെടുത്തുവെന്നു വ്യക്തമാക്കിയ ശേഷം കൗണ്‍സിൽ തുടർന്നാൽ മതിയെന്നും ഗോപകുമാർ പറഞ്ഞതാണ് തിങ്കളാഴ്ച നടന്ന യോഗം സംഘർഷത്തിലെത്തിച്ചത്. ചെയർപേഴ്സണെ മുൾ…

Read More

ഒതുക്കാൻ ആരുമില്ലേ? ഏറ്റുമാനൂർ അടക്കിവാണ് ഗുണ്ടകൾ; മയക്കുമരുന്നിന്‍റെ ലഹരിയിൽ എന്തും ചെയ്യാൻ മടിയില്ലാത്ത യുവാക്കൾ; ഭയത്തോടെ പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ

ഏറ്റുമാനൂർ: അരങ്ങുവാഴുന്ന ഗുണ്ടാസംഘങ്ങളാൽ നാടു പൊറുതിമുട്ടുന്നു. മയക്കുമരുന്നിന്‍റെ ലഹരിയിൽ എന്തും ചെയ്യാൻ മടിയില്ലാത്ത ഒരുപറ്റം യുവാക്കൾ. ഇന്നലെ പോലീസിന്‍റെ പിടിയിലായ കാണക്കാരി വലിയതടത്തിൽ മെൽവിൻ ജോസഫ് (25) കെഎസ്ഇബിയിലെ താൽക്കാലിക ജീവനക്കാരൻ പുന്നത്തുറ വെസ്റ്റ് കൊറ്റോട് കെ.എസ്. സുരേഷിനെ അടിച്ചുവീഴ്ത്തി കവർച്ച നടത്തിയ കേസിലെ പ്രതിയാണ്. മൂന്നു മാസം മുന്പ് നടന്ന സംഭവത്തിനു ശേഷം ഇയാൾ ഒളിവിലായിരുന്നു.ഗുണ്ടകൾ മീൻ കടയുടെ തട്ടിൽ അടിച്ച ശബ്ദം കേട്ടു തിരിഞ്ഞുനോക്കിയതിൽ പ്രകോപിതനായാണ് ഇയാൾ സുരേഷിനെ അടിച്ചുവീഴ്ത്തിയത്. സുരേഷിന്‍റെ പണവും മൊബൈൽ ഫോണും കവരുകയും ചെയ്തു. കഴുത്തിനും തലയ്ക്കും സാരമായി പരിക്കേറ്റ സുരേഷ് രണ്ടു മാസത്തിലേറെ ചികിത്സയിലായിരുന്നു. മെൽവിന്‍റെ സഹോദരനും ഗുണ്ടാസംഘത്തിലെ അംഗമാണ്. ഇയാളെ കാപ്പ ചുമത്തി ജില്ലയ്ക്കു വെളിയിലേക്കു നാടുകടത്തിയിരുന്നു. ഇവരുടെ സംഘത്തലവൻ കുപ്രസിദ്ധ ഗുണ്ട അച്ചു സന്തോഷിനെ വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. രണ്ടോ മൂന്നോ…

Read More

സഹകരണ ബാങ്ക് ഇടപാട് ;പോരാട്ടം തുടരുമെന്ന് കെ.ടി.ജലീല്‍; ട്രോളന്‍മാര്‍ക്കും വലതുപക്ഷ സൈബര്‍ പോരാളികള്‍ക്കും കഴുതക്കാമം കരഞ്ഞു തീര്‍ക്കാം

സ്വന്തംലേഖകന്‍ കോഴിക്കോട്: മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കിലെ കള്ളപ്പണമിടപാടില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണം വേണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി കെ.ടി.ജലീല്‍ എംഎല്‍എ. പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്‍റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്ന് വ്യക്തമാക്കിയാണ് ജലീല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇഡി അന്വേഷണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജലീലിനെ മുഖ്യമന്ത്രി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇഡി ചോദ്യം ചെയ്തതോടെ ജലീലിന് കുറേക്കൂടി വിശ്വാസം വന്നതായാണ് തോന്നുന്നതെന്നാണ് മുഖ്യമന്ത്രി ഇന്നലെ പരസ്യമായി പ്രതികരിച്ചത്. അതേസമയം മുഖ്യമന്ത്രിക്ക് ശാസിക്കാനും ഉപദേശിക്കാനും തിരുത്താനുമുള്ള എല്ലാ അധികാരവും അവകാശവുമുണ്ടെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: ‘ജീവിതത്തില്‍ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒ രു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയില്‍ പോലും ഒന്നും ആര്‍ക്കും കൊടുക്കാനില്ല. ലോകത്തെവിടെയും…

Read More

കോവിഡ് വന്നു പോയ ശേഷം രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരില്‍ ‘സൂപ്പര്‍ നാച്ചുറല്‍’ പ്രതിരോധം ! വകഭേദങ്ങള്‍ പോലും നിങ്ങള്‍ക്കു മുമ്പില്‍ നിഷ്പ്രഭം; പുതിയ പഠനം ഇങ്ങനെ…

പുതിയ വകഭേദങ്ങള്‍ കോവിഡ് വാക്‌സിനുകളെ അതിജീവിക്കാന്‍ പര്യാപ്തമെങ്കിലും വാക്‌സിന്‍ എടുക്കുന്നത് രോഗം തീവ്രമാകാതിരിക്കാന്‍ സഹായകമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള ഒരു പഠനം ശ്രദ്ധിക്കേണ്ടതാണ്. കോവിഡ് വന്ന് ഭേദമായതിനു ശേഷമാണ് നിങ്ങള്‍ ഫൈസറിന്റെയോ മോഡേണയുടെ വാക്‌സിന്റെ രണ്ടു ഡോസുകള്‍ എടുക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് അഭൂതപൂര്‍വ്വമായ പ്രതിരോധശേഷി കൈവരിക്കാന്‍ ആകുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. ഇത്തരത്തില്‍ കോവിഡ് ഭേദമായതിനു ശേഷം വാക്‌സിന്‍ എടുക്കുന്നവരില്‍ അസാധാരണമായ പ്രതിരോധ ശേഷി ഉണ്ടാകുമെന്നാണ് ഇതു സംബന്ധിച്ച പഠനം നടത്തിയ ഗവേഷകര്‍ പറയുന്നത്. ഇവരുടെ ശരീരത്തില്‍ സാധാരണയില്‍ വളരെ അധികം ആന്റിബോഡികള്‍ രൂപം കൊള്ളുകയും അതുവഴി കൊറോണയുടെ വിവിധ വകഭേദങ്ങളെ ചെറുക്കുവാനുള്ള ശേഷി ശരീരം കൈവരിക്കുകയും ചെയ്യുമെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ ചില മാസങ്ങളിലായി ഈ വിഷയത്തില്‍ നടന്ന ഒന്നിലധികം പഠനങ്ങള്‍ സ്ഥിരീകരിക്കുന്ന കാര്യമാണിത്. ഇതില്‍ ഒരു പഠനത്തില്‍ വ്യക്തമായത്, ഇത്തരത്തിലുള്ളവര്‍ക്ക്…

Read More