സിപിഎമ്മിലും പോഷക സംഘടനകളിലും മലബാർ മേൽക്കോയ്മ

ജോണ്‍സണ്‍ വേങ്ങത്തടം കോട്ടയം: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ആയി കണ്ണൂർ സ്വദേശി വി.കെ സനോജിനെ തീരുമാനിച്ചതോടെ സിപിഎമ്മിന്‍റെയും പോഷക സംഘടനകളുടെയും മേൽക്കോയ്മ മലബാർ ലോബിക്കായി. സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ ചാർജെടുത്തതിനു തൊട്ടുപിന്നാലെയാണ് കണ്ണൂരിൽ നിന്നുള്ള സനോജിനെ പാർട്ടിയുടെ ഏറ്റവും ശക്തമായ പോഷക സംഘടനയുടെ തലപ്പത്തേക്കും എത്തിച്ചത്. സിഐടിയു, കെഎസ്കെടിയു, കർഷക സംഘം, എസ്എഫ്ഐ എന്നീ സംഘടനകൾക്കു പിന്നാലെയാണ് ഡിവൈഎഫ്ഐയും മലബാർ ലോബി കൈപ്പിടിയിലാക്കിയത്. സിഐടിയു നേതൃസ്ഥാനത്തേക്ക് കോഴിക്കോടുകാരനായ എളമരം കരീമും കെഎസ്കെടിയു നേതൃത്വത്തിലേക്ക് കണ്ണൂർക്കാരനായ കെ.എൻ ചന്ദ്രനും കർഷക സംഘത്തിന്‍റെ നേതാവായി കണ്ണൂർക്കാരനായ വൽസനും എസ്എഫ്ഐ നേതാവായി കോഴിക്കോടുകാരനായ സച്ചിൻ ദേവും എത്തിയതിനു പിന്നാലെയാണ് ഡിഫിയുടെ നേതൃത്വത്തിലേക്ക് കണ്ണൂർക്കാരനായ വി.കെ സനോജും എത്തുന്നത്. ഇതോടെയാണ് പോഷക സംഘടനകളുടെ നേതൃസ്ഥാനം മുഴുവൻ മലബാർ മേഖലയിലേക്കെത്തിയത്.കണ്ണൂർ സ്വദേശിയായ സനോജ് നിലവിൽ ഡിവൈഎഫ്ഐ കേന്ദ്രകമ്മറ്റി അംഗവും സംസ്ഥാന ജോയിന്‍റ്…

Read More

ആ പ്രണയമുണ്ടായതിങ്ങനെ!

തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയപ്പെട്ട താരദന്പതികളാണ് അജിത്തും ശാലിനിയും. ശാലിനിയെ വിവാഹം ചെയ്ത് മലയാളത്തിന്‍റെ മരുമകനായ അജിത്തിന് വലിയൊരു ആരാധകവൃന്ദമുണ്ട് കേരളത്തിൽ. വിവാഹത്തോടെ സിനിമയിൽ നിന്നു വിട്ടുനിൽക്കുന്ന ശാലിനിയുടെ വിശേഷങ്ങൾ താരത്തിന്‍റെ സഹോദരി ശ്യാമിലിയുടെ സോഷ്യൽമീഡിയ പേജ് വഴിയാണ് ആരാധകർ അറിയുന്നത്. ബാലതാരമായിരുന്നപ്പോൾതന്നെ തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലും ശാലിനി പ്രേക്ഷകനെ വിസ്മയിപ്പിച്ചിരുന്നു. 1990-ലാണ് ബാലതാരമായി അവസാന സിനിമ റിലീസ് ചെയ്തത്. പിന്നീട് ഏഴു വർഷത്തോളം സിനിമയിൽനിന്നു വിട്ടുനിന്നു. ശേഷം 1997ൽ കുഞ്ചാക്കോ ബോബനൊപ്പം അനിയത്തിപ്രാവിവൂടെ നായികയായി വീണ്ടും തിരികെയെത്തി. അനിയത്തിപ്രാവ് വലിയ വിജയമായിരുന്നു ഒപ്പം നായികയും നായകനും. സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോൾ വിജയിയുടെ നായകയായി. തമിഴിലും സിനിമ സൂപ്പർ ഹിറ്റായതോടെ ശാലിനിക്ക് തെന്നിന്ത്യ മുഴുവൻ ആരാധകരായി. അനിയത്തിപ്രാവ്, നിറം തുടങ്ങിയ സിനിമകളിലെ കുഞ്ചാക്കോ ബോബൻ-ശാലിനി കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടപ്പോൾ ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകളും ഗോസിപ്പുകളും…

Read More

ലോഡ്ജ് നടത്തിപ്പുകാരി ക്രിസ്റ്റീന ആള് ജഗജില്ലി ! പീഡകര്‍ക്ക് എല്ലാവിധ ഒത്താശയും ചെയ്തത് ഇവര്‍;ആഡംബര ജീവിതത്തിനായി എന്തും ചെയ്യും…

ഫോട്ടോ ഷൂട്ടിനെത്തിയ യുവതിയെ ലഹരി നല്‍കി കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒന്നാം പ്രതി അറസ്റ്റില്‍. തോപ്പുംപടി സ്വദേശി അജ്മല്‍ (27) ആണു പിടിയിലായത്. നേരത്തേ, എറണാകുളം ഇന്‍ഫോപാര്‍ക്ക് പോലീസിനു ലഭിച്ച പരാതിയില്‍ മൂന്നാം പ്രതി ആലപ്പുഴ സ്വദേശി സലീം കുമാര്‍ പിടിയിലായിരുന്നു. പ്രതികളായ ഷമീര്‍, ലോഡ്ജ് നടത്തിപ്പുകാരി തമിഴ്നാട് സ്വദേശിനി ക്രിസ്റ്റീന എന്നിവര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കു വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കി. ക്രിസ്റ്റീന വന്‍ബന്ധങ്ങളുള്ള വ്യക്തിയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ ബന്ധങ്ങളാണ് ഇവര്‍ സ്ഥലത്തു നിന്നു രക്ഷപ്പെടാനുള്ള കാരണവും എന്നാണ് വിവരം. ആഡംബര കാറിലും മറ്റു കറങ്ങി നടക്കുന്ന ശീലക്കാരിയാണ് ഇവര്‍. പീഡന വിവരം പൊലീസ് അറിയുമ്പോള്‍ ഇവര്‍ ലോഡ്ജിലുണ്ടായിരുന്നു. എന്നാല്‍ അന്ന് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തില്ല. ഇന്‍ഫോ പാര്‍ക്കിനു സമീപം ഇടച്ചിറയിലുള്ള ലോഡ്ജില്‍ 27-കാരി മലപ്പുറം സ്വദേശിനിയെ നവംബര്‍ 29…

Read More

മലബന്ധവും ആരോഗ്യപ്രശ്നങ്ങളും (2)എണ്ണ കൂടി‍യാലും പച്ചക്കറി കുറഞ്ഞാലും സംഭവിക്കുന്നത്…

കൃത്യനിഷ്ഠ ഇല്ലാത്തതും ആരോഗ്യത്തിന് നല്ലതല്ലാത്തതുമായ ആഹാരശീലവും അടുക്കും ചിട്ടയും ഇല്ലാത്ത ജീവിതരീതിയുമാണ് മലബന്ധം ഉണ്ടാകാനുള്ള പ്രധാന കാരണം. മിക്കവാറും എല്ലാ ആഹാര പദാർഥങ്ങളിലും പ്രകൃതിദത്തമായി തന്നെ കുറേ നാരുകൾ അടങ്ങിയിട്ടുണ്ടായിരിക്കും. ആഹാര പചന പ്രക്രിയ ശരിയായ രീതിയിൽ നടക്കുന്നതിനും കുടലുകളുടെ ചലനം ഭംഗിയായി നടക്കുന്നതിനും ഈ നാരുകൾ വഹിക്കുന്ന പ്രാധാന്യം എടുത്തുപറയേണ്ടതാണ്. ഇന്ന് പല ആഹാരങ്ങളിലും ഈ നാരുകൾ ഇല്ല എന്നതാണ് സത്യം. വളരെയേറെ പേരിൽ മലബന്ധം കാണുന്നതിനുള്ള പ്രധാന കാരണവും അതാണ്. ചില മരുന്നുകൾ…പ്രായം കൂടുന്നത്, കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നത്, മാനസികമായി ഉണ്ടാകുന്ന തളർച്ച, വൈകാരിക പ്രശ്നങ്ങൾ, ചില മരുന്നുകളുടെ ദൂഷ്യ ഫലങ്ങൾ, ചില മരുന്നുകളുടെ അമിത ഉപയോഗം എന്നിവ മലബന്ധം ഉണ്ടാകുന്നതിനുള്ള വേറെ കാരണങ്ങളാണ്. രോഗമല്ല, രോഗലക്ഷണമാണ്മലബന്ധം എന്നത് ഒരു രോഗമല്ല. അത് ഒരു രോഗലക്ഷണമാണ്. ദഹനപ്രക്രിയയിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ,…

Read More

വീട്ടമ്മയെ പീഡിപ്പിച്ച് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിൽ സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ്ഹൈക്കോടതി തടഞ്ഞു

തിരുവല്ല: സിപിഎം വനിതാ പ്രവര്‍ത്തകയെ പീഡിപ്പിച്ച് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസിലെ പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. 13 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. കേസില്‍ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യം കോടതി ഫയലയില്‍ സ്വീകരിച്ചു. 13ന് ഇനി വാദം കേള്‍ക്കും. തുടര്‍ന്ന് നടപടിയിലേക്ക് കടക്കും. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ നേതാക്കളും പ്രതികളായ കേസിലെ പതിനൊന്നാം പ്രതി ചുമത്ര എലിമണ്ണിലില്‍ വീട്ടില്‍ സജിയെ മാത്രമാണ് തിരുവല്ല പോലീസ് ഇതേവരെ അറസ്റ്റ് ചെയ്തത്. സിപിഎം മുന്‍ വനിതാ നേതാവു കൂടിയായ വീട്ടമ്മയുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയും തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കേസ് സംബന്ധിച്ച് ഫോണ്‍ രേഖകളും ടവര്‍ ലൊക്കേഷനും പരിശോധിക്കാനായി സൈബര്‍ സെല്ലിന്‍റെ സഹായവും പോലീസ് തേടിയിട്ടുണ്ട്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 12…

Read More

വളര്‍ത്തുനായയുടെ ഗര്‍ഭം ആഘോഷിച്ച് പോലീസ് ഓഫീസര്‍ ! സംഭവം കണ്ട് കൈയ്യടിച്ച് ആളുകള്‍…

വളര്‍ത്തു നായകളെ മക്കളെപ്പോലെ കാണുന്ന നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. പലരും നായകള്‍ക്ക് സ്വത്തുക്കള്‍ വരെ എഴുതി വയ്ക്കാറുണ്ട്. കൊച്ചുകുട്ടികളെ നോക്കും പോലെ നായയെ തോളിലിട്ട് താരാട്ട് പാടി ഉറക്കുന്നവരുമുണ്ട്. എന്നാല്‍ തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ പോലീസ് സബ് ഇന്‍സ്‌പെക്ടറായ ശക്തിവേല്‍ എല്ലാ നായസ്‌നേഹികളെയും കടത്തിവെട്ടി. ഗര്‍ഭിണിയായ നായയ്ക്ക് വേണ്ടി ഒരു വളകാപ്പ് ചടങ്ങ് തന്നെ നടത്തിയിരിക്കയാണ് ഇദ്ദേഹം. മധുരയിലെ ജയ്ഹിന്ദ്പുരം നിവാസിയായ ശക്തിവേല്‍ തന്റെ വളര്‍ത്തുനായ സുജിയെ സ്വന്തം മകളെ പോലെയാണ് സ്നേഹിക്കുന്നത്. ഡോബര്‍മാന്‍ ഇനത്തില്‍ പെട്ട സുജി ഗര്‍ഭിണിയായപ്പോള്‍ അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. നാട്ടുനടപ്പനുസരിച്ച് കുടുബത്തിലെ ഒരംഗത്തിന് ചെയ്യുന്ന പോലെ അദ്ദേഹം നായയുടെയും വളകാപ്പ് ചടങ്ങ് സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചായിരുന്നു ചടങ്ങ്. ഗര്‍ഭിണികള്‍ക്ക് സാധാരണ ചെയ്യുന്ന എല്ലാ ചടങ്ങുകളും മൂന്ന് വയസ്സുള്ള സുജിയ്ക്കും അദ്ദേഹം ചെയ്തു. കഴുത്തില്‍ പൂമാലകള്‍ ഒക്കെ അണിഞ്ഞ്…

Read More

മദ്യലഹരിയിൽ യുവതിയുടെ വീട്ടിൽ കയറി ‌മോശമായ പെരുമാറ്റം; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

കണ്ണൂർ: മദ്യലഹരിയിൽ കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലെ ജീവനക്കാരിയുടെ വീട്ടിൽ കയറി മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.വി. പ്രദീപനെതിരെയാണ് ജീവനക്കാരിയുടെ പരാതിയിൽ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിക്കും ശിപാർശ ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. സ്റ്റേറ്റ് ക്രൈംബ്രാഞ്ചിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ പ്രദീപൻ ടി.വി മദ്യലഹരിയിൽ കണ്ണൂരിലുള്ള യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്നാണ് കേസ്. സംഭവത്തിൽ ഇന്നലെ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കൊ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്നാണ് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Read More

ആറു വര്‍ഷത്തിനിടെ നടന്നത് 76 സ്ത്രീ പീഡന മരണങ്ങൾ;അഞ്ചര വർഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 74,679 ഗാർഹിക പീഡന കേസുകൾ

സീമ മോഹന്‍ലാല്‍ കൊച്ചി: സംസ്ഥാനത്ത് ഗാര്‍ഹിക പീഡനങ്ങള്‍ കുറയുന്നില്ലെന്നു റിപ്പോര്‍ട്ട്. കേരള പോലീസിന്‍റെ കണക്കു പ്രകാരം 2016 ജനുവരി മുതല്‍ 2021 ഏപ്രില്‍ വരെ 74,679 കേസുകളാണ് സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. 2016ല്‍ 15,114, 2017 ല്‍ 14,263, 2018ല്‍ 13,643, 2019ല്‍ 14,293, 2020ല്‍ 12,659, 2021 ഏപ്രില്‍ വരെ 4,707 എന്നിങ്ങനെയാണ് കണക്ക്.ആറു വര്‍ഷത്തിനിടെ നടന്നത് 76 സ്ത്രീ പീഡന മരണങ്ങൾ. 2016ല്‍ 25 പേരും 2017ല്‍ 12 ഉം 2018ല്‍ 17 ഉം 2019ലും 2020ലും ആറും 2021 സെപ്റ്റംബര്‍ വരെ എട്ടു പേരും മരിച്ചു. ഏറ്റവും കൂടുതല്‍ കേസുകള്‍ ഭര്‍ത്താക്കന്മാരില്‍നിന്നും ബന്ധുക്കളില്‍നിന്നുമുള്ള പീഡനങ്ങളാണ്. ഭര്‍ത്താവും ഭര്‍ത്തൃവീട്ടുകാരും പ്രതികളായ 1,080 കേസുകൾ 2021 ഏപ്രില്‍ വരെ രജിസ്റ്റര്‍ ചെയ്തു. 13 വര്‍ഷത്തിനിടെ സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്ന് 212 മരണങ്ങൾ റിപ്പോര്‍ട്ട്…

Read More

തിരിച്ചുവരവില്‍ അകല്‍ച്ച അനുഭവിച്ചിട്ടുണ്ടെന്ന് കുഞ്ചാക്കോ ബോബൻ

തിരിച്ചുവരവില്‍ അകല്‍ച്ച അനുഭവിച്ചിട്ടുണ്ട്. സിനിമയില്‍ പലരുടെയുംകൂടെ നില്‍ക്കുമ്പോള്‍ ഒരു ക്ലോസപ്പ് വയ്ക്കാന്‍ ചിലര്‍ മടിച്ചിട്ടുണ്ട്. വേറൊരാളിലേക്ക് കാമറ തിരിച്ചുവച്ച അവസ്ഥ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് ആ സമയത്ത് മറ്റു വഴികള്‍ ഇല്ലായിരുന്നു. പക്ഷെ അവര്‍ ഇപ്പോള്‍ എന്നെ സമീപിക്കാറുണ്ട്. കഥ എത്രത്തോളം ആകര്‍ഷിക്കുന്നു എന്നതിനു തന്നെയാണ് പ്രാധാന്യം നല്‍കുന്നത്. ചെയ്ത കഥാപാത്രങ്ങള്‍ വീണ്ടും ചെയ്യാതിരിക്കാന്‍ ശ്രമിക്കാറുണ്ട്. സംഭാഷണം കുറഞ്ഞുപോയി, പ്രധാന കഥാപാത്രമല്ല എന്നെല്ലാമുള്ള കാരണങ്ങള്‍ പറഞ്ഞ് സിനിമകള്‍ വേണ്ടെന്നുവയ്ക്കാറില്ല. ഹൗ ഓള്‍ഡ് ആര്‍ യുവും ടേക്ക് ഓഫുമെല്ലാം അതിന് ഉദാഹരണങ്ങളാണ്. പ്രേക്ഷകരിലേക്ക് ആഴത്തില്‍ ഇറങ്ങുന്ന കഥാപാത്രങ്ങള്‍ ചെയ്യുക മാത്രമാണ് ലക്ഷ്യം. അതാണ് സന്തോഷം നൽകുന്നത്. ചെറുവേഷങ്ങളില്‍ എത്തിയാലും പ്രേക്ഷകര്‍ സ്വീകരിക്കും എന്ന് തോന്നുന്നുണ്ടെങ്കില്‍ അഭിമാനത്തോടെ അത് ചെയ്യാറുണ്ട്. -കുഞ്ചാക്കോ ബോബൻ

Read More

സ്റ്റാർഡം കാണിക്കാത്ത മോഹൻലാൽ; പ്രഭാസ് അങ്ങനെയല്ലെന്ന് ഗണേഷ് കുമാർ

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ മോഹൻലാലിനെക്കുറിച്ചും തെന്നിന്ത്യൻ നടൻ പ്രഭാസിനെക്കുറിച്ചും നടനും എംഎൽഎയുമായ ഗണേശ് കുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. പ്രഭാസിനെ കാണാനുള്ള ആഗ്രഹം പ്രകടപ്പിച്ചപ്പോൾ ഉണ്ടായ അനുഭവവും മോഹൻലാലിനൊപ്പമുള്ള ഷൂട്ടിംഗ് അനുഭവവും പങ്കുവച്ചുകൊണ്ടാണ് സ്റ്റാർഡം നടന്മാരിൽ എങ്ങനെയൊക്കെയാണ് സ്വാധീനിക്കുന്നത് എന്ന് പറഞ്ഞിരിക്കുന്നത്.സിനിമയിൽ ഹിന്ദിയിലെയും തമിഴിലെയുമൊക്കെ നടന്മാരുണ്ടല്ലോ? സഹായികളൊക്കെയായിട്ട് വലിയൊരു സൈന്യവുമായാണ് അവർ വരുന്നത്. ഒരു സഹായിയുമില്ലാതെ മോഹൻലാൽ എന്ന മഹാനടൻ കുഞ്ഞാലി മരക്കാരുടെ വേഷമിട്ട്… ഷൂസ് ഊരിയിട്ട് ഹവായി ചപ്പലുമിട്ട് ഷൂട്ടിംഗ് സെറ്റിൽ പ്ലാസ്റ്റിക്ക് കസേരയിലാണ് ഇരുന്നത്. ഇതു കാണുന്ന അന്യഭാഷാ നടന്മാർക്ക് വലിയ അദ്ഭുതമാണ്. അദ്ദേഹത്തിന്‍റെ കാരവാൻ തൊട്ടപ്പുറത്ത് കിടക്കുമ്പോഴാണ് ഇന്നസെന്‍റ് ചേട്ടനടക്കം ഞങ്ങളുടെ അടുത്തേക്കു വന്നിരുന്ന് തമാശ പറഞ്ഞിരുന്നത്. അതിൽ വളരെ നന്നായി സഹകരിച്ച ആളാണ് സുനിൽ ഷെട്ടി. അദ്ദേഹം വളരെ സിമ്പിളായിട്ട് ഞങ്ങളോട് ഇടപെട്ടു- ഗണേശ് കുമാർ…

Read More