മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തി! മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന

കൊച്ചി: വിദേശത്തേക്ക് പണം കടത്തിയതില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്നാണ് ആരോപണം. സംഭവത്തില്‍ മുഖ്യമന്ത്രിക്കുള്ള ബന്ധത്തെക്കുറിച്ച് കോടതിയില്‍ രഹസ്യമൊഴി നല്‍കിയെന്ന് സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കും ഓഫീസിനും ഇതില്‍ പങ്കുണ്ടെന്നും മൊഴി നല്‍കി. എറണാകുളം മജിസ്ട്രേറ്റ് കോ‌തിയിലാണ് മൊഴി നൽകിയത്. തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും കോടതിയോട് സംരക്ഷണം ആവശ്യപ്പെട്ടെന്നും സ്വപ്ന പറഞ്ഞു. അതേസമയം കോടതിയില്‍ നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ സ്വപ്ന വെളിപ്പെടുത്തിയില്ല. ആദ്യമായാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നേരി്ട്ടുള്ള ആരോപണം സ്വപ്ന ഉന്നയിക്കുന്നത്.

Read More

എനിക്ക് കരണ്‍ ജോഹറിനെ കാണാന്‍ കഴിയുന്നത് എന്‍റെ മാതാപിതാക്കളിലൂടെ ലഭിച്ച അവസരമാണ്… ! അനന്യ പാണ്ഡേ പറയുന്നു…

സിനിമയിലേക്ക് എത്തുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. അത് മറികടക്കാന്‍ എന്‍റെ കുടുംബത്തിന്‍റെ സിനിമാ പശ്ചാത്തലം സഹായകമായിട്ടുണ്ട്. എനിക്ക് കരണ്‍ ജോഹറിനെ കാണാന്‍ കഴിയുന്നത് എന്‍റെ മാതാപിതാക്കളിലൂടെ ലഭിച്ച അവസരമാണ്. നിങ്ങളുടെ കഴിവ് അനുസരിച്ച് നിങ്ങള്‍ക്കും സിനിമയില്‍ പ്രവേശനം ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രവേശനം ലഭിച്ചു, എന്നാല്‍ നിങ്ങള്‍ക്ക് കഴിവില്ലെങ്കില്‍ ആളുകള്‍ അവരുടെ പണം നിങ്ങളില്‍ നിക്ഷേപിക്കില്ല. ഇന്‍ഡസ്ട്രികള്‍ നിലനില്‍ക്കുന്നിടത്തോളം നെപ്പോട്ടിസവും നിലനില്‍ക്കും. അത് ബോളിവുഡില്‍ മാത്രമല്ല. -അനന്യ പാണ്ഡേ

Read More

കേട്ട വാർത്ത വെറുമൊരു ഗോസിപ്പല്ല, ഞങ്ങള്‍ പ്രണയത്തിലാണ്! ആ സൗഹൃദം പ്രണയത്തിലെത്തി; പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ച്‌ എമി ജാക്സൺ

ഇന്ത്യൻ സിനിമാ പ്രേമികൾക്ക് പ്രിയങ്കരിയായി മാറിയ ഹോളിവുഡ്-ഇന്ത്യൻ നടിയാണ് മദ്രാസ് പട്ടണം, ഐ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തയായ എമി ജാക്സൺ. എമിയുടെ ആദ്യ പങ്കാളിയായ ജോർ‌ജുമായുള്ള വേർപിരിയൽ നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. വിവാഹത്തിന് തയാറെടുക്കവേയാണ് ഇവർ വേർപിരിയുന്നുവെന്ന് പ്രഖ്യാപിച്ചത്. ഹോളിവുഡ് സിനിമ ഗോസിപ്പ് കോളങ്ങളിലൂടെ ശ്രദ്ധനേടിയ നടനും ഗായകനുമായ എഡ് വെസ്റ്റ്‌വിക്കാണ് എമിയുടെ പുതിയ കാമുകനെന്നാണ് ഗോസിപ്പുകൾ. കേട്ട വാർത്ത വെറുമൊരു ഗോസിപ്പല്ല തങ്ങൾ പ്രണയത്തിലാണെന്ന് എമി പറയാതെ പറയുന്ന ഒരു ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. എഡ് വെസ്റ്റ്‌വിക്കിനൊപ്പം പ്രണയാർദ്രമായി നിൽക്കുന്ന പുതിയ ഫോട്ടോയാണ് എമി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. കൈകൾ കോർത്ത് തെരുവിലൂടെ ചിരിച്ച് ഉല്ലസിച്ചു നടന്നുനീങ്ങുന്ന എമിയുടെയും എഡ് വെസ്റ്റ്‌വിക്കിന്‍റെയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതിനു പിന്നാലെയാണ് പുതിയ ഫോട്ടോ എമി തന്നെ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ സൗദി അറേബ്യയിലെ റെഡ്…

Read More

ബിജെപിയുടെ തട്ടകത്തിൽ ആംആദ്മി പാർട്ടി തൂത്തുവാരുമോ; ഗുജറാത്തിലെ മെഹ്സാനയിൽ റോഡ്ഷോ നടത്തി കെജരിവാൾ

നിയാസ് മുസ്തഫവരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷ അർപ്പിച്ച് ആംആദ്മി പാർട്ടി. ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങൾക്കു പിന്നാലെ ഗുജറാത്തിലും അധികാരത്തിലെത്താനുള്ള ക്രിയകൾ അവർ ആരംഭിച്ചിട്ടുണ്ട്. ആം ആദ്മി പാർട്ടിയുടെ വിപുലീകരണം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌‌രിവാൾ ഇന്നലെ ഗുജറാത്തിലെ മെഹ്സാനയിൽ റോഡ്ഷോ നടത്തിയിരുന്നു. സംസ്ഥാന ബിജെപി ഭരണത്തിനെതിരേ ശക്തമായ വിമർശനം ഉന്നയിച്ചാണ് കെജ്‌‌രിവാൾ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നത്. ആം ആദ്മി പാർട്ടിക്കൊഴികെ മറ്റെല്ലാ പ്രതിപക്ഷ പാർട്ടികൾക്കും ബിജെപിക്കെതിരെ വല്ലതും സംസാരിക്കാൻ ഭയമാണ്. ഗുജറാത്ത് മാറാൻ പോകുകയാണ്. ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാനുള്ള ഒരേയൊരു മറുമരുന്ന് ആംആദ്മി പാർട്ടി മാത്രമാണെന്നും കെജ്‌‌രിവാൾ പറഞ്ഞു. ഗുജറാത്തിലെ ജനങ്ങൾ മാറ്റത്തിനായി കൊതിക്കുന്നു. അവർ കോണ്‍ഗ്രസിനെയും ബിജെപിയേയും മടുത്തു. ബിജെപിയുടെ സഹോദരിയെന്ന നിലയിലാണ് കോണ്‍ഗ്രസ് പ്രവർത്തിക്കുന്നത്. -കെജ്‌‌രിവാൾ ഇന്നലെ റേഡ് ഷോയിൽ വ്യക്തമാക്കി. നാലാം തവണകഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത്…

Read More

മണ്ഡപത്തിലേക്ക് വധുവിന്‍റെ എൻട്രി കണ്ട് അമ്പരന്ന് ബന്ധുക്കളും നാട്ടുകാരും;ഇതാണ്ടാ ട്രെൻഡെന്ന് സോഷ്യൽ മീഡിയ

കല്യാണം ഉറപ്പിക്കുമ്പോൾ തന്നെ  എങ്ങനെ വ്യത്യസ്തമാക്കാം എന്നാണ് ഇപ്പോൾ ആളുകൾ ആദ്യം ചിന്തിക്കുന്നത്. അത്തരത്തിലൊരു കല്യാണമാണ് ഇപ്പോൾ വൈറലാകുന്നത്. വിവാഹ വേദിയിലേക്ക് ഇരുവശവും സഹോദരൻമാരെ ഇരുത്തി ട്രാക്ടർ ഓടിച്ചു വരുന്ന വധുവാണ് താരം. ട്രാക്ടറാണ് പുതിയ ട്രെൻഡെന്നാണ് സോഷ്യൽ മീഡിയ ലോകവും പറയുന്നത്. മധ്യപ്രദേശിലെ ബേതുളിലെ ഒരു വിവാഹച്ചടങ്ങിലാണ് വധു ട്രാക്ടറിൽ എത്തിയത് മധ്യപ്രദേശിലെ ബേതുൾ ജില്ലയിലെ ജാവ്റ ഗ്രാമത്തിലാണ് വിവാഹം നടന്നത്. ആഘോഷച്ചടങ്ങുകളിലേക്കുള്ള വധുവിന്‍റെ വരവ് സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ഭാരതി ടാഗ്ഡെ എന്ന പെൺകുട്ടിയാണ് തന്‍റെ വിവാഹത്തിന് ട്രാക്ടറിലെത്തി ഞെട്ടിച്ചത്. ഗംഭീരമായി വിവാഹ വസ്ത്രവും ആഭരണങ്ങളുമൊക്കെ അണിഞ്ഞ് ഒരു കൂളിങ് ഗ്ലാസും ധരിച്ച് സിനിമാ സ്റ്റൈലിലാണ് വധുവിന്‍റെ എൻട്രി. വിവാഹത്തിനെത്തിയവർക്കെല്ലാം ഇത് അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു.  

Read More

രണ്ടു മൊബൈൽ ഫോണുകൾ എവിടെ ? മെമ്മറി കാർഡ് പരിശോധിക്കണം; ക്രൈംബ്രാഞ്ച് വീണ്ടും കോടതിയിൽ; ഫോറൻസിക് പരിശോധനാ ഫലം നിർണായകമാകും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ വീണ്ടും വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. മെമ്മറി കാർഡിലെ ഫയൽ പ്രോപ്പർട്ടീസ് ഏതൊക്കെയാണെന്നും, എന്നൊക്കെ കാർഡ് തുറന്നു പരിശോധിച്ചുവെന്നും അറിയണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം. ഇതിനായി ഹൈക്കോടതിയിൽ ഇന്ന് അപ്പീൽ നൽകും. ഈ ആവശ്യം ക്രൈംബ്രാഞ്ച് നേരത്തെ കോടതിയിൽ ഉന്നയിച്ചിരുന്നുവെങ്കിലും വിചാരണക്കോടതി അതു നിരസിക്കുകയായിരുന്നു. ഈ ഉത്തരവ് റദ്ദാക്കി പരിശോധനയ്ക്ക് അനുമതി നൽകണമെന്നാണു ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം. തുടരന്വേഷണം പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിന് കോടതി ഒന്നര മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എല്ലാ പഴുതുകളും അടച്ചുള്ള അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. രണ്ടു മൊബൈൽ ഫോണുകൾ എവിടെ? കേസിൽ നിർണായകമായേക്കാവുന്ന രണ്ടു മൊബൈൽ ഫോണുകൾ കണ്ടെത്താനുള്ള അന്വേഷണവും ക്രൈംബ്രാഞ്ച് നടത്തുന്നുണ്ട്. നടൻ ദിലീപിന്‍റെ സഹോദരൻ അനൂപും സഹോദരി ഭർത്താവ്…

Read More

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട! 25 ലക്ഷത്തിന്‍റെ സ്വർണാഭരണങ്ങളുമായി ജമീല പിടിയിൽ

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. തലശേരി ധർമടം സ്വദേശിനി ജമീലയിൽ നിന്നാണ് 25 ലക്ഷം രൂപ വിലമതിക്കുന്ന 470 ഗ്രാം സ്വർണാഭരണങ്ങൾ പിടികൂടിയത്. കണ്ണൂർ വിമാനത്താവളത്തിലെ എയർ കസ്റ്റംസിലെ എയർ ഇന്‍റലിജൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ജമീലയിൽ നിന്നു സ്വർണം പിടികൂടിയത്. ഷാർജയിൽ നിന്ന് കണ്ണൂരിലേക്കുള്ള എക്സ്പ്രസ് വിമാനത്തിൽ നിന്നാണ് 24 കാരറ്റിന്‍റെ വളകൾ, മാലകൾ തുടങ്ങിയ സ്വർണാഭരണങ്ങളുടെ രൂപത്തിലായിരുന്നു സ്വർണം. യാത്രക്കാരിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി.വി. ജയകാന്ത്, അസിസ്റ്റന്‍റ് കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ വി.പി. ബേബി, പി.മുരളി, ഇൻസ്പെക്ടർമാരായ അശ്വിന നായർ, പങ്കജ്, സൂരജ് ഗുപ്ത, ജുബർ ഖാൻ, ഹെഡ് ഹവിൽദാർ ശശീന്ദ്രൻ, വനിതാ സെർച്ചർ ശിശിര, അസിസ്റ്റന്‍റുമാരായ ഹരീഷ്, പവിത്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി…

Read More

ആരും പീഡിപ്പിച്ചിട്ടില്ല, പെണ്‍കുട്ടി നല്‍കിയത്‌ ഒരു പരാതിയും ഇല്ലെന്ന മൊഴി..! പോലീസിന് വീഴ്ച സംഭവിച്ചെന്ന് ബന്ധുക്കൾ…

ഇരിട്ടി: പീഡന പരാതിയില്‍ പോലീസ് മൊഴിയെടുക്കാന്‍ എത്തിയതിന് പിന്നാലെ ആറളം ഫാം പുനരധിവാസ മേഖലയിലെ 17 കാരി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസിനെതിരെ ബന്ധുക്കള്‍. പോലീസിന്‍റെ ഇടപെടലില്‍ വീഴ്ചയുണ്ടായതാണ് മകള്‍ മരിക്കാന്‍ ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ആറളം ഫാമിൽ ആറളം ഫാമിലെ പതിനേഴുകാരിയെയാണ് കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇത്തവണ ആറളം ഫാം സ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി കഴിഞ്ഞതായിരുന്നു. ചൈൽഡ് ലൈനിൽ പരാതി സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിൽ പെണ്‍കുട്ടി വീട്ടിനടുത്തുള്ള ബന്ധുവും രണ്ട് മക്കളുടെ പിതാവുമായ ഒരാളുമായി സ്നേഹത്തിലായിരുന്നുവെന്ന് പറഞ്ഞിരുന്നു. ഇയാള്‍ വീട്ടില്‍ വരാറുണ്ടെന്നും പറഞ്ഞിരുന്നു. ഇക്കാര്യം ചൈല്‍ഡ് ലൈനില്‍ പരാതിയായി എത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുക്കാന്‍ ചൈല്‍ഡ് ലൈന്‍ ആറളം പോലീസിന് നിര്‍ദ്ദേശം നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച്ച രാവിലെ വനിതാ പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. തന്നെ…

Read More

ഈ കുഞ്ഞിനെ കൊല്ലരുത്..! പേടിക്കേണ്ട, ബിനുമാഷുണ്ട്, കോട്ടയത്ത് മരങ്ങൾക്കു കാവലായി…

കോട്ടയം: ഒരു മരത്തിനു കോടാലി വയ്ക്കുന്നു എന്ന വിവരം കേട്ടാൽ എവിടെയാണെങ്കിലും ഓടിയെത്തും. മരത്തെ കെട്ടിപുണർന്നു നിൽക്കും കോടാലിയുമായി നിൽക്കുന്ന മരംവെട്ടുകാരനോട് കൈകൂപ്പി അപേക്ഷിക്കും ഈ കുഞ്ഞിനെ കൊല്ലരുത്. ഇതിനെ ഞാൻ പ്രാണനെപോലെ നോക്കിക്കൊള്ളാം. ഇതാണ് കെ. ബിനു എന്ന കോട്ടയംകാരുടെ പ്രിയപ്പെട്ട ബിനുമാഷ്. കഴിഞ്ഞ 30 വർഷമായി കോട്ടയത്തെ പരിസ്ഥിതിക്കും മരങ്ങൾക്കും കാവലാളാണു വാഴൂർ സ്വദേശിയായ ഈ പ്രകൃതി സ്നേഹി. റോഡ് വികസനത്തിന്‍റെ ഭാഗമായി കോട്ടയം ശാസ്ത്രി റോഡിലെ മരങ്ങൾ വെട്ടിമാറ്റാൻ തീരുമാനിച്ചപ്പോൾ മഹാപ്രതിരോധം തീർത്തത് ബിനുവായിരുന്നു. റോഡിനിരുവശവുമുള്ള 56 മരവും വെട്ടിമാറ്റാനായിരുന്നു അധികൃതരുടെ തീരുമാനം. അപൂർവമായി മാത്രം കാണുന്ന നാഗലിംഗ മരം വെട്ടാനുള്ള തീരുമാനത്തിനെത്തിരെയാണ് ബിനു പ്രതിഷേധത്തിന്‍റെ പടവാൾ തീർത്തത്. ജില്ലാ ട്രീ കമ്മിറ്റിയംഗം കൂടിയായ ബിനുവിന്‍റെ പ്രതിഷേധത്തിനു മുന്പിൽ പൊതുമരാമത്ത് വകുപ്പിനും ജനപ്രതിനിധികൾക്കും പിൻമാറേണ്ടി വന്നു. 10 മരങ്ങൾ ഒഴിച്ച് 46 മരങ്ങൾ…

Read More

സൗന്ദര്യത്തെ മത്സ്യത്തോട് ഉപമിക്കുമ്പോൾ… റഷ്യയിൽ കണ്ടെത്തിയ പുതിയ മത്സ്യ രൂപം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു…

  മത്സ്യ കന്യകയെപ്പോലെ സുന്ദരിയാണ്. സൗന്ദര്യത്തെ മത്സ്യത്തോട് ഉപമിക്കുമ്പോൾ,  റഷ്യയിൽ കണ്ടെത്തിയ  മത്സ്യം രൂപംകൊണ്ട് വ്യത്യസ്തനാകുന്നു. ഒപ്പം സമൂഹ മാധ്യമത്തിൽ വൈറലാവുകയും ചെയ്യുന്നു… റഷ്യയിലെ ഒരു മീന്‍ പിടുത്തക്കാരന്‍ തനിക്ക് ലഭിച്ച മത്സ്യത്തിന്‍റെ രൂപം കണ്ട് ഒന്നമ്പരന്നു. ഇരുവശത്തേക്കും വല്ലാതെ വിരിഞ്ഞ ചെതുമ്പലും പരന്ന വാലും ഉന്തി നില്‍ക്കുന്ന കണ്ണുകളുമാണ് മീനിനുണ്ടായിരുന്നത്. റഷ്യയുടെ വടക്കുപടിഞ്ഞാറായുള്ള മര്‍മാന്‍സ്ക് എന്നയിടത്തെ റോമന്‍ ഫെഡോര്‍റ്റ്സോവ് എന്നയാള്‍ക്കാണ് ഇത്തരത്തിലുള്ള ഒരു മീനിനെ ലഭിച്ചത്. പ്രത്യേകതയുള്ള ജീവജാലങ്ങളെ തിരയാന്‍ ഇഷ്ടപ്പെടുന്ന റോമന്‍ ഇതിന് മുമ്പും ഇത്തരത്തിലുള്ള വിവിധ മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ആഴക്കടലില്‍ നിന്നാണ് മിക്കവാറും ഇങ്ങനെയുള്ള മീനുകളെ കാണാന്‍ സാധിക്കുക എന്ന് റോമന്‍ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ റോമന്‍ പങ്കുവച്ച ഈ മീനിന്‍റെ ചിത്രം കാഴ്ചക്കാരെ അമ്പരപ്പിച്ച് വൈറലാവുകയാണ്.

Read More